ദേവി പറഞ്ഞു: വാസ്തവത്തില്‍ എല്ലാം ഒന്നേയുള്ളൂ. ഞാനും പുരുഷനും ഭേദമില്ല. ഞാന്‍ അവനും അവന്‍ ഞാനുമാകുന്നു. ഞങ്ങള്‍ തമ്മിലുണ്ടെന്നു കരുതപ്പെടുന്ന അന്തരത്തിന്റെ മൂലം കണ്ടെത്തിയവന്‍ ബുദ്ധിമാനും മുക്തനുമാകുന്നു. നിത്യവും സനാതനവുമായത് ബ്രഹ്മം മാത്രമാണ്. എന്നാല്‍ സൃഷ്ടിയുടെ ആരംഭത്തില്‍ 'രണ്ടു'ണ്ടാവുന്നു. കണ്ണാടിയില്‍ ദീപത്തിന്റെ പ്രതിഫലനം ഉണ്ടാവുന്നതുപോലെ ദ്വൈതം സൃഷ്ടിയില്‍ കാണാകുന്നു. അതായത് ഭേദഭാവം സര്‍ഗ്ഗകാലത്ത് മാത്രമുള്ളതാണ്. ദൃശ്യാദൃശ്യഭേദങ്ങള്‍ അപ്പോള്‍ ഉണ്ടാവുന്നതായി അനുഭവപ്പെടുന്നു. സൃഷ്ടിയുടെ തലത്തിലല്ലെങ്കില്‍ ഞാന്‍ ആണോ പെണ്ണോ നപുംസകമോ ഒന്നുമല്ല. സൃഷ്ട്യാരംഭത്തിലെ ഈ ഭേദം കേവലം ഭാവന മാത്രമാണ്. ഞാന്‍ തന്നെയാണ് ബുദ്ധി. ശ്രീ, കാന്തി, ധൃതി, കീര്‍ത്തി, മേധ, ദയ, ലജ്ജ, തൃഷ്ണ, ക്ഷമ, ജര, യൌവനം, ശക്തി, അശക്തി, നിദ്ര, ആലസ്യം എന്നുവേണ്ട എല്ലാ വിശേഷണങ്ങളും ഞാനാണ്. മാംസം, മജ്ജ, ത്വക്, സത്യാസത്യങ്ങള്‍, പരാ, പശ്യന്തി, മധ്യമാ തുടങ്ങിയ വാക്ഭേദങ്ങള്‍, നാഡീസമൂഹങ്ങള്‍ എല്ലാം ഞാനാകുന്നു, അല്ലെങ്കില്‍ എന്റെ ഭാവരൂപങ്ങളാകുന്നു. ഞാനല്ലാതെ ഈ സംസാരത്തില്‍ യാതൊന്നുമില്ല. ഈ സൃഷ്ടിയില്‍ സര്‍വ്വവ്യാപിനിയായത് ഞാന്‍ മാത്രമാണ്. എല്ലാ ദേവന്മാരിലും നാമരൂപങ്ങള്‍ കൈക്കൊണ്ട് അവര്‍ക്ക് ശക്തിയായി വിളങ്ങുന്നത് ഞാനാണ്. ഗൌരി, ബ്രാഹ്മി, രൌദ്രി, വാരാഹി, ശിവം വൈഷ്ണവി, കൌബരി, വാരുണി, ഐന്ദ്രി, നാരസിംഹി എന്നെല്ലാം ഞാന്‍ അറിയപ്പെടുന്നു.devibhagavatm
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, September 12, 2016
ശാശ്വതം, ക്ഷണികം, ശൂന്യം, നിത്യം, അനിത്യം, കര്‍തൃത്വം, അഹങ്കാരാഗ്രിമത്വം എന്നിങ്ങിനെയുള്ള ഏഴ് ഭേദങ്ങള്‍ ഉണ്ട്. മഹത്തത്വത്തില്‍ നിന്നാണ് അഹങ്കാരം. അതില്‍ നിന്നാണ് സൃഷ്ടിയുടെ ആരംഭം. ബ്രഹ്മാവേ, അങ്ങ് മുന്‍പത്തെപ്പോലെ തന്നെ സൃഷ്ടി സമാരംഭിക്കുക. നിങ്ങള്‍ മൂവരും സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക. സ്വഗേഹങ്ങളില്‍ വസിച്ചു കര്‍മ്മങ്ങളില്‍ വ്യാപൃതരാവുക. ബ്രഹ്മാവേ, മഹാസരസ്വതി എന്ന നാമമുള്ള സദാ പ്രസന്നവതിയായ ഈ ശക്തിശാലിനിയെ, രജോഗുണപ്രധാനിയായ ഈ വനിതയെ നീ വേട്ടാലും. വെള്ളപ്പട്ടും ദിവ്യാഭാരണങ്ങളും ചാര്‍ത്തി ഉത്തമയായിരിക്കുന്ന ഈ ദേവിയെ നിന്റെ സഹധര്‍മ്മിണിയാക്കുക. എന്റെ വിഭൂതിയായ ഇവളെ ഒരിക്കലും അവഗണിക്കാതെ അവളുമായി ക്രീഡിച്ചു സസുഖം വാഴുക. നാല് തരത്തിലുള്ള ജീവജാലങ്ങളെ നിന്റെ ബീജത്തില്‍ നിന്നും സൃഷ്ടിക്കുക. ബീജം എന്നത് മഹത് തത്വം തന്നെയാണ്. അതില്‍ മുന്‍പത്തെ ലോകചക്രത്തില്‍ നിന്നുമുള്ള ജീവന്റെ സൂക്ഷ്മമായ അംശങ്ങള്‍ നിലകൊള്ളുന്നുണ്ട്. അവയെ കാലകര്‍മ്മസ്വഭാവ വൈജാത്യങ്ങളോടെ വെവ്വേറെയാക്കി സൃഷ്ടിജാലങ്ങളായി പുന:സൃഷ്ടിക്കുകയാണ് നിന്റെ ധര്‍മ്മം. devibhagavatam
നിര്‍ഗ്ഗുണമായത് പരമതത്വം മാത്രമാണ്. അതെങ്ങിനെ ദൃശ്യമാവും? സൃഷ്ടിയുടെ ആദ്യ ദശയില്‍ ഞാന്‍ സഗുണയാണ്. സമാധിയില്‍ ഞാന്‍ നിര്‍ഗ്ഗുണയും ആകുന്നു. പരമശിവാ, ഞാന്‍ എപ്പോഴും ‘കാരണ’മാണ്. ‘കാര്യ’മല്ല ഞാന്‍. കാരണം എന്നെടുക്കുമ്പോള്‍ ഞാന്‍ സഗുണയാകുന്നു. പരമാത്മാവില്‍ ഞാന്‍ നിര്‍ഗുണയാണ്. മഹത്തത്വം, അഹങ്കാരം, ശബ്ദാദിഗുണങ്ങള്‍ എന്നിങ്ങിനെ കാര്യകാരണ രൂപത്തില്‍ അവിരാമമായി തുടരുന്ന സത്താണ് അഹങ്കാരത്തിനു നിദാനമായിരിക്കുന്നത്. ആ സത്ത് ഞാനാകുന്നു. അപ്പോള്‍ അഹങ്കാരം എന്ന 'കാര്യ'ത്തിന്റെ കാരണം ഞാനാകുന്നു. അത് ത്രിഗുണങ്ങളെ അധികരിച്ചാണിരിക്കുന്നത്. അഹങ്കാരത്തില്‍ നിന്നും ഉദിച്ച മഹത് തത്വമാണ് ബുദ്ധി. അതായത് ബുദ്ധി കാര്യവും അഹങ്കാരം കാരണവും ആകുന്നു. അഹങ്കാരത്തില്‍ നിന്നും തന്മാത്രകള്‍ ഉദ്ഭൂതമാവുന്നു. പഞ്ചഭൂതങ്ങള്‍ക്ക് കാരണമാവുന്നത് ഈ തന്മാത്രകളാണ്. ഇവയില്‍ നിന്നാണ് കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടാവുക. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, എന്നീ പതിനഞ്ചിന്റെ കൂടെ മനസ്സും ചേര്‍ന്ന് പതിനാറു കലകളാണ് കാര്യകാരണരൂപത്തില്‍ വര്‍ത്തിക്കുന്ന ഗുണങ്ങള്‍. ഇങ്ങിനെയാണ് ആദിസൃഷ്ടിയുടെ ക്രമികവികാസം. ഞാന്‍ സൃഷ്ടിയുടെ ഉദ്ഭവം എങ്ങിനെയെന്ന് ചുരുക്കി വിവരിച്ചു തന്നല്ലോ? ഇനി നിങ്ങള്‍ വിമാനമേറി സ്വന്തം പ്രവര്‍ത്തിമണ്ഡലങ്ങളിലേയ്ക്ക് മടങ്ങിപ്പോവുക. ആപത്ത് വരുമ്പോള്‍ നിങ്ങള്‍ക്ക് ജഗദംബികയായ എന്നെ സ്മരിക്കാം. അപ്പോഴെല്ലാം ഞാനുടന്‍ വന്നു നിങ്ങളുടെ ദുഖങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കുന്നതാണ്. നിത്യമായ പരമാത്മാവായി എന്നെ സദാ സ്മരിക്കുക.' devibhagavatam
രാജാവ് മകനോട് പറഞ്ഞു: ‘മകനേ, നീയെന്നും ധർമ്മത്തിന്റെ വഴിയേ ചരിച്ചാലും. ബ്രഹ്മാവിന്റെ മുഖത്തു നിന്നും ഉണ്ടായ ഭൂസുരൻമാരെ നീയെന്നും മാനിക്കണം. ധര്‍മ്മ മാർഗ്ഗത്തിൽ വിത്തമാർജിച്ച് പ്രജാ സംരക്ഷണം ചെയ്യണം. അസത്യം പറയരുത്. തെറ്റായ വഴിയിൽ ചരിക്കാതെ തപസ്വികളെ പൂജിച്ച് ബഹുമാനിക്കുക. ശത്രുക്കളോട് ദയ വേണ്ട. ഇന്ദ്രിയങ്ങളെ ജയിച്ച് ശിഷ്ടരായ മന്ത്രിമാരോട് ആലോചിച്ച് സദാ കർമ്മനിരതനായി വാഴുക. ശത്രു നിസ്സാരനാണെന്ന് കരുതി ഒരിക്കലും അലംഭാവം പാടില്ല. ഏറാൻ മൂളികളായ അവസരവാദികളെ തിരിച്ചറിഞ്ഞ് അവരെ മാറ്റി നിർത്തണം. മിത്രങ്ങളുടെ ഇടയിലും ചാരൻമാരെ നിയോഗിക്കണം. രാജപദവിക്ക് നിദാനമായിരിക്കുന്നത് ധർമം മാത്രമായിരിക്കണം. നിത്യദാനം മുടക്കരുത്. വൃഥാവാദത്തിൽ ഒരിക്കലും ഏർപ്പെടരുത്. ദുഷ്ടസംഗം ത്യജിച്ച് ഋഷിമാരുമായുള്ള സത്സംഗത്തിന് സമയം കണ്ടെത്തുക. യജ്ഞങ്ങൾ യഥാവിധി അനുഷ്ടിക്കുക. സ്ത്രീ,ചതി, ചൂത് എന്നിവയിൽ ഭ്രമമുള്ളവരെ അകറ്റി നിർത്തുക. നായാട്ടിലും അമിതമായ താൽപര്യം പാടില്ല. മദ്യം, വേശ്യ, ചൂത് എന്നിവയിൽ രാജാവിനും പ്രജകൾക്കും ആസക്തിയരുത്. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനാദികൾ ചെയ്ത് നിത്യവും മുടങ്ങാതെ പരാശക്തിയെ പൂജിക്കുക. ദേവീ പദഭജനത്തേക്കാൾ വലുതായ ജന്മസാഫല്യം മറ്റൊന്നുമില്ല. ദേവീപൂജ ചെയ്ത് ആ പാദതീർത്ഥം സേവിക്കുന്നവന് ജന്മദുഖം ഇനിയുണ്ടാവുകയില്ല. ദൃഷ്ടാവ്, ദൃഷ്ടി, ദൃശ്യം എന്നീ ത്രിപുടികൾ സാക്ഷാൽ ദേവി തന്നെയാണെന്ന് മനസ്സിലുറപ്പിച്ച് നിർഭയനായി വർത്തിച്ചാലും. നിത്യകർമങ്ങൾ ചെയ്തിട്ടു് സംശയങ്ങൾ ഉണ്ടെങ്കിൽ പണ്ഡിതരായ ബ്രാഹ്മണരെ സമീപിക്കണം. വേദപാരംഗതരായ പണ്ഡിതൻമാരെ പൂജിക്കുകയും അവർക്ക് ഭൂമി, ധനം, ധാന്യം, പശു മുതലായവ യഥാവിധി സമ്മാനിക്കുകയും വേണം. എന്നാൽ അവിദ്വാനായ വിപ്രന് ആഹാരത്തിനുള്ള വക മാത്രമേ ദാനം ചെയ്യാവൂ. ലോഭം കൊണ്ടു് നീയൊരിക്കലും ധർമ്മത്തിനെതിരായി പ്രവർത്തിക്കാൻ ഇടവരരുത്. വിപ്രരെ ഒരിക്കലും അപമാനിക്കരുത്. പാറയിൽ ലോഹമെന്നത് പോലെ ബ്രാഹ്മണരാണ് ക്ഷത്രിയർക്ക് കാരണഭൂതരായിരിക്കുന്നത്. വെള്ളത്തിൽ നിന്നാണ് അഗ്നി. അതാത് വസ്തുവിന്റെ വീര്യവും തേജസും ആ വസ്തുവിന്റെ കാരണത്തിൽ അടങ്ങുന്നു എന്നറിയുക. അതിനാൽ ബുദ്ധിയുള്ള രാജാവ് ബ്രാഹ്മണരെ ദാനാദികളാൽ പൂജിച്ച് സംപ്രീതരാക്കുന്നു. ധർമ്മശാസ്ത്രാനുസാരമായി ദണ്ഡനീതി നടപ്പാക്കുന്നതും രാജവിന്റെ കർത്തവ്യങ്ങളിൽ പെടുന്നു. ധാർമ്മികമായ രീതിയിൽ കൈവരുന്ന ധനം മാത്രമേ രാജാവ് പ്രജാക്ഷേമത്തിനായി വിനിയോഗിക്കാവൂ.'devibhagavatam
ഓണം തമാശ എന്റെ ഒരു സുഹൃത്ത് അറബിയെ ഓണസദ്യ ഉണ്ണാൻ റൂമിലേക്ക് വിളിച്ചു ..
അറബി ചോദിച്ചു ..
ഓണ.. സദ്യ വെജ് ആണോ അതോ...?
ഞാൻ പറഞ്ഞു വെജിറ്റേറിയൻ ആണെന്ന് വരുന്നോ? ..
അറബി പറഞ്ഞു വരാം..
വന്നു സദ്യക്ക് ഇരുന്നു ...
ഞാൻ ഒരു ഇലയും ഒരു ഗ്ലാസ് വെള്ളവും വച്ചിട്ട് വിഭവങ്ങൾ എടുക്കാൻ പോയി
തിരിച്ചു വന്നു നോക്കിയപ്പോൾ അറബി ഇലയും തിന്ന് വെള്ളവും കുടിച്ചു എന്നിട്ടു പറയുകയാണ്...
മാഷാ അള്ളാ .. തമാം.. ഇത്രയും വലിയ ഇല സലാഡായി കഴിക്കുന്നത് ഞാൻ ആദ്യമായിട്ടാണ്
അറബി ചോദിച്ചു ..
ഓണ.. സദ്യ വെജ് ആണോ അതോ...?
ഞാൻ പറഞ്ഞു വെജിറ്റേറിയൻ ആണെന്ന് വരുന്നോ? ..
അറബി പറഞ്ഞു വരാം..
വന്നു സദ്യക്ക് ഇരുന്നു ...
ഞാൻ ഒരു ഇലയും ഒരു ഗ്ലാസ് വെള്ളവും വച്ചിട്ട് വിഭവങ്ങൾ എടുക്കാൻ പോയി
തിരിച്ചു വന്നു നോക്കിയപ്പോൾ അറബി ഇലയും തിന്ന് വെള്ളവും കുടിച്ചു എന്നിട്ടു പറയുകയാണ്...
മാഷാ അള്ളാ .. തമാം.. ഇത്രയും വലിയ ഇല സലാഡായി കഴിക്കുന്നത് ഞാൻ ആദ്യമായിട്ടാണ്
Wednesday, September 07, 2016
സത്വഗുണം തീവ്രമായിത്തീര്‍ന്നു വേദജ്ഞാനം ഉള്ളില്‍ ഉണര്‍ന്നാല്‍ അത് തമോഗുണങ്ങളെ ഇല്ലാതെയാക്കും. രജസ്സിനെയും തമസ്സിനെയും ഇല്ലാതെയാക്കാന്‍ സത്വത്തിനാകും. താമസവിഷയങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ സത്വഗുണത്തിനു കഴിയും. രജോഗുണം ലോഭത്തോടു ചേര്‍ന്ന് വര്‍ദ്ധിച്ചും തമസ്സ് മോഹത്തോടു ചേര്‍ന്ന് തീവ്രമായും രജസ്-സത്വഗുണങ്ങളെ കീഴടക്കുന്നു. ഓരോരോ ഗുണങ്ങള്‍ മറ്റുള്ളവയെ എങ്ങിനെ സ്വാധീനിക്കുന്നു എന്നിനി നോക്കാം. സത്വഗുണം ഉയരുമ്പോള്‍ ധര്‍മ്മബുദ്ധി ഉറയ്ക്കുന്നു. അപ്പോള്‍ രജസ്-തമോ ജന്യങ്ങളായ വിഷയങ്ങളില്‍ മനസ്സുടക്കുകയില്ല. സത്വഗുണസംബന്ധിയായ വിഷയങ്ങളില്‍ മനസ്സ് രമിക്കുന്നു. അപ്പോള്‍ ധാര്‍മ്മികമായ യജ്ഞം, കര്‍മ്മം, അര്‍ത്ഥസമ്പാദനം എന്നിവയില്‍ മാത്രം ആഭിമുഖ്യമുണ്ടാകുന്നു. കേവലം സാത്വികഗുണങ്ങളില്‍ മാത്രം വ്യാപരിച്ചിരിക്കുന്ന അങ്ങിനെയുള്ള ഒരാളില്‍ രാജസവും താമസവും ആയ വിഷയങ്ങള്‍ കടന്നുവരികയേ ഇല്ല. രജസ്സിനെ കീഴടക്കി തമസ്സിനെ ജയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ശുദ്ധസത്വം മാത്രമാണ് നിലകൊള്ളുന്നത്. എന്നാല്‍ രജസ്സ് കൂടുമ്പോള്‍ സത്യധര്‍മ്മാദികള്‍ക്ക് മൂല്യച്യുതിയുണ്ടാവുന്നു. ചിലപ്പോള്‍ ധര്‍മ്മത്തിനെതിരായും ചിലര്‍ വര്‍ത്തിക്കുന്നത് അങ്ങിനെയാണ്. സത്വവും നശിക്കുന്നത് തന്നെയാണ്, എന്നാല്‍ അപ്പോള്‍ താമസഗുണവും അവിടെ നിന്ന് മാറി നില്‍ക്കും. തമസ്സാണ് പെരുകുന്നതെങ്കില്‍ വേദധര്‍മ്മശാസ്ത്രങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നശിക്കും. നാശത്തിനു പലവിധത്തിലുള്ള ഭാവങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും ദ്രോഹങ്ങള്‍ പെരുകി ശാന്തി തീരെ ഇല്ലാതെയാകും. രജസ്-സത്വ ഗുണങ്ങളെ കീഴടക്കി, ക്രുദ്ധനും മൂര്‍ഖനുമായി താന്തോന്നിയായി നടക്കുന്നവന്‍ ഭോഗലാലസനായി ജീവിതം കഴിക്കുന്നു.devibhagavathamnithyaparayanam
ആഗ്രഹത്തിനനുസരിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാവാതെ വരുമ്പോള്‍ അതെങ്ങിനെയും സാധിക്കുന്നതിനായിട്ടാണ് മനുഷ്യന്‍ ആദ്യമായി അസത്യത്തിലേയ്ക്ക് എടുത്തു ചാടുന്നത്. അതിനായി കളവു പറയാനും അങ്ങിനെയത് പാപകര്‍മ്മങ്ങള്‍ക്കും കാരണമാവുന്നു. കാമക്രോധലോഭങ്ങളാണ് മനുഷ്യന്‍റെ ശത്രുക്കളില്‍ പ്രമുഖര്‍. ഈ ശത്രുക്കളാല്‍ ബാധിതരായാല്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മിലുള്ള വിവേചനബുദ്ധി നഷ്ടപ്പെടുന്നു. അസത്യത്തിലൂടെ കാര്യം നേടിക്കഴിഞ്ഞാലോ പിന്നെ അഹങ്കാരമായി. അഹങ്കാരത്തില്‍ നിന്ന് മോഹം, മോഹത്തില്‍ നിന്നും മരണം. മോഹത്തിലാണ് ഊഹാപോഹങ്ങളും സംശയങ്ങളും ഉടലെടുക്കുന്നത്. ഈര്‍ഷ്യ, അസൂയ, ദ്വേഷം, ആശ, തൃഷ്ണ, ദൈന്യം, ദംഭം, അധര്‍മ്മബുദ്ധി എന്നുവേണ്ട, സകലദൂഷ്യങ്ങള്‍ക്കും മനസ്സില്‍ ഇടമുണ്ടാവുന്നു. ഇതേ മോഹത്തിന്റെ ഫലമായാണ് അഹങ്കാരത്തിന്റെ ബഹിര്‍സ്ഫുരണമായി മനുഷ്യന്‍ യജ്ഞദാനാദികള്‍ ചെയ്യുന്നതും തീര്‍ഥാടനം നടത്തുന്നതും. വ്രത, യോഗ, നിയമാദികളും ഇതില്‍ നിന്നാണ് ഉല്‍ഭവിച്ചത്. എന്നാല്‍ അഹങ്കാരത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ശുദ്ധിയില്ല.
രാഗലോഭാദികളോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുദ്ധമാവുകയില്ല. ആദ്യം ദ്രവ്യശുദ്ധി – അന്യരെ ദ്രോഹിക്കാതെ ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ മാത്രമേ ശുഭകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ദ്രോഹാര്‍ജ്ജിതമായ ധനം കൊണ്ട് ചെയ്യുന്ന യജ്ഞം വിപരീതഫലത്തെയുണ്ടാക്കുന്നു. മന:ശ്ശുദ്ധിയാണ് രണ്ടാമത്തേത്. അതില്ലാതെ ചെയ്യുന്ന കര്‍മ്മം കൊണ്ട് ശരിക്കുള്ള ഫലം കിട്ടുകയില്ല. കര്‍മ്മം ചെയ്യുന്നവരും യജമാനരും എല്ലാം മനശ്ശുദ്ധിയുള്ളവരാണെങ്കില്‍ ഉല്‍ക്കൃഷ്ടഫലം ലഭിക്കും. ദേശം, കാലം, ദ്രവ്യം, കര്‍ത്താക്കള്‍, മന്ത്രം എന്നിവയെല്ലാം ശുദ്ധമായാല്‍ പൂര്‍ണ്ണമായ കര്‍മ്മഫലപ്രാപ്തിയുണ്ടാവും. ശത്രുനാശം, സ്വാര്‍ത്ഥലാഭം എന്നിവയ്ക്കായി ചെയ്യുന്ന കര്‍മ്മം എത്ര ശുദ്ധമായാലും വിപരീത ഫലമാണുണ്ടാവുക. അങ്ങിനെയുള്ളവര്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ ആവുന്നില്ല. പ്രാരബ്ധങ്ങള്‍ കൊണ്ടാണ് അവരിങ്ങിനെ പാപം ചെയ്യുന്നത്. കശ്യപപ്രജാപതിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും. എങ്കിലും അവര്‍ പരസ്പരം കലഹിക്കുന്നു. ദേവന്മാര്‍ സത്വഗുണത്തില്‍ നിന്നും മനുഷ്യര്‍ രജോഗുണത്തില്‍ നിന്നും മൃഗങ്ങള്‍ തമോഗുണത്തില്‍ നിന്നും ഉണ്ടായവരാണെന്നു വേദങ്ങള്‍ പറയുന്നു. എന്നാല്‍ സത്വവാന്മാരായ ദേവന്മാര്‍ക്ക് പോലും ശത്രുതയുണ്ടെങ്കില്‍ എന്ത് പറയാനാണ്? അപ്പോള്‍പ്പിന്നെ മനുഷ്യര്‍ക്കും മൃഗാദികള്‍ക്കും വൈരമുണ്ടാവുന്നതില്‍ എന്തത്ഭുതം? ദേവന്മാരും സംതൃപ്തിയില്ലാത്തവരാണ്. കാരണം ദ്വേഷവൈരങ്ങള്‍ അവരിലും സജീവമായുണ്ട്. അഹങ്കാരത്തില്‍ നിന്നാണ് ജഗത്ത് ഉത്ഭവിച്ചത്. അപ്പോള്‍പ്പിന്നെ അതില്‍ ജനിച്ച നരന് രാഗദ്വേഷം ഉണ്ടാവാതിരിക്കുമോ?'A.P.Sukumar
Tuesday, September 06, 2016
https://youtu.be/vQjBQJqi0Ak
Sri Rudram Video
https://www.facebook.com/ subbarao.kompella/videos/ 10154422904049804/
Soundarayalahari Videos
https://www.facebook.com/ IamQeep/videos/ 1058293287598649/
Pullankushala vayana
https://www.facebook.com/ 100007680166581/videos/ 1726150174317638/
Gurubrahmo
https://www.facebook.com/ 766228250177772/videos/ 868898413244088/
ganapathy Homam
Sri Rudram Video
https://www.facebook.com/
Soundarayalahari Videos
https://www.facebook.com/
Pullankushala vayana
https://www.facebook.com/
Gurubrahmo
https://www.facebook.com/
ganapathy Homam
പൂന്താന ഭക്തി******.
പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായിത്തീർന്നു. അതുകൊണ്ടു വിദ്വാന്മാരായവർക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അർത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീർന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം ഒരു വിദ്വാൻ ഭാഗവതം വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി.
വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു.
വ്യുല്പത്തിയില്ലാതിരുന്നതിനാൽ നമ്പൂരി അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയെന്നല്ലാതെ ശ്ലോകാർത്ഥം മനസ്സിലായിട്ടല്ലായിരുന്നു.
അതിനാൽ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കിൽ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നർത്ഥം പറഞ്ഞു.
എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു.
അതു കേട്ടപ്പോൾ പൂന്താനത്തു നമ്പൂരി മറുപടി പറയാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന്... "എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു..."
എന്നൊരശരീരി വാക്കു കേൾക്കപ്പെട്ടു. ഇതു കേട്ടപ്പോൾ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോഷിക്കുകയും ശേഷമുള്ളവർ അത്ഭുത പ്പെടുകയും ചെയ്തു.
ഹരേ കൃഷ്ണ. Savithri Elayath
പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായിത്തീർന്നു. അതുകൊണ്ടു വിദ്വാന്മാരായവർക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അർത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീർന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം ഒരു വിദ്വാൻ ഭാഗവതം വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി.
വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു.
വ്യുല്പത്തിയില്ലാതിരുന്നതിനാൽ നമ്പൂരി അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയെന്നല്ലാതെ ശ്ലോകാർത്ഥം മനസ്സിലായിട്ടല്ലായിരുന്നു.
അതിനാൽ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കിൽ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നർത്ഥം പറഞ്ഞു.
എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു.
അതു കേട്ടപ്പോൾ പൂന്താനത്തു നമ്പൂരി മറുപടി പറയാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന്... "എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു..."
എന്നൊരശരീരി വാക്കു കേൾക്കപ്പെട്ടു. ഇതു കേട്ടപ്പോൾ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോഷിക്കുകയും ശേഷമുള്ളവർ അത്ഭുത പ്പെടുകയും ചെയ്തു.
ഹരേ കൃഷ്ണ. Savithri Elayath
കൃഷ്ണന്‍ - എന്‍റെ കാഴ്ചപ്പാടില്‍ :
മനുഷ്യമനസ്സിന് എന്നും ഒരു കൂട്ട് വേണം . ഒരു സ്വാന്ത്വനം ആയിട്ട് . മറ്റു മനസ്സിനെ ആശ്രയിക്കുമ്പോള്‍ വാസനാ ബലം കൊണ്ടുണ്ടാകുന്ന വികാരങ്ങള്‍ അതില്‍ ഒട്ടി ചേര്‍ന്ന് ഒത്തു പോകാന്‍ പറ്റാതെ വീണ്ടും ഒറ്റപ്പെടുന്നു. ഈ മനസ്സിന് ബലം ആയുള്ള ഒരു സങ്കല്‍പം ആണ് ഈശ്വരന്‍ എന്നത് .
"അയം ആത്മാനമീശ്വരന്‍ എന്ന് ഭാഗവതത്തില്‍ എടുത്തു പറയുന്ന വ്യാസന്‍ എന്ന മഹാ ഗുരു ഒരു വലിയ മന ശാസ്ത്രവിഷയം ആണ് അവതരിപ്പിക്കുന്നത് . പുറത്തുള്ള ഈ മഹത്തായ സങ്കല്പ ശക്തിയിലൂടെ അവനവനിലെ അനന്തമായ മാനസിക ശക്തി യെ ഉയര്‍ത്താനും ജീവിത വിജയം നേടാനും ഉള്ള ക്രിയാ പദ്ധതികള്‍ ആയാണ് ഭാരതീയമായ ആധ്യാല്മിക പദ്ധതികള്‍ മുനിമാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത് . വിഗ്രഹം ഒരു ചിഹ്നം മാത്രം. അതിലേക്കുള്ള സങ്കല്പവിചാരങ്ങള്‍ ഉയര്‍ത്തുന്നത് അവനവനിലെ പോസിറ്റീവ് ചിന്തകളെ ആകണം . ലക്ഷ്യങ്ങളെ ആകണം. മനുഷ്യ മനസ്സിന്റെ വിവിധങ്ങള്‍ ആയ പോസിറ്റീവ് വികാര വിചാരങ്ങളെ ഈ കൃഷ്ണ സങ്കല്പരൂപത്തില്‍ എത്തിക്കുവാന്‍ വ്യാസന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് കൃഷ്ണനെ പൂര്‍ണ്ണ അവതാരം ആക്കുന്നത് . വാത്സല്യം, പ്രണയം, ആര്‍ജ്ജവം, ഉത്സാഹം, വിജയം, കര്‍മ കുശലത, ലാളിത്യം, യാദാത്ഥ്യബോധം, എന്ന് തുടങ്ങി ജീവിതവിജയത്തിനും മനസ്സിന്റെ സന്തുഷ്ടിക്കും വേണ്ടതെല്ലാം കൃഷ്ണനില്‍ കാണാം. നമ്മള്‍ ഓരോരുത്തരും കൃഷ്ണന്‍ തന്നെയാണ്. കൃഷ്ണന്‍ ആകാന്‍ ശ്രമിക്കുന്നതിലൂടെയാണ് ജീവിതവിജയം . കൃഷ്ണനെ വെറും വിഗ്രഹം ആക്കി ഒതുക്കാതെ എല്ലാവരിലും നിറഞ്ഞു നില്‍ക്കുന്നവന്‍ ആണ് വാസുദേവന്‍ എന്ന സങ്കല്പത്തിലൂടെ അത് നീ തന്നെയാണ് ..നിന്റെ മനസ്സാണ് അതിനെ ഉയര്‍ത്തേണ്ടത് നീ തന്നെയാണ് എന്ന് അറിയുവാന്‍ ഈ അഷ്ടമി രോഹിണി നാള്‍ എല്ലാവര്‍ക്കും കഴിയട്ടെ . കൃഷ്ണറെ ഓടക്കുഴല്‍ നാദം ജീവിതത്തെയും പ്രപഞ്ചത്തെയും പ്രേമിക്കാന്‍ നമുക്ക് പ്രചോദനം ഏകട്ടെ JK..Jayakumar Namboodir
"അയം ആത്മാനമീശ്വരന്‍ എന്ന് ഭാഗവതത്തില്‍ എടുത്തു പറയുന്ന വ്യാസന്‍ എന്ന മഹാ ഗുരു ഒരു വലിയ മന ശാസ്ത്രവിഷയം ആണ് അവതരിപ്പിക്കുന്നത് . പുറത്തുള്ള ഈ മഹത്തായ സങ്കല്പ ശക്തിയിലൂടെ അവനവനിലെ അനന്തമായ മാനസിക ശക്തി യെ ഉയര്‍ത്താനും ജീവിത വിജയം നേടാനും ഉള്ള ക്രിയാ പദ്ധതികള്‍ ആയാണ് ഭാരതീയമായ ആധ്യാല്മിക പദ്ധതികള്‍ മുനിമാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത് . വിഗ്രഹം ഒരു ചിഹ്നം മാത്രം. അതിലേക്കുള്ള സങ്കല്പവിചാരങ്ങള്‍ ഉയര്‍ത്തുന്നത് അവനവനിലെ പോസിറ്റീവ് ചിന്തകളെ ആകണം . ലക്ഷ്യങ്ങളെ ആകണം. മനുഷ്യ മനസ്സിന്റെ വിവിധങ്ങള്‍ ആയ പോസിറ്റീവ് വികാര വിചാരങ്ങളെ ഈ കൃഷ്ണ സങ്കല്പരൂപത്തില്‍ എത്തിക്കുവാന്‍ വ്യാസന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് കൃഷ്ണനെ പൂര്‍ണ്ണ അവതാരം ആക്കുന്നത് . വാത്സല്യം, പ്രണയം, ആര്‍ജ്ജവം, ഉത്സാഹം, വിജയം, കര്‍മ കുശലത, ലാളിത്യം, യാദാത്ഥ്യബോധം, എന്ന് തുടങ്ങി ജീവിതവിജയത്തിനും മനസ്സിന്റെ സന്തുഷ്ടിക്കും വേണ്ടതെല്ലാം കൃഷ്ണനില്‍ കാണാം. നമ്മള്‍ ഓരോരുത്തരും കൃഷ്ണന്‍ തന്നെയാണ്. കൃഷ്ണന്‍ ആകാന്‍ ശ്രമിക്കുന്നതിലൂടെയാണ് ജീവിതവിജയം . കൃഷ്ണനെ വെറും വിഗ്രഹം ആക്കി ഒതുക്കാതെ എല്ലാവരിലും നിറഞ്ഞു നില്‍ക്കുന്നവന്‍ ആണ് വാസുദേവന്‍ എന്ന സങ്കല്പത്തിലൂടെ അത് നീ തന്നെയാണ് ..നിന്റെ മനസ്സാണ് അതിനെ ഉയര്‍ത്തേണ്ടത് നീ തന്നെയാണ് എന്ന് അറിയുവാന്‍ ഈ അഷ്ടമി രോഹിണി നാള്‍ എല്ലാവര്‍ക്കും കഴിയട്ടെ . കൃഷ്ണറെ ഓടക്കുഴല്‍ നാദം ജീവിതത്തെയും പ്രപഞ്ചത്തെയും പ്രേമിക്കാന്‍ നമുക്ക് പ്രചോദനം ഏകട്ടെ JK..Jayakumar Namboodir
ശ്രീ രുദ്രം - നമകവും ചമകവും
യജുര്‍വേദത്തിലെ വിശിഷ്ടമന്ത്രങ്ങളാണ് ശ്രീരുദ്രം. നമകവും ചമകവും ശ്രീരുദ്രത്തിന്റെ രണ്ടു ഭാഗങ്ങളാണ്. യജുര്‍വേദ അദ്ധ്യായം 16 ലെ മന്ത്രങ്ങളില്‍ "നമോ" എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിനെ നമകം എന്നും, അദ്ധ്യായം 18 ലെ മന്ത്രങ്ങളില്‍ "ച" എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിനെ ചമകം എന്നും അറിയപ്പെടുന്നു.
ശ്രീ രുദ്രം
ഓം അഥാത്മാനഗ്‍മ് ശിവാത്മാനഗ് ശ്രീ രുദ്രരൂപം ധ്യായേത് ||
ശുദ്ധസ്ഫടിക സംകാശം ത്രിനേത്രം പഞ്ച വക്ത്രകം |
ഗംഗാധരം ദശഭുജം സര്വാഭരണ ഭൂഷിതം ||
ഗംഗാധരം ദശഭുജം സര്വാഭരണ ഭൂഷിതം ||
നീലഗ്രീവം ശശാംകാംകം നാഗ യജ്ഞോപ വീതിനം |
വ്യാഘ്ര ചര്മോത്തരീയം ച വരേണ്യമഭയ പ്രദം ||
വ്യാഘ്ര ചര്മോത്തരീയം ച വരേണ്യമഭയ പ്രദം ||
കമംഡലം-വക്ഷ സൂത്രാണാം ധാരിണം ശൂലപാണിനം |
ജ്വലന്തം പിംഗളജടാ ശിഖാ മുദ്ദ്യോത ധാരിണം||
ജ്വലന്തം പിംഗളജടാ ശിഖാ മുദ്ദ്യോത ധാരിണം||
വൃഷ സ്കംധ സമാരൂഢമ് ഉമാ ദേഹാര്ഥ ധാരിണം |
അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗ സമന്വിതം ||
അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗ സമന്വിതം ||
ദിഗ്ദേവതാ സമായുക്തം സുരാസുര നമസ്കൃതം |
നിത്യം ച ശാശ്വതം ശുദ്ധം ധ്രുവ-മക്ഷര-മവ്യയം |
സര്‍വ്വം വ്യാപിന-മീശാനം രുദ്രം വൈ വിശ്വരൂപിണം|
ഏവം ധ്യാത്വാ ദ്വിജഃ സമ്യക് തതോ യജനമാരഭേത് ||
നിത്യം ച ശാശ്വതം ശുദ്ധം ധ്രുവ-മക്ഷര-മവ്യയം |
സര്‍വ്വം വ്യാപിന-മീശാനം രുദ്രം വൈ വിശ്വരൂപിണം|
ഏവം ധ്യാത്വാ ദ്വിജഃ സമ്യക് തതോ യജനമാരഭേത് ||
അഥാതോ രുദ്ര സ്നാനാര്ചനാഭിഷേക വിധിം വ്യാ’ക്ഷ്യാസ്യാമഃ | ആദിത ഏവ തീര്ഥേ സ്നാത്വാ ഉദേത്യ ശുചിഃ പ്രയതോ ബ്രഹ്മചാരീ ശുക്ലവാസാ ദേവാഭിമുഖഃ സ്ഥിത്വാ ആത്മനി ദേവതാഃ സ്ഥാപയേത് ||
പ്രജനനേ ബ്രഹ്മാ തിഷ്ഠതു | പാദയോര്-വിഷ്ണുസ്തിഷ്ഠതു | ഹസ്തയോര്-ഹരസ്തിഷ്ഠതു | ബാഹ്വോരിന്ദ്രസ്തിഷ്ടതു | ജഠരേஉഅഗ്നിസ്തിഷ്ഠതു | ഹൃദ’യേ ശിവസ്തിഷ്ഠതു | കണ്ഠേ വസവസ്തിഷ്ഠന്തു | വക്ത്രേ സരസ്വതീ തിഷ്ഠതു | നാസികയോര്-വായുസ്തിഷ്ഠതു | നയനയോശ്-ചംദ്രാദിത്യൗ തിഷ്ടേതാമ് | കര്ണയോരശ്വിനൗ തിഷ്ടേതാമ് | ലലാടേ രുദ്രാസ്തിഷ്ഠന്തു | മൂര്ഥ്ന്യാദിത്യാസ്തിഷ്ഠന്തു | ശിരസി മഹാദേവസ്തിഷ്ഠതു | ശിഖായാം വാമദേവാസ്തിഷ്ഠതു | പൃഷ്ഠേ പിനാകീ തിഷ്ഠതു | പുരതഃ ശൂലീ തിഷ്ഠതു | പാര്‍ശ്വയോഃ ശിവാശംകരൗ തിഷ്ഠേതാം | സര്വതോ വായുസ്തിഷ്ഠതു | തതോ ബഹിഃ സര്വതോഉഗ്നിര്-ജ്വാലാമാലാ-പരിവൃതസ്തിഷ്ഠതു | സര്വേഷ്വംഗേഷു സര്വാ ദേവതാ യഥാസ്ഥാനം തിഷ്ഠന്തു | മാഗ്‍മ് രക്ഷന്തു ||
അഗ്നിര്മേ’ വാചി ശ്രിതഃ | വാഗ്ധൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | വായുര്മേ’ പ്രാണേ ശ്രിതഃ | പ്രാണോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | സൂര്യോ’ മേ ചക്ഷുഷി ശ്രിതഃ | ചക്ഷുര്-ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ചന്ദ്രമാ’ മേ മന’സി ശ്രിതഃ | മനോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ദിശോ’ മേ ശ്രോത്രേ’ ശ്രിതാഃ | ശ്രോത്രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ആപോമേ രേതസി ശ്രിതാഃ | രേതോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പൃഥിവീ മേ ശരീ’രേ ശ്രിതാഃ | ശരീ’രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഓഷധി വനസ്പതയോ’ മേ ലോമ’സു ശ്രിതാഃ | ലോമാ’നി ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഇന്ദ്രോ’ മേ ബലേ’ ശ്രിതഃ | ബലഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പര്ജന്യോ’ മേ മൂര്ദ്നി ശ്രിതഃ | മൂര്‍ധാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഈശാ’നോ മേ മന്യൗ ശ്രിതഃ | മന്യുര്-ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ആത്മാ മ’ ആത്മനി’ ശ്രിതഃ | ആത്മാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പുന’ര്മ ആത്മാ പുനരായു രാഗാ’ത് | പുനഃ’ പ്രാണഃ പുനരാകൂ’തമാഗാ’ത് | വൈശ്വാനരോ രശ്മിഭി’ര്-വാവൃധാനഃ | അന്തസ്തി’ഷ്ഠത്വമൃത’സ്യ ഗോപാഃ ||
അസ്യ ശ്രീ രുദ്രാധ്യായ പ്രശ്ന മഹാമന്ത്രസ്യ, അഘോര ഋഷിഃ, അനുഷ്ടുപ് ചന്ദഃ, സങ്കര്ഷണ മൂര്‍ത്തി സ്വരൂപോ യോഉസാവാദിത്യഃ പരമപുരുഷഃ സ ഏഷ രുദ്രോ ദേവതാ | നമഃ ശിവായേതി ബീജം | ശിവതരായേതി ശക്തിഃ | മഹാദേവായേതി കീലകം | ശ്രീ സാംബ സദാശിവ പ്രസാദ സിദ്ധ്യര്ഥേ ജപേ വിനിയോഗഃ ||
ഓം അഗ്നിഹോത്രാത്മനേ അംഗുഷ്ഠാഭ്യാം നമഃ | ദര്ശപൂര്ണ മാസാത്മനേ തര്ജനീഭ്യാം നമഃ | ചാതുര്‍-മാസ്യാത്മനേ മധ്യമാഭ്യാം നമഃ | നിരൂഢ പശുബംധാത്മനേ അനാമികാഭ്യാം നമഃ | ജ്യോതിഷ്ടോമാത്മനേ കനിഷ്ഠികാഭ്യാം നമഃ | സര്വക്രത്വാത്മനേ കരതല കരപൃഷ്ഠാഭ്യാം നമഃ ||
ഓം അഗ്നിഹോത്രാത്മനേ അംഗുഷ്ഠാഭ്യാം നമഃ | ദര്ശപൂര്ണ മാസാത്മനേ തര്ജനീഭ്യാം നമഃ | ചാതുര്‍-മാസ്യാത്മനേ മധ്യമാഭ്യാം നമഃ | നിരൂഢ പശുബംധാത്മനേ അനാമികാഭ്യാം നമഃ | ജ്യോതിഷ്ടോമാത്മനേ കനിഷ്ഠികാഭ്യാം നമഃ | സര്വക്രത്വാത്മനേ കരതല കരപൃഷ്ഠാഭ്യാം നമഃ ||
അഗ്നിഹോത്രാത്മനേ ഹൃദയായ നമഃ | ദര്ശപൂര്ണ മാസാത്മനേ ശിരസേ സ്വാഹാ | ചാതുര്‍-മാസ്യാത്മനേ ശിഖായൈ വഷട് | നിരൂഢ പശുബംധാത്മനേ കവചായ ഹും | ജ്യോതിഷ്ടോമാത്മനേ നേത്രത്രയായ വൗഷട് | സര്‍വ്വക്രത്വാത്മനേ അസ്ത്രായഫട് | ഭൂര്ഭുവസ്സുവരോമിതി ദിഗ്ബന്ധഃ ||
ധ്യാനം
ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗളി-വിലസത്-പൂര്ണേന്ദു-വാന്താമൃതൈഃ |
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്‍
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോஉഭിഷിംചേ-ച്ചിവം ||
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗളി-വിലസത്-പൂര്ണേന്ദു-വാന്താമൃതൈഃ |
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്‍
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോஉഭിഷിംചേ-ച്ചിവം ||
ബ്രഹ്മാണ്ഡ വ്യാപ്തദേഹാ ഭസിത ഹിമരുചാ ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപര്ദാഃ കലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡ ഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രകടിതവിഭവാഃ ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ചന്തു സൗഖ്യം ||
കണ്ഠേ കാലാഃ കപര്ദാഃ കലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡ ഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രകടിതവിഭവാഃ ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ചന്തു സൗഖ്യം ||
ഓം ഗണാനാ’മ് ത്വാ ഗണപ’തിഗ്‍മ് ഹവാമഹേ കവിം ക’വീനാമു’പമശ്ര’വസ്തമം| ജ്യേഷ്ഠരാജം ബ്രഹ്മ’ണാം ബ്രഹ്മണസ്പദ ആ നഃ’ ശൃണ്വന്നൂതിഭി’സ്സീദ സാദ’നം || മഹാഗണപതയേ നമഃ ||
ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേஉനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേஉമൃതം’ ച മേஉയക്ഷ്മം ച മേஉനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേஉനമിത്രം ച മേഉഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ’ ||
നമകം:
ശ്രീ രുദ്ര പ്രശ്നഃ
കൃഷ്ണ യജുര്വേദീയ തൈത്തിരീയ സംഹിതാ
ചതുര്ഥം വൈശ്വദേവം കാണ്ഡമ് പഞ്ചമഃ പ്രപാഠകഃ
ചതുര്ഥം വൈശ്വദേവം കാണ്ഡമ് പഞ്ചമഃ പ്രപാഠകഃ
ഓം നമോ ഭഗവതേ’ രുദ്രായ ||
നമ’സ്തേ രുദ്ര മന്യവ’ ഉതോത ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ ത ഇഷുഃ’ ശിവത’മാ ശിവം ബഭൂവ’ തേ ധനുഃ’ | ശിവാ ശ’രവ്യാ’ യാ തവ തയാ’ നോ രുദ്ര മൃഡയ | യാ തേ’ രുദ്ര ശിവാ തനൂരഘോരാஉപാ’പകാശിനീ | തയാ’ നസ്തനുവാ ശന്ത’മയാ ഗിരി’ശംതാഭിചാ’കശീഹി | യാമിഷും’ ഗിരിശംത ഹസ്തേ ബിഭര്ഷ്യസ്ത’വേ | ശിവാം ഗി’രിത്ര താം കു’രു മാ ഹിഗ്ം’സീഃ പുരു’ഷം ജഗ’ത്| ശിവേന വച’സാ ത്വാ ഗിരിശാച്ഛാ’വദാമസി | യഥാ’ നഃ സര്വമിജ്ജഗ’ദയക്ഷ്മഗ്‍മ് സുമനാ അസ’ത് | അധ്യ’വോചദധിവക്താ പ്ര’ഥമോ ദൈവ്യോ’ ഭിഷക് | അഹീഗ്’ശ്ച സര്വാം’ജംഭയന്ത്സര്വാ’ശ്ച യാതുധാന്യഃ’ | അസൗ യസ്താമ്രോ അ’രുണ ഉത ബഭ്രുഃ സു’മംഗളഃ’ | യേ ചേമാഗ്‍മ് രുദ്രാ അഭിതോ’ ദിക്ഷു ശ്രിതാഃ സ’ഹസ്രശോஉവൈഷാഗ്ം ഹേഡ’ ഈമഹേ | അസൗ യോ’உവസര്പ’തി നീല’ഗ്രീവോ വിലോ’ഹിതഃ | ഉതൈനം’ ഗോപാ അ’ദൃശന്-നദൃ’ശന്-നുദഹാര്യഃ’ | ഉതൈനം വിശ്വാ’ ഭൂതാനി സ ദൃഷ്ടോ മൃ’ഡയാതി നഃ | നമോ’ അസ്തു നീല’ഗ്രീവായ സഹസ്രാക്ഷായ മീഢുഷേ’ | അഥോ യേ അ’സ്യ സത്വാ’നോஉഹം തേഭ്യോ’உകരന്നമഃ’ | പ്രമും’ച ധന്വ’നസ്-ത്വമുഭയോരാര്ത്നി’ യോര്ജ്യാമ് | യാശ്ച തേ ഹസ്ത ഇഷ’വഃ പരാ താ ഭ’ഗവോ വപ | അവതത്യ ധനുസ്ത്വഗ്‍മ് സഹ’സ്രാക്ഷ ശതേ’ഷുധേ | നിശീര്യ’ ശല്യാനാം മുഖാ’ ശിവോ നഃ’ സുമനാ’ ഭവ | വിജ്യം ധനുഃ’ കപര്ദിനോ വിശ’ല്യോ ബാണ’വാഗ്മ് ഉത | അനേ’ശന്-നസ്യേഷ’വ ആഭുര’സ്യ നിഷംഗഥിഃ’ | യാ തേ’ ഹേതിര്-മീ’ഡുഷ്ടമ ഹസ്തേ’ ബഭൂവ’ തേ ധനുഃ’ | തയാஉസ്മാന്, വിശ്വതസ്-ത്വമ’യക്ഷ്മയാ പരി’ബ്ഭുജ | നമ’സ്തേ അസ്ത്വായുധായാനാ’തതായ ധൃഷ്ണവേ’ | ഉഭാഭ്യാ’മുത തേ നമോ’ ബാഹുഭ്യാം തവ ധന്വ’നേ | പരി’ തേ ധന്വ’നോ ഹേതിരസ്മാന്-വൃ’ണക്തു വിശ്വതഃ’ | അഥോ യ ഇ’ഷുധിസ്തവാരേ അസ്മന്നിധേ’ഹി തമ് || 1 ||
ശമ്ഭ’വേ നമഃ’ | നമ’സ്തേ അസ്തു ഭഗവന്-വിശ്വേശ്വരായ’ മഹാദേവായ’ ത്ര്യമ്ബകായ’ ത്രിപുരാന്തകായ’ ത്രികാഗ്നികാലായ’ കാലാഗ്നിരുദ്രായ’ നീലകണ്ഠായ’ മൃത്യുംജയായ’ സര്വേശ്വ’രായ’ സദാശിവായ’ ശ്രീമന്-മഹാദേവായ നമഃ’ ||
നമോ ഹിര’ണ്യ ബാഹവേ സേനാന്യേ’ ദിശാം ച പത’യേ നമോ നമോ’ വൃക്ഷേഭ്യോ ഹരി’കേശേഭ്യഃ പശൂനാം പത’യേ നമോ നമഃ’ സസ്പിംജ’രായ ത്വിഷീ’മതേ പഥീനാം പത’യേ നമോ നമോ’ ബഭ്ലുശായ’ വിവ്യാധിനേஉന്നാ’നാം പത’യേ നമോ നമോ ഹരി’കേശായോപവീതിനേ’ പുഷ്ടാനാം പത’യേ നമോ നമോ’ ഭവസ്യ’ ഹേത്യൈ ജഗ’താം പത’യേ നമോ നമോ’ രുദ്രായാ’തതാവിനേ ക്ഷേത്രാ’ണാം പത’യേ നമോ നമഃ’ സൂതായാഹം’ത്യായ വനാ’നാം പത’യേ നമോ നമോ രോഹി’തായ സ്ഥപത’യേ വൃക്ഷാണാം പത’യേ നമോ നമോ’ മംത്രിണേ’ വാണിജായ കക്ഷാ’ണാം പത’യേ നമോ നമോ’ ഭുവംതയേ’ വാരിവസ്കൃതാ-യൗഷ’ധീനാം പത’യേ നമോ നമ’ ഉച്ചൈര്-ഘോ’ഷായാക്രന്ദയ’തേ പത്തീനാം പത’യേ നമോ നമഃ’ കൃത്സ്നവീതായ ധാവ’തേ സത്ത്വ’നാം പത’യേ നമഃ’ || 2 ||
നമഃ സഹ’മാനായ നിവ്യാധിന’ ആവ്യാധിനീ’നാം പത’യേ നമോ നമഃ’ കകുഭായ’ നിഷംഗിണേ’ സ്തേനാനാം പത’യേ നമോ നമോ’ നിഷംഗിണ’ ഇഷുധിമതേ’ തസ്ക’രാണാം പത’യേ നമോ നമോ വംച’തേ പരിവംച’തേ സ്തായൂനാം പത’യേ നമോ നമോ’ നിചേരവേ’ പരിചരായാര’ണ്യാനാം പത’യേ നമോ നമഃ’ സൃകാവിഭ്യോ ജിഘാഗ്ം’സദ്ഭ്യോ മുഷ്ണതാം പത’യേ നമോ നമോ’உസിമദ്ഭ്യോ നക്തംചര’ദ്ഭ്യഃ പ്രകൃന്താനാം പത’യേ നമോ നമ’ ഉഷ്ണീഷിനേ’ ഗിരിചരായ’ കുലുംചാനാം പത’യേ നമോ നമ ഇഷു’മദ്ഭ്യോ ധന്വാവിഭ്യ’ശ്ച വോ നമോ നമ’ ആതന്-വാനേഭ്യഃ’ പ്രതിദധാ’നേഭ്യശ്ച വോ നമോ നമ’ ആയച്ഛ’ദ്ഭ്യോ വിസൃജദ്-ഭ്യ’ശ്ച വോ നമോ നമോஉസ്സ’ദ്ഭ്യോ വിദ്യ’ദ്-ഭ്യശ്ച വോ നമോ നമ ആസീ’നേഭ്യഃ ശയാ’നേഭ്യശ്ച വോ നമോ നമഃ’ സ്വപദ്ഭ്യോ ജാഗ്ര’ദ്-ഭ്യശ്ച വോ നമോ നമസ്തിഷ്ഠ’ദ്ഭ്യോ ധാവ’ദ്-ഭ്യശ്ച വോ നമോ നമഃ’ സഭാഭ്യഃ’ സഭാപ’തിഭ്യശ്ച വോ നമോ നമോ അശ്വേഭ്യോஉശ്വ’പതിഭ്യശ്ച വോ നമഃ’ || 3 ||
നമ’ ആവ്യാധിനീ’ഭ്യോ വിവിധ്യ’ന്തീഭ്യശ്ച വോ നമോ നമ ഉഗ’ണാഭ്യസ്തൃഗം-ഹതീഭ്യശ്ച’ വോ നമോ നമോ’ ഗൃത്സേഭ്യോ’ ഗൃത്സപ’തിഭ്യശ്ച വോ നമോ നമോ വ്രാതേ’ഭ്യോ വ്രാത’പതിഭ്യശ്ച വോ നമോ നമോ’ ഗണേഭ്യോ’ ഗണപ’തിഭ്യശ്ച വോ നമോ നമോ വിരൂ’പേഭ്യോ വിശ്വരൂ’പേഭ്യശ്ച വോ നമോ നമോ’ മഹദ്ഭ്യഃ’, ക്ഷുല്ലകേഭ്യ’ശ്ച വോ നമോ നമോ’ രഥിഭ്യോஉരഥേഭ്യ’ശ്ച വോ നമോ നമോ രഥേ’ഭ്യോ രഥ’പതിഭ്യശ്ച വോ നമോ നമഃ’ സേനാ’ഭ്യഃ സേനാനിഭ്യ’ശ്ച വോ നമോ നമഃ’, ക്ഷത്തൃഭ്യഃ’ സംഗ്രഹീതൃഭ്യ’ശ്ച വോ നമോ നമസ്തക്ഷ’ഭ്യോ രഥകാരേഭ്യ’ശ്ച വോ നമോ’ നമഃ കുലാ’ലേഭ്യഃ കര്മാരേ’ഭ്യശ്ച വോ നമോ നമഃ’ പുംജിഷ്ടേ’ഭ്യോ നിഷാദേഭ്യ’ശ്ച വോ നമോ നമഃ’ ഇഷുകൃദ്ഭ്യോ’ ധന്വകൃദ്-ഭ്യ’ശ്ച വോ നമോ നമോ’ മൃഗയുഭ്യഃ’ ശ്വനിഭ്യ’ശ്ച വോ നമോ നമഃ ശ്വഭ്യഃ ശ്വപ’തിഭ്യശ്ച വോ നമഃ’ || 4 ||
നമോ’ ഭവായ’ ച രുദ്രായ’ ച നമഃ’ ശര്വായ’ ച പശുപത’യേ ച നമോ നീല’ഗ്രീവായ ച ശിതികംഠാ’യ ച നമഃ’ കപര്ധിനേ’ ച വ്യു’പ്തകേശായ ച നമഃ’ സഹസ്രാക്ഷായ’ ച ശതധ’ന്വനേ ച നമോ’ ഗിരിശായ’ ച ശിപിവിഷ്ടായ’ ച നമോ’ മീഢുഷ്ട’മായ ചേഷു’മതേ ച നമോ’ ഹ്രസ്വായ’ ച വാമനായ’ ച നമോ’ ബൃഹതേ ച വര്ഷീ’യസേ ച നമോ’ വൃദ്ധായ’ ച സംവൃധ്വ’നേ ച നമോ അഗ്രി’യായ ച പ്രഥമായ’ ച നമ’ ആശവേ’ ചാജിരായ’ ച നമഃ ശീഘ്രി’യായ ച ശീഭ്യാ’യ ച നമ’ ഊര്മ്യാ’യ ചാവസ്വന്യാ’യ ച നമഃ’ സ്ത്രോതസ്യാ’യ ച ദ്വീപ്യാ’യ ച || 5 ||
നമോ’ ജ്യേഷ്ഠായ’ ച കനിഷ്ഠായ’ ച നമഃ’ പൂര്വജായ’ ചാപരജായ’ ച നമോ’ മധ്യമായ’ ചാപഗല്ഭായ’ ച നമോ’ ജഘന്യാ’യ ച ബുധ്നി’യായ ച നമഃ’ സോഭ്യാ’യ ച പ്രതിസര്യാ’യ ച നമോ യാമ്യാ’യ ച ക്ഷേമ്യാ’യ ച നമ’ ഉര്വര്യാ’യ ച ഖല്യാ’യ ച നമഃ ശ്ലോക്യാ’യ ചാஉവസാന്യാ’യ ച നമോ വന്യാ’യ ച കക്ഷ്യാ’യ ച നമഃ’ ശ്രവായ’ ച പ്രതിശ്രവായ’ ച നമ’ ആശുഷേ’ണായ ചാശുര’ഥായ ച നമഃ ശൂരാ’യ ചാവഭിന്ദതേ ച നമോ’ വര്മിണേ’ ച വരൂധിനേ’ ച നമോ’ ബില്മിനേ’ ച കവചിനേ’ ച നമഃ’ ശ്രുതായ’ ച ശ്രുതസേ’നായ ച || 6 ||
നമോ’ ദുംദുഭ്യാ’യ ചാഹനന്യാ’യ ച നമോ’ ധൃഷ്ണവേ’ ച പ്രമൃശായ’ ച നമോ’ ദൂതായ’ ച പ്രഹി’തായ ച നമോ’ നിഷംഗിണേ’ ചേഷുധിമതേ’ ച നമ’സ്-തീക്ഷ്ണേഷ’വേ ചായുധിനേ’ ച നമഃ’ സ്വായുധായ’ ച സുധന്വ’നേ ച നമഃ സ്രുത്യാ’യ ച പഥ്യാ’യ ച നമഃ’ കാട്യാ’യ ച നീപ്യാ’യ ച നമഃ സൂദ്യാ’യ ച സരസ്യാ’യ ച നമോ’ നാദ്യായ’ ച വൈശംതായ’ ച നമഃ കൂപ്യാ’യ ചാവട്യാ’യ ച നമോ വര്ഷ്യാ’യ ചാവര്ഷ്യായ’ ച നമോ’ മേഘ്യാ’യ ച വിദ്യുത്യാ’യ ച നമ ഈധ്രിയാ’യ ചാതപ്യാ’യ ച നമോ വാത്യാ’യ ച രേഷ്മി’യായ ച നമോ’ വാസ്തവ്യാ’യ ച വാസ്തുപായ’ ച || 7 ||
നമഃ സോമാ’യ ച രുദ്രായ’ ച നമ’സ്താമ്രായ’ ചാരുണായ’ ച നമഃ’ ശംഗായ’ ച പശുപത’യേ ച നമ’ ഉഗ്രായ’ ച ഭീമായ’ ച നമോ’ അഗ്രേവധായ’ ച ദൂരേവധായ’ ച നമോ’ ഹന്ത്രേ ച ഹനീ’യസേ ച നമോ’ വൃക്ഷേഭ്യോ ഹരി’കേശേഭ്യോ നമ’സ്താരായ നമ’ശ്ശംഭവേ’ ച മയോഭവേ’ ച നമഃ’ ശംകരായ’ ച മയസ്കരായ’ ച നമഃ’ ശിവായ’ ച ശിവത’രായ ച നമസ്തീര്ഥ്യാ’യ ച കൂല്യാ’യ ച നമഃ’ പാര്യാ’യ ചാവാര്യാ’യ ച നമഃ’ പ്രതര’ണായ ചോത്തര’ണായ ച നമ’ ആതാര്യാ’യ ചാലാദ്യാ’യ ച നമഃ ശഷ്പ്യാ’യ ച ഫേന്യാ’യ ച നമഃ’ സികത്യാ’യ ച പ്രവാഹ്യാ’യ ച || 8 ||
നമ’ ഇരിണ്യാ’യ ച പ്രപഥ്യാ’യ ച നമഃ’ കിഗ്ംശിലായ’ ച ക്ഷയ’ണായ ച നമഃ’ കപര്ദിനേ’ ച പുലസ്തയേ’ ച നമോ ഗോഷ്ഠ്യാ’യ ച ഗൃഹ്യാ’യ ച നമസ്-തല്പ്യാ’യ ച ഗേഹ്യാ’യ ച നമഃ’ കാട്യാ’യ ച ഗഹ്വരേഷ്ഠായ’ ച നമോ’ ഹൃദയ്യാ’യ ച നിവേഷ്പ്യാ’യ ച നമഃ’ പാഗ്‍മ് സവ്യാ’യ ച രജസ്യാ’യ ച നമഃ ശുഷ്ക്യാ’യ ച ഹരിത്യാ’യ ച നമോ ലോപ്യാ’യ ചോലപ്യാ’യ ച നമ’ ഊര്മ്യാ’യ ച സൂര്മ്യാ’യ ച നമഃ’ പര്ണ്യായ ച പര്ണശദ്യാ’യ ച നമോ’உപഗുരമാ’ണായ ചാഭിഘ്നതേ ച നമ’ ആഖ്ഖിദതേ ച പ്രഖ്ഖിദതേ ച നമോ’ വഃ കിരികേഭ്യോ’ ദേവാനാഗ്ം ഹൃദ’യേഭ്യോ നമോ’ വിക്ഷീണകേഭ്യോ നമോ’ വിചിന്വത്-കേഭ്യോ നമ’ ആനിര് ഹതേഭ്യോ നമ’ ആമീവത്-കേഭ്യഃ’ || 9 ||
ദ്രാപേ അന്ധ’സസ്പതേ ദരി’ദ്രന്-നീല’ലോഹിത | ഏഷാം പുരു’ഷാണാമേഷാം പ’ശൂനാം മാ ഭേര്മാஉരോ മോ ഏ’ഷാം കിംചനാമ’മത് | യാ തേ’ രുദ്ര ശിവാ തനൂഃ ശിവാ വിശ്വാഹ’ഭേഷജീ | ശിവാ രുദ്രസ്യ’ ഭേഷജീ തയാ’ നോ മൃഡ ജീവസേ’ ||
ഇമാഗ്‍മ് രുദ്രായ’ തവസേ’ കപര്ദിനേ’ ക്ഷയദ്വീ’രായ പ്രഭ’രാമഹേ മതിമ് | യഥാ’ നഃ ശമസ’ദ് ദ്വിപദേ ചതു’ഷ്പദേ വിശ്വം’ പുഷ്ടം ഗ്രാമേ’ അസ്മിന്നനാ’തുരമ് | മൃഡാ നോ’ രുദ്രോത നോ മയ’സ്കൃധി ക്ഷയദ്വീ’രായ നമ’സാ വിധേമ തേ | യച്ഛം ച യോശ്ച മനു’രായജേ പിതാ തദ’ശ്യാമ തവ’ രുദ്ര പ്രണീ’തൗ | മാ നോ’ മഹാന്ത’മുത മാ നോ’ അര്ഭകം മാ ന ഉക്ഷ’ന്തമുത മാ ന’ ഉക്ഷിതമ് | മാ നോ’உവധീഃ പിതരം മോത മാതരം’ പ്രിയാ മാ ന’സ്തനുവോ’ രുദ്ര രീരിഷഃ | മാ ന’സ്തോകേ തന’യേ മാ ന ആയു’ഷി മാ നോ ഗോഷു മാ നോ അശ്വേ’ഷു രീരിഷഃ | വീരാന്മാ നോ’ രുദ്ര ഭാമിതോஉവ’ധീര്-ഹവിഷ്മ’ന്തോ നമ’സാ വിധേമ തേ | ആരാത്തേ’ ഗോഘ്ന ഉത പൂ’രുഷഘ്നേ ക്ഷയദ്വീ’രായ സുമ്-നമസ്മേ തേ’ അസ്തു | രക്ഷാ’ ച നോ അധി’ ച ദേവ ബ്രൂഹ്യഥാ’ ച നഃ ശര്മ’ യച്ഛ ദ്വിബര്ഹാ’ഃ | സ്തുഹി ശ്രുതം ഗ’ര്തസദം യുവാ’നം മൃഗന്ന ഭീമമു’പഹന്തുമുഗ്രമ് | മൃഡാ ജ’രിത്രേ രു’ദ്ര സ്തവാ’നോ അന്യന്തേ’ അസ്മന്നിവ’പന്തു സേനാ’ഃ | പരി’ണോ രുദ്രസ്യ’ ഹേതിര്-വൃ’ണക്തു പരി’ ത്വേഷസ്യ’ ദുര്മതി ര’ഘായോഃ | അവ’ സ്ഥിരാ മഘവ’ദ്-ഭ്യസ്-തനുഷ്വ മീഢ്-വ’സ്തോകായ തന’യായ മൃഡയ | മീഢു’ഷ്ടമ ശിവ’മത ശിവോ നഃ’ സുമനാ’ ഭവ | പരമേ വൃക്ഷ ആയു’ധന്നിധായ കൃത്തിം വസാ’ന ആച’ര പിനാ’കം ബിഭ്രദാഗ’ഹി | വികി’രിദ വിലോ’ഹിത നമ’സ്തേ അസ്തു ഭഗവഃ | യാസ്തേ’ സഹസ്രഗ്ം’ ഹേതയോന്യമസ്മന്-നിവപന്തു താഃ | സഹസ്രാ’ണി സഹസ്രധാ ബാ’ഹുവോസ്തവ’ ഹേതയഃ’ | താസാമീശാ’നോ ഭഗവഃ പരാചീനാ മുഖാ’ കൃധി || 10 ||
സഹസ്രാ’ണി സഹസ്രശോ യേ രുദ്രാ അധി ഭൂമ്യാ’മ് | തേഷാഗ്ം’ സഹസ്രയോജനേஉവധന്വാ’നി തന്മസി | അസ്മിന്-മ’ഹത്-യ’ര്ണവേ’உന്തരി’ക്ഷേ ഭവാ അധി’ | നീല’ഗ്രീവാഃ ശിതികണ്ഠാ’ഃ ശര്വാ അധഃ, ക്ഷ’മാചരാഃ | നീല’ഗ്രീവാഃ ശിതികണ്ഠാ ദിവഗ്ം’ രുദ്രാ ഉപ’ശ്രിതാഃ | യേ വൃക്ഷേഷു’ സസ്പിംജ’രാ നീല’ഗ്രീവാ വിലോ’ഹിതാഃ | യേ ഭൂതാനാമ്-അധി’പതയോ വിശിഖാസഃ’ കപര്ദി’നഃ | യേ അന്നേ’ഷു വിവിധ്യ’ന്തി പാത്രേ’ഷു പിബ’തോ ജനാന്’ | യേ പഥാം പ’ഥിരക്ഷ’യ ഐലബൃദാ’ യവ്യുധഃ’ | യേ തീര്ഥാനി’ പ്രചര’ന്തി സൃകാവ’ന്തോ നിഷംഗിണഃ’ | യ ഏതാവ’ന്തശ്ച ഭൂയാഗ്ം’സശ്ച ദിശോ’ രുദ്രാ വി’തസ്ഥിരേ | തേഷാഗ്ം’ സഹസ്രയോജനേஉവധന്വാ’നി തന്മസി | നമോ’ രുധ്രേഭ്യോ യേ പൃ’ഥിവ്യാം യേ’உന്തരി’ക്ഷേ യേ ദിവി യേഷാമന്നം വാതോ’ വര്-ഷമിഷ’വസ്-തേഭ്യോ ദശ പ്രാചീര്ദശ’ ദക്ഷിണാ ദശ’ പ്രതീചീര്-ദശോ-ദീ’ചീര്-ദശോര്ധ്വാസ്-തേഭ്യോ നമസ്തേ നോ’ മൃഡയന്തു തേ യം ദ്വിഷ്മോ യശ്ച’ നോ ദ്വേഷ്ടി തം വോ ജമ്ഭേ’ ദധാമി || 11 ||
ത്ര്യം’ബകം യജാമഹേ സുഗന്ധിം പു’ഷ്ടിവര്ധ’നമ് | ഉര്വാരുകമി’വ ബംധ’നാന്-മൃത്യോ’ര്-മുക്ഷീയ മാஉമൃതാ’ത് | യോ രുദ്രോ അഗ്നൗ യോ അപ്സു യ ഓഷ’ധീഷു യോ രുദ്രോ വിശ്വാ ഭുവ’നാ വിവേശ തസ്മൈ’ രുദ്രായ നമോ’ അസ്തു | തമു’ ഷ്ടുഹി യഃ സ്വിഷുഃ സുധന്വാ യോ വിശ്വ’സ്യ ക്ഷയ’തി ഭേഷജസ്യ’ | യക്ഷ്വാ’മഹേ സൗ’മനസായ’ രുദ്രം നമോ’ഭിര്-ദേവമസു’രം ദുവസ്യ | അയം മേ ഹസ്തോ ഭഗ’വാനയം മേ ഭഗ’വത്തരഃ | അയം മേ’ വിശ്വഭേ’ഷജോஉയഗ്‍മ് ശിവാഭി’മര്ശനഃ | യേ തേ’ സഹസ്ര’മയുതം പാശാ മൃത്യോ മര്ത്യാ’യ ഹന്ത’വേ | താന് യജ്ഞസ്യ’ മായയാ സര്വാനവ’ യജാമഹേ | മൃത്യവേ സ്വാഹാ’ മൃത്യവേ സ്വാഹാ’ | പ്രാണാനാം ഗ്രന്ഥിരസി രുദ്രോ മാ’ വിശാന്തകഃ | തേനാന്നേനാ’പ്യായസ്വ ||
ഓം നമോ ഭഗവതേ രുദ്രായ വിഷ്ണവേ മൃത്യു’ര്മേ പാഹി ||
സദാശിവോമ് |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ’ ||
ചമകം
ഓം അഗ്നാ’വിഷ്ണോ സജോഷ’സേമാവ’ര്ധംതു വാം ഗിരഃ’ | ദ്യുമ്നൈര്-വാജേ’ഭിരാഗ’തമ് | വാജ’ശ്ച മേ പ്രസവശ്ച’ മേ പ്രയ’തിശ്ച മേ പ്രസി’തിശ്ച മേ ധീതിശ്ച’ മേ ക്രതു’ശ്ച മേ സ്വര’ശ്ച മേ ശ്ലോക’ശ്ച മേ ശ്രാവശ്ച’ മേ ശ്രുതി’ശ്ച മേ ജ്യോതി’ശ്ച മേ സുവ’ശ്ച മേ പ്രാണശ്ച’ മേஉപാനശ്ച’ മേ വ്യാനശ്ച മേஉസു’ശ്ച മേ ചിത്തം ച’ മ ആധീ’തം ച മേ വാക്ച’ മേ മന’ശ്ച മേ ചക്ഷു’ശ്ച മേ ശ്രോത്രം’ ച മേ ദക്ഷ’ശ്ച മേ ബലം’ ച മ ഓജ’ശ്ച മേ സഹ’ശ്ച മ ആയു’ശ്ച മേ ജരാ ച’ മ ആത്മാ ച’ മേ തനൂശ്ച’ മേ ശര്മ’ ച മേ വര്മ’ ച മേஉംഗാ’നി ച മേஉസ്ഥാനി’ ച മേ പരൂഗ്ം’ഷി ച മേ ശരീ’രാണി ച മേ || 1 ||
ജൈഷ്ഠ്യം’ ച മ ആധി’പത്യം ച മേ മന്യുശ്ച’ മേ ഭാമ’ശ്ച മേஉമ’ശ്ച മേஉംഭ’ശ്ച മേ ജേമാ ച’ മേ മഹിമാ ച’ മേ വരിമാ ച’ മേ പ്രഥിമാ ച’ മേ വര്ഷ്മാ ച’ മേ ദ്രാഘുയാ ച’ മേ വൃദ്ധം ച’ മേ വൃദ്ധി’ശ്ച മേ സത്യം ച’ മേ ശ്രദ്ധാ ച’ മേ ജഗ’ച്ച മേ ധനം’ ച മേ വശ’ശ്ച മേ ത്വിഷി’ശ്ച മേ ക്രീഡാ ച’ മേ മോദ’ശ്ച മേ ജാതം ച’ മേ ജനിഷ്യമാ’ണം ച മേ സൂക്തം ച’ മേ സുകൃതം ച’ മേ വിത്തം ച’ മേ വേദ്യം’ ച മേ ഭൂതം ച’ മേ ഭവിഷ്യച്ച’ മേ സുഗം ച’ മേ സുപഥം ച മ ഋദ്ധം ച മ ഋദ്ധിശ്ച മേ ക്ലുപ്തം ച’ മേ ക്ലുപ്തി’ശ്ച മേ മതിശ്ച’ മേ സുമതിശ്ച’ മേ || 2 ||
ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേஉനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേஉമൃതം’ ച മേஉയക്ഷ്മം ച മേஉനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേஉനമിത്രം ച മേஉഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ || 3 ||
ഊര്ക്ച’ മേ സൂനൃതാ’ ച മേ പയ’ശ്ച മേ രസ’ശ്ച മേ ഘൃതം ച’ മേ മധു’ ച മേ സഗ്ധി’ശ്ച മേ സപീ’തിശ്ച മേ കൃഷിശ്ച’ മേ വൃഷ്ടി’ശ്ച മേ ജൈത്രം’ ച മ ഔദ്ഭി’ദ്യം ച മേ രയിശ്ച’ മേ രായ’ശ്ച മേ പുഷ്ടം ച മേ പുഷ്ടി’ശ്ച മേ വിഭു ച’ മേ പ്രഭു ച’ മേ ബഹു ച’ മേ ഭൂയ’ശ്ച മേ പൂര്ണം ച’ മേ പൂര്ണത’രം ച മേஉക്ഷി’തിശ്ച മേ കൂയ’വാശ്ച മേஉന്നം’ ച മേஉക്ഷു’ച്ച മേ വ്രീഹയ’ശ്ച മേ യവാ’ശ്ച മേ മാഷാ’ശ്ച മേ തിലാ’ശ്ച മേ മുദ്ഗാശ്ച’ മേ ഖല്വാ’ശ്ച മേ ഗോധൂമാ’ശ്ച മേ മസുരാ’ശ്ച മേ പ്രിയംഗ’വശ്ച മേஉണ’വശ്ച മേ ശ്യാമാകാ’ശ്ച മേ നീവാരാ’ശ്ച മേ || 4 ||
അശ്മാ ച’ മേ മൃത്തി’കാ ച മേ ഗിരയ’ശ്ച മേ പര്വ’താശ്ച മേ സിക’താശ്ച മേ വനസ്-പത’യശ്ച മേ ഹിര’ണ്യം ച മേஉയ’ശ്ച മേ സീസം’ ച മേ ത്രപു’ശ്ച മേ ശ്യാമം ച’ മേ ലോഹം ച’ മേஉഗ്നിശ്ച’ മ ആപ’ശ്ച മേ വീരുധ’ശ്ച മ ഓഷ’ധയശ്ച മേ കൃഷ്ണപച്യം ച’ മേஉകൃഷ്ണപച്യം ച’ മേ ഗ്രാമ്യാശ്ച’ മേ പശവ’ ആരണ്യാശ്ച’ യജ്ഞേന’ കല്പംതാം വിത്തം ച’ മേ വിത്തി’ശ്ച മേ ഭൂതം ച’ മേ ഭൂതി’ശ്ച മേ വസു’ ച മേ വസതിശ്ച’ മേ കര്മ’ ച മേ ശക്തി’ശ്ച മേஉര്ഥ’ശ്ച മ ഏമ’ശ്ച മ ഇതി’ശ്ച മേ ഗതി’ശ്ച മേ || 5 ||
അഗ്നിശ്ച’ മ ഇംദ്ര’ശ്ച മേ സോമ’ശ്ച മ ഇംദ്ര’ശ്ച മേ സവിതാ ച’ മ ഇംദ്ര’ശ്ച മേ സര’സ്വതീ ച മ ഇംദ്ര’ശ്ച മേ പൂഷാ ച’ മ ഇംദ്ര’ശ്ച മേ ബൃഹസ്പതി’ശ്ച മ ഇംദ്ര’ശ്ച മേ മിത്രശ്ച’ മ ഇംദ്ര’ശ്ച മേ വരു’ണശ്ച മ ഇംദ്ര’ശ്ച മേ ത്വഷ്ഠാ’ ച മ ഇംദ്ര’ശ്ച മേ ധാതാ ച’ മ ഇംദ്ര’ശ്ച മേ വിഷ്ണു’ശ്ച മ ഇംദ്ര’ശ്ച മേஉശ്വിനൗ’ ച മ ഇംദ്ര’ശ്ച മേ മരുത’ശ്ച മ ഇംദ്ര’ശ്ച മേ വിശ്വേ’ ച മേ ദേവാ ഇംദ്ര’ശ്ച മേ പൃഥിവീ ച’ മ ഇംദ്ര’ശ്ച മേஉന്തരി’ക്ഷം ച മ ഇംദ്ര’ശ്ച മേ ദ്യൗശ്ച’ മ ഇംദ്ര’ശ്ച മേ ദിശ’ശ്ച മ ഇംദ്ര’ശ്ച മേ മൂര്ധാ ച’ മ ഇംദ്ര’ശ്ച മേ പ്രജാപ’തിശ്ച മ ഇംദ്ര’ശ്ച മേ || 6 ||
അഗ്ംശുശ്ച’ മേ രശ്മിശ്ച മേஉദാ’ഭ്യശ്ച മേஉധി’പതിശ്ച മ ഉപാഗ്ംശുശ്ച’ മേஉന്തര്യാമശ്ച’ മ ഐംദ്രവായവശ്ച’ മേ മൈത്രാവരുണശ്ച’ മ ആശ്വിനശ്ച’ മേ പ്രതിപ്രസ്ഥാന’ശ്ച മേ ശുക്രശ്ച’ മേ മംഥീ ച’ മ ആഗ്രയണശ്ച’ മേ വൈശ്വദേവശ്ച’ മേ ധ്രുവശ്ച’ മേ വൈശ്വാനരശ്ച’ മ ഋതുഗ്രഹാശ്ച’ മേஉതിഗ്രാഹ്യാ’ശ്ച മ ഐംദ്രാഗ്നശ്ച’ മേ വൈശ്വദേവശ്ച’ മേ മരുത്വതീയാ’ശ്ച മേ മാഹേംദ്രശ്ച’ മ ആദിത്യശ്ച’ മേ സാവിത്രശ്ച’ മേ സാരസ്വതശ്ച’ മേ പൗഷ്ണശ്ച’ മേ പാത്നീവതശ്ച’ മേ ഹാരിയോജനശ്ച’ മേ || 7 ||
ഇധ്മശ്ച’ മേ ബര്ഹിശ്ച’ മേ വേദി’ശ്ച മേ ദിഷ്ണി’യാശ്ച മേ സ്രുച’ശ്ച മേ ചമസാശ്ച’ മേ ഗ്രാവാ’ണശ്ച മേ സ്വര’വശ്ച മ ഉപരവാശ്ച’ മേஉധിഷവ’ണേ ച മേ ദ്രോണകലശശ്ച’ മേ വായവ്യാ’നി ച മേ പൂതഭൃച്ച’ മ ആധവനീയ’ശ്ച മ ആഗ്നീ’ധ്രം ച മേ ഹവിര്ധാനം’ ച മേ ഗൃഹാശ്ച’ മേ സദ’ശ്ച മേ പുരോഡാശാ’ശ്ച മേ പചതാശ്ച’ മേஉവഭൃഥശ്ച’ മേ സ്വഗാകാരശ്ച’ മേ || 8 ||
അഗ്നിശ്ച’ മേ ഘര്മശ്ച’ മേஉര്കശ്ച’ മേ സൂര്യ’ശ്ച മേ പ്രാണശ്ച’ മേஉശ്വമേധശ്ച’ മേ പൃഥിവീ ച മേஉദി’തിശ്ച മേ ദിതി’ശ്ച മേ ദ്യൗശ്ച’ മേ ശക്വ’രീരംഗുല’യോ ദിശ’ശ്ച മേ യജ്ഞേന’ കല്പന്താമൃക്ച’ മേ സാമ’ ച മേ സ്തോമ’ശ്ച മേ യജു’ശ്ച മേ ദീക്ഷാ ച’ മേ തപ’ശ്ച മ ഋതുശ്ച’ മേ വ്രതം ച’ മേஉഹോരാത്രയോ’ര്-ദൃഷ്ട്യാ ബൃ’ഹദ്രഥംതരേ ച മേ യജ്ഞേന’ കല്പേതാമ് || 9 ||
ഗര്ഭാ’ശ്ച മേ വത്സാശ്ച’ മേ ത്ര്യവി’ശ്ച മേ ത്ര്യവീച’ മേ ദിത്യവാട് ച’ മേ ദിത്യൗഹീ ച’ മേ പംചാ’വിശ്ച മേ പംചാവീ ച’ മേ ത്രിവത്സശ്ച’ മേ ത്രിവത്സാ ച’ മേ തുര്യവാട് ച’ മേ തുര്യൗഹീ ച’ മേ പഷ്ഠവാട് ച’ മേ പഷ്ഠൗഹീ ച’ മ ഉക്ഷാ ച’ മേ വശാ ച’ മ ഋഷഭശ്ച’ മേ വേഹച്ച’ മേஉനഡ്വാം ച മേ ധേനുശ്ച’ മ ആയു’ര്-യജ്ഞേന’ കല്പതാം പ്രാണോ യജ്ഞേന’ കല്പതാമ്-അപാനോ യജ്ഞേന’ കല്പതാം വ്യാനോ യജ്ഞേന’ കല്പതാം ചക്ഷു’ര്-യജ്ഞേന’ കല്പതാഗ് ശ്രോത്രം’ യജ്ഞേന’ കല്പതാം മനോ’ യജ്ഞേന’ കല്പതാം വാഗ്-യജ്ഞേന’ കല്പതാമ്-ആത്മാ യജ്ഞേന’ കല്പതാം യജ്ഞോ യജ്ഞേന’ കല്പതാമ് || 10 ||
ഏകാ’ ച മേ തിസ്രശ്ച’ മേ പംച’ ച മേ സപ്ത ച’ മേ നവ’ ച മ ഏകാ’ദശ ച മേ ത്രയോദശ ച മേ പംച’ദശ ച മേ സപ്തദ’ശ ച മേ നവ’ദശ ച മ ഏക’വിഗ്ംശതിശ്ച മേ ത്രയോ’വിഗ്ംശതിശ്ച മേ പംച’വിഗ്ംശതിശ്ച മേ സപ്ത വിഗ്ം’ശതിശ്ച മേ നവ’വിഗ്ംശതിശ്ച മ ഏക’ത്രിഗ്ംശച്ച മേ ത്രയ’സ്ത്രിഗ്ംശച്ച മേ ചത’സ്-രശ്ച മേஉഷ്ടൗ ച’ മേ ദ്വാദ’ശ ച മേ ഷോഡ’ശ ച മേ വിഗ്ംശതിശ്ച’ മേ ചതു’ര്വിഗ്ംശതിശ്ച മേஉഷ്ടാവിഗ്ം’ശതിശ്ച മേ ദ്വാത്രിഗ്ം’ശച്ച മേ ഷട്-ത്രിഗ്ം’ശച്ച മേ ചത്വാരിഗ്ംശച്ച’ മേ ചതു’ശ്-ചത്വാരിഗ്ംശച്ച മേஉഷ്ടാച’ത്വാരിഗ്ംശച്ച മേ വാജ’ശ്ച പ്രസവശ്ചാ’പിജശ്ച ക്രതു’ശ്ച സുവ’ശ്ച മൂര്ധാ ച വ്യശ്നി’യശ്-ചാന്ത്യായനശ്-ചാംത്യ’ശ്ച ഭൗവനശ്ച ഭുവ’നശ്-ചാധി’പതിശ്ച || 11 ||
ഓം ഇഡാ’ ദേവഹൂര്-മനു’ര്-യജ്ഞനീര്-ബൃഹസ്പതി’രുക്ഥാമദാനി’ ശഗ്ംസിഷദ്-വിശ്വേ’-ദേവാഃ സൂ’ക്തവാചഃ പൃഥി’വിമാതര്മാ മാ’ ഹിഗ്ംസീര്-മധു’ മനിഷ്യേ മധു’ ജനിഷ്യേ മധു’ വക്ഷ്യാമി മധു’ വദിഷ്യാമി മധു’മതീം ദേവേഭ്യോ വാചമുദ്യാസഗ്ംശുശ്രൂഷേണ്യാ’മ് മനുഷ്യേ’ഭ്യസ്തം മാ’ ദേവാ അ’വംതു ശോഭായൈ’ പിതരോஉനു’മദംതു ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ’ ||
പഠിക്കാനും വളരാനും ഉള്ള വാശിക്ക് ഉദാഹരണംആണ് മഴമംഗലം നമ്പൂതിരി
*********************************************
*********************************************
ചിലർ മഴമംഗലത്തു നമ്പൂരിയെന്നും മറ്റു ചിലർ മഹിഷമംഗലത്തു നമ്പൂരിയെന്നും പറഞ്ഞുവരുന്ന മുഴമംഗലത്തു നമ്പൂരിയെ, അദ്ദേഹത്തിന് ആഭിജാത്യവും വേദശാസ്ത്രാദികളിലുള്ള അഭിജ്ഞതയും സ്വൽപം കുറവായിരുന്നതിനാൽ, ഒരു യാഗശാലയിൽനിന്നു ബഹിഷ്ക്കരിക്കുകയും അദ്ദേഹം അവിടെനിന്നു പരദേശത്തു പോയി ശ്രുതിസ്മൃത്യാദികളെല്ലാം പഠിച്ചു തിരിച്ചുവന്നതിന്റെശേഷം ഒരു യാഗസ്ഥലത്തു പോയി യാഗശാലയുടെ പുറത്തു നിൽക്കുകയും ആ സമയം അകത്തു വപ ഹോമിക്കുന്നതിനുള്ള മന്ത്രം പിഴച്ചു ചൊല്ലുന്നതായി കേട്ടു പെട്ടെന്നു യാഗശാലയ്ക്കകത്തു കടന്നു തന്റെ കയ്യിലുണ്ടായിരുന്ന വീശുപാള ഹോമകുണ്ഡത്തിന്റെ മീതെ പിടിച്ചുകൊണ്ടു "മംഗലം യാഗശാലയിൽ കടന്നാൽ പ്രായച്ഛിത്തം മതി; വപ പിഴച്ചാൽ പ്രായശ്ചിത്തമില്ല; യാഗം നിഷ്ഫലമായിപ്പോകും" എന്നു പറയുകയും പിന്നെ അദ്ദേഹം ആ മന്ത്രം ശരിയായി ചൊല്ലിക്കൊടുത്തു ഹോമം നടത്തുകയും അന്നു മുതൽ മറ്റുള്ള നമ്പൂരിമാർ യാഗമുള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കൂടി ക്ഷണിച്ചു യാഗശാലയ്ക്കകത്ത് ഒരു മാന്യസ്ഥലത്തു പലക കൊടുത്തിരുത്തിത്തുടങ്ങുകയും ചെയ്തു എന്നും ഇപ്പോഴും യാഗമുള്ള സ്ഥലങ്ങളിലെല്ലാം ഒരു മാന്യസ്ഥലത്തു "മഴമംഗലത്തിന്" എന്നു പറഞ്ഞ് ഒരു പലക വയ്ക്കുക പതിവുണ്ടെന്നും മറ്റുമുള്ള കഥ പ്രസിദ്ധമാണല്ലോ.
മഴമംഗലത്തു നമ്പൂരി മേൽപ്പറഞ്ഞ പ്രകാരം സർവ്വമാന്യനായിത്തീർന്നതിന്റെ ശേഷം, ചില പോറ്റിമാരുടെ പൌരോഹിത്യം വഹിച്ചു കൊണ്ടു തിരുവിതാംകൂറിൽ തിരുവല്ല, ചെങ്ങന്നൂർ മുതലായ ദേശങ്ങളിൽ, കുറച്ചുകാലം താമസിച്ചിരുന്നു. അക്കാലത്തു ചെങ്ങന്നൂരു "വാഴമാവേലി" എന്നില്ലപ്പേരായ ഒരു പോറ്റിയുടെ മഠത്തിൽ നിത്യശ്രാദ്ധമുണ്ടുകൊണ്ട് അദ്ദേഹത്തിന് ഒരു കൊല്ലം താമസിക്കേണ്ടതായി വന്നു. അതിനിടയ്ക്ക് ഒരു ദിവസം വാഴമാവേലിപ്പോറ്റിയുടെ പുത്രനും പ്രധാനശിഷ്യനുമായ കൃഷ്ണൻ എന്ന ശൂദ്രയുവാവ് ഏകദേശം സന്ധ്യയാകാറായ സമയം ആ മഠത്തിന്റെ മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി നിന്നുകൊണ്ട് അമാവാസി നാൾ ചന്ദ്രനെക്കണ്ടാലുള്ള ഫലമെന്താണ് എന്ന് മുഴമംഗലത്തു നമ്പൂരിയോടു ചോദിച്ചു. അതിനുത്തരമായി നമ്പൂരി, "എനിക്ക് നിശ്ചയമില്ല" എന്നു പറഞ്ഞുകൊണ്ടു ചന്ദ്രനെക്കാണാനായി മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി. അപ്പോൾ ആ ശൂദ്രയുവാവ് കൈകൊട്ടിചിരിച്ചു അപ്പോഴാണു നമ്പൂരിക്കു കാര്യം മനസ്സിലായത്. ശ്രുതിസ്മൃതികളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ ഗന്ധംപോലുമുണ്ടായിരുന്നില്ല. പോറ്റി ജ്യോതിശ്ശാസ്ത്രത്തിൽ അതിനിപുണനായിരുന്നു. അദ്ദേഹം ആ പുത്രനെയും ആ ശാസ്ത്രം നല്ലപോലെ പഠിപ്പിച്ചിരുന്നു. നമ്പൂരി ആ വിഷയത്തിൽ അനഭിജ്ഞനായിരുന്നതിനാൽ അദ്ദേഹത്തെ പരിഹസിക്കാനായിട്ടാണ് ആ യുവാവ് അമാവാസിനാളത്തെ ചന്ദ്രദർശനഫലമെന്താണെന്നു ചോദിച്ചത്. അയാൾ ചിരിച്ചു തുടങ്ങിയപ്പോൾ മാത്രമേ നമ്പൂരിക്ക് ഈ കളവു മനസ്സിലായുള്ളു. കറുത്തവാവുനാൾ ചന്ദ്രനെക്കാണാനായി നോക്കിയതും വലിയ ഭോഷത്വമായിപ്പോയല്ലോ. ആകെപ്പാടെ നമ്പൂരി ഏറ്റവും വിഷണ്ണനായി. അപ്പോൾ അദ്ദേഹത്തിന് ഒരു വാശി തോന്നുകയും "ഇനി ജ്യോതിശ്ശാത്രം പഠിച്ച് ഈ വിഷയത്തിൽ ഇവനെ (പോറ്റിയുടെ പുത്രനെ) മടക്കിയല്ലാതെ മറ്റൊരു കാര്യമില്ല" എന്ന് അദ്ദേഹം മനസ്സുകൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്തു.
അടുത്ത ദിവസംതന്നെ നമ്പൂരി തന്നെക്കൂടി ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണമെന്നും പോറ്റിയോടപേക്ഷിക്കുകയും പോറ്റി അപ്രകാരം ചെയ്യാമെന്നു സമ്മതിക്കുകയും ഒരു സന്മൂഹൂർത്തത്തത്തിൽ അദ്ദേഹം നമ്പൂരിയെ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു.
നമ്പൂരി ഏറ്റവും ബുദ്ധിമാനും നല്ല വ്യുൽപന്നനുമായിരുന്നതിനാൽ ജ്യോതിശ്ശാസ്ത്രം പഠിക്കുന്നതിന് അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടോ കാലതാമസമോ വേണ്ടിവന്നില്ല. കുറച്ചു ദിവസത്തെ പരിശ്രമംകൊണ്ട് അദ്ദേഹം ആ വിഷയത്തിൽ അതിനിപുണനായിത്തീർന്നു എന്നു മാത്രമല്ല, അദ്ദേഹത്തിനു പോറ്റിയെക്കാൾ യുക്തിയും ബുദ്ധിയുമുണ്ടായിരുന്നതിനാൽ "തിരിയിൽനിന്നു' കൊളുത്തിയ പന്തം പോലെ" അദ്ദേഹം ആ വിഷയത്തിൽ ഗുരുവിനെക്കാളധികം പ്രകാശിച്ചു. പഴയ സമ്പ്രദായത്തിൽ വളരെ ക്രിയകൾ ചെയ്യേണ്ടതായ സംഗതികൾ നമ്പൂരി സ്വയമേവ എളുപ്പത്തിലുള്ള ചില വഴികൾ കണ്ടുപിടിക്കുകയും അതിലേക്കും പുതിയതായി ചില പ്രമാണങ്ങൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും പോറ്റിക്കു നമ്പൂരിയെക്കുറിച്ചു വളരെ ബഹുമാനം തോന്നിത്തുടങ്ങി. പോറ്റിയുടെ പുത്രനു താൻ നമ്പൂരിയെ മുമ്പു പരിഹസിച്ചതിനു പകരം അദ്ദേഹം തന്നെ ജ്യോതിശ്ശാസ്ത്രവിഷയത്തിൽ എങ്ങനെയെങ്കിലും അവമാനിക്കാതെയിരിക്കയില്ലെന്നുള്ള വിചാരം നിമിത്തം മനസ്സിൽ ഭയം ജനിക്കുകയും ആ വിവരം അയാൾ അയാളുടെ പിതാവും ഗുരുവുമായ പോറ്റിയെ ഗ്രഹിപ്പിക്കുകയും ചെയ്തു.
പോറ്റിയുടെ സംവൽസരദീക്ഷ കഴിഞ്ഞപ്പോഴേക്കും നമ്പൂരിയുടെ ഉടനെ നമ്പൂരി പോറ്റിക്കു ജ്യോതിശാസ്ത്രപഠനവും കഴിഞ്ഞു. ഗുരുദക്ഷിണ കഴിക്കാനായി നിശ്ചയിച്ച വിവരം പോറ്റിയോടു പറഞ്ഞു. അപ്പോൾ പോറ്റി "അങ്ങ് എനിക്കു ദക്ഷിണയായി ഒന്നും തരണമെന്നില്ല. എന്റെ പ്രിയപുത്രനെ അങ്ങ് അവമാനിക്കാതെയിരിക്കുകമാത്രം ചെയ്താൽ മതി. അതിലധികം സന്തോഷകരമായി എനിക്കു മറ്റൊന്നുമില്ല" എന്നു പറഞ്ഞു. ഉടനെ നമ്പൂരി, "എന്നാൽ ഞാൻ ഇത്ര പ്രയാസപ്പെട്ട് ഈ ശാസ്ത്രം പഠിച്ചതെന്തിനാണ്? എന്റെ പ്രയത്നത്തിന്റെ പ്രധാനോദ്ദേശ്യം ഇയ്യാളെ അവമാനിക്കയെന്നുള്ളതാണ്. അതിനാൽ അതിലേക്ക് അവിടുന്നു സദയം അനുവദിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു" എന്നു പറഞ്ഞു. ഇതിനുത്തരമായി പോറ്റി, "അങ്ങ് ഇത് പഠിച്ചത് ഈ ഉദ്ദേശ്യത്തോടുകൂടിയായിരിക്കാം. എന്നാൽ ഞാൻ പഠിപ്പിച്ചത് അങ്ങയുടെ പഠിത്തം ജനോപകാരകരമായി വരണമെന്നു വിചാരിച്ചാണ്. അതിനാൽ അത് അങ്ങനെയാക്കിത്തീർക്കാനായിട്ടാണ് അങ്ങ് ശ്രമിക്കേണ്ടത്" എന്ന് പറഞ്ഞു. അപ്പോൾ നമ്പൂരി, "അതങ്ങനെയാവാം. എന്നാൽ അങ്ങയുടെ മകന്റെ പഠിത്തം ജനോപദ്രവകരമാകാതെയിരിക്കത്തക്കവിധത്തിലാക്കണമെന്നുകൂടി എനിക്കാഗ്രഹമുണ്ട്. അതിനെങ്കിലും അവിടുന്നനുവദിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ പോറ്റി, "ഓഹോ; അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ല"എന്നു സമ്മതിച്ചു പറഞ്ഞു. ഉടനെ നമ്പൂരി,"എന്നാൽ അങ്ങയുടെ മകൻ ഗണിച്ചുണ്ടാക്കി, എഴുതിവച്ചിരിക്കുന്ന പഞ്ചാംഗത്തിൽ ചില അബദ്ധങ്ങളുണ്ട്. അവ ജനോപദ്രവകരങ്ങളായിത്തീരുന്നതാകയാൽ ആ പഞ്ചാംഗം ചുട്ടുകളയണമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "അതില്ല; അവന്റെ പഞ്ചാംഗത്തിൽ അബദ്ധമൊന്നും കാണാനിടയില്ല. അതു ഞാൻ കൂടി പരിശോധിച്ചിട്ടുള്ളതാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി,"ആരെല്ലാം പരിശോധിച്ചതായാലും ആ പഞ്ചാംഗത്തിലബദ്ധമുണ്ട്" എന്നു പറഞ്ഞു. "എന്താണബദ്ധം?" എന്നു പോറ്റി ചോദിച്ചതിനു നമ്പൂരി "മൂഹൂർത്തങ്ങൾക്ക് ഇടിമുഴക്കമുണ്ടാകും. അതു തന്നെ" എന്നുത്തരം പറഞ്ഞു.
പിന്നെ ഇടിമുഴക്കമുണ്ടാവുകയില്ലെന്നും ഉണ്ടാകുമെന്നും അവർ തമ്മിൽ വളരെ വാദിച്ചതിന്റെശേഷം എന്നാൽ അതൊന്നു പരീക്ഷിച്ചു നോക്കണമെന്നും പോറ്റിയും അങ്ങനെതന്നെ എന്നു നമ്പൂരിയും പറഞ്ഞു സമ്മതിച്ചു. അപ്രകാരം പോറ്റിയുടെ മകന്റെ മൂഹൂർത്തചാർത്തനുസരിച്ച് ഒരു ക്രിയ നടത്തുന്ന ഒരു സ്ഥലത്ത് പോറ്റിയും നമ്പൂരിയും ചെന്നുചേർന്നു. അപ്പോൾ വർഷകാലമല്ലായിരുന്നു. ഇടിമുഴക്കമുണ്ടാകുന്നതിനുള്ള ലക്ഷണമൊന്നും മുഹൂർത്തമാകുന്നതുവരെ കണ്ടിരുന്നുമില്ല. എങ്കിലും മുഹൂർത്തസമയമായപ്പോൾ പെട്ടെന്ന് ഒരിടിമുഴക്കമുണ്ടായി. അതു കേട്ട് അത്ഭുതപരവശനായ വാഴമാവേലിപ്പൊറ്റി "അമ്പാ! മുഴക്കമംഗലമേ" എന്നു പറഞ്ഞു. ഇതു നിമിത്തം നമ്പൂരിക്കു "മുഴക്കമംഗലം" എന്ന പേരു സിദ്ധിച്ചു. അദ്ദേഹത്തിന്റെ പുരാതനമായ ഇല്ലപ്പേരു "മംഗലം" കാലക്രമേണ എന്നു മാത്രമായിരുന്നു. മുഴക്കമംഗലമെന്നുള്ളതു മുഴമംഗലമെന്നായി. വടക്കരായ ചില നമ്പൂരിമാർ "മുഴാമംഗലം" എന്നും പറയാറുണ്ട്.
ഇടിമുഴക്കമുണ്ടായതിനാൽ ആ ക്രിയ മുടങ്ങുകയും അവിടെക്കൂടിയിരുന്നവരെല്ലാം കൂടി പോറ്റിയുടെ മകന് "അബദ്ധപഞ്ചാംഗക്കാരൻ" എന്നു പേരിടുകയും അങ്ങനെ മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹം പരിപൂർണ്ണമായി സാധിക്കുകയും ചെയ്തു. അനന്തരം മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹപ്രകാരം വാഴമാവേലിപ്പോറ്റി തന്റെ പുത്രൻ ഗണിച്ചുണ്ടാക്കിവച്ചിരുന്ന നൂറുസംവൽസരത്തെ പഞ്ചാംഗവും എടുത്തു ചുട്ടുകളയുകയും അതിനു പകരം പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കണമെന്നും നമ്പൂരിയോടാവശ്യപ്പെടുകയും നമ്പൂരി ഇടിമുഴക്കമുണ്ടാകാത്ത മൂഹൂർത്തങ്ങളോടുകൂടി ആയിരം സംവൽസരത്തെ പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ആ പഞ്ചാംഗം ഇപ്പോഴും വാഴമാവേലിപ്പോറ്റിയുടെ മഠത്തിലിരിക്കുന്നുണ്ടെന്നാണ് കേൾവി.
മുഴമംഗലത്തെ നമ്പൂരി ജനോപകരാർത്ഥമായി കാലദീപം മുതലായ ജ്യോൽസ്യഗ്രന്ഥങ്ങൾ കൂടാതെ ആശൗചം, പ്രായച്ഛിത്തം മുതലായ വയ്ക്കുള്ള അനേകം പ്രമാണഗ്രന്ഥങ്ങളും നൈഷധചമ്പു മുതലായ വളരെ ഭാഷാഗ്രന്ഥങ്ങളും ഭാണം, കൊടിയവിരഹം മുതലായ പല സംസ്കൃതഗ്രന്ഥങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ( കടപ്പാട് ഐതിഹ്യമാല). Jayakumar namboodiri. facebook
മഴമംഗലത്തു നമ്പൂരി മേൽപ്പറഞ്ഞ പ്രകാരം സർവ്വമാന്യനായിത്തീർന്നതിന്റെ ശേഷം, ചില പോറ്റിമാരുടെ പൌരോഹിത്യം വഹിച്ചു കൊണ്ടു തിരുവിതാംകൂറിൽ തിരുവല്ല, ചെങ്ങന്നൂർ മുതലായ ദേശങ്ങളിൽ, കുറച്ചുകാലം താമസിച്ചിരുന്നു. അക്കാലത്തു ചെങ്ങന്നൂരു "വാഴമാവേലി" എന്നില്ലപ്പേരായ ഒരു പോറ്റിയുടെ മഠത്തിൽ നിത്യശ്രാദ്ധമുണ്ടുകൊണ്ട് അദ്ദേഹത്തിന് ഒരു കൊല്ലം താമസിക്കേണ്ടതായി വന്നു. അതിനിടയ്ക്ക് ഒരു ദിവസം വാഴമാവേലിപ്പോറ്റിയുടെ പുത്രനും പ്രധാനശിഷ്യനുമായ കൃഷ്ണൻ എന്ന ശൂദ്രയുവാവ് ഏകദേശം സന്ധ്യയാകാറായ സമയം ആ മഠത്തിന്റെ മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി നിന്നുകൊണ്ട് അമാവാസി നാൾ ചന്ദ്രനെക്കണ്ടാലുള്ള ഫലമെന്താണ് എന്ന് മുഴമംഗലത്തു നമ്പൂരിയോടു ചോദിച്ചു. അതിനുത്തരമായി നമ്പൂരി, "എനിക്ക് നിശ്ചയമില്ല" എന്നു പറഞ്ഞുകൊണ്ടു ചന്ദ്രനെക്കാണാനായി മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി. അപ്പോൾ ആ ശൂദ്രയുവാവ് കൈകൊട്ടിചിരിച്ചു അപ്പോഴാണു നമ്പൂരിക്കു കാര്യം മനസ്സിലായത്. ശ്രുതിസ്മൃതികളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ ഗന്ധംപോലുമുണ്ടായിരുന്നില്ല. പോറ്റി ജ്യോതിശ്ശാസ്ത്രത്തിൽ അതിനിപുണനായിരുന്നു. അദ്ദേഹം ആ പുത്രനെയും ആ ശാസ്ത്രം നല്ലപോലെ പഠിപ്പിച്ചിരുന്നു. നമ്പൂരി ആ വിഷയത്തിൽ അനഭിജ്ഞനായിരുന്നതിനാൽ അദ്ദേഹത്തെ പരിഹസിക്കാനായിട്ടാണ് ആ യുവാവ് അമാവാസിനാളത്തെ ചന്ദ്രദർശനഫലമെന്താണെന്നു ചോദിച്ചത്. അയാൾ ചിരിച്ചു തുടങ്ങിയപ്പോൾ മാത്രമേ നമ്പൂരിക്ക് ഈ കളവു മനസ്സിലായുള്ളു. കറുത്തവാവുനാൾ ചന്ദ്രനെക്കാണാനായി നോക്കിയതും വലിയ ഭോഷത്വമായിപ്പോയല്ലോ. ആകെപ്പാടെ നമ്പൂരി ഏറ്റവും വിഷണ്ണനായി. അപ്പോൾ അദ്ദേഹത്തിന് ഒരു വാശി തോന്നുകയും "ഇനി ജ്യോതിശ്ശാത്രം പഠിച്ച് ഈ വിഷയത്തിൽ ഇവനെ (പോറ്റിയുടെ പുത്രനെ) മടക്കിയല്ലാതെ മറ്റൊരു കാര്യമില്ല" എന്ന് അദ്ദേഹം മനസ്സുകൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്തു.
അടുത്ത ദിവസംതന്നെ നമ്പൂരി തന്നെക്കൂടി ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണമെന്നും പോറ്റിയോടപേക്ഷിക്കുകയും പോറ്റി അപ്രകാരം ചെയ്യാമെന്നു സമ്മതിക്കുകയും ഒരു സന്മൂഹൂർത്തത്തത്തിൽ അദ്ദേഹം നമ്പൂരിയെ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു.
നമ്പൂരി ഏറ്റവും ബുദ്ധിമാനും നല്ല വ്യുൽപന്നനുമായിരുന്നതിനാൽ ജ്യോതിശ്ശാസ്ത്രം പഠിക്കുന്നതിന് അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടോ കാലതാമസമോ വേണ്ടിവന്നില്ല. കുറച്ചു ദിവസത്തെ പരിശ്രമംകൊണ്ട് അദ്ദേഹം ആ വിഷയത്തിൽ അതിനിപുണനായിത്തീർന്നു എന്നു മാത്രമല്ല, അദ്ദേഹത്തിനു പോറ്റിയെക്കാൾ യുക്തിയും ബുദ്ധിയുമുണ്ടായിരുന്നതിനാൽ "തിരിയിൽനിന്നു' കൊളുത്തിയ പന്തം പോലെ" അദ്ദേഹം ആ വിഷയത്തിൽ ഗുരുവിനെക്കാളധികം പ്രകാശിച്ചു. പഴയ സമ്പ്രദായത്തിൽ വളരെ ക്രിയകൾ ചെയ്യേണ്ടതായ സംഗതികൾ നമ്പൂരി സ്വയമേവ എളുപ്പത്തിലുള്ള ചില വഴികൾ കണ്ടുപിടിക്കുകയും അതിലേക്കും പുതിയതായി ചില പ്രമാണങ്ങൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും പോറ്റിക്കു നമ്പൂരിയെക്കുറിച്ചു വളരെ ബഹുമാനം തോന്നിത്തുടങ്ങി. പോറ്റിയുടെ പുത്രനു താൻ നമ്പൂരിയെ മുമ്പു പരിഹസിച്ചതിനു പകരം അദ്ദേഹം തന്നെ ജ്യോതിശ്ശാസ്ത്രവിഷയത്തിൽ എങ്ങനെയെങ്കിലും അവമാനിക്കാതെയിരിക്കയില്ലെന്നുള്ള വിചാരം നിമിത്തം മനസ്സിൽ ഭയം ജനിക്കുകയും ആ വിവരം അയാൾ അയാളുടെ പിതാവും ഗുരുവുമായ പോറ്റിയെ ഗ്രഹിപ്പിക്കുകയും ചെയ്തു.
പോറ്റിയുടെ സംവൽസരദീക്ഷ കഴിഞ്ഞപ്പോഴേക്കും നമ്പൂരിയുടെ ഉടനെ നമ്പൂരി പോറ്റിക്കു ജ്യോതിശാസ്ത്രപഠനവും കഴിഞ്ഞു. ഗുരുദക്ഷിണ കഴിക്കാനായി നിശ്ചയിച്ച വിവരം പോറ്റിയോടു പറഞ്ഞു. അപ്പോൾ പോറ്റി "അങ്ങ് എനിക്കു ദക്ഷിണയായി ഒന്നും തരണമെന്നില്ല. എന്റെ പ്രിയപുത്രനെ അങ്ങ് അവമാനിക്കാതെയിരിക്കുകമാത്രം ചെയ്താൽ മതി. അതിലധികം സന്തോഷകരമായി എനിക്കു മറ്റൊന്നുമില്ല" എന്നു പറഞ്ഞു. ഉടനെ നമ്പൂരി, "എന്നാൽ ഞാൻ ഇത്ര പ്രയാസപ്പെട്ട് ഈ ശാസ്ത്രം പഠിച്ചതെന്തിനാണ്? എന്റെ പ്രയത്നത്തിന്റെ പ്രധാനോദ്ദേശ്യം ഇയ്യാളെ അവമാനിക്കയെന്നുള്ളതാണ്. അതിനാൽ അതിലേക്ക് അവിടുന്നു സദയം അനുവദിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു" എന്നു പറഞ്ഞു. ഇതിനുത്തരമായി പോറ്റി, "അങ്ങ് ഇത് പഠിച്ചത് ഈ ഉദ്ദേശ്യത്തോടുകൂടിയായിരിക്കാം. എന്നാൽ ഞാൻ പഠിപ്പിച്ചത് അങ്ങയുടെ പഠിത്തം ജനോപകാരകരമായി വരണമെന്നു വിചാരിച്ചാണ്. അതിനാൽ അത് അങ്ങനെയാക്കിത്തീർക്കാനായിട്ടാണ് അങ്ങ് ശ്രമിക്കേണ്ടത്" എന്ന് പറഞ്ഞു. അപ്പോൾ നമ്പൂരി, "അതങ്ങനെയാവാം. എന്നാൽ അങ്ങയുടെ മകന്റെ പഠിത്തം ജനോപദ്രവകരമാകാതെയിരിക്കത്തക്കവിധത്തിലാക്കണമെന്നുകൂടി എനിക്കാഗ്രഹമുണ്ട്. അതിനെങ്കിലും അവിടുന്നനുവദിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ പോറ്റി, "ഓഹോ; അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ല"എന്നു സമ്മതിച്ചു പറഞ്ഞു. ഉടനെ നമ്പൂരി,"എന്നാൽ അങ്ങയുടെ മകൻ ഗണിച്ചുണ്ടാക്കി, എഴുതിവച്ചിരിക്കുന്ന പഞ്ചാംഗത്തിൽ ചില അബദ്ധങ്ങളുണ്ട്. അവ ജനോപദ്രവകരങ്ങളായിത്തീരുന്നതാകയാൽ ആ പഞ്ചാംഗം ചുട്ടുകളയണമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "അതില്ല; അവന്റെ പഞ്ചാംഗത്തിൽ അബദ്ധമൊന്നും കാണാനിടയില്ല. അതു ഞാൻ കൂടി പരിശോധിച്ചിട്ടുള്ളതാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി,"ആരെല്ലാം പരിശോധിച്ചതായാലും ആ പഞ്ചാംഗത്തിലബദ്ധമുണ്ട്" എന്നു പറഞ്ഞു. "എന്താണബദ്ധം?" എന്നു പോറ്റി ചോദിച്ചതിനു നമ്പൂരി "മൂഹൂർത്തങ്ങൾക്ക് ഇടിമുഴക്കമുണ്ടാകും. അതു തന്നെ" എന്നുത്തരം പറഞ്ഞു.
പിന്നെ ഇടിമുഴക്കമുണ്ടാവുകയില്ലെന്നും ഉണ്ടാകുമെന്നും അവർ തമ്മിൽ വളരെ വാദിച്ചതിന്റെശേഷം എന്നാൽ അതൊന്നു പരീക്ഷിച്ചു നോക്കണമെന്നും പോറ്റിയും അങ്ങനെതന്നെ എന്നു നമ്പൂരിയും പറഞ്ഞു സമ്മതിച്ചു. അപ്രകാരം പോറ്റിയുടെ മകന്റെ മൂഹൂർത്തചാർത്തനുസരിച്ച് ഒരു ക്രിയ നടത്തുന്ന ഒരു സ്ഥലത്ത് പോറ്റിയും നമ്പൂരിയും ചെന്നുചേർന്നു. അപ്പോൾ വർഷകാലമല്ലായിരുന്നു. ഇടിമുഴക്കമുണ്ടാകുന്നതിനുള്ള ലക്ഷണമൊന്നും മുഹൂർത്തമാകുന്നതുവരെ കണ്ടിരുന്നുമില്ല. എങ്കിലും മുഹൂർത്തസമയമായപ്പോൾ പെട്ടെന്ന് ഒരിടിമുഴക്കമുണ്ടായി. അതു കേട്ട് അത്ഭുതപരവശനായ വാഴമാവേലിപ്പൊറ്റി "അമ്പാ! മുഴക്കമംഗലമേ" എന്നു പറഞ്ഞു. ഇതു നിമിത്തം നമ്പൂരിക്കു "മുഴക്കമംഗലം" എന്ന പേരു സിദ്ധിച്ചു. അദ്ദേഹത്തിന്റെ പുരാതനമായ ഇല്ലപ്പേരു "മംഗലം" കാലക്രമേണ എന്നു മാത്രമായിരുന്നു. മുഴക്കമംഗലമെന്നുള്ളതു മുഴമംഗലമെന്നായി. വടക്കരായ ചില നമ്പൂരിമാർ "മുഴാമംഗലം" എന്നും പറയാറുണ്ട്.
ഇടിമുഴക്കമുണ്ടായതിനാൽ ആ ക്രിയ മുടങ്ങുകയും അവിടെക്കൂടിയിരുന്നവരെല്ലാം കൂടി പോറ്റിയുടെ മകന് "അബദ്ധപഞ്ചാംഗക്കാരൻ" എന്നു പേരിടുകയും അങ്ങനെ മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹം പരിപൂർണ്ണമായി സാധിക്കുകയും ചെയ്തു. അനന്തരം മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹപ്രകാരം വാഴമാവേലിപ്പോറ്റി തന്റെ പുത്രൻ ഗണിച്ചുണ്ടാക്കിവച്ചിരുന്ന നൂറുസംവൽസരത്തെ പഞ്ചാംഗവും എടുത്തു ചുട്ടുകളയുകയും അതിനു പകരം പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കണമെന്നും നമ്പൂരിയോടാവശ്യപ്പെടുകയും നമ്പൂരി ഇടിമുഴക്കമുണ്ടാകാത്ത മൂഹൂർത്തങ്ങളോടുകൂടി ആയിരം സംവൽസരത്തെ പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ആ പഞ്ചാംഗം ഇപ്പോഴും വാഴമാവേലിപ്പോറ്റിയുടെ മഠത്തിലിരിക്കുന്നുണ്ടെന്നാണ് കേൾവി.
മുഴമംഗലത്തെ നമ്പൂരി ജനോപകരാർത്ഥമായി കാലദീപം മുതലായ ജ്യോൽസ്യഗ്രന്ഥങ്ങൾ കൂടാതെ ആശൗചം, പ്രായച്ഛിത്തം മുതലായ വയ്ക്കുള്ള അനേകം പ്രമാണഗ്രന്ഥങ്ങളും നൈഷധചമ്പു മുതലായ വളരെ ഭാഷാഗ്രന്ഥങ്ങളും ഭാണം, കൊടിയവിരഹം മുതലായ പല സംസ്കൃതഗ്രന്ഥങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ( കടപ്പാട് ഐതിഹ്യമാല). Jayakumar namboodiri. facebook
വാസനകളും കർമ്മവും മുക്തിയും
ജീവന്മുക്തിയാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. അനേക വാസനകളും കൊണ്ടാണ് ഒരു ജീവൻ ജന്മമെടുക്കുന്നത്. സ്വസ്വരൂപത്തെ മറച്ചിരിക്കുന്ന വാസനകൾ നീങ്ങാതെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന മുക്തിസ്ഥിതി കൈവരുകയില്ല. വാസനകൾ നീങ്ങണമെങ്കിൽ വിഹിത കർമ്മങ്ങൾ ചെയ്യാതെ മാർഗ്ഗമില്ല. കർമ്മം ചെയ്യുമ്പോൾ ഫലത്തെക്കുറിച്ച് സ്വാഭാവികമായും ആഗ്രഹമുണ്ടാകും. ആഗ്രഹം പുതിയ പുതിയ വാസനകളെ ഉണ്ടാക്കി സ്വരൂപത്തെ പിന്നെയും മറയ്ക്കും.
ഉള്ള വാസനകൾ പോവുകയും വേണം, പുതിയ വാസനകൾ ഉണ്ടാവാനും പാടില്ല. ഇങ്ങനെയായാൽ മാത്രമേ മുക്തിപദത്തിലെത്തൂ. ഒരു കുളം വൃത്തിയാക്കുമ്പോൾ അതിൽ നിന്നും പായലും ചണ്ടിയും ചെളിയും മറ്റു മലിനവസ്തുക്കൾ നീക്കം ചെയ്യുന്നപോലെ വാസനകൾ അതിനനുസരിച്ചുള്ള കർമ്മം ചെയ്ത തുടച്ചുനീക്കേണ്ടിയിരിക്കുന്നു. പുതിയ വാസനകൾ ഉണ്ടാവാതിരിക്കാണമെങ്കിൽ ലോകവ്യവഹാരം ചെയ്യുമ്പോൾ അതീവശ്രദ്ധചെലുത്തുകയും പുതിയ വാസനകൾ ഉള്ളിലേക്ക്‌കയറാതെ മനസ്സിനു ചുറ്റും ഒരു കോട്ടകെട്ടി സംരക്ഷിക്കുകയും വേണം. അതിനാണ് ഷഡ്‌സമ്പത്തികളും, യമനിയമാദികളും, ജപയോഗസാധനകളും ഭക്തിമാർഗ്ഗവുമെല്ലാം. ഇതാണ് ശരിയായ നാരായണകവചം. ഇതനുസരിച്ചാണ് ജീവിതക്രമമെങ്കിൽ രക്ഷപ്പെടും; തീർച്ച! ഈ ജന്മത്തിൽ സാധ്യമായില്ലെങ്കിലും തുടർജന്മത്തിൽ അതിനനുകൂലമായ സാഹചര്യത്തിൽ ജനിച്ച് ജീവൻ പരിപക്വതാവസ്ഥയിലെത്തും. മുക്തമാവാതെ (ജീവ-പരമാത്മാ ലയനം) ജീവന് അടങ്ങിയിരിക്കാൻ സാധ്യമല്ല.
ശരീരമാകുന്ന വള്ളം ലോകമാകുന്ന ജലസാഗരത്തിൽ ഇറക്കിയേ മതിയാവൂ. പക്ഷെ വള്ളം വെള്ളത്തിൽ കയറാതെ നോക്കുകയും വേണം; അല്ലെങ്കിൽ വള്ളം മുങ്ങിപ്പോകും. കർമ്മം ചെയ്യുകയും അതോടൊപ്പം വാസനകൾ ബാധിക്കാതിരിക്കുകയും ചെയ്യുന്നതിന് ഭഗീരഥപ്രയത്നം തന്നെ ആവശ്യമാണ്. പ്രസംഗമല്ല, ഇതിനായിക്കൊണ്ടുള്ള ചിട്ടയായ പദ്ധതികളും പ്രവർത്തനരീതികളുമാണ് വേണ്ടത്. ഇതിൽ പൂർണ്ണമായും ശ്രദ്ധ പതിപ്പിച്ച ജീവന് ഈശ്വരകൃപ അനുസ്യൂതം ഉണ്ടാവുകയും ചെയ്യും. "താൻ പാതി-ദൈവം പാതി" എന്നത് ഇക്കാര്യത്തിലാണ് ഭംഗിയായി പ്രാവർത്തികമാവുക. എല്ലാറ്റിനുമുപരിയായി "ഈശ്വരകൃപ" എന്ന അത്ഭുതം പ്രവർത്തിച്ചാൽ മാത്രമേ ജീവന് ഏതു പ്രതിബന്ധങ്ങളെയും കടന്ന് മുന്നേറാൻ സാധിക്കൂ. അതിനാൽ ഭഗവദ്ഭക്തി ഇക്കാര്യത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒരു സംഗതിയാകുന്നു.
പലരും ചോദിക്കുന്നത് കാണാം. ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം നോക്കൂ..
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇവരെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇവരോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറഞ്ഞു പോയി. "ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍."
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറഞ്ഞു നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ
സർവം കൃഷ്ണാർപ്പണം
ഒരു രംഗം നോക്കൂ..
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇവരെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇവരോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറഞ്ഞു പോയി. "ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍."
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറഞ്ഞു നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ
സർവം കൃഷ്ണാർപ്പണം
മനുഷ്യന്റെ ഏറ്റവും പഴക്കം ചെന്ന രോഗം അയാളുടെ അന്തരoഗത്തിലെ നിത്യാത്മാവിനെ പറ്റിയുള്ള അജ്ഞാനമാണ്. ഈ മഹാരോഗം എങ്ങനെ വന്നു കൂടി എന്ന് മനുഷ്യൻ മനസ്സിലാക്കി അത് ശമിപ്പിക്കാൻ ശ്രമിക്കണം.
ഈ രോഗത്തിനുള്ള പ്രധാന കാരണം വിഷയങ്ങളോടുള്ള ഭ്രമവും ഇന്ദ്രിയാധീനത്വവും തന്നെ. കുറെ കൂടി അഗാധമായി മറ്റൊന്ന് കൂടിയുണ്ട്. ദേഹമാണ് ഏറ്റവും വിലയേറിയത് എന്ന വിചാരത്തിൽ അതിനു കണക്കിലേറെ പ്രാധാന്യം കൊടുക്കുക എന്നുള്ളതാണ്.
നമ്മുടെ നീണ്ട യാത്രയിൽ അൽപ്പ സമയം നമുക്ക് താമസിക്കാനുള്ള ഒരു താല്ക്കാലിക സ്ഥാനം പോലെയാണ് ദേഹം. ഇത് മനസ്സിലാക്കിയാൽ മതി.
ഹരി ഓം
ഈ രോഗത്തിനുള്ള പ്രധാന കാരണം വിഷയങ്ങളോടുള്ള ഭ്രമവും ഇന്ദ്രിയാധീനത്വവും തന്നെ. കുറെ കൂടി അഗാധമായി മറ്റൊന്ന് കൂടിയുണ്ട്. ദേഹമാണ് ഏറ്റവും വിലയേറിയത് എന്ന വിചാരത്തിൽ അതിനു കണക്കിലേറെ പ്രാധാന്യം കൊടുക്കുക എന്നുള്ളതാണ്.
നമ്മുടെ നീണ്ട യാത്രയിൽ അൽപ്പ സമയം നമുക്ക് താമസിക്കാനുള്ള ഒരു താല്ക്കാലിക സ്ഥാനം പോലെയാണ് ദേഹം. ഇത് മനസ്സിലാക്കിയാൽ മതി.
ഹരി ഓം
തപസ്സിന്റെ ലഘുവായൊരു പതിപ്പാണ് വ്രതം
വ്രതാനുഷ്ഠാനത്തിൽ ശരീരശുദ്ധിമാത്ര൦ പോരാ മനഃശുദ്ധിയു൦ വാക്ശുദ്ധിയു൦ വേണ൦.
മാനസികശുദ്ധി ഭഗവത് സ്മരണയിലൂടെയു൦. ആഹാര നിദ്രാദികളിലെ നിയന്ത്രണം, സ്നാന൦ എന്നിവയിലൂടെ ശാരീരികശുദ്ധിയു൦. ജപത്തിലൂടെ വാചികമായ ശുദ്ധിയു൦ ഒത്തുചേരുന്നതാണ് വ്രതാനുഷ്ഠാന൦.
ഇതിൽ സ്മരണയില്ലെങ്കിൽ മറ്റെല്ലാം കേവലം വ്യായാമം മാത്ര൦. :-)
അഹി൦സ, സത്യ൦, അസ്തേയ൦, ബ്രഹ്മചര്യ൦, സരളത എന്നിവ മാനസികവ്രതത്തിന്റെ ഘടകങ്ങളാണ്.
ആഹാരനിദ്രാദികളിൽ നിയന്ത്രണമേ൪പ്പെടുത്തുന്നത് കായികവ്രതത്തിന്റെ ഘടകങ്ങൾ.
മനന൦, സത്യഭാഷണ൦, മിതവു൦ മൃദുവുമായ ഭാഷണ൦ എന്നിവ വാചികവ്രതത്തിന്റെ ഘടകങ്ങൾ.
ഇത്തര൦ വ്രതാനുഷ്ഠാനത്തിലൂടെ മാത്രമാണ് തത്വമസിയുടെ തത്വമറിയാനാകുന്നത്. അയ്യപ്പദ൪ശന൦ എന്തുകൊണ്ട് ആത്മദ൪ശനമാണ് മനസ്സിലാക്കേണ്ടത്. അതിന് ആത്മജ്ഞാന൦ അനുഭവിക്കണ൦ എന്ന ആഗ്രഹ൦ മനസ്സുലുദിയ്ക്കണ൦. തത്വമസി എന്നവിടെ എഴുതിവച്ചത് എന്തിനാണെന്ന് ആത്മാ൪ത്ഥമായി അന്വേഷിക്കണ൦. അല്ലാതെ പേരിന് ഒരു 41 ദിവസത്തെ വ്രതാനുഷ്ഠാന൦(?) ചെയ്ത് ധൃതിയിൽ പോയി അയ്യപ്പനെയു൦ കണ്ട് തിരിച്ചു ധൃതിപ്പെട്ട് വന്ന് അതുവരെ നി൪ത്തി വച്ചതെല്ലാ൦ ആസക്തിയോടെ ചെയ്തു തീ൪ക്കുന്നതല്ല ഭക്തി. അത് സീസണൽ ഭക്തിയാണ് :-)
എട്ടു പ്രകൃതികള്‍
----------------
ഭൂമിരാപോ S നലോ വായുഃ ഖം മനോ ബുദ്ധിരേവ ച
അഹങ്കാരമിതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ
----------------
ഭൂമിരാപോ S നലോ വായുഃ ഖം മനോ ബുദ്ധിരേവ ച
അഹങ്കാരമിതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ
എന്റെ പ്രകൃതി (മായയെന്ന ഈ ശക്തി) തന്നെ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എട്ടുവിധമായി വേര്‍തിരിഞ്ഞിരിക്കുന്നു.
അല്ലയോ പാര്‍ത്ഥ, ശ്രദ്ധിക്കുക പ്രതിബിംബങ്ങള്‍ നമ്മുടെ ശരീരത്തിന്റെ തന്നെ നിഴലുകള്‍ ആയിരിക്കുന്നതുപോലെ, മൂലതത്വത്തിനാധാരമായ വസ്തു എന്റെ പ്രതിച്ഛായയായ മായ എന്ന ശക്തിയാണ്. അതിനു പ്രകൃതി എന്നുപറയുന്നു. അതിന് എട്ടു ഭാഗങ്ങളാണുള്ളത്. ജഗത്രയം അതില്‍ നിന്നുത്ഭവിക്കുന്നു. ഈ എട്ടുവിഭാഗങ്ങള്‍ ഏതൊക്കെയാണെന്നു നിനക്കറിയണമെങ്കില്‍ പറയാം കേട്ടോളു. ഭൂമി, ജലം, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയാണ് അവ.
എട്ടും പൊട്ടും തിരിയാത്തവർ
അഷ്ടതാപ്രകൃതിയാണ് ഇക്കാണുന്ന പ്രപഞ്ചം; പഞ്ചഭൂതങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയാണ് അഷ്ടതാ പ്രകൃതി. അതായത് മനഃകേന്ദ്രീകൃതമായത്. അഷ്ടം എന്നാൽ എട്ട് എന്നാണല്ലോ. അപ്പോൾ എട്ടിനെ ശരിക്കും അറിയാത്തവർ.
"പൊട്ട്" എന്നാൽ ശൂന്യത്തെ കുറിക്കുന്നു. ശൂന്യം പൂർണ്ണമാണ് (പൂജ്യം എഴുതുമ്പോൾ ഒരു ബിന്ദുവിൽ നിന്നും ആരംഭിച്ച് അതേ ബിന്ദുവിൽ തന്നെ അവസാനിക്കുന്നതിനാൽ അത് പൂർണ്ണം). പൂർണ്ണം അനന്തത്തിന്റെ (പരംപൊരുളിന്റെ) സ്വഭാവമാണ്. ആ പൂർണ്ണത്തെ അറിയാത്ത, ബോധിക്കാത്ത) ആളുകൾ.
ഇങ്ങനെ രണ്ടിനെയും സാരമായി അറിയാത്തവർ "എട്ടും പൊട്ടും തിരിയാത്തവർ"!
പൂർണ്ണത്തെ നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് നമ്മുടെ ഋഷീശ്വരന്മാർ; "പൂജ്യം" ഭാരതത്തിന്റെ സംഭാവനയായത് വെറുതെയല്ല.Nochur Venkatraman
Friday, September 02, 2016
പരസ്യചിത്രങ്ങളാൽ സ്വയം വഞ്ചിതരും ബലിമൃഗവുമായി മാറുകയാണ് ഓരോ മലയാളിയും. തങ്ങൾ വിദ്യാസമ്പന്നരാണ്, ബുദ്ധിജീവികളാണ്, സമ്പൂർണ്ണ സാക്ഷരരാണ്, എന്നൊക്കെ വീമ്പിളക്കുമ്പോഴും, തലമുടി വളരാനും കഷണ്ടി മാറാനുമുള്ള എണ്ണകൾ, കുട്ടികൾ വളരാനും ബുദ്ധിവർധി്കാനുമുള്ള ഫോർമുലഫുഡുകൾ, സോപ്പുകൾ, ടൂത്ത് പേസ്റ്റുകൾ അങ്ങനെ അനവധി പ്രോഡക്‌ടുകൾ പരസ്യങ്ങളുടെ സ്വാധീനത്താൽ വിറ്റഴിക്കപ്പെടുകയാണ്. മൾട്ടിനാഷനൽ പ്രോഡക്‌ടുകളും സ്വദേശി ഉൽപന്നങ്ങളും അക്കൂട്ടത്തിൽ വരുന്നു.കേരളത്തില്‍ പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കളെ ഏറ്റവും കൂടുതലായി പരസ്യ കമ്പനികള്‍ വേണ്ട വിധത്തില്‍ ചൂഷണം ചെയ്യുന്നു.ഇവിടെ കാര്യങ്ങൾ നോക്കാൻ ആരോഗ്യവകുപ്പുണ്ട്, പരിസ്ഥിതിവകുപ്പുണ്ട്, നിയമ വകുപ്പുണ്ട്. പിന്നെ എന്തുകൊണ്ട് നിത്യോപയോഗ പ്രോഡക്‌ടുകളുടെ ജനത്തെ ചതിക്കുന്ന പരസ്യങ്ങൾ നിയന്ത്രിച്ചുകൂടാ?
Thursday, September 01, 2016
പരിസ്ഥിതി സംരക്ഷണം എന്ന് പറയുമ്പോൾ പൊതുവേ നാം ആഗോളതാപനത്തെക്കുറിച്ചും ഓസോൺ പാളികളിലെ വിള്ളലിനെക്കുറിച്ചും അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കാൻ താത്പര്യപ്പെടാറുള്ളത്.
എന്നാൽ ഇന്ന് നമുക്ക് നമ്മുടെ കൊച്ചുകേരളത്തിലെ ഏകദേശം ഏഴു ലക്ഷം ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്ന ഒരു പ്രകൃതിദത്തമായ തടാകത്തെക്കുറിച്ചും അത് അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളേക്കുറിച്ചും സംസാരിക്കാം .
ശാസ്താംകോട്ട കായൽ , കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം . കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . ശാസ്താംകോട്ട , മൈനാകപ്പള്ളി ,പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകൾ ഈ തടാകത്തിനു അതിരിടുന്നു . 373 ഹെക്ടർ വിസ്തൃതിയുള്ളതും 2240 ലക്ഷം ഘനമീറ്റർ ശുദ്ധജല ശേഷിയുള്ളുതുമായ ഈ തടാകത്തിന്റെ പേര് അതിനു കൈവന്നത് ഇതിനുള്ളിൽ മൂന്നു വശവും തടാകത്താൽ ചുറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശാസ്താ ക്ഷേത്രം മൂലമാണ് . വളരെ ജനസാന്ദ്രമായ ഒരു പ്രദേശമാണിത് .1970 ൽ 4.5 ചതുരശ്ര കി. മി. വിസ്തൃതി ഉണ്ടായിരുന്ന ഈ തടാകത്തിന് ഇന്ന് 2.5 ചതുരശ്ര കി. മി. മാത്രമാണ് വിസ്തൃതി. 2010 ൽ 15.67 മീറ്റർ ആഴമുണ്ടായിരുന്നത് ഇന്നിപ്പോൾ 11.90 മീറ്റർ ആയി കുറഞ്ഞിരിക്കുന്നു. ഒരു വലിയ പ്രദേശത്ത് ശരാശരി 6.53 മീറ്റർ മാത്രമാണ് ആഴം. അവസാനത്തെ കണക്കനുസരിച്ച് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 50 ഏക്കർ ഇതിന്റെ വിസ്തൃതിയിലും 30% ആഴത്തിലും ഉള്ള കുറവു രേഖപ്പെടുതിയിരിക്കുന്നു .
സമുദ്രജലനിരപ്പിൽ നിന്നും ഏകദേശം 33 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പ്രധാന ജലശ്രോതസ്സ് മഴവെള്ളവും ഭൂനിരപ്പിൽ നിന്നും ഏകദേശം നാല് മീറ്റർ താഴെയായി ഉള്ള ജലപ്രവാഹവുമാണ്. പ്രധാന നദികളിലെ ഒന്നിലെയും ജലം ഈ തടാകത്തിൽ പ്രത്യക്ഷമായി വന്നു ചേരുന്നില്ല എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ് . എന്നാൽ കല്ലടയാറ്റിലെ ജലം അന്തർധാരയായി ഇതിൽ എത്തിച്ചേരുന്നു
ഈ തടാകത്തിനു സ്വന്തമായുള്ള പ്രകൃതിദത്തമായ ശുദ്ധീകരണസംവിധാനം മറ്റൊരിടത്തും ദർശിക്കാവുന്നതല്ല . ഇതിന്റെ കാര്യകാരണങ്ങൾ പൂർണമായും ഇതുവരെ വെളിപ്പെട്ടിട്ടുമില്ല . കല്ലടയാറ്റിൽ നിന്നും ഭൂമിക്കടിയിൽക്കൂടി വന്നു ചേരുന്ന ജലം മണ്ണിന്റെ പ്രത്യേകതകൾ അനുസരിച്ച് അരിച്ചെടുക്കപ്പെടുകയും ധാതുക്കൾ കലർത്തപ്പെടുകയും ചെയ്യുന്നു. കൂടാതെ മാലിന്യങ്ങളെ തീരത്തേക്ക് പുറന്തള്ളാനുള്ള ഈ ജലാശയാതിന്റെ കഴിവ് മലയിടുക്കുകളിലൂടെ വരുന്ന കാറ്റുമൂലമുള്ള തിരയിളക്കമാണെന്ന് കരുതപ്പെടുന്നു. ഇവിടെ നിന്നുമെടുക്കുന്ന വെള്ളം കൊല്ലം നഗരം , ചവറ, കുന്നത്തൂർ .കരുനാഗപ്പള്ളി എന്നിവടങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. എന്നാൽ മുൻ കാലഘട്ടങ്ങളിൽ നേരിട്ട് കുടിവെള്ളമായി ഉപയോഗിക്കാമായിരുന്ന വെള്ളം ഇന്ന് ആലം , ക്ലോറിൻ ,കാൽഷ്യം എന്നിവ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഉപയോഗിക്കുക. ആശങ്കാജനകമായ മറ്റൊരു കാര്യം കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം രീതിയിൽ 30 - 260 / 100 മി. ലി. എന്നതിൽ നിന്നും 400 - 1100 / 100 മി. ലി. എന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു എന്നതാണ്. ഇത് മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
ജനസംഖ്യയിലുണ്ടായ വർദ്ധനവും, കൃഷിക്കായി തടാകത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും, വരുംകാലത്തേക്കുറിച്ചു ചിന്തയില്ലാതുള്ള മനുഷ്യരുടെ പ്രവൃത്തികളും മലിനീകരണത്തിന് ഇടയായി .മണ്ണൊലിപ്പും ,ഗാർഹിക , കാർഷിക, വ്യവസായ മാലിന്യങ്ങളുമെല്ലാം ഇതിന് ആക്കം കൂട്ടി . ഉപയോഗിച്ചു മിച്ചം വരുന്ന മലിന ജലം വീണ്ടും യാതൊരു ശുദ്ധീകരണവും കൂടാതെ തിരിച്ചു തടാകത്തിലേക്ക് ഒഴുക്കി വിടുന്നതും മലിനീകരണത്തിന് കാരണമാകുന്നു
മണ്ണെടുപ്പ് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ ഭാഗത്ത് . കർശനമായ സർക്കാർ നിയന്ത്രണങ്ങൽ ഉണ്ടെന്നാണ് വയ്പ്പ് . എങ്കിലും ഇത് നിർബാധം തുടരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . ചില സ്ഥലങ്ങളിൽ 40 മീറ്റർ വരെ ആഴമുള്ള ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ടത്രേ . ഇവ കാരണം തടാകത്തിൽ ഒരുപോലെ നിറഞ്ഞു കിടക്കേണ്ട ജലം ഈ ഗർത്തങ്ങളിൽ കേന്ദ്രീകരിച്ച് ഇളക്കമില്ലാതെ സ്ഥായിയായി കിടക്കുന്നു . ഇതുകാരണം ജലത്തിൽ വായൂമിശ്രണം സംഭവിക്കുന്നില്ല . കെട്ടിക്കിടക്കുന്ന ജലം ജലജന്യരോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയകളെയും വൈറസുകളേയും ഉത്പാദിപ്പിക്കുന്നു .
മാലിന്യങ്ങളുടെ അതിപ്രസരം ജലത്തെ ജീവയോഗ്യമല്ലാതാക്കുന്നു ഇതുമൂലം തടാകത്തിലെ മത്സ്യസമ്പത്തിനു നാശം സംഭവിക്കുകയും ചെയ്യുന്നു . മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്ന ധാരാളം പേർക്ക് ഉപജീവനമാർഗം നഷ്ടപ്പെടുന്നു . കുടിവെള്ളത്തിന്റെ നിലവാരം കുറയുന്നു . ജലജന്യരോഗങ്ങൾ പെരുകുന്നു.
ഡോ. സി. വി.ആനന്ദബോസ് , നീലാ ഗംഗാധരൻ എന്നിവർ ജില്ലാകളക്ടർമാരായിരുന്ന 1985 മുതൽ 1988 വരെയുള്ള കാലഘട്ടത്തിൽ തടാകസംരക്ഷണത്തിനായി വളരെയേറെ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു . ശുചീകരണവും തടാകത്തിന്റെ അതിരുകളിൽ കല്ലുകെട്ടിത്തിരിക്കുക തുടങ്ങിയ പ്രവൃത്തികളും. പിന്നീട് അവയൊന്നും തുടർന്നു കണ്ടില്ല.
തടാകതീരത്തെ കൈയ്യേറ്റക്കാർക്ക് രാഷ്ട്രീയപിന്തുണ ഉണ്ടായിരുന്നതുമൂലം പ്രകൃതിസമ്പത്ത് വിറ്റ്കാശാക്കാൻ പലരും മത്സരിച്ചു . ചെറുകിട കൈയ്യേറ്റക്കാർ മുതൽ ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാതാക്കളും റിസോർട്ട് മുതലാളിമാരും വരെ അതിൽ ഭാഗഭാക്കായി. ചെറുകിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മടിച്ചാണെങ്കിലും മുൻകൈ എടുത്തപ്പോൾ വൻകിടക്കാർ രാഷ്ട്രീയനേതൃത്വങ്ങളുടെ പിന്തുണയോടെ നിർബാധം തങ്ങളുടെ പ്രവൃത്തികൾ തുടർന്നു.
സർവ്വം സഹയാണ് ഭൂമിയെങ്കിലും പ്രകൃതിയുടെ സ്വതസിദ്ധമായ ചലനത്തെ പ്രതിരോധിക്കാൻ എന്നൊക്കെ മനുഷ്യർ ശ്രമിച്ചിട്ടുണ്ടോ , അന്നൊക്കെ അവന് പ്രകൃതി തന്നാലാവുന്ന ഭാഷയിൽ മറുപടിയും കൊടുത്തിട്ടുണ്ട് . അങ്ങനെയൊരു പ്രതികരണം ഉണ്ടായാൽ അത് താങ്ങുവാൻ ഉള്ള കെൽപ് ഒരുപക്ഷേ നമുക്ക് ഉണ്ടായി എന്നു വരില്ല . അതുകൊണ്ട് നമുക്ക് നമ്മുടെ കുടിവെള്ളത്തെക്കുറിച്ചെങ്കിലും ബോധാവാന്മാരാകാം . ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അത് വെള്ളത്തിനുവേണ്ടിയാകുമെന്നു പറയപ്പെടുന്നു . അങ്ങനെയെങ്കിൽ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മുടെ ഈ ജലസംഭരണിയെ എങ്ങിനെ നിലനിർത്താം എന്ന് ആലോചിക്കാൻ നാം തുനിഞ്ഞിറങ്ങേണ്ടിയിരിക്കുന്നു .
സർക്കാരുകൾക്ക് അവരുടെ ഉത്തരവാദിത്വമുണ്ട് . ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്രകണ്ട് ഫലവത്താകുമെന്ന സംശയം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു . 2010 സെപ്റ്റംബറിൽ ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി കേരളസർക്കാർ പ്രഖ്യാപിച്ചു . പക്ഷെ ഈ പ്രഖ്യാപനമല്ലാതെ പിന്നീട് കാര്യമായ പ്രവർത്തനങ്ങൾ ഒന്നും കണ്ടില്ല . കൂടാതെ സംരക്ഷിത മേഖലയിലെ നിയമങ്ങൾ ഒന്നും പൂർണരൂപത്തിൽ പാലിക്കപ്പെട്ടുകണ്ടുമില്ല .
സര്ക്കാരിന്റെ പ്രവർത്തനം കൂടാതെ ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയും അവനവന്റെ കടമ കൂടി ചെയ്യേണ്ടതുണ്ട് .
സര്ക്കാരിന്റെ പ്രവർത്തനം കൂടാതെ ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയും അവനവന്റെ കടമ കൂടി ചെയ്യേണ്ടതുണ്ട് .
ഇനി നമുക്ക് വ്യക്തിപരമായും സർക്കാർ തലത്തിലും ഇക്കാര്യത്തിൽ എന്തു ചെയ്യാം എന്നു ചിന്തിക്കാം
1) ഈ തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് മരങ്ങൾ നടുകയും അതുവഴി മണ്ണൊലിപ്പ് ഒഴിവാക്കുകയും ചെയ്യാം . ചെറിയ ചെടികളും നെൽകൃഷിയുമൊക്കെ വിരുദ്ധഫലം ചെയ്യുമെന്ന് ഓർക്കുക . കാരണം ജലനിരപ്പുയരുമ്പോൾ ഇവയുടെ അവശിഷ്ടങ്ങൾ ചീഞ്ഞ് വീണ്ടും വെള്ളം വൃത്തികേടാകുകയേയുള്ളൂ .
2) ആരോഗ്യ ശുചിത്വം, ഗാർഹിക മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും കാർഷിക മാലിന്യങ്ങളും (രാസ വളം , കീടനാശിനി മുതലായവ ) തടാകത്തിലേക്ക് ഒഴുക്കുന്നത് തടയുക .
3) മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കുക . തോട്ട പൊട്ടിച്ചു മീൻ പിടിക്കുന്ന രീതിയും മറ്റും ഒഴിവാക്കിയേ പറ്റൂ .
4) മണ്ണെടുപ്പിനേ സംബന്ധിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക .
5) പൊതുജനങ്ങളെ , കുറഞ്ഞപക്ഷം കുടിവെള്ളത്തിനായി ആശ്രയിക്കുന്നവരെയെങ്കിലും ഈ തടാകത്തെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയേപ്പറ്റി ബോധവാൻമാരാക്കുക .
ഇതൊക്കെ വാദത്തിനു വേണ്ടി പറയാമെങ്കിലും ആത്മാർത്ഥമായ ശ്രമമുണ്ടായാൽ മാത്രമേ ഫലമുണ്ടാവുകയുള്ളൂ . വരും തലമുറക്ക് വേണ്ടിയെങ്കിലും ഇതൊക്കെ നാം ചെയ്തേ പറ്റൂ . അല്ലെങ്കിൽ എന്നെങ്കിലും ചരിത്രത്താളുകളിൽ " ഇവിടെ ശാസ്താംകോട്ടക്കായൽ എന്ന കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതിചെയ്തിരുന്നു" എന്ന് നമ്മുടെ വരും തലമുറ വായിക്കേണ്ടി വരും .taliyolasuperseries
ശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും വികാസത്തിനനുസരിച്ചു നമ്മുടെ ജീവിതത്തിന്‍റെ വേഗതയും സ്വാഭാവികമായും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വേഗതയ്ക്കനുസരിച്ച് നീങ്ങാന്‍ കഴിയാത്തവര്‍ ക്രമേണ സാമൂഹികബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്നു. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതൊന്നും തനിക്കു ലഭിക്കുന്നില്ലയെന്ന പരാതിയും, അസൂയയും ആയി ജീവിക്കുന്ന അവരില്‍ ക്രമേണ വിശ്വാസമില്ലായ്മയും ശത്രുതാമനോഭാവവും ഉടലെടുക്കുന്നു. ജീവിതത്തില്‍ വിഷാദത്തിന് അടിമപ്പെട്ട്, എന്നെ ആരും സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലയെന്ന പരാതിയുമായി കഴിയുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറ്റാരെയും സ്നേഹിക്കുന്നില്ലയെന്നതാണ് വസ്തുത.
എന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട മാനസികവൈകല്യങ്ങളില്‍ ഒന്നാണ് അഹന്ത നിറഞ്ഞ മനസ്സ്. താനാണ് ഏറ്റവും സമര്‍ത്ഥന്‍, അതിനാല്‍ എല്ലാപേരും തന്നെ ബഹുമാനിക്കണം എന്നതൊക്കെയായിരിക്കും ഇത്തരക്കാരുടെ ചിന്താഗതി. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ ബഹുമാനിക്കുന്നതിനോ അവരുടെ വികാരങ്ങള്‍ അംഗീകരിക്കുന്നതിനോ കഴിയില്ല, അതിനാല്‍ തന്നെ മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധം പോലും അസാദ്ധ്യമായിരിക്കും. ഇത്തരത്തിലുള്ളവരുടെ കുടുംബബന്ധം കലുഷിതമായില്ലെങ്കിലേ അത്ഭുതപ്പെടെണ്ടതുള്ളൂ. തന്‍റെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ മറ്റൊരു വ്യക്തിയുടെയും സഹായം തനിക്കാവശ്യമില്ലായെന്ന ചിന്ത പലപ്പോഴും അവരെ പരാജയപ്പെടുത്തുന്നതായി കാണുന്നുണ്ട്. എന്നുമാത്രമല്ല, ഏതെങ്കിലും വിധത്തില്‍ വിജയിച്ചുനില്‍ക്കുന്നവര്‍ക്കുപോലും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നിഷിദ്ധമായിത്തീരുന്നു. സ്വന്തം ശക്തിയും ദൌര്‍ബല്യങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഈ അവസ്ഥയില്‍ നിന്നും വളരെ വേഗം രക്ഷപ്പെടാവുന്നതേയുള്ളൂ.
നമ്മുടെയൊക്കെ മനസ്സില്‍ സദാ നിഷേധചിന്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു, അത് തന്നെയാണ് നമ്മെ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുക. ഞാന്‍ ചെയ്യുന്നതൊന്നും ശരിയാകില്ല, എന്നെ ആര്‍ക്കും ഇഷ്ടമല്ല, ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റം, മറ്റുള്ളവരോടെല്ലാം സ്നേഹം, ജീവിതം ഒരിക്കലും സത്യസന്ധമല്ല, അഴിമതി മാത്രമാണ് എവിടെയും, എന്നെ സഹായിക്കാന്‍ ഈ ലോകത്ത് ആരുമില്ല ഏറ്റവും അവസാനം ഞാന്‍ ഒരു കഴിവുകെട്ടവനാണ്, എന്‍റെ ജീവിതം പരാജയമാണ്, ഞാനൊരു പരാജയമാണ് എന്ന ചിന്തയോടെ അത് പൂര്‍ണ്ണമാകുന്നു. ഈ നിഷേധചിന്തകള്‍ ഒഴിവാക്കുക മാത്രമാണ് ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന വലിയ ദുരന്തത്തെ മറികടക്കാനുള്ള ഏകവഴി, അതിനുള്ള മാര്‍ഗ്ഗം സ്വയം അറിയുക എന്നതും.
അളന്നുതിട്ടപ്പെടുത്താന്‍ കഴിയാത്തവിധം ഊര്‍ജ്ജം നിറഞ്ഞതാണ് നാം ഓരോരുത്തരുടെയും മനസ്സ്. അതിനാല്‍ തന്നെ ആദ്യമായി വേണ്ടത് സ്വന്തം കഴിവുകളെ അംഗീകരിക്കുകയെന്നതാണ്, നിങ്ങള്‍ സ്വയം അംഗീകരിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുവാന്‍ എന്ത് അധികാരമാണ് ഉള്ളത്. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്നെങ്കില്‍ തനിക്കും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുക. ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കാതിരിക്കുക. സ്വന്തം കഴിവുകളും ശക്തിയും ഉപയോഗിച്ച് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുക.
ന്യൂറോസയന്‍സിനെ ആധാരമാക്കിയാല്‍ മനസ്സിനു നാലവസ്ഥകള്‍ ഉണ്ടെന്നു പറയാം, മനസ്സിന്‍റെ ബോധമനസ്സ് പ്രവര്‍ത്തനനിരതമായിരിക്കുന്ന ഉണര്‍ന്നിരിക്കുമ്പോഴുള്ള ഒന്നാമത്തെ അവസ്ഥ. ഉണര്‍വിനും ഉറക്കത്തിനും ഇടയ്ക്കുള്ള അര്‍ദ്ധമയക്കത്തിന്റെതായ രണ്ടാമത്തെ അവസ്ഥയില്‍ ബോധമനസ്സും ഉപബോധമനസ്സും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. ഉറക്കത്തിന്റെതായ മൂന്നാമത്തെ അവസ്ഥയില്‍ ഉപബോധമനസ്സുമാത്രം പ്രവര്‍ത്തനനിരതമായിരിക്കും. അവസ്സാനത്തേത് പൂര്‍ണ്ണമായ അബോധാവസ്ഥയാണ്. ഇതില്‍ പറയുന്ന രണ്ടാമത്തെ അവസ്ഥയില്‍ ശുഭചിന്തകളും ജീവിതലക്ഷ്യങ്ങളും ഉപബോധമനസ്സിനെ ധരിപ്പിച്ചാല്‍ നാം മൂന്നാമത്തെ അവസ്ഥയിലേക്ക് കടക്കുന്നതോടെ നമ്മുടെ ഉപബോധമനസ്സ് ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അത് സഫലമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജവും ആരാഞ്ഞു പ്രവര്‍ത്തനനിരതമാകുകയും അടുത്തദിവസ്സം നാം ഒന്നാമത്തെ അവസ്ഥയില്‍ എത്തുമ്പോള്‍ ആവശ്യമായ മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജവും സംഭരിക്കുകയും ചെയ്തിരിക്കും. മനസ്സിനെ ഏകാഗ്രമാക്കുന്നതിലൂടെ നിഷേധചിന്തകളെ ഇല്ലായ്മ ചെയ്യുവാനും സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും കഴിയുമെന്നതാണ് വസ്തുത.sarga roy
ഭക്തിയും, യുക്തിയും സമന്വയിച്ച ഒരു മഹാത്ഭുതമാണ് ശ്രീനാരായണ ഗുരു തന്‍റെ തൃക്കരങ്ങളാല്‍ ചെയ്തു വെച്ചത്. നെയ്യാറിന്‍റെ ശങ്കരന്‍ കുഴിയില്‍ ശങ്കരന്‍റെ സാന്നിദ്ധ്യം രാത്രിയുടെ മദ്ധ്യമയാമത്തില്‍ കണ്ടെത്തുവാനുള്ള സമയധദൈര്‍ക്യം ഒരു മനുഷ്യ പ്രാണന്‍റെ തുടിപ്പുകള്‍ വിട്ടുപോകുന്നതിലും എത്രയോ ഇരട്ടിയായിരുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം ഗുരു ജലത്തിനടിയിലായിരുന്നു. ഭക്തജനങ്ങളുടെ പഞ്ചാക്ഷരി മന്ത്രജപം ഗുരുദേവന്‍റെ നെയ്യാറിന്‍റെ ഹൃദയഭാഗത്തുള്ള ആ തിരോദ്ധാന സമയത്തില്‍ ആര്‍ത്തരോദനമായി മാറിക്കൊണ്ടിരിക്കെ ഒരു പയര്‍ മണിയുടെ ആകൃതിയിലുള്ള ശിലാഖണ്ടവുമായി സാക്ഷാല്‍ തിരുവവതാരം ഉയര്‍ന്നുപൊങ്ങി. മാറ്റത്തിന്‍റെ മണിമണ്ഡപമായി ഒരു പ്രതിഷ്ഠാ മുഹൂര്‍ത്തം സമാഗതമാകുന്നു. വെറും കുരുത്തോലകളാല്‍, അലങ്കൃതമായ, താന്ത്രികമായ യാതൊരുവിധ ചടങ്ങുകളുടെയും അകബടിയില്ലാതെ എന്നാല്‍ കാലം കരുതിവച്ച കരുത്തും ചൈതന്യവും സമഞ്ച്സിപ്പിച്ച ഊര്‍ജ്ജ പ്രവാഹത്തില്‍ ഒരു കല്ല് മറ്റൊരു കല്ലിലേക്ക് ഉരുതി ചേര്‍ന്ന അപൂര്‍വ്വനിമിഷം. ഇത് മഹാത്ഭുതങ്ങളില്‍ ഏറ്റവും വലുത് ഇവിടെ നാം കാണുന്നത് ശ്രീനാരായണ ഗുരുവിന്‍റെ ദൈവീക ഭാവത്തിന്‍റെ പ്രത്യക്ഷ പ്രതീകം.
അരുവിപ്പുറം പ്രതിഷ്ഠയുടെ യുക്തി അത് കാലദേശാതീതമായി സമാധാനത്തിന്‍റെ സന്ദേശവുമായി ജ്വലിച്ചുയര്‍ന്നു നില്‍ക്കുന്നു. ഒരു പക്ഷേ യുഗധര്‍മ്മം പുലര്‍ന്നു വീഴുവാന്‍ ഗുരുവിന്‍റെ മനസ്സില്‍ വിതുബിനിന്ന വാക്കുകളാവാം. പ്രതിഷ്ഠാ മുഹൂര്‍ത്തത്തിനു മുബായി മിഴിനീരില്‍ കഴുകിയെടുത്തത്. ഏതാണ്ട് മൂന്നു മണിക്കൂറുകളോളം ആ ശിലാഖണ്ഡം നെഞ്ചോടു ചേര്‍ത്ത് മിഴിനീരില്‍ അഭിഷേകം ചെയ്യുബോള്‍ ഗുരു ഉച്ചരിച്ച സൂക്തവാക്യം, അതാണ് ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്നത്.
വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രമായി ചരിത്രത്താളുകളില്‍ ഇടം പിടിച്ച അരുവിപ്പുറം പ്രതിഷ്ഠ. പരിഷ്കാരത്തിന്‍റെയും, പരിവര്‍ത്തനത്തിന്‍റെയും വന്‍ പ്രഭയുമായി കാലമുള്ള കാലത്തോളം കാവലായി നില്‍ക്കും. പക്ഷേ, കാലം വിസ്മയിപ്പിക്കുന്ന ഒരു ചോദ്യം അവശേഷിക്കുന്നു. സാധാരണ അഷ്ടബന്ധമിട്ടുറപ്പിക്കുന്ന പ്രതിഷ്ഠാ ബിംബങ്ങള്‍ പോലും 12 വര്‍ഷം കഴിയുബോള്‍ പുനഃപ്രതിഷ്ഠയ്ക്ക് വിധേയമാക്കേണ്ടി വരും. എന്നാല്‍ അരുവിപ്പുറം പ്രതിഷ്ഠയുടെ 100-)മത് വാര്‍ഷികത്തില്‍ ആരാദ്ധ്യനായ പരവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ വിഫലമായ ഒരു പുനഃപ്രതിഠാ ശ്രമം നടത്തുകയുണ്ടായി. പ്രതിഷ്ഠാ ബിംബവും പ്രതിഷ്ഠാ പീഠവും ഉരുകിച്ചേര്‍ന്ന ഗുരുവിന്‍റെ കരവൈഭവവിസ്മയം, അതിപ്പോഴും അങ്ങനെ നില്‍ക്കുന്നു.
അരുവിപ്പുറം പ്രതിഷ്ഠ വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്തും ആ മഹനീയ കര്‍മ്മത്തിന്‍റെ താത്വികതയിലേക്ക് മാത്രം വിരല്‍ ചൂണ്ടാതെ ഒരവതാര ധര്‍മ്മത്തിന്‍റെ അത്ഭുത അവതാരിക കൂടി നാം ആലോചനാമൃതമാക്കണം. manojayamstories
അരുവിപ്പുറം പ്രതിഷ്ഠയുടെ യുക്തി അത് കാലദേശാതീതമായി സമാധാനത്തിന്‍റെ സന്ദേശവുമായി ജ്വലിച്ചുയര്‍ന്നു നില്‍ക്കുന്നു. ഒരു പക്ഷേ യുഗധര്‍മ്മം പുലര്‍ന്നു വീഴുവാന്‍ ഗുരുവിന്‍റെ മനസ്സില്‍ വിതുബിനിന്ന വാക്കുകളാവാം. പ്രതിഷ്ഠാ മുഹൂര്‍ത്തത്തിനു മുബായി മിഴിനീരില്‍ കഴുകിയെടുത്തത്. ഏതാണ്ട് മൂന്നു മണിക്കൂറുകളോളം ആ ശിലാഖണ്ഡം നെഞ്ചോടു ചേര്‍ത്ത് മിഴിനീരില്‍ അഭിഷേകം ചെയ്യുബോള്‍ ഗുരു ഉച്ചരിച്ച സൂക്തവാക്യം, അതാണ് ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്നത്.
വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രമായി ചരിത്രത്താളുകളില്‍ ഇടം പിടിച്ച അരുവിപ്പുറം പ്രതിഷ്ഠ. പരിഷ്കാരത്തിന്‍റെയും, പരിവര്‍ത്തനത്തിന്‍റെയും വന്‍ പ്രഭയുമായി കാലമുള്ള കാലത്തോളം കാവലായി നില്‍ക്കും. പക്ഷേ, കാലം വിസ്മയിപ്പിക്കുന്ന ഒരു ചോദ്യം അവശേഷിക്കുന്നു. സാധാരണ അഷ്ടബന്ധമിട്ടുറപ്പിക്കുന്ന പ്രതിഷ്ഠാ ബിംബങ്ങള്‍ പോലും 12 വര്‍ഷം കഴിയുബോള്‍ പുനഃപ്രതിഷ്ഠയ്ക്ക് വിധേയമാക്കേണ്ടി വരും. എന്നാല്‍ അരുവിപ്പുറം പ്രതിഷ്ഠയുടെ 100-)മത് വാര്‍ഷികത്തില്‍ ആരാദ്ധ്യനായ പരവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ വിഫലമായ ഒരു പുനഃപ്രതിഠാ ശ്രമം നടത്തുകയുണ്ടായി. പ്രതിഷ്ഠാ ബിംബവും പ്രതിഷ്ഠാ പീഠവും ഉരുകിച്ചേര്‍ന്ന ഗുരുവിന്‍റെ കരവൈഭവവിസ്മയം, അതിപ്പോഴും അങ്ങനെ നില്‍ക്കുന്നു.
അരുവിപ്പുറം പ്രതിഷ്ഠ വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്തും ആ മഹനീയ കര്‍മ്മത്തിന്‍റെ താത്വികതയിലേക്ക് മാത്രം വിരല്‍ ചൂണ്ടാതെ ഒരവതാര ധര്‍മ്മത്തിന്‍റെ അത്ഭുത അവതാരിക കൂടി നാം ആലോചനാമൃതമാക്കണം. manojayamstories
ഭാരതജനതയെ കശ്മീരം മുതല്‍ കന്യാകുമാരി വരെ ഓരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. രണ്ടും കാവ്യങ്ങളാണ്. രാമായണത്തില്‍ ഇരുപത്തിനാലായിരത്തില്‍പ്പരം ശ്ലോകങ്ങളാണെങ്കില്‍ ഭാരതത്തില്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുണ്ട്. “”ഭക്ത്യാ ഭാഗവതം ജ്ഞേയം, യുക്ത്യാ ജ്ഞേയം ച ഭാരതം, ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം ബുധൈഃ” എന്നാണ് അഭിമതം. ഭക്തികൊണ്ട് ഭാഗവതത്തെ അറിയണം. യുക്തി കൊണ്ട് ഭാരതത്തെ അറിയണം. ഭക്തി കൊണ്ടും യുക്തികൊണ്ടും വിഭക്തികൊണ്ടും രാമായണത്തെ അറിയണം എന്ന് സാരം.
ആദികവി വാല്മികീയാണ് രാമായണത്തിന്‍റെ കര്‍ത്താവ്. ഇദ്ദേഹം ജന്മനാ രത്നാകരന്‍ എന്നു പേരായ ബ്രാഹ്മണനായിരുന്നു. സാഹചര്യത്താല്‍ കൊള്ളക്കാരനായി. ഒരിക്കല്‍ നാരദമുനിയെ കണ്ട അവസരത്തില്‍ അദ്ദേഹത്തിന്‍റെ ഉപദേശത്താല്‍ മഹര്‍ഷിയായിത്തീര്‍ന്നു. വല്മീകം എന്നാല്‍ ചിതല്‍പ്പുറ്റ്. തപസ്സ് ചെയ്ത് ചിതല്‍പ്പുറ്റില്‍ നിന്ന് വന്നവനായതിനാലാണ് വാല്മീകി എന്ന പേര് ലഭിച്ചത്. ഒരു സന്ദര്‍ഭത്തില്‍ മഹര്‍ഷി തമസാ നദീതീരത്തുകൂടി നടക്കുമ്പോള്‍ ഒരു വേടന്‍ വൃക്ഷക്കൊമ്പിലിരുന്ന് ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ അമ്പെയ്തു കൊല്ലുന്നതു കണ്ടു. വാല്മീകിയുടെ ശോകവും ക്രോധവും ഉണര്‍ന്നു. “”മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ യത് ക്രൗഞ്ചമിഥുനാദേകമവധീ കാമമോഹിതം” എന്ന് മുനി വേടനെ ശപിച്ചു. കാമത്തിലേര്‍പ്പെട്ടിരുന്ന ഇണപ്പക്ഷികളിലൊന്നിനെ കൊന്ന നിനക്ക് മോക്ഷം കിട്ടാതെ പോകട്ടെ എന്നര്‍ഥം. ഇതു കേട്ട ബ്രഹ്മാവ് ഈ രൂപത്തില്‍ രാമായണം രചിക്കുവാന്‍ വാല്മീകിയെ പ്രേരിപ്പിച്ചുവത്രേ. അതാണ് രാമായണം.
അയനം എന്നാല്‍ സഞ്ചാരം. സീതയെ അന്വേഷിച്ചുകൊണ്ടുള്ള രാമന്‍റെ യാത്രയാണ് രാമായണം. ഏത് അവസ്ഥാവിശേഷങ്ങളിലും നിലനില്‍ക്കുന്ന രമണീയത്വമാണ് മാധുര്യം. രാമായണ കാവ്യത്തിന് ഈ സവിശേഷതയുണ്ട്. ഇത്രയധികം പാഠഭേദങ്ങളും രചനകളും ഉണ്ടായിട്ടുള്ള കൃതി വേറെയില്ല. വാല്മീകി രാമായണം, അധ്യാത്മ രാമായണം, ഗായത്രീ രാമായണം, അത്ഭുതരാമായണം, ബാലരാമായണം എന്നിവയാണ് രാമായണപഞ്ചകങ്ങള്‍. വേറെയും രാമായണങ്ങളുണ്ട്. ബല്‍ജിയംകാരനായ ഫാ. കാമില്‍ ബുല്‍ക്കെ എന്ന പണ്ഡിതന്‍ (1909-1982) രാമകഥയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ പ്രയാഗ സര്‍വകലാശാലയില്‍നിന്ന് എംഫില്‍ എടുത്തു. ഇന്ത്യയിലും തെക്കുകിഴക്കന്‍ രാജ്യങ്ങളിലും അനന്തവും വിചിത്രവുമായി പരന്നു കിടക്കുന്ന രാമായണ സാഹിത്യ പ്രപഞ്ചത്തെപറ്റിയുള്ള അറിവ് ഈ പ്രബന്ധത്തില്‍നിന്ന് ലഭിക്കുന്നുണ്ട്.
കേരളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത് അധ്യാത്മ രാമായണത്തിനാണ്. കര്‍ത്താവ് ആരെന്നറിയില്ല. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് പരിഭാഷകന്‍. അമ്പലപ്പുഴ രാജാവായിരുന്ന പൂരാടം പിറന്ന ദേവനാരായണന് അധ്യാത്മരാമായണം തെലുങ്ക് കൃതി ലഭിക്കുകയും മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രേരണയാല്‍ എഴുത്തച്ഛനെ വരുത്തി അദ്ദേഹത്തെക്കൊണ്ട് രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. സംസ്കൃതവും തെലുങ്കും എഴുത്തച്ഛന് വശമായിരുന്നു.
കേരളത്തില്‍ കര്‍ക്കടക മാസത്തിലാണ് രാമായണ പാരായണം. ഒന്നാംതീയതി മുതല്‍ മുപ്പത്തൊന്നാംതീയതി വരെ. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ കാണ്ഡങ്ങള്‍ വായിക്കുന്നു. മഴക്കാലമായതുകൊണ്ട് ജനസാമാന്യത്തിന് സമയവും ലഭിക്കും. ഭക്തിയാണ് രാമായണത്തിന്‍റെ കേന്ദ്രബിന്ദു. മാതൃവാത്സല്യം, പിതൃവാത്സല്യം, പുത്രവാത്സല്യം, കടപ്പാട്, ബന്ധങ്ങള്‍, ബന്ധനങ്ങള്‍, സാഹോദര്യം, കുടുംബബന്ധം, ശൈഥില്യം, ത്യാഗം, സഹനം, പ്രതികാരം, പ്രകൃതി തുടങ്ങിയവയെല്ലാം രാമായണത്തില്‍ പ്രതിഫലിക്കുന്നു. ആദര്‍ശാത്മകമായ ഒരു ജീവിതസന്ദേശമാണ് രാമായണം നല്‍കുന്നത്. ദുഷ്ടനായ രാവണനിലെ നന്മപോലും സ്വീകരിക്കാവുന്നതാണ്. സുന്ദരനും സാമഗാന പ്രവീണനുമായിരുന്നു രാവണന്‍. രാമന് സീത മാത്രമേ ഭാര്യയായുള്ളൂ. സീതയ്ക്ക് രാമന്‍ മാത്രമേ ഭര്‍ത്താവായുള്ളൂ. അധ്യാത്മ രാമായണത്തില്‍ സുമിത്ര പുത്രനായ ലക്ഷ്മണനോടു പറയുന്ന “”മാം വിദ്ധി ജനകാത്മജാം” (എന്നെപ്പോലെ സീതയെയും കരുതണം) എന്ന വാക്യം തന്നെയാണ് രാമായണത്തിന്‍റെ കാതല്‍. അതാണ് ഭാരതീയ സംസ്കാരം; സങ്കല്പം, ജീവിത കര്‍മം. ജീവിത പ്രതിസന്ധികള്‍ക്കെല്ലാം ഉത്തരം രാമായണത്തിലുണ്ട്.
ഭക്തിയും യുക്തിയും വിഭക്തിയും ശുദ്ധമലയാളവും സമ്മേളിക്കുന്ന രാമായണം വായിച്ചിട്ടാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ “”നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമക്കണക്കേ ശരണം” എന്നു പ്രസ്താവിച്ചത്.raja sreekumar varma.
ആദികവി വാല്മികീയാണ് രാമായണത്തിന്‍റെ കര്‍ത്താവ്. ഇദ്ദേഹം ജന്മനാ രത്നാകരന്‍ എന്നു പേരായ ബ്രാഹ്മണനായിരുന്നു. സാഹചര്യത്താല്‍ കൊള്ളക്കാരനായി. ഒരിക്കല്‍ നാരദമുനിയെ കണ്ട അവസരത്തില്‍ അദ്ദേഹത്തിന്‍റെ ഉപദേശത്താല്‍ മഹര്‍ഷിയായിത്തീര്‍ന്നു. വല്മീകം എന്നാല്‍ ചിതല്‍പ്പുറ്റ്. തപസ്സ് ചെയ്ത് ചിതല്‍പ്പുറ്റില്‍ നിന്ന് വന്നവനായതിനാലാണ് വാല്മീകി എന്ന പേര് ലഭിച്ചത്. ഒരു സന്ദര്‍ഭത്തില്‍ മഹര്‍ഷി തമസാ നദീതീരത്തുകൂടി നടക്കുമ്പോള്‍ ഒരു വേടന്‍ വൃക്ഷക്കൊമ്പിലിരുന്ന് ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ അമ്പെയ്തു കൊല്ലുന്നതു കണ്ടു. വാല്മീകിയുടെ ശോകവും ക്രോധവും ഉണര്‍ന്നു. “”മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ യത് ക്രൗഞ്ചമിഥുനാദേകമവധീ കാമമോഹിതം” എന്ന് മുനി വേടനെ ശപിച്ചു. കാമത്തിലേര്‍പ്പെട്ടിരുന്ന ഇണപ്പക്ഷികളിലൊന്നിനെ കൊന്ന നിനക്ക് മോക്ഷം കിട്ടാതെ പോകട്ടെ എന്നര്‍ഥം. ഇതു കേട്ട ബ്രഹ്മാവ് ഈ രൂപത്തില്‍ രാമായണം രചിക്കുവാന്‍ വാല്മീകിയെ പ്രേരിപ്പിച്ചുവത്രേ. അതാണ് രാമായണം.
അയനം എന്നാല്‍ സഞ്ചാരം. സീതയെ അന്വേഷിച്ചുകൊണ്ടുള്ള രാമന്‍റെ യാത്രയാണ് രാമായണം. ഏത് അവസ്ഥാവിശേഷങ്ങളിലും നിലനില്‍ക്കുന്ന രമണീയത്വമാണ് മാധുര്യം. രാമായണ കാവ്യത്തിന് ഈ സവിശേഷതയുണ്ട്. ഇത്രയധികം പാഠഭേദങ്ങളും രചനകളും ഉണ്ടായിട്ടുള്ള കൃതി വേറെയില്ല. വാല്മീകി രാമായണം, അധ്യാത്മ രാമായണം, ഗായത്രീ രാമായണം, അത്ഭുതരാമായണം, ബാലരാമായണം എന്നിവയാണ് രാമായണപഞ്ചകങ്ങള്‍. വേറെയും രാമായണങ്ങളുണ്ട്. ബല്‍ജിയംകാരനായ ഫാ. കാമില്‍ ബുല്‍ക്കെ എന്ന പണ്ഡിതന്‍ (1909-1982) രാമകഥയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ പ്രയാഗ സര്‍വകലാശാലയില്‍നിന്ന് എംഫില്‍ എടുത്തു. ഇന്ത്യയിലും തെക്കുകിഴക്കന്‍ രാജ്യങ്ങളിലും അനന്തവും വിചിത്രവുമായി പരന്നു കിടക്കുന്ന രാമായണ സാഹിത്യ പ്രപഞ്ചത്തെപറ്റിയുള്ള അറിവ് ഈ പ്രബന്ധത്തില്‍നിന്ന് ലഭിക്കുന്നുണ്ട്.
കേരളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത് അധ്യാത്മ രാമായണത്തിനാണ്. കര്‍ത്താവ് ആരെന്നറിയില്ല. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് പരിഭാഷകന്‍. അമ്പലപ്പുഴ രാജാവായിരുന്ന പൂരാടം പിറന്ന ദേവനാരായണന് അധ്യാത്മരാമായണം തെലുങ്ക് കൃതി ലഭിക്കുകയും മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രേരണയാല്‍ എഴുത്തച്ഛനെ വരുത്തി അദ്ദേഹത്തെക്കൊണ്ട് രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. സംസ്കൃതവും തെലുങ്കും എഴുത്തച്ഛന് വശമായിരുന്നു.
കേരളത്തില്‍ കര്‍ക്കടക മാസത്തിലാണ് രാമായണ പാരായണം. ഒന്നാംതീയതി മുതല്‍ മുപ്പത്തൊന്നാംതീയതി വരെ. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ കാണ്ഡങ്ങള്‍ വായിക്കുന്നു. മഴക്കാലമായതുകൊണ്ട് ജനസാമാന്യത്തിന് സമയവും ലഭിക്കും. ഭക്തിയാണ് രാമായണത്തിന്‍റെ കേന്ദ്രബിന്ദു. മാതൃവാത്സല്യം, പിതൃവാത്സല്യം, പുത്രവാത്സല്യം, കടപ്പാട്, ബന്ധങ്ങള്‍, ബന്ധനങ്ങള്‍, സാഹോദര്യം, കുടുംബബന്ധം, ശൈഥില്യം, ത്യാഗം, സഹനം, പ്രതികാരം, പ്രകൃതി തുടങ്ങിയവയെല്ലാം രാമായണത്തില്‍ പ്രതിഫലിക്കുന്നു. ആദര്‍ശാത്മകമായ ഒരു ജീവിതസന്ദേശമാണ് രാമായണം നല്‍കുന്നത്. ദുഷ്ടനായ രാവണനിലെ നന്മപോലും സ്വീകരിക്കാവുന്നതാണ്. സുന്ദരനും സാമഗാന പ്രവീണനുമായിരുന്നു രാവണന്‍. രാമന് സീത മാത്രമേ ഭാര്യയായുള്ളൂ. സീതയ്ക്ക് രാമന്‍ മാത്രമേ ഭര്‍ത്താവായുള്ളൂ. അധ്യാത്മ രാമായണത്തില്‍ സുമിത്ര പുത്രനായ ലക്ഷ്മണനോടു പറയുന്ന “”മാം വിദ്ധി ജനകാത്മജാം” (എന്നെപ്പോലെ സീതയെയും കരുതണം) എന്ന വാക്യം തന്നെയാണ് രാമായണത്തിന്‍റെ കാതല്‍. അതാണ് ഭാരതീയ സംസ്കാരം; സങ്കല്പം, ജീവിത കര്‍മം. ജീവിത പ്രതിസന്ധികള്‍ക്കെല്ലാം ഉത്തരം രാമായണത്തിലുണ്ട്.
ഭക്തിയും യുക്തിയും വിഭക്തിയും ശുദ്ധമലയാളവും സമ്മേളിക്കുന്ന രാമായണം വായിച്ചിട്ടാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ “”നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമക്കണക്കേ ശരണം” എന്നു പ്രസ്താവിച്ചത്.raja sreekumar varma.
മനസ്സും ചിത്തവും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ് ? Vipin Kumar മനോബുദ്ധിരഹങ്കാര- ശ്ചിത്തം കരണമാന്തരം സംശയോ നിശ്ചയോ ഗര്‍വഃ സ്മരണം വിഷയാ ഹ്യമീ-' എന്ന വേദാന്തമതമനുസരിച്ച് അന്തഃകരണം സംശയാവസ്ഥയിലുള്ളപ്പോള്‍ മനസ്സ് എന്നും നിശ്ചയാവസ്ഥയിലുള്ളപ്പോള്‍ ബുദ്ധി എന്നും ഗര്‍വാവസ്ഥയിലുള്ളപ്പോള്‍ അഹങ്കാരം എന്നും സ്മരണാവസ്ഥയിലുള്ളപ്പോള്‍ ചിത്തം എന്നും പറയപ്പെടുന്നു. വിശകലനം ചെയ്തു നോക്കിയാല്‍ ഈ അവസ്ഥകളുടെ ഉദ്ഭവം ബുദ്ധി, അഹങ്കാരം, മനസ്സ്, ചിത്തം എന്ന ക്രമത്തിലാണെന്നു കാണാം. സൃഷ്ടിക്രമം ഇങ്ങനെയാണെങ്കിലും ലൌകികാനുഭവമനുസരിച്ചുള്ള ക്രമം ചിത്തം, മനസ്സ്, അഹങ്കാരം, ബുദ്ധി എന്നിങ്ങനെയാണ്. രജോഗുണവും തമോഗുണവും താഴ്ത്തപ്പെട്ട് സത്വഗുണം പരിസ്ഫുടമായിരിക്കുന്ന ഒരവസ്ഥയാണ് ബുദ്ധിയുടേത്. അഹങ്കാരവൃത്തിയില്‍ അന്തഃകരണം തമോഗുണപ്രധാനമാണ്; അപ്പോള്‍ സത്വവും രജസ്സും അമര്‍ത്തപ്പെട്ടിരിക്കും. സത്വവും തമസ്സും അഭിഭൂതങ്ങളായിത്തീര്‍ന്ന് അന്തഃകരണം രജോഗുണപ്രധാനമായിരിക്കുന്ന സ്ഥിതിയാണ് മനസ്സിന്റേത്. ചിത്തത്തെ ബുദ്ധിയിലന്തര്‍ഭവിച്ചതായി സാംഖ്യന്‍മാര്‍ കരുതുന്നു. ചിലപ്പോള്‍ ചിത്തത്തെ അവര്‍ അന്തഃകരണത്തിന്റെ പര്യായമായും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ വേദാന്തികള്‍ അന്തഃകരണത്തിന്റെ നാലാമതൊരു വൃത്തിവിശേഷമായി ചിത്തത്തെ പരിഗണിക്കുന്നു. പൂര്‍വകാലീനാനുഭവങ്ങളെയോ പ്രത്യക്ഷത്തിലുള്ള അറിവിനെയോ സ്മരിക്കുന്നതാണ് അതിന്റെ സ്വഭാവം. 'ചേതതി അനേന ഇതിചിത്തം' എന്നാണ് അവര്‍ അതിനു നല്കുന്ന പരിഭാഷ. ബുദ്ധി ആദ്യം ഒരിക്കല്‍ നിശ്ചയിക്കുന്നു എന്നും അതിനുശേഷമുള്ള സ്മരണവും ചിന്തനവും ചിത്തദ്വാരാ നിര്‍വഹിക്കപ്പെടുന്നു എന്നുമാണ് വേദാന്തികള്‍ സമര്‍ഥിക്കുന്നത്.മനസിന്റെ വകഭേദങ്ങൾ മാത്രം മനസ് ബുദ്ധി അഹങ്കാര ചിത്തം ചിത്തം എന്നത് ചിന്തകളുടെ, വാസനകളുടെ ഉദ്ഭവകേന്ദ്രമായി പറയാറുണ്ട് വൃത്തികളെ ഉണ്ടാക്കുന്നതും ബുദ്ധിയെയും അഹങ്കാരത്തിന്റെയും ഉദ്ഭവം എന്നതും ചിത്തവൃത്തികളിലാണ്. ചിത്തം എന്നത് ആർജിത ചിന്താ സംസ്ക്കാരങ്ങളുടെ ചുഴിയായും ' പറയുന്നു.
യുക്തിയില്ലാത്ത നാം ഭക്തിചൊല്ലീടുകിൽ
ശക്തിയുണ്ടാകില്ല മുക്തി ഭവിക്കില്ല
മാറാല മാറാത്ത ചിത്തം ഭജിക്കുകിൽ
തീരാത്ത വ്യഥനമ്മെ കാർന്നങ്ങു തിന്നിടും
നമ്മെ നാമാക്കുന്ന കർമ്മമുൾക്കൊള്ളണം
നിയതിതൻ നിയമമായ് നീതി പുലർത്തണം
മാനവർ നാമെന്ന ചിന്തയുണ്ടാകണം
ചിന്തനം മാനവജാതിയ്ക്കുതകണം
ചിത്തമത് നീർപോലെ നിർമ്മലമാക്കണം
കുഞ്ഞരുവിപോലെയതു കളകളം പാടണം Pirappan code suresh
Subscribe to:
Posts (Atom)