ഈശ്വര സാക്ഷാത്കാരം കിട്ടുന്നതുവരെ ഈശ്വരനെ ഒരിടത്തും കാണുകയില്ല .കിട്ടിയാൽ എല്ലാടത്തും ഈശ്വരനെ മാത്രമേ കാണുകയുള്ളൂ.
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, October 29, 2017
സത്സംസര്‍ഗ്ഗത്തെകുറിച്ചുള്ള പ്രംശംസ –
രഹുഗണന്‍ പറഞ്ഞുഃ “അല്ലയോ ദിവ്യനായ മഹാത്മാവേ, അങ്ങ് ആത്മസാക്ഷാല്‍ക്കാരം നേടിയ യോഗിവര്യന്‍ തന്നെ. അവിടുത്തെ ചുണ്ടുകളില്‍നിന്നു വീഴുന്ന അമൃതസമാനമായ വാക്കുകള്‍ എനിക്ക് വലിയ സമാധാനം തരുന്ന. ആത്മാവിനെപ്പറ്റി എനിക്കുണ്ടായിരുന്ന അറിവ് തെറ്റായിരുന്നുവെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി. എന്നിലും അങ്ങയുടെ പ്രസ്താവനയുടെ അര്‍ത്ഥം മുഴുവനായി ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇഹലോക ലൗകീകതയുടെ തലത്തില്‍ വെച്ചു നോക്കുമ്പോള്‍ കര്‍മ്മങ്ങള്‍ ആപേക്ഷികമായിസാധുതയുളളതാണെങ്കിലും അവയ്ക്കവയുടെ ശരിയായ ഉണ്മയെ തേടുന്ന പരീക്ഷണങ്ങളെ ജയിക്കാന്‍ കഴിയില്ല എന്ന് അങ്ങു പറഞ്ഞുവല്ലോ.”
രഹുഗണന്‍ പറഞ്ഞുഃ “അല്ലയോ ദിവ്യനായ മഹാത്മാവേ, അങ്ങ് ആത്മസാക്ഷാല്‍ക്കാരം നേടിയ യോഗിവര്യന്‍ തന്നെ. അവിടുത്തെ ചുണ്ടുകളില്‍നിന്നു വീഴുന്ന അമൃതസമാനമായ വാക്കുകള്‍ എനിക്ക് വലിയ സമാധാനം തരുന്ന. ആത്മാവിനെപ്പറ്റി എനിക്കുണ്ടായിരുന്ന അറിവ് തെറ്റായിരുന്നുവെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി. എന്നിലും അങ്ങയുടെ പ്രസ്താവനയുടെ അര്‍ത്ഥം മുഴുവനായി ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇഹലോക ലൗകീകതയുടെ തലത്തില്‍ വെച്ചു നോക്കുമ്പോള്‍ കര്‍മ്മങ്ങള്‍ ആപേക്ഷികമായിസാധുതയുളളതാണെങ്കിലും അവയ്ക്കവയുടെ ശരിയായ ഉണ്മയെ തേടുന്ന പരീക്ഷണങ്ങളെ ജയിക്കാന്‍ കഴിയില്ല എന്ന് അങ്ങു പറഞ്ഞുവല്ലോ.”
ഭരതന്‍ പറഞ്ഞുഃ “രാജന്‍, ഭൂമിയിലെ എല്ലാ ശരീരങ്ങളും ഭൂമിയാല്‍ത്തത്തന്നെ നിര്‍മ്മിതങ്ങളാണെന്ന് മനസിലാക്കിയാലും. ഭൂമിയുടെ ഒരു കഷണം പല്ലക്കിനു മുകളില്‍, മറ്റു കഷണങ്ങള്‍ പല്ലക്കു ചുമക്കാന്‍. ഇങ്ങനെ, കേവലമായ മണ്‍കട്ടയാണെങ്കിലും പല്ലക്കിനു മുകളില്‍ കയറിയിരുന്നു് താനൊരു രാജാവാണെന്നു് വൃഥാ അഭിമാനിച്ച്, നിങ്ങളെ ചുമന്നു കൊണ്ടുനടക്കാന്‍ പണിയേല്‍പ്പിച്ച പാവങ്ങളോട് നിങ്ങള്‍ മോശമായ രീതിയില്‍ പെരുമാറുന്ന അവരോട് സഹതാപം തോന്നേണ്ടുന്നതിനു പകരം അവരെ നിന്ദിക്കുന്നു. ഇഹലോകത്തിലെ കര്‍മ്മങ്ങളുടെ നിജാവസ്ഥയെപ്പറ്റിയുളള തെറ്റിദ്ധാരണ നീക്കാന്‍, എല്ലാ ജീവജാലങ്ങളും ഭൂമിയുടെ തന്നെ ഉല്‍പന്നങ്ങളാണെന്നു മനസിലാക്കിയാല്‍ മതി. അതേ മണ്ണിലേക്ക് തന്നെ തങ്ങള്‍ ചെയ്ത എല്ലാ കര്‍മ്മങ്ങളുമായി അവസാനം എല്ലാവരും മടങ്ങുകയും ചെയ്യും. ഈ ഭൂമിതന്നെ അതിസൂക്ഷ്മമായ അണുക്കളാല്‍ നിര്‍മ്മിതമത്രേ. ഈ അണുക്കളുടെ വിവിധതരത്തിലുളള സങ്കലനത്തെപ്പറ്റി നമ്മള്‍ നിയമതത്വങ്ങള്‍ ഊഹിച്ചുണ്ടാക്കി, വസ്തു, ദ്രവ്യം ഇവയുടെ ഉല്‍പ്പത്തിയെപ്പറ്റി വിശദീകരണങ്ങള്‍ നല്‍കുന്നു. കാരണം, നമ്മുടെ അന്വേഷണബുദ്ധിക്ക് ഇത്തരത്തിലുളള വിശദീകരണങ്ങള്‍ ആവശ്യമാണ്. ഇവയെല്ലാം അജ്ഞതയുടെ ഫലമത്രേ. മെലിഞ്ഞത്, തടിച്ചത്, ചെറുത്, വലുത്, ചരം, അചരം, വസ്തു, പ്രകൃതി, സമയം, കര്‍മ്മം തുടങ്ങിയവയെക്കുറിച്ചെല്ലാമുളള വിശദീകരണങ്ങളും നിയമങ്ങളും വാസ്തവത്തില്‍ അജ്ഞതാജന്യമാണ്. കാരണം ഇവയെല്ലാം ദ്വന്ദതയെയാണല്ലോ കാണിക്കുന്നുത്.
ശരിയായ സത്യമെന്തെന്നല്‍, പരമബോധം മാത്രമെ നിലനില്‍ക്കുന്നുതായുളളൂ. അതിന് അകവും പുറവും ഇല്ല. തികച്ചും ശാന്തവും പരിപൂര്‍ണ്ണവുമാണത്. ഭഗവാന്‍ എന്നറിയപ്പെടുന്നതും, വാസുദേവനെന്ന് ഋഷികള്‍ വിളിക്കുന്നുതും അതുതന്നെയാണ്. ഇതറിയാന്‍ തപസ്സനുഷ്ഠിച്ചിട്ടോ യാഗകര്‍മ്മങ്ങള്‍ നടത്തിയിട്ടോ കാര്യമില്ല. ഗൃഹസ്ഥജീവിതം ഉപേക്ഷിച്ചതുകൊണ്ടോ വേദപാഠങ്ങള്‍ ഉരുവിട്ടതുകെണ്ടോ ഫലമില്ല. ജലം, അഗ്നി, സൂര്യന്‍ എന്നിവയെ പൂജിച്ചതുകൊണ്ടും ഫലമില്ല. എന്നാല്‍ ദിവ്യരും മഹാത്മാക്കളുമായ യോഗിവര്യന്മാരുടെ പാദരേണുക്കളാല്‍ പരിപാവനമാക്കപ്പെട്ടവര്‍, അവരുടെ സാമീപ്യഗുണത്താല്‍ ലൗകീകത നശിച്ച് ഭഗവല്‍മഹത്വങ്ങളും, അവതാരകഥകളും, അപദാനങ്ങളും പാടുന്നതിലൂടെ മാത്രമെ അജ്ഞത നീങ്ങുകയുളളൂ. ഞാന്‍, പൂര്‍വ്വജന്മത്തില്‍ ഭരതന്‍ എന്നു പേരായ ഒരു രാജാവയിരുന്നു. ഒരു മാന്‍പേടയോടുളള മമതയാല്‍ അടുത്ത ജന്മത്തില്‍ മാനായി ജനിച്ച എനിക്ക് ഭഗവല്‍കൃപയാല്‍ ആത്മബോധമുണ്ടായിരുന്നതു കൊണ്ട് ദിവ്യന്മാരുടെ സഹവാസവും ഭഗവല്‍പൂജയും ലഭ്യമായി. മൃഗമായിരുന്നുവെങ്കിലും എനിക്കെല്ലാം ഓര്‍മ്മയുണ്ടായിരുന്നു. ഈ ജന്മത്തില്‍ എന്റെ ഉണ്മയെ മറച്ചുകൊണ്ട് ഞാന്‍ നടക്കുകയാണ്. രാജാവേ, ദിവ്യരും മഹത്തുക്കളുമായവരുടെ സത്സംഗം വഴി, വിജ്ഞാനത്തിന്റെ വാള്‍മുനയാല്‍ ലൗകീകതയുടെ കെട്ടുപാടുകള്‍ അറുത്തു കളഞ്ഞാലും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
തന്റെ മാര്‍ഗത്തില്‍ തനിക്കു വെളിച്ചം താന്‍തന്നെയാണ്. ആ വെളിച്ചം അണയ്ക്കുന്ന കാമനകളെ അതിനാല്‍ കൊണ്ടുവരാതിരിക്കുക. സര്‍വ്വത്ര സുഖമാകട്ടെ, ദുഃഖമാകട്ടെ ആത്മസാദൃശ്യംകൊണ്ട് എല്ലാറ്റിനേയും സമമായി കാണുക. അധികം ചിരിക്കരുത്, കരയേണ്ടിവരും എന്നല്ല, ചിരിവരുമ്പോള്‍ നന്നായി ചിരിക്കുക, കരച്ചില്‍ വരുമ്പോള്‍ കരയുക. രണ്ടിന്റേയും കാരണവും ക്ഷണികതയും അറിയുക.
വിശ്വത്തിനാധാരമായ അത് പൂര്‍ണമാണ്. സൃഷ്ടിയായ നമ്മളും പൂര്‍ണരാണ്. അപൂര്‍ണതാബോധമേ വേണ്ട. പൂര്‍ണത്തില്‍നിന്ന് പൂര്‍ണമുണ്ടാകുന്നു, പൂര്‍ണമെടുത്താല്‍ പൂര്‍ണം ബാക്കിയാകുന്നു. ഇതില്‍ എന്തെങ്കിലും വസ്തു എടുത്തുമാറ്റുന്നതല്ല വിവക്ഷ. കാലദേശരൂപാദികള്‍ ഒഴിവാക്കി അറിയലാണ്. അയഥാര്‍ഥമായതിനെ അന്വേഷിക്കുക, ഇല്ലാത്തതാണെന്ന് മനസ്സിലാക്കുക. മായയെ ജയിക്കുക.
മനസ്സ് ഇന്ദ്രിയങ്ങളെ മഥിക്കുന്നതും ഒട്ടിനില്‍ക്കുന്നതുമാണ്. അതിനെ സംയമനം ചെയ്യല്‍, അറിയല്‍ വായുവിനെ പിടിച്ചുകെട്ടുന്നപോലെ ദുഷ്കരമാണ്. എന്നാല്‍ പരിശീലനം കൊണ്ടും വൈരാഗ്യം (വിരക്തി)കൊണ്ടും അത് സാധിക്കും.
നിത്യമായതിനോടുള്ള രാഗവും അനിത്യമായതിനോടുള്ള രാഗമില്ലായ്മയുമാണ് വൈരാഗ്യം. മനസ്സിനെ സ്വദാസനാക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാനാകില്ല. മനസ്സിനെ സ്വാധീനത്തിലാക്കിയവന്‍, അറിഞ്ഞവന്‍ ഏതാഗ്രഹത്തേയും ബുദ്ധിയുമായി ചേര്‍ത്ത് ഇത് നിറവേറ്റേണ്ടതാണോ എന്ന് പരിശോധിക്കുന്നു. അവനാണ് യോഗത്തിനര്‍ഹമായവന്‍.
ഒരു മരത്തില്‍ രണ്ടുപക്ഷികളുണ്ട്. ഒന്ന് ഓരോ മധുരഫലവും മാറിമാറി കൊത്തിചാടിച്ചാടി നടക്കുന്നു. മറ്റേത് നിശ്ശബ്ദമായി ചാടുന്ന പക്ഷിയെ നിരീക്ഷിക്കുന്നു. ഇവിടെ ചാടിനടക്കുന്നത് മനസ്സും നിരീക്ഷിക്കുന്നത് ബോധവുമാണ്. ഇങ്ങനെ മനസ്സിന്റെ പ്രവൃത്തികളെ മാറിനിന്ന് നിരീക്ഷിക്കാനാകണം.sunil olavara
തീവ്രതയുണ്ടെങ്കില്‍ തത്ത്വജിജ്ഞാസുവും ജ്ഞാനകുതുകിയുമായവന്‍ തന്റെ ലക്ഷ്യം പരമാവധി കൈവരിയ്ക്കാന്‍ ശ്രമിയ്ക്കുമല്ലോ. ഈ തീവ്രശ്രമം ആരെ എവിടെ കൊണ്ടെത്തിയ്ക്കുമെന്നു പറയാനുമാവില്ല.
പ്രാരബ്ധത്തിന്റെ ഏറ്റക്കുറച്ചില്‍, തത്ത്വശാസ്ത്രത്തോടുള്ള ആഭിമുഖ്യം, ജ്ഞാനസാധന എത്ര കാലേ തുടങ്ങുന്നു, ഉപദേശിയ്ക്കാനും പരിപോഷിപ്പിയ്ക്കാനും ആരുണ്ട്, തന്റെ സാധന തുടങ്ങുംമുമ്പുവരെയുള്ള ജീവിതവും നേട്ടവും എന്താണ്, സഹവാസം ആരുമായി, ജ്ഞാനപവിത്രതയും ഉദാത്തതയും എത്രത്തോളമുണ്ട്; ഇങ്ങനെ പലതിനേയും ആശ്രയിച്ചാണ് തപസ്വിയായ ജിജ്ഞാസു തന്റെ പാതയില്‍ മുന്നേറുക.
ആത്മാവൊഴികെ ഒന്നുമില്ല. പലതെന്നു തോന്നുന്ന ദൃശ്യം വെറും നിഴല്‍പ്പകിട്ടുതന്നെ. ഇതില്‍ പലതിനല്ല വാസ്തവികത, അതിനെ വിരിയിയ്ക്കുന്ന അധിഷ്ഠാനത്തിനു മാത്രമാണ്. അധിഷ്ഠാനം സദാ പ്രകാശിയ്ക്കണം, അന്യപ്രതീതികള്‍ ദുര്‍ബലമായി കൊഴിഞ്ഞുവിഴണം. ഇതു നടക്കുന്നതു പുറത്തൊരിടത്തുമല്ല, സ്വന്തം ഹൃദയത്തില്‍, ചിത്തത്തില്‍, ചിദാകാശത്തില്‍, അതേ, ആത്മാവിന്റെ തലത്തില്‍ത്തന്നെ.
ഈ വഴിയ്ക്കു മനനംചെയ്തുപോരുന്ന സാധകനു കത്തിജ്വലിയ്ക്കുന്ന അഗ്നിപോലെ ജ്ഞാനം പ്രകാശിച്ചുതുടങ്ങും. തത്ഫലമായി ഉദിയ്ക്കുന്ന ഉജ്വലതയും പ്രേരണയും ആവേശവും എത്രയും ആകാം.
ആത്മാവേശത്തിന് എന്നുമുള്ളതാണ് ബഹുമുഖത്വം. ഓരോ തത്ത്വജ്ഞനിലും ഇതിലോരോന്നു പ്രത്യേകമായി പ്രകാശിച്ചേക്കാം.
സര്‍വത്ര വെളിപ്പെടുത്തുന്നതും, എന്നാല്‍ ആര്‍ക്കും പെട്ടെന്നു പിടികിട്ടാത്തതുമായ ചിദ്വസ്തുവെ ജനങ്ങള്‍ക്കു പലതരത്തില്‍ വെളിപ്പെടുത്തുന്നതാകാം ചിലരുടെ വിശേഷത.
ബ്രഹ്മവിദ്വരനും ബ്രഹ്മവിദ്വരീയാനുമാകുന്നവരാകും ചിലര്‍. ബ്രഹ്മവിദ്വരിഷ്ഠതയിലെത്തിയവരും ഉണ്ടായെന്നുവരാം. വിജ്ഞമനസ്സില്‍ ഏതു ഭാവം നിര്‍ഗളിയ്ക്കുന്നുവോ അതാകും പുറത്തും പ്രകടമാകുക.
ബ്രഹ്മവിദ്വരനും ബ്രഹ്മവിദ്വരീയാനുമാകുന്നവരാകും ചിലര്‍. ബ്രഹ്മവിദ്വരിഷ്ഠതയിലെത്തിയവരും ഉണ്ടായെന്നുവരാം. വിജ്ഞമനസ്സില്‍ ഏതു ഭാവം നിര്‍ഗളിയ്ക്കുന്നുവോ അതാകും പുറത്തും പ്രകടമാകുക.
ഈ വിജ്ഞാനവൈവിധ്യത്തില്‍ അജഗരവൃത്തിയ്ക്കും സ്ഥാനമുണ്ട്. മുമ്പ് ഋഷഭചക്രവര്‍ത്തിയുടെ മലമ്പാമ്പുവൃത്തിയെപ്പറ്റി പറയുകയുണ്ടായി. അവസാനം അദ്ദേഹം കൊടകുമലയില്‍ അവധൂതവൃത്തിയുടെ പരമകാഷ്ഠയിലെത്തിയാണ് വനാഗ്നിയില്‍ എരിഞ്ഞുപോയത്്.
ഇവിടെ നാരദമഹര്‍ഷി യുധിഷ്ഠിരന്റെ മുമ്പില്‍ അവതരിപ്പിയ്ക്കുന്നത് അജഗരവൃത്തനായ മുനിയെയാണ്. അദ്ദേഹത്തെ കണ്ടുമുട്ടുന്നതാകട്ടെ, ചെറുപ്പത്തിലേ ഹരിഭക്തി അനുഗ്രഹിച്ചിരുന്ന പ്രഹ്ലാദനും!
പ്രഹ്ലാദമനസ്സിലെ ഉത്തുംഗാന്വേഷണം
രാജാക്കന്മാര്‍ രാജബുദ്ധിയോടെയാണ് എന്തിനേയും സമീപിക്കുക. മന്ത്രിമാരോടെ പ്രജകളുടെ കുശലം നേരിട്ടറിയണമെന്നു കരുതി സഞ്ചരിച്ചിരുന്ന വേളയിലാണ് തടിച്ചുകൊഴുത്ത പ്രസന്നഗംഭീരനായ മുനിയെ കണ്ടത്. ഉടന്‍ അദ്ദേഹം അസാമാന്യനായ ആത്മതേജസ്വിയാണെന്നു പ്രഹ്ലാദനു തോന്നി.
രാജാക്കന്മാര്‍ രാജബുദ്ധിയോടെയാണ് എന്തിനേയും സമീപിക്കുക. മന്ത്രിമാരോടെ പ്രജകളുടെ കുശലം നേരിട്ടറിയണമെന്നു കരുതി സഞ്ചരിച്ചിരുന്ന വേളയിലാണ് തടിച്ചുകൊഴുത്ത പ്രസന്നഗംഭീരനായ മുനിയെ കണ്ടത്. ഉടന്‍ അദ്ദേഹം അസാമാന്യനായ ആത്മതേജസ്വിയാണെന്നു പ്രഹ്ലാദനു തോന്നി.
ഏതു ചക്രവര്‍ത്തിയ്ക്കും ആത്മജ്ഞാനത്തോടും ജ്ഞാനികളോടും അതിരുകവിഞ്ഞ പ്രതിബദ്ധത ഉണ്ടാകും. ക്ഷത്രിയതേജസ്സ് വിളങ്ങുന്നതു ബ്രഹ്മതേജസ്സിന്റെ ഛായയിലാണ്. ഇതിനു വന്നുകൂടിയ മങ്ങലായിരുന്നു പരീക്ഷിത്തിനേക്കൊണ്ട് കുടീരത്തില്‍ച്ചെന്നു കടുംകൈ ചെയ്യിച്ചത.്
പ്രജകളുടെ യോഗക്ഷേമം അറിയാനുള്ള പുറപ്പാടില്‍ കണ്ടെത്തിയ മുനിപുംഗവനു രാജാവില്‍നിന്നല്ല, ആരില്‍നിന്നും ഒന്നുംതന്നെ വേണ്ട, ആവശ്യവുമില്ല. മറിച്ച്, പലര്‍ക്കും പലതും കൊടുക്കാനുണ്ടുതാനും; എന്നാല്‍ അതിലുമില്ല തനിയ്ക്കു താത്പര്യം.
വേണംവേണ്ടായ്കകള്‍ വിട്ട്, ഇഷ്ടാനിഷ്ടങ്ങള്‍ താണ്ടിക്കടന്ന്, ഉള്‍മഹിമയിലാണ്ട്, ഒന്നും ആശിയ്ക്കാതെ, പ്രതീക്ഷിക്കാതെ, കാറ്റും അഗ്നിയുംപോലെ സ്വയം കഴിഞ്ഞുകൂടുന്നവനായിരുന്നു താന്‍ കണ്ടവനെന്നു പ്രഹ്ലാദനു തോന്നി. പക്വമതിയായ അദ്ദേഹം ഉടന്‍ മുനിയെ നോക്കി പറഞ്ഞു.
പ്രജകളുടെ യോഗക്ഷേമം അറിയാനുള്ള പുറപ്പാടില്‍ കണ്ടെത്തിയ മുനിപുംഗവനു രാജാവില്‍നിന്നല്ല, ആരില്‍നിന്നും ഒന്നുംതന്നെ വേണ്ട, ആവശ്യവുമില്ല. മറിച്ച്, പലര്‍ക്കും പലതും കൊടുക്കാനുണ്ടുതാനും; എന്നാല്‍ അതിലുമില്ല തനിയ്ക്കു താത്പര്യം.
വേണംവേണ്ടായ്കകള്‍ വിട്ട്, ഇഷ്ടാനിഷ്ടങ്ങള്‍ താണ്ടിക്കടന്ന്, ഉള്‍മഹിമയിലാണ്ട്, ഒന്നും ആശിയ്ക്കാതെ, പ്രതീക്ഷിക്കാതെ, കാറ്റും അഗ്നിയുംപോലെ സ്വയം കഴിഞ്ഞുകൂടുന്നവനായിരുന്നു താന്‍ കണ്ടവനെന്നു പ്രഹ്ലാദനു തോന്നി. പക്വമതിയായ അദ്ദേഹം ഉടന്‍ മുനിയെ നോക്കി പറഞ്ഞു.
ഒരു ഉദ്യമവും ചെയ്യാതെ, പണമില്ലാത്തതിനാല്‍ വേണ്ടത്ര ആഹാരവും കഴിക്കാന്‍കിട്ടാതെ, ഭോഗസുഖമില്ലാതെ കഴിയുന്ന ദേഹം എങ്ങനെ തടിച്ചുകൊഴുത്തിരിയ്ക്കുന്നു?
സുഖത്തിനുവേണ്ടി എന്തൊക്കെ ചെയ്യണമെന്നു ജനം പൊതുവേ അന്വേഷിച്ചുനടക്കവേ, അറിവും കര്‍മകുശലതയുമൊക്കെ ഉണ്ടായിട്ടും, ചുറ്റും ജനങ്ങള്‍ രാപകല്‍ അധ്വാനിക്കുന്നതു കണ്ടിട്ടും, അതിലൊന്നും പങ്കാളിയാകാതെ വെറുതെ ഇരുന്നുകളയാമെന്നു തോന്നുന്നതെങ്ങനെ?
സുഖത്തിനുവേണ്ടി എന്തൊക്കെ ചെയ്യണമെന്നു ജനം പൊതുവേ അന്വേഷിച്ചുനടക്കവേ, അറിവും കര്‍മകുശലതയുമൊക്കെ ഉണ്ടായിട്ടും, ചുറ്റും ജനങ്ങള്‍ രാപകല്‍ അധ്വാനിക്കുന്നതു കണ്ടിട്ടും, അതിലൊന്നും പങ്കാളിയാകാതെ വെറുതെ ഇരുന്നുകളയാമെന്നു തോന്നുന്നതെങ്ങനെ?
ജനിച്ചതുമുതല്‍ ബഹുമുഖമായ ദൃശ്യപ്രപഞ്ചത്തിന്റെ പതിപ്പുകളും പ്രേരണകളുമാണ് സാധാരണക്കാര്‍ ഉള്ളില്‍നിറയ്ക്കുന്നത്. അതോടെ അവരുടെ മനസ്സും ബുദ്ധിയും ദൃശ്യത്തെച്ചൊല്ലിയുള്ള ഭാവവികാരവിക്ഷോഭങ്ങള്‍കൊണ്ട് നിറഞ്ഞിരിയ്ക്കയാണ്.
ദൃശ്യക്കറകളേല്ക്കാതെ, തന്മൂലം കര്‍മരതിയും മമതാബന്ധങ്ങളും തീരെ വിട്ടുമാറി ഇങ്ങനെ ഒതുങ്ങി കഴിയുമ്പോഴും, തൃപ്തനും ആരോഗ്യവാനുമായി കാണുന്നതെങ്ങനെയെന്ന രഹസ്യം അന്വേഷിക്കുന്നു പ്രഹ്ലാദന്‍.
പ്രഹ്ലാദന്റെ വാക്കുകളില്‍ ഭാരതചക്രവര്‍ത്തിമാരുടെ വിനയവും വിവേകവും തിളങ്ങുന്നതു ശ്രദ്ധേയമാണ്.
ചോദിയ്ക്കുന്നതു ചക്രവര്‍ത്തിയാണെന്നറിയണം. അപ്പുറത്തോ? നിസ്സാരന്‍, അറിയപ്പെടാതെ കിടക്കുന്നവന്‍! ഈ അന്തരം ആധുനികരെ വളരെയധികം ചിന്തിപ്പിക്കേണ്ടതാണ്.
ഭൗതികസുഖാധികാരങ്ങള്‍ എത്രതന്നെയുണ്ടെങ്കിലും മനുഷ്യന്റെ ആന്തരമായ സമ്പന്നതയ്ക്കുതകുന്നതല്ല. ആന്തരസൗഭാഗ്യത്തിനുവേണ്ടിയുള്ള തുടിപ്പ് ആരിലും ഉണ്ടായേ തീരൂ. അതില്ലാതെ വരുന്നതു മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്.
ഭൗതികസുഖാധികാരങ്ങള്‍ എത്രതന്നെയുണ്ടെങ്കിലും മനുഷ്യന്റെ ആന്തരമായ സമ്പന്നതയ്ക്കുതകുന്നതല്ല. ആന്തരസൗഭാഗ്യത്തിനുവേണ്ടിയുള്ള തുടിപ്പ് ആരിലും ഉണ്ടായേ തീരൂ. അതില്ലാതെ വരുന്നതു മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്.
പ്രഹ്ലാദന്റെ അന്വേഷണം അതു കേട്ടുകിടക്കുന്നവനും ഒരവസരമായി. പൃച്ഛകനെ അര്‍ഥഗര്‍ഭമായി അഭിനന്ദിച്ച മുനി വാചാലനായി.
സുഖത്തിനും ദു:ഖമില്ലാതാക്കാനുംവേണ്ടി സ്ത്രീപുരുഷന്മാര്‍ പാടുപെടുന്നതു സഫലമാകുന്നില്ലെന്ന വിവേകംമാത്രം മതി, ആരേയും പ്രവൃത്തികളില്‍നിന്നു പിന്‍തിരിപ്പിയ്ക്കാന്‍; മലമ്പാമ്പുവൃത്തന്റെ ആദ്യത്തെ പ്രതികരണം. മനുഷ്യന്‍ പരമലാഭം നല്കുന്നതിന് അപര്യാപ്തമാണ് സര്‍വപ്രവൃത്തികളും. അതിനാല്‍, ബുദ്ധിയുള്ളവന്‍ എന്തുവേണമെന്നു ചോദിയ്ക്കുന്നു അവധൂതതൃപ്തന്‍!
വീണ്ടുംവീണ്ടും കൂടുതല്‍ വ്യഗ്രതയോടെ പ്രവര്‍ത്തിക്കുന്നതാണ് സാധാരണ ലൗകികരുടെ വീക്ഷണം. ഇതല്ലാത്ത ഒരു കാഴ്ചപ്പാടിനുംകൂടി മനുഷ്യബുദ്ധി സ്ഥാനം നല്കുന്നുവെന്നു കാണിക്കുന്നു മഹാമുനി. അതു യുക്തിസഹമായി ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്തുന്നുമുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news728695#ixzz4wwJ6ocAL
യഃ കര്‍മഫലം ത്യജതി
കര്‍മാണി സന്യസ്യതി
തതോനിര്‍ദ്വന്ദ്വോ ഭവതി
കര്‍മഫലത്തെ ഉപേക്ഷിക്കാന്‍ സാധിക്കുന്നവന് കര്‍മബന്ധം ബാധകമാകില്ല. കര്‍മസംന്യാസം എന്ന ഒരു ഭാവമാണിത്. അതോടെ അവര്‍ രണ്ടില്ലാത്ത അവസ്ഥയെ എത്തിച്ചേരുന്നു. അവിടെ ഗുണവും ദോഷവുമില്ല. സുഖവും ദുഃഖവുമില്ല. രോഗവും ആരോഗ്യവുമില്ല. അധീശത്വവും അധീനത്വുമില്ല.
കര്‍മാണി സന്യസ്യതി
തതോനിര്‍ദ്വന്ദ്വോ ഭവതി
കര്‍മഫലത്തെ ഉപേക്ഷിക്കാന്‍ സാധിക്കുന്നവന് കര്‍മബന്ധം ബാധകമാകില്ല. കര്‍മസംന്യാസം എന്ന ഒരു ഭാവമാണിത്. അതോടെ അവര്‍ രണ്ടില്ലാത്ത അവസ്ഥയെ എത്തിച്ചേരുന്നു. അവിടെ ഗുണവും ദോഷവുമില്ല. സുഖവും ദുഃഖവുമില്ല. രോഗവും ആരോഗ്യവുമില്ല. അധീശത്വവും അധീനത്വുമില്ല.
ഇവര്‍ക്ക് ഭാവിയില്‍ ആശ്രയിക്കേണ്ടിവരുംവിധത്തിലുള്ള കര്‍മബന്ധങ്ങള്‍ ബാക്കിയില്ല. ഇവര്‍ കര്‍മം ചെയ്യുന്നുണ്ടാകാമെങ്കിലും കര്‍മഫലം ഇവരെ ബാധിക്കുന്നില്ല. ഇവരുടെ കര്‍മങ്ങള്‍ വറുത്തവിത്തുകള്‍ വിതക്കുന്നതുപോലെയാണ് വറുത്ത വിത്തുകള്‍ മുളക്കാറില്ലാത്തതുപോലെ ഇവരുടെ കര്‍മങ്ങള്‍ കര്‍മവാസനകളുണ്ടാക്കുന്നില്ല. അതിനാല്‍ കര്‍മങ്ങളെല്ലാം സ്വയം കര്‍മസന്യാസമായി മാറുന്നു.
”കര്‍മണ്യേവാളധികാരസ്‌തേ
മാ ഫലേഷു കദാചന” എന്ന് ഭഗവദ് ഗീതയില്‍ പറഞ്ഞപോലെ ഇവര്‍ കര്‍മഫലത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നു.
മാ ഫലേഷു കദാചന” എന്ന് ഭഗവദ് ഗീതയില്‍ പറഞ്ഞപോലെ ഇവര്‍ കര്‍മഫലത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നു.
സംന്യാസമെന്നാല്‍ സമമായി കാണുന്ന അവസ്ഥയാണ്. സുഖവും ദുഃഖവും ഒരുപോലെ. ജനനവും മരണവും ഒരുപോലെ. സമ്പത്തും ആപത്തും വ്യത്യാസമില്ല. ജയവും തോല്‍വിയും വ്യത്യസ്തമല്ല. അഭിമാനവും അപമാനവും വേറെയായി കാണില്ല. പ്രശംസയും അപഖ്യാതിയും തമ്മില്‍ ഇവര്‍ക്ക് വ്യത്യാസമില്ല. രണ്ടും തമ്മില്‍ ഒരേ മനസ്സോടെ കാണും. ഇങ്ങനെ അവര്‍ ദ്വന്ദ്വഭാവം മുഴുവന്‍ ഒഴിവായി. സമാവസ്ഥയിലെത്തുന്നു. അതുകൊണ്ടുതന്നെ അവര്‍ മായയെ തരണം ചെയ്യുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news728692#ixzz4wwItFJqP
വിശ്വസന്ദര്‍ശകനായ നാരദമഹര്‍ഷിയും ഭഗവാന്‍ ശ്രീകൃഷ്ണനും തമ്മിലുണ്ടായ ഹ്രസ്വസംഭാഷണം.
ശ്രീനാരദന്‍: ”ഗോപികമാര്‍ അങ്ങയുടെ അടുത്തുവരുമോ? അതോ അങ്ങ് അവരുടെ അടുത്ത് പോകുമോ? എങ്ങനെയാണ്?”
ശ്രീകൃഷ്ണന്‍: ”ഞാനെന്നോ അവരെന്നോ എനിക്ക് വ്യത്യാസമില്ല. ചിത്രവും തുണിയുംപോലെ.”
ശ്രീനാരദന്‍ ഗോകുലത്തിലെത്തി. ഗോപികമാരെയെല്ലാം വിളിച്ചുകൂട്ടി. അവരോടിങ്ങനെ പറഞ്ഞു: ”എല്ലാവരും വന്നിരിക്കൂ. സമയം വെറുതേ കളയാനില്ല. ഞാന്‍ ജ്ഞാനം എന്ന വിഷയത്തെക്കുറിച്ച് കുറച്ചുനേരം സംസാരിക്കാം.”
ശ്രീകൃഷ്ണന്‍: ”ഞാനെന്നോ അവരെന്നോ എനിക്ക് വ്യത്യാസമില്ല. ചിത്രവും തുണിയുംപോലെ.”
ശ്രീനാരദന്‍ ഗോകുലത്തിലെത്തി. ഗോപികമാരെയെല്ലാം വിളിച്ചുകൂട്ടി. അവരോടിങ്ങനെ പറഞ്ഞു: ”എല്ലാവരും വന്നിരിക്കൂ. സമയം വെറുതേ കളയാനില്ല. ഞാന്‍ ജ്ഞാനം എന്ന വിഷയത്തെക്കുറിച്ച് കുറച്ചുനേരം സംസാരിക്കാം.”
ഗോപികമാരെല്ലാവരുമൊന്നിച്ച് ഒറ്റശ്വാസത്തില്‍ ദേവര്‍ഷിയോട് പറഞ്ഞതിങ്ങനെ: ”ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ആ ആനന്ദം അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഓരോ യാത്രയും ഞങ്ങള്‍ക്ക് പരമാനന്ദം. പുല്ലാങ്കുഴലില്‍ വേദനാദമാണ്; വേണുനാദമല്ല. അങ്ങയുടെ വചനാഭ്യാസമൊന്നുംതന്നെ ഞങ്ങള്‍ക്ക് വേണ്ട.”
മറ്റൊരു മുന്തിയ സന്ദര്‍ഭം. സന്ദേഹവാദിയാണല്ലോ ശ്രീനാരദന്‍. ഇത്രയേറെ സ്ത്രീകളെക്കൊണ്ട് ഭഗവാന്‍ എന്തുകാട്ടുന്നു? ആകാശചാരിയായ മഹര്‍ഷി ദ്വാരകയില്‍ ചെന്ന് എല്ലാവരോടുമായിട്ടിങ്ങനെ പറഞ്ഞു: ”ഞാന്‍ ചെന്നുകണ്ട ഗൃഹങ്ങളിലെല്ലാം ഭഗവാന്‍ സ്ത്രീകളൊത്ത്… ഗോപീജന വിനോദനം.” ശ്രീകൃഷ്ണന്‍ ശ്രീനാരദനെ കൈയോടെ പിടികൂടി ഇങ്ങനെ പറഞ്ഞു:
മറ്റൊരു മുന്തിയ സന്ദര്‍ഭം. സന്ദേഹവാദിയാണല്ലോ ശ്രീനാരദന്‍. ഇത്രയേറെ സ്ത്രീകളെക്കൊണ്ട് ഭഗവാന്‍ എന്തുകാട്ടുന്നു? ആകാശചാരിയായ മഹര്‍ഷി ദ്വാരകയില്‍ ചെന്ന് എല്ലാവരോടുമായിട്ടിങ്ങനെ പറഞ്ഞു: ”ഞാന്‍ ചെന്നുകണ്ട ഗൃഹങ്ങളിലെല്ലാം ഭഗവാന്‍ സ്ത്രീകളൊത്ത്… ഗോപീജന വിനോദനം.” ശ്രീകൃഷ്ണന്‍ ശ്രീനാരദനെ കൈയോടെ പിടികൂടി ഇങ്ങനെ പറഞ്ഞു:
”ബ്രഹ്മന്‍ ധര്‍മ്മസ്യവക്താഹം
കര്‍ത്താ തദനുമോദിതാ
തച്ഛിക്ഷയന്‍, ലോകമിമ-
മാസ്ഥിതഃ പുത്ര മാ വിദാ”
കര്‍ത്താ തദനുമോദിതാ
തച്ഛിക്ഷയന്‍, ലോകമിമ-
മാസ്ഥിതഃ പുത്ര മാ വിദാ”
അര്‍ത്ഥം: ബ്രഹ്മമറിഞ്ഞവനേ, ഞാന്‍ ധര്‍മ്മമുപദേശിക്കുന്നവനും ധര്‍മ്മമനുഷ്ഠിക്കുന്നവരെ അനുമോദിക്കുന്നവനും ലോകത്തിന് ധര്‍മ്മം പഠിപ്പിച്ചുകൊടുക്കുന്നവനുമാണ്. ഉണ്ണീ, ഒട്ടും വേവലാതിപ്പെടേണ്ട. ഞാന്‍ ധര്‍മ്മത്തിന് ഗ്ലാനി തട്ടിച്ചേക്കുമോ എന്നു ഭയപ്പെടേണ്ടതില്ല.”
സാത്ഭുതപ്രേമഭക്ത്യാദരസ്മിതത്തോടെ മടങ്ങിയ ശ്രീനാരദമഹര്‍ഷിയുടെ അതിവിശിഷ്ടരചനയാണ് ‘നാരദഭക്തിസൂത്രം.’ പ്രേമത്തില്‍ക്കൂടി മാത്രമേ വിശ്വാസം ദൃഢമാകൂ. വിശ്വാസത്തില്‍ക്കൂടി മാത്രമേ ജ്ഞാനം നേടാന്‍ കഴിയൂ. ജ്ഞാനത്തില്‍ക്കൂടിയേ പൂര്‍ണഭക്തി സുനിശ്ചിതമാവൂ. ഈ അറിവാണ് എല്ലാം അറിയുന്ന നാരദന് ഗോകുലത്തിലെ ഗോപാംഗനമാര്‍ പകര്‍ന്നു നല്‍കിയത്. ആ അറിവ് എക്കാലത്തേക്കുമായി ‘നാരദഭക്തിസൂത്രം’ പറഞ്ഞുതരുന്നു.
വൈദികസാഹിത്യം മൂന്നായി പിരിയുന്നുവെന്ന് ലളിതമായി നമുക്ക് പറയാം.
വൈദികസാഹിത്യം മൂന്നായി പിരിയുന്നുവെന്ന് ലളിതമായി നമുക്ക് പറയാം.
1. ആചാരപരം (കര്‍മ്മം)
2. ആരാധനാപരം (ഉപാസന)
3. താത്വികം (ജ്ഞാനം)
2. ആരാധനാപരം (ഉപാസന)
3. താത്വികം (ജ്ഞാനം)
അറിവ് അതിന്റെ പൂര്‍ണരൂപത്തില്‍ അനുഭൂതിവിഷയമായാല്‍ സകലപാപങ്ങളും ഇല്ലാതാവും. അന്തക്കരണത്തെ മലീമസമാക്കുന്ന സംസ്‌കാരവിശേഷങ്ങളാണ് പാപങ്ങള്‍. പാപഭീതിയുണ്ടായാല്‍ ലോകനീതി ഉണ്ടാവും. ലോകനീതിയാല്‍ ദേവപ്രീതിയും. ഇതിനായാണ് ദേവര്‍ഷിയുടെ സൂത്രങ്ങള്‍ ‘നാരദഭക്തിസൂത്രം’ ലൗകികമായ രതിയെ ദൈവികരതിയായുയര്‍ത്തുന്നു.
സൂത്രത്തിന് ചരട്, നൂല് എന്നെല്ലാമാണ് അര്‍ത്ഥം. നൂലില്‍ മണിയെന്നപോലെ ചിന്തകളെ അല്‍പ്പാക്ഷരങ്ങളാല്‍ കോര്‍ത്തുകോര്‍ത്തെടുക്കുന്ന രചനാതന്ത്രമാണ് ‘നാരദഭക്തിസൂത്ര’ത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സൂത്രനിബദ്ധിതമാണ് ദാര്‍ശനികഗ്രന്ഥങ്ങള്‍ മിക്കവയും. ഓര്‍മ്മയില്‍ കാത്തുപോരാനും അയത്‌നലളിതമായി ഉരുക്കഴിക്കാനും ഈ എഴുത്തുസൂത്രം സഹായകരമാണ്. സൂത്രങ്ങള്‍ നിരന്തരം മനനം ചെയ്യപ്പെടണം. ആവര്‍ത്തിക്കപ്പെടണം. ഓരോ ആവര്‍ത്തനത്തിനും ഓരോ ഭാവതലമാണുള്ളത്. എന്തെന്നാല്‍ ഇവ മന്ത്രങ്ങളത്രെ.
എണ്‍പത്തിനാലു മന്ത്രങ്ങളാണ് ‘നാരഭക്തിസൂത്ര’ത്തിലുള്ളത്. ‘അഥാതോ ഭക്തിം വ്യാഖ്യാസ്യാമ’ എന്നാരംഭിച്ച് ‘സഃ പ്രേഷ്ഠം ലഭതേ ഇതി’ എന്നവസാനിക്കുകയാണ്. ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശാനുസരണം ശ്രീനാരദന്‍ നിര്‍വചിച്ച് സോദാഹരണം വിവരിക്കുന്ന ഭക്തിയോഗം, ഭക്തിക്ക് എത്രമേല്‍ നിര്‍വചനങ്ങള്‍ വേണമെങ്കിലും ഇവിടെയുണ്ട്. വിശദീകരണത്തിന്റെ ഭ്രൂണം എന്ന നിലയ്ക്ക് ശ്രീനാരദന്‍ നല്‍കുന്ന നിര്‍വചനം കാണുക: ”സാത്വസ്മിന്‍ പരമപ്രേമരൂപാ.” ഏറ്റവും വലിയ ഭക്തി സര്‍വ്വോത്തമവും അത്യുന്നതവുമായ മൂല്യത്തെ നിരന്തരം ധ്യാനിക്കുന്നതാണ്. ഈ മൂല്യം പ്രേമമാണ്. ഭക്തി പ്രേമരൂപമെന്ന് ശ്രീനാരദന്‍ വിളംബരം ചെയ്യുന്നു. സര്‍വ്വേശ്വരനോടുള്ള പരമപ്രേമമാകുന്നു ഭക്തി. പരമം എന്നതിന് പൂര്‍ണ്ണം, സ്വതന്ത്രം എന്നൊക്കെയാണര്‍ത്ഥം. പ്രേമം പൂര്‍ണവും സ്വതന്ത്രവുമാണല്ലോ.
ബ്രഹ്മസ്വരൂപത്തെ ധ്യാനിക്കുന്നവന്‍ നടത്തുന്ന ആത്മാനുസന്ധാനമാണ് ഭാരതീയമായ ഭക്തി. ജ്ഞാനത്തെ വളര്‍ത്തുന്ന ധ്യാനത്തിന്റെ നൈരന്തര്യമാണ് ഭഗവദ്ഗീതയിലെ ഭക്തി. ഭക്തിരാത്മാനുസന്ധാനം എന്ന് ശ്രീനാരായണഗുരുവും പറയുന്നു.
അമൃതസ്വഭാവത്തോടുകൂടിയതാണ് ഭഗവത്‌പ്രേമമായ ഭക്തി. സ്ഥൂലപ്രപഞ്ചത്തെ സൂക്ഷ്മതലത്തോളംതലനാരിഴകീറി വ്യാഖ്യാനിച്ചവരാണ് നമ്മുടെ ഋഷിമാര്‍. ബ്രഹ്മം ഉദാത്തമായ ബോധവും ഉജ്ജ്വലമായ ശക്തിയുമാണെന്ന് നാരദന്റെ സൂത്രങ്ങള്‍ പഠിപ്പിക്കുന്നു.
പരമപ്രേമഭക്തി ലഭിച്ചവന്റെ ആന്തരികപരിണതികള്‍ തുടര്‍ന്ന് അക്കമിട്ട് പറയുകയാണ് ദേവര്‍ഷി. സ്വയം വിമര്‍ശനത്തിലൂടെ ഭക്തനെ ഭഗവാനോടടുപ്പിക്കുവാന്‍ ഇവ ഉപകരിക്കും. ദിവ്യപ്രേമഭക്തിയുള്ള ഒരുവന്റെ ഭാവപരിണാമങ്ങള്‍ കാണുക:
പരമപ്രേമഭക്തി ലഭിച്ചവന്റെ ആന്തരികപരിണതികള്‍ തുടര്‍ന്ന് അക്കമിട്ട് പറയുകയാണ് ദേവര്‍ഷി. സ്വയം വിമര്‍ശനത്തിലൂടെ ഭക്തനെ ഭഗവാനോടടുപ്പിക്കുവാന്‍ ഇവ ഉപകരിക്കും. ദിവ്യപ്രേമഭക്തിയുള്ള ഒരുവന്റെ ഭാവപരിണാമങ്ങള്‍ കാണുക:
1. സിദ്ധോ ഭവതി (പൂര്‍ണ്ണന്‍)
2. അമൃതോ ഭവതി (അമരന്‍)
3. തൃപ്‌തോ ഭവതി (തൃപ്തന്‍)
4. മത്തോ ഭവതി (ലഹരിവാന്‍)
5. സ്തബ്‌ധോ ഭവതി (നിശ്ശബ്ദവാന്‍)
6. ആത്മാരാമോ ഭവതി (ആത്മാരാമന്‍)
2. അമൃതോ ഭവതി (അമരന്‍)
3. തൃപ്‌തോ ഭവതി (തൃപ്തന്‍)
4. മത്തോ ഭവതി (ലഹരിവാന്‍)
5. സ്തബ്‌ധോ ഭവതി (നിശ്ശബ്ദവാന്‍)
6. ആത്മാരാമോ ഭവതി (ആത്മാരാമന്‍)
സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണമാണ് ഭക്തി ആരാധിച്ചാരാധിച്ച് ആരാധന്‍ ആരാധ്യദേവനില്‍ ലയിക്കുന്ന ജ്വരാവസ്ഥയാണ് മാമുനി വരച്ചുകാട്ടുന്നത്. ഭക്തി ഒന്നാമതായും നൂറാമതായും വേണ്ടത് വിശ്വാസമാണ്. ഈ വിശ്വാസം കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ സ്വാനുഭവം കൊണ്ടോ ആവാം. ഈ വിശ്വാസം നിര്‍മാണം, ധാരണ, പാലനം, പോഷണം എന്നിവയിലൂടെ വികസിക്കണം. വിശ്വാസത്തിന്റെ രൂപംകൊള്ളലാണ് നിര്‍മാണം. വിശ്വാസം രൂഢിയായാല്‍ വിശ്വസിക്കുന്നതെന്തോ അതിനെക്കുറിച്ച് സമഗ്രമായ അറിവുണ്ടാവണം. ഇതത്രെ ധാരണ.
വിശ്വാസം നിലനില്‍ക്കണമല്ലോ. ഇതാണ് പാലനം. വ്യക്തിനിഷ്ഠയിലൂടെ വളര്‍ത്തിയെടുക്കുന്നതാണ് പോഷണം. പ്രേമത്തില്‍ പിറന്ന് പ്രേമത്താല്‍ വളര്‍ന്ന് പ്രേമത്തില്‍ പര്യവസാനിക്കണം ഭക്തി. ശ്രദ്ധയും ഏകാഗ്രതയും തന്മയതയുമാണ് അവ്യഭിചാരിണിയായ ഭക്തിക്കുവേണ്ടത് ഭക്തിദാര്‍ഢ്യം, വിരാഗം, തത്വാവബോധം എന്നിവ ഭക്തന്റെ മുഖലക്ഷണമാവണം. അതിരുകവിയുന്ന വികാരവിസ്‌ഫോടനമോ അറപ്പുളവാക്കുന്ന അപസ്മാര വിക്രിയയോ ആവരുത് ഭക്തി.
ജന്മഭൂമി: http://www.janmabhumidaily.com/news728697#ixzz4wwIeStDL
നായം ജനോ മേ സുഖദുഃഖ ഹേതുര്‍ –
ന്ന ദേവതാത്മാ ഗ്രഹകര്‍മ്മകാലാഃ
മനഃ പരം കാരണമാമനന്തി
സംസാരചക്രം പരിവര്‍ത്തയേദ്‍യത്
ന്ന ദേവതാത്മാ ഗ്രഹകര്‍മ്മകാലാഃ
മനഃ പരം കാരണമാമനന്തി
സംസാരചക്രം പരിവര്‍ത്തയേദ്‍യത്
ന കേനചിത് ക്വാപി കഥഞ്ചനാസ്യ
ദ്വന്ദ്വോപരാഗഃ പരതഃ പരസ്യ
യഥാഹമഃ സംസൃതി രൂപിണഃ സ്യാദ്-
ദേവം പ്രബുദ്ധോ ന ബിഭേതി ഭൂതൈഃ
- ശ്രീമദ് ഭാഗവതം
ദ്വന്ദ്വോപരാഗഃ പരതഃ പരസ്യ
യഥാഹമഃ സംസൃതി രൂപിണഃ സ്യാദ്-
ദേവം പ്രബുദ്ധോ ന ബിഭേതി ഭൂതൈഃ
- ശ്രീമദ് ഭാഗവതം
എന്റെ സുഖത്തിനും ദുഖത്തിനും കാരണം ഈ ലോകമോ,ഈശ്വരനോ,ദേവന്മാരോ,സൂര്യാദി ഗ്രഹങ്ങളോ,കർമമോ കാലമോ അല്ല.പ്രപഞ്ചചക്രത്തെ ഉരുട്ടുന്ന മനസ്സുതന്നെയാകുന്നു കാരണം.
മനസ്സ് ത്രിഗുണങ്ങളെ കര്‍മ്മോന്മുഖമാക്കി അതില്‍നിന്നും വിവിധതരം കര്‍മ്മങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അങ്ങനെ ഒരുവന്‍ തുടരെത്തുടരെ ജനനമരണങ്ങള്‍ അനുഭവിക്കുന്നു. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്. എന്നാല്‍ ഞാന്‍ – ജീവന്‍ – മനസ്സു കൊണ്ടുപോവുന്ന മാറ്റങ്ങളിലൂഴറി ബന്ധിതനാവുന്നു. ദാനധര്‍മ്മങ്ങളെപ്പറ്റി ജനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ മനസ്സു ശാന്തമാക്കിയവന് ദാനം കൊണ്ടെന്തു നേടാനാവും? അതുപോലെ മനസ്സ് നിയന്ത്രിക്കാത്തവന് ദാനം കൊണ്ടെന്തു നേട്ടമുണ്ടാവാനാണ്! സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.
1. ഉദാത്തം: ഉദാത്തസ്വരത്തിന് ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമ് എന്നതിലെ ഗ്നി ക്ക് ചിഹ്നമൊന്നും ഇട്ടിട്ടില്ല. അതിനാല്‍ ആ 'ഗ്നി' ഉദാത്തസ്വരമാണ്. സ്വരത്തിനേ ധര്‍മമുള്ളു. വ്യജ്ഞനത്തിനില്ല. അപ്പോള്‍ ഗ്നി യിലെ ഇകാരമാണ് ഉദാത്തമായി സ്വരിക്കേണ്ടത്. ഇത് സ്മരണയില്‍ വയ്ക്കണം. 2. അനുദാത്തം: വര്‍ണ്ണത്തിനടിയില്‍ ഒരു വര നീട്ടിയിട്ടിരിക്കുന്നത് അനുദാത്തത്തെ സൂചിപ്പിക്കുന്നു. അഗ്നിമ്, ഭാരദ്വാജഃ ഇവയില്‍ അ, ഭാ, ര, ദ്വ എന്നിവയ്ക്കടിയില്‍ വര നീട്ടിയിട്ടിരിക്കുന്നു. അതായത് ഇവ നാലും അനുദാത്തസ്വരത്തോടു കൂടിയതാണെന്ന് ഗ്രഹിക്കണം. 3. സ്വരിതം: സ്വരിതം സ്വരമായ വര്‍ണത്തിന്റെ മുകളില്‍ നാട്ടിയ വരയാണ് അടയാളം. അഗ്നി മീളേ, കാര്യമ്. ഇവയില്‍ അ കാ എന്നിവ അനുദാത്തമാണ്. മീ, ര്യ എന്നിവയ്ക്കു മുകളില്‍ നാട്ടിയ വരയുണ്ട്. അവ സ്വരിതമെന്നര്‍ഥം. ഇവയ്ക്കു പുറമേ നാലാം അധ്യായത്തില്‍ വിവരിച്ച ഏകശ്രുതിയെന്ന പ്രചയവും പ്രയോഗത്തിലുണ്ട്. സംഹിതയില്‍ ഏകശ്രുതി സ്വരത്തിന് ഉദാത്തസ്വരത്തെപ്പോലെ ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമീളേയിലെ ളേ ഏകശ്രുതി സ്വരമുള്ളതാണ്. ഉദാത്തവും ഏകശ്രുതിയും ചിഹ്നമില്ലാതെ ഒരുപോലെ എഴുതുകയാല്‍ ഇവയുടെ വ്യത്യാസം ഗ്രഹിക്കേണ്ടതാണ്. അത് ഇപ്രകാരമാണ്- സ്വരിതം അനുദാത്തം എന്നീ സ്വരചിഹ്നങ്ങളോടുകൂടിയ വര്‍ണങ്ങള്‍ക്കു പൂര്‍വമായി-മുന്‍പ്-ഒന്നോ രണ്ടോ വര്‍ണ്ണം ചിഹ്നനിര്‍ദ്ദേശമില്ലാതെ വന്നാല്‍ അവ ഉദാത്തമായിരിക്കുമെന്ന് അറിയണം. സ്വരിതചിഹ്നമുള്ള വര്‍ണം കഴിഞ്ഞുവരുന്ന-പരമായ-വര്‍ണം ഏകശ്രുതിയാണെന്ന് അതിന് ചിഹ്നനിര്‍ദ്ദേശമില്ലാത്തപക്ഷം അറിഞ്ഞുകൊള്ളണം. സ്വരിതത്തിന്റെ ഒന്‍പതു ഭേദങ്ങളെപ്പറ്റി അഞ്ചാം അധ്യായത്തില്‍ വിശദീകരിച്ചതാണല്ലോ. ഇവിടെ നമുക്ക് രണ്ടു വിധത്തിലുള്ള സ്വരിതങ്ങളെയാണ് നോക്കേണ്ടത്. ഒന്ന് ഉദാത്തത്തിനു പരമായി വരുന്നത്. ഇതിന് സംഹിതജസ്വരമെന്നു പറയുന്നു. രണ്ട് അനുദാത്തത്തിനു പരമായി വരുന്നത്. ഇതിന് ജാത്യസ്വരിതമെന്നു പറയുന്നു. ഇവിടെ അനുദാത്തത്തിന് ആ സ്വരത്തോടുകൂടിയ വര്‍ണമെന്നാണര്‍ഥം. സ്വരിതം സമാനപദത്തില്‍ ഉദാത്തത്തിനു പരമായി വരുമ്പോള്‍ അത് യഥാര്‍ഥത്തില്‍ അനുദാത്തമാണ്. അതിനാല്‍ സംഹിതജസ്വരിതത്തിന് വാഗര്‍ഥത്തില്‍ സ്വാധീനമൊന്നും ഇല്ല. അനുദാത്തത്തിനു പരമായി ഒറ്റപദത്തിലോ ഏകാച്ചിലോ (ഒറ്റയക്ഷരപദത്തിലോ) (ക്വപോലെ) സ്വതന്ത്രരൂപത്തില്‍ പ്രയുക്തമാകുന്ന സ്വരിതം അഥവാ ജാത്യസ്വരിതം പദാര്‍ഥത്തില്‍ അല്പസ്വാധീനം ചെലുത്തുന്നതാണ്. അതിനാല്‍ ഒന്‍പതു സ്വരിതങ്ങളുണ്ടെങ്കിലും അര്‍ഥത്തിലുള്ള സ്വാധീനം ഗണിക്കുമ്പോള്‍ ജാത്യസ്വരിതത്തിനേ മഹത്ത്വമുള്ളു. ഉദാത്തസ്വരത്തിനു മാത്രം ചിഹ്നമിടുന്ന വൈദികഗ്രന്ഥങ്ങളില്‍ ജാത്യസ്വരിതത്തെ വേര്‍തിരിച്ച് കാണിക്കുന്നതിന് വിശേഷചിഹ്നം നിര്‍ദ്ദേശിക്കാറുണ്ട്. ഇതും ജാത്യസ്വരിതത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഉദാത്താദിസ്വരവും അര്‍ഥവും ഉദാത്ത അനുദാത്ത സ്വരിതസ്വരങ്ങളുടെ ധര്‍മത്തിന്റെ (അഥവാ ഉച്ചാരണ ധര്‍മത്തിന്റെ) ശബ്ദങ്ങളുടെ മേലുള്ള അര്‍ഥപരമായ സ്വാധീനം എന്തെന്ന് ചുരുക്കിയെഴുതാം. പദസ്വരം: പ്രാചീനവൈയാകരണന്മാരുടെയും നൈരുക്തരുടെയും അഭിപ്രായത്തില്‍ സംസ്കൃതഭാഷയില്‍ എത്ര നാമങ്ങളും ആഖ്യാതങ്ങളും (=ക്രിയാപദങ്ങള്‍) ഉണ്ടോ അവയെല്ലാം ധാതുപ്രത്യയങ്ങളുടെ ചേര്‍ച്ചയില്‍നിന്ന് ഉണ്ടാക്കിയെടുത്തതാണ്. ആധുനിക വൈയാകരണന്മാരില്‍ ചിലര്‍ രൂഢമായിരിക്കുന്ന ചില പദങ്ങള്‍ ധാതുവില്‍നിന്നു നിഷ്പന്നമായെന്ന പക്ഷക്കാരല്ല. എന്നാല്‍ പ്രാചീന പരമ്പരപ്രകാരം സംസ്കൃതത്തില്‍ രൂഢപദങ്ങളേ ഇല്ല. യദൃച്ഛാ എന്ന പദം സംസ്കതൃതത്തിലേതല്ല. ന സന്തി യദൃച്ഛാ ശബ്ദാഃ എന്ന് ഋല ഋക്സൂത്രത്തിന്റെ മഹാഭാഷ്യത്തില്‍ യദൃച്ഛാ ശബ്ദം ഇല്ലെന്നു പറഞ്ഞിരിക്കുന്നു. പ്രാചീന വൈയാകരണന്മാരുടെ അഭിപ്രായത്തില്‍ അവ്യയം, നിപാതം, ഉപസര്‍ഗം എന്നിവപോലും ധാതുവില്‍നിന്നുണ്ടായവയാണ്. പ്രായേണ ഒരു പദത്തില്‍ ഒരു വര്‍ണം മാത്രം ഉദാത്തവും ശേഷം അനുദാത്തവുമായിരിക്കും. ഉദാത്താനുദാത്തങ്ങളില്‍ ഉദാത്തമാണ് പ്രധാനം. അതിനാല്‍ ഒരു പദത്തില്‍ ഒറ്റ ഉദാത്തവും അനുദാത്തങ്ങള്‍ അനേകവും ആകാം. പദത്തിന്റെ പ്രകൃതി അല്ലെങ്കില്‍ പ്രത്യയരൂപീ ഭാഗത്ത് ഉദാത്തസ്വരം ഉണ്ടായിരിക്കുകയും ആ ഭാഗത്തിന്റെ അര്‍ഥം മുഖ്യമായിരിക്കുകയും ചെയ്യും. അതിനാലത്രേ യാസ്കാചാര്യര്‍ നിരുക്തത്തില്‍ തീവ്രാര്ഥതരമുദാത്തം, അല്പീയോളര്ഥതരമനുദാത്തമ് (4.25) ഉദാത്തത്തിന്റെ അര്‍ഥം കടുത്തതും (മുഖ്യവും) അനുദാത്തത്തിന്റെ അല്പവും (ഗൌണവും) ആയിരിക്കും, എന്നു നിര്‍ണയിച്ചത്. ഇതേ ആശയമാണ് പാണിനി ഉച്ചൈരുദാത്തഃ നീചൈരനുദാത്തഃ സമാഹാരഃ സ്വരിതഃ എന്നീ മൂന്ന് അഷ്ടാധ്യായീ സൂത്രങ്ങളിലൂടെ (1.2.29-31) വെളിവാക്കിത്തന്നത്. ഈ സൂത്രങ്ങള്‍ പല പ്രാതിശാഖ്യങ്ങളിലും ഉദ്ധൃതമാണ്. മാഘകവിയുടെ ശിശുപാലവധത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ഉപമ സാന്ദര്‍ഭികമായി നല്കിയിട്ടുണ്ട്: അനല്പത്വാത് പ്രധാനത്വദംശസ്യേ വേതരേ സ്വരാഃ വിജിഗീഷോര്നൃപതയഃ പ്രയാന്തി പരിവാരതാമ്. ഇതിന്റെ വ്യാഖ്യാനം മല്ലീനാഥന്‍ അംശമെന്നതിനുപകരം വംശസ്യേവേതരേ സ്വരാഃ എന്ന പാഠത്തിനനുസൃതമായാണ് ചെയ്തിട്ടുള്ളത്. വല്ലഭദേവന്റെ വ്യാഖ്യാനം ഇപ്രകാരമാണ്- ക ഇവ ഇതരേ സ്വരാ ഇവ. യഥാ ളന്യേ സ്വര അനുദാത്താദയഃ അംശസ്യ അംശാഭിധാനസ്വരസ്യ ഉദാത്തസ്വരസ്യ ബഹുലധ്വനേഃ പരിവാരതാം ഗച്ഛന്തി. സോളപി സകൃദുച്ചാരണാദല്പോ ഭവതി. ഉക്തഞ്ച 'യോത്യന്തബഹുലോ യത്ര വാദീ ചാശംസ്യ തത്ര സഃ' ഇതി. അതഏവ പ്രധാനത്വമ് - എവ്വിധമോ അനുദാത്താദിസ്വരങ്ങള്‍ അവയവാര്‍ഥം പറയുന്ന ഉദാത്തസ്വരം ഉന്മധ്വനിയുടെ പരിവാരത്വം പ്രാപിക്കുന്നത് അതുപോലെ, ആ ഉദാത്തസ്വരം പദത്തില്‍ ഒരു പ്രാവശ്യം ഉച്ചരിക്കുന്നപക്ഷം അല്പമായിത്തീരുന്നു. (അനുദാത്താദികളെ അപേക്ഷിച്ച്). അത്ര മാത്രവുമല്ല - ഉച്ചധ്വനിയുള്ള സ്വരം വക്താവിന്റെ ഏത് അവയവാര്‍ഥത്തെ നന്നായി വെളിവാക്കുന്നതിന് ഇച്ഛിക്കുന്നുവോ അതു സംഭവിക്കുന്നു. അതിനാല്‍ അതിന് (ഉദാത്തസ്വരത്തിന്) പ്രാധാന്യമുണ്ട്. സമാസസ്വരം - ഒരു പദത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രകൃതിക്കോ പ്രത്യയത്തിനോ അതടങ്ങുന്ന ഭാഗത്തിനോ അര്‍ഥത്തിനു പ്രാധാന്യം ഉണ്ടാകുന്നതുപോലെ സമാസത്തിലും ഏതു പദത്തിലാണോ ഉദാത്തത ഉള്ളത് ഉച്ചാരണത്തില്‍ ആ പദത്തിന്റെ അര്‍ഥത്തിന് പ്രാധാന്യം വരുന്നു. സ്വരാനുക്രമണീയെന്ന ഗ്രന്ഥത്തില്‍ വേങ്കടമാധവന്‍ എഴുതുന്നു: (1.3.2, 3.22) "തത്രോത്തരപദാര്ഥസ്യ പ്രാധാന്യം യത്രവര്തതോ. ഉദാത്തസ്തത്രഭവതി.. യദിസ്വരഃ പൂര്വചദേ തദര്ഥഃ പ്രസ്ഫുടോ ഭവേത്. സര്വേഷ്വേവ സമാസേഷു യത്രയത്ര സ്വരോഭവേത്. കാശംകുശം വാവലമ്ബ്യ സ്വരംതം സ്ഥാപയേദിതി..'' - ഉത്തരപദത്തിന് എവിടെ പ്രാധാന്യം ഉണ്ടോ അവിടെ ഉത്തരപദത്തില്‍ ഉദാത്തസ്വരം വരുന്നു-ഉദാത്തസ്വരം പൂര്‍വപദത്തിലാണെങ്കില്‍ അതിന്റെ അര്‍ഥം പ്രസ്ഫുടം - പ്രധാനം - ആയിരിക്കും. എല്ലാ ഉദാത്തസ്വരയുക്തമായ സമാസത്തിലും അര്‍ഥത്തിന്റെ പ്രധാനത ഏതെങ്കിലും പ്രകാരത്തില്‍ സ്പഷ്ടമാക്കണം. arshanadamonline
ജ്ഞാനം വിശുദ്ധം പരമാർത്ഥ മേകമനന്തരം
ത്വബഹിർ ബ്രഹ്മസത്യം
പ്രത്യേക് പ്രശാന്തം ഭഗവഛബ്ദ സംജ്ഞം
യദ്വാസുേദവം കവയോവദന്തി...
ശരിയായ സത്യമെന്തെന്നല്‍, പരമബോധം മാത്രമെ നിലനില്‍ക്കുന്നുതായുളളൂ. അതിന് അകവും പുറവും ഇല്ല. തികച്ചും ശാന്തവും പരിപൂര്‍ണ്ണവുമാണത്. ഭഗവാന്‍ എന്നറിയപ്പെടുന്നതും, വാസുദേവനെന്ന് ഋഷികള്‍ വിളിക്കുന്നുതും അതുതന്നെയാണ്.
വാസുദേവോപനിഷത്ത്
യത്സർവഹൃദയാഗാരം യത്ര സർവം പ്രതിഷ്ഠിതം .
വസ്തുതോ യന്നിരാധാരം വാസുദേവപദം ഭജേ ..
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം
മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമ-
സ്ത്വനിരാകരണം മേസ്തു തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ
മയി സന്തു തേ മയി സന്തു .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഓം നമസ്കൃത്യ ഭഗവാന്നാരദഃ സർവേശ്വരം വാസുദേവം പപ്രച്ഛ
അധീഹി ഭഗവന്നൂർധ്വപുണ്ഡ്രവിധിം ദ്രവ്യമന്ത്രസ്ഥാനാദിസഹിതം മേ
ബ്രൂഹീതി . തം ഹോവാച ഭഗവാന്വാസുദേവോ വൈകുണ്ഠസ്ഥാനാദുത്പന്നം
മമ പ്രീതികരം മദ്ഭക്തൈർബ്രഹ്മാദിഭിർധാരിതം വിഷ്ണുചന്ദനം
മമാംഗേ പ്രതിദിനമാലിപ്തം ഗോപീഭിഃ പ്രക്ഷാലനാദ്ഗോപീചന്ദന-
മാഖ്യാതം മദംഗലേപനം പുണ്യം ചക്രതീർഥാന്തഃസ്ഥിതം
ചക്രസമായുക്തം പീതവർണം മുക്തിസാധനം ഭവതി .
അഥ ഗോപീചന്ദനം നമസ്കൃത്വോദ്ധൃത്യ .
ഗോപീചന്ദന പാപഘ്ന വിഷ്ണുദേഹസമുദ്ഭവ .
ചക്രാങ്കിത നമസ്തുഭ്യം ധാരണാന്മുക്തിദോ ഭവ .
ഇമം മേ ഗംഗേ ഇതി ജലമാദായ വിഷ്ണോർനുകമിതി മർദയേത് .
അതോ ദേവാ അവന്തു ന ഇത്യേതന്മന്ത്രൈർവിഷ്ണുഗായത്ര്യാ കേശവാദി-
നാമഭിർവാ ധാരയേത് . ബ്രഹ്മചാരീ വാനപ്രസ്ഥോ വാ
ലലാടഹൃദയകണ്ഠബാഹൂമൂലേഷു വൈഷ്ണവഗായത്ര്യാ
കൃഷ്ണാദിനാമഭിർവാ ധാരയേത് . ഇതി ത്രിവാരമഭിമന്ത്ര്യ
ശംഖചക്രഗദാപാണേ ദ്വാരകാനിലയാച്യുത . ഗോവിന്ദ
പുണ്ഡരീകാക്ഷ രക്ഷ മാം ശരണാഗതം . ഇതി ധ്യാത്വാ
ഗൃഹസ്ഥോ ലലാടാദിദ്വാദശസ്ഥലേഷ്വനാമികാംഗുല്യാ
വൈഷ്ണവഗായത്ര്യാ കേശവാദിനാമഭിർവാ ധാരയേത് .
ബ്രഹ്മചാരീ ഗൃഹസ്ഥോ വാ ലലാടഹൃദയകണ്ഠബാഹൂമൂലേഷു
വൈഷ്ണവഗായത്ര്യാ കൃഷ്ണാദിനാമഭിർവാ ധാരയേത് .
യതിസ്തർജന്യാ ശിരോലലാടഹൃദയേഷു പ്രണവേനൈവ ധാരയേത് .
ബ്രഹ്മാദയസ്ത്രയോ മൂർതയസ്തിസ്രോ വ്യാഹൃതയസ്ത്രീണി ഛന്ദാംസി
ത്രയോഽഗ്നയ ഇതി ജ്യോതിഷ്മന്തസ്ത്രയഃ കാലാസ്തിസ്രോഽവസ്ഥാസ്ത്രയ
ആത്മാനഃ പുണ്ഡ്രാത്രയ ഊർധ്വാ അകാര ഉകാരോ മകാര ഏതേ
പ്രണവമയോർധ്വപുണ്ഡ്രാസ്തദാത്മാ സദേതദോമിതി . താനേകധാ
സമഭവത് . ഊർധ്വമുന്നമയത ഇത്യോങ്കാരാധികാരീ .
തസ്മാദൂർധ്വപുണ്ഡ്രം ധാരയേത് . പരമഹംസോ ലലാടേ
പ്രണവേനൈകമൂർധ്വപുണ്ഡ്രം വാ ധാരയേത് .
തത്ത്വപ്രദീപപ്രകാശം സ്വാത്മാനം പശ്യന്യോഗീ
മത്സായുജ്യമവാപ്നോതി . അഥ വാ ന്യസ്തഹൃദയപുണ്ഡ്രമധ്യേ
വാ ഹൃദയകമലമധ്യേ വാ .
തസ്യ മധ്യേ വഹ്നിശിഖാ അണീയോർധ്വാ വ്യവസ്ഥിതാ .
നീലതോയദമധ്യസ്ഥാദ്വിദ്യുല്ലേഖേവ ഭാസ്വരാ .
നീവാരശൂകവത്തന്വീ പരമാത്മാ വ്യവസ്ഥിത ഇതി .
അതഃ പുണ്ഡ്രസ്ഥം ഹൃദയപുണ്ഡരീകേഷു തമഭ്യസേത് .
ക്രമാദേവം സ്വാത്മാനം ഭാവയേന്മാം പരം ഹരിം .
ഏകാഗ്രമനസാ യോ മാം ധ്യായതേ ഹരിമവ്യയം .
ഹൃത്പങ്കജേ ച സ്വാത്മാനം സ മുക്തോ നാത്ര സംശയഃ .
മദ്രൂപമദ്വയം ബ്രഹ്മ ആദിമധ്യാന്തവർജിതം .
സ്വപ്രഭം സച്ചിദാനന്ദം ഭക്ത്യാ ജാനാതി ചാവ്യയം .
ഏകോ വിഷ്ണുരനേകേഏഷു ജംഗമസ്ഥാവരേഷു ച .
അനുസ്യുതോ വസത്യാത്മാ ഭൂതേഷ്വഹമവസ്ഥിതഃ .
തൈലം തിലേഷു കാഷ്ഠേഷു വഹ്നിഃ ക്ഷീരേ ഘൃതം യഥാ .
ഗന്ധഃ പുഷ്പേഷു ഭൂതേഷു തഥാത്മാവസ്ഥിതോ ഹ്യഹം .
ബ്രഹ്മരന്ധ്രേ ഭ്രുവോർമധ്യേ ഹൃദയേ ചിദ്രവിം ഹരിം .
ഗോപീചന്ദനമാലിപ്യ തത്ര ധ്യാത്വാപ്നുയാത്പരം .
ഊർധ്വദണ്ഡോർധ്വരേതാശ്ച ഊർധ്വപുണ്ഡ്രോർധ്വയോഗവാൻ .
ഊർധ്വം പദമവാപ്നോതി യതിരൂർധ്വചതുഷ്കവാൻ .
ഇത്യേതന്നിശ്ചിതം ജ്ഞാനം മദ്ഭക്ത്യാ സിധ്യതി സ്വയം .
നിത്യമേകാഗ്രഭക്തിഃ സ്യാദ്ഗോപീചന്ദനധാരണാത് .
ബ്രാഹ്മാണാനാം തു സർവേഷാം വൈദികാനാമനുത്തമം .
ഗോപീചന്ദനവാരിഭ്യാമൂർധ്വപുണ്ഡ്രം വിധീയതേ .
യോ ഗോപീചന്ദനാഭാവേ തുലസീമൂലമൃത്തികാം .
മുമുക്ഷുർധാരയേന്നിത്യമപരോക്ഷാത്മസിദ്ധയേ .
അതിരാത്രാഗ്നിഹോത്രഭസ്മനാഗ്നേർഭസിതമിദംവിഷ്ണുസ്ത്രീണി
പദേതി മന്ത്രൈർവൈഷ്ണവഗായത്ര്യാ പ്രണവേനോദ്ധൂലനം കുര്യാത് .
ഏവം വിധിനാ ഗോപീചന്ദനം ച ധാരയേത് .
യസ്ത്വധീതേ വാ സ സർവപാതകേഭ്യഃ പൂതോ ഭവതി .
പാപബുദ്ധിസ്തസ്യ ന ജായതേ . സ സർവേഷു തീർഥേഷു സ്നാതോ ഭവതി .
സ സർവൈര്യജ്ഞൈര്യാജിതോ ഭവതി . സ സർവൈർദേവൈഃ പൂജ്യോ ഭവതി .
ശ്രീമന്നാരായണേ മയ്യചഞ്ചലാ ഭക്തിശ്ച ഭവതി .
സ സമ്യഗ്ജ്ഞാനം ച ലബ്ധ്വാ വിഷ്ണുസായുജ്യമവാപ്നോതി .
ന ച പുനരാവർതതേ ന ച പുനരാവർതതേ ഇത്യാഹ ഭഗവാന്വാസുദേവഃ .
യസ്ത്വേതദ്വാധീതേ സോഽപ്യേവമേവ ഭവതീത്യോം സത്യമിത്യുപനിഷത് ..
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ ശ്രോത്രമഥോ
ബലമിദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം മാഹം ബ്രഹ്മ
നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമസ്ത്വനിരാകണം മേസ്തു
തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ മയി സന്തു തേ മയി സന്തു ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി വാസുദേവോപനിഷത്സമാപ്താ ..
യത്സർവഹൃദയാഗാരം യത്ര സർവം പ്രതിഷ്ഠിതം .
വസ്തുതോ യന്നിരാധാരം വാസുദേവപദം ഭജേ ..
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം
മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമ-
സ്ത്വനിരാകരണം മേസ്തു തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ
മയി സന്തു തേ മയി സന്തു .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഓം നമസ്കൃത്യ ഭഗവാന്നാരദഃ സർവേശ്വരം വാസുദേവം പപ്രച്ഛ
അധീഹി ഭഗവന്നൂർധ്വപുണ്ഡ്രവിധിം ദ്രവ്യമന്ത്രസ്ഥാനാദിസഹിതം മേ
ബ്രൂഹീതി . തം ഹോവാച ഭഗവാന്വാസുദേവോ വൈകുണ്ഠസ്ഥാനാദുത്പന്നം
മമ പ്രീതികരം മദ്ഭക്തൈർബ്രഹ്മാദിഭിർധാരിതം വിഷ്ണുചന്ദനം
മമാംഗേ പ്രതിദിനമാലിപ്തം ഗോപീഭിഃ പ്രക്ഷാലനാദ്ഗോപീചന്ദന-
മാഖ്യാതം മദംഗലേപനം പുണ്യം ചക്രതീർഥാന്തഃസ്ഥിതം
ചക്രസമായുക്തം പീതവർണം മുക്തിസാധനം ഭവതി .
അഥ ഗോപീചന്ദനം നമസ്കൃത്വോദ്ധൃത്യ .
ഗോപീചന്ദന പാപഘ്ന വിഷ്ണുദേഹസമുദ്ഭവ .
ചക്രാങ്കിത നമസ്തുഭ്യം ധാരണാന്മുക്തിദോ ഭവ .
ഇമം മേ ഗംഗേ ഇതി ജലമാദായ വിഷ്ണോർനുകമിതി മർദയേത് .
അതോ ദേവാ അവന്തു ന ഇത്യേതന്മന്ത്രൈർവിഷ്ണുഗായത്ര്യാ കേശവാദി-
നാമഭിർവാ ധാരയേത് . ബ്രഹ്മചാരീ വാനപ്രസ്ഥോ വാ
ലലാടഹൃദയകണ്ഠബാഹൂമൂലേഷു വൈഷ്ണവഗായത്ര്യാ
കൃഷ്ണാദിനാമഭിർവാ ധാരയേത് . ഇതി ത്രിവാരമഭിമന്ത്ര്യ
ശംഖചക്രഗദാപാണേ ദ്വാരകാനിലയാച്യുത . ഗോവിന്ദ
പുണ്ഡരീകാക്ഷ രക്ഷ മാം ശരണാഗതം . ഇതി ധ്യാത്വാ
ഗൃഹസ്ഥോ ലലാടാദിദ്വാദശസ്ഥലേഷ്വനാമികാംഗുല്യാ
വൈഷ്ണവഗായത്ര്യാ കേശവാദിനാമഭിർവാ ധാരയേത് .
ബ്രഹ്മചാരീ ഗൃഹസ്ഥോ വാ ലലാടഹൃദയകണ്ഠബാഹൂമൂലേഷു
വൈഷ്ണവഗായത്ര്യാ കൃഷ്ണാദിനാമഭിർവാ ധാരയേത് .
യതിസ്തർജന്യാ ശിരോലലാടഹൃദയേഷു പ്രണവേനൈവ ധാരയേത് .
ബ്രഹ്മാദയസ്ത്രയോ മൂർതയസ്തിസ്രോ വ്യാഹൃതയസ്ത്രീണി ഛന്ദാംസി
ത്രയോഽഗ്നയ ഇതി ജ്യോതിഷ്മന്തസ്ത്രയഃ കാലാസ്തിസ്രോഽവസ്ഥാസ്ത്രയ
ആത്മാനഃ പുണ്ഡ്രാത്രയ ഊർധ്വാ അകാര ഉകാരോ മകാര ഏതേ
പ്രണവമയോർധ്വപുണ്ഡ്രാസ്തദാത്മാ സദേതദോമിതി . താനേകധാ
സമഭവത് . ഊർധ്വമുന്നമയത ഇത്യോങ്കാരാധികാരീ .
തസ്മാദൂർധ്വപുണ്ഡ്രം ധാരയേത് . പരമഹംസോ ലലാടേ
പ്രണവേനൈകമൂർധ്വപുണ്ഡ്രം വാ ധാരയേത് .
തത്ത്വപ്രദീപപ്രകാശം സ്വാത്മാനം പശ്യന്യോഗീ
മത്സായുജ്യമവാപ്നോതി . അഥ വാ ന്യസ്തഹൃദയപുണ്ഡ്രമധ്യേ
വാ ഹൃദയകമലമധ്യേ വാ .
തസ്യ മധ്യേ വഹ്നിശിഖാ അണീയോർധ്വാ വ്യവസ്ഥിതാ .
നീലതോയദമധ്യസ്ഥാദ്വിദ്യുല്ലേഖേവ ഭാസ്വരാ .
നീവാരശൂകവത്തന്വീ പരമാത്മാ വ്യവസ്ഥിത ഇതി .
അതഃ പുണ്ഡ്രസ്ഥം ഹൃദയപുണ്ഡരീകേഷു തമഭ്യസേത് .
ക്രമാദേവം സ്വാത്മാനം ഭാവയേന്മാം പരം ഹരിം .
ഏകാഗ്രമനസാ യോ മാം ധ്യായതേ ഹരിമവ്യയം .
ഹൃത്പങ്കജേ ച സ്വാത്മാനം സ മുക്തോ നാത്ര സംശയഃ .
മദ്രൂപമദ്വയം ബ്രഹ്മ ആദിമധ്യാന്തവർജിതം .
സ്വപ്രഭം സച്ചിദാനന്ദം ഭക്ത്യാ ജാനാതി ചാവ്യയം .
ഏകോ വിഷ്ണുരനേകേഏഷു ജംഗമസ്ഥാവരേഷു ച .
അനുസ്യുതോ വസത്യാത്മാ ഭൂതേഷ്വഹമവസ്ഥിതഃ .
തൈലം തിലേഷു കാഷ്ഠേഷു വഹ്നിഃ ക്ഷീരേ ഘൃതം യഥാ .
ഗന്ധഃ പുഷ്പേഷു ഭൂതേഷു തഥാത്മാവസ്ഥിതോ ഹ്യഹം .
ബ്രഹ്മരന്ധ്രേ ഭ്രുവോർമധ്യേ ഹൃദയേ ചിദ്രവിം ഹരിം .
ഗോപീചന്ദനമാലിപ്യ തത്ര ധ്യാത്വാപ്നുയാത്പരം .
ഊർധ്വദണ്ഡോർധ്വരേതാശ്ച ഊർധ്വപുണ്ഡ്രോർധ്വയോഗവാൻ .
ഊർധ്വം പദമവാപ്നോതി യതിരൂർധ്വചതുഷ്കവാൻ .
ഇത്യേതന്നിശ്ചിതം ജ്ഞാനം മദ്ഭക്ത്യാ സിധ്യതി സ്വയം .
നിത്യമേകാഗ്രഭക്തിഃ സ്യാദ്ഗോപീചന്ദനധാരണാത് .
ബ്രാഹ്മാണാനാം തു സർവേഷാം വൈദികാനാമനുത്തമം .
ഗോപീചന്ദനവാരിഭ്യാമൂർധ്വപുണ്ഡ്രം വിധീയതേ .
യോ ഗോപീചന്ദനാഭാവേ തുലസീമൂലമൃത്തികാം .
മുമുക്ഷുർധാരയേന്നിത്യമപരോക്ഷാത്മസിദ്ധയേ .
അതിരാത്രാഗ്നിഹോത്രഭസ്മനാഗ്നേർഭസിതമിദംവിഷ്ണുസ്ത്രീണി
പദേതി മന്ത്രൈർവൈഷ്ണവഗായത്ര്യാ പ്രണവേനോദ്ധൂലനം കുര്യാത് .
ഏവം വിധിനാ ഗോപീചന്ദനം ച ധാരയേത് .
യസ്ത്വധീതേ വാ സ സർവപാതകേഭ്യഃ പൂതോ ഭവതി .
പാപബുദ്ധിസ്തസ്യ ന ജായതേ . സ സർവേഷു തീർഥേഷു സ്നാതോ ഭവതി .
സ സർവൈര്യജ്ഞൈര്യാജിതോ ഭവതി . സ സർവൈർദേവൈഃ പൂജ്യോ ഭവതി .
ശ്രീമന്നാരായണേ മയ്യചഞ്ചലാ ഭക്തിശ്ച ഭവതി .
സ സമ്യഗ്ജ്ഞാനം ച ലബ്ധ്വാ വിഷ്ണുസായുജ്യമവാപ്നോതി .
ന ച പുനരാവർതതേ ന ച പുനരാവർതതേ ഇത്യാഹ ഭഗവാന്വാസുദേവഃ .
യസ്ത്വേതദ്വാധീതേ സോഽപ്യേവമേവ ഭവതീത്യോം സത്യമിത്യുപനിഷത് ..
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ ശ്രോത്രമഥോ
ബലമിദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം മാഹം ബ്രഹ്മ
നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമസ്ത്വനിരാകണം മേസ്തു
തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ മയി സന്തു തേ മയി സന്തു ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി വാസുദേവോപനിഷത്സമാപ്താ ..
മാനവഗ്രന്ഥപ്പുരയിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമാണ് വേദങ്ങള്‍. അറിവാണ് വേദങ്ങള്‍. 'വിദജ്ഞാനേ' എന്ന ധാതുവിന്റെ കൃദന്ത രൂപമാണ് വേദശബ്ദം. രണ്ടു രീത്യാ ആണ് അറിവ് ലഭിക്കുക. പുസ്തകങ്ങളില്‍ നിന്നും ഗുരുക്ക•ാരില്‍ നിന്നും കിട്ടുന്ന അറിവും, ദിവ്യമായ അറിവും. ഈ രണ്ടാമത്തെ ദിവ്യമായ അറിവ് എന്താണെന്ന് നോക്കാം. ഈശ്വരാനുഭൂതി കൈവരിച്ച മഹാനുഭാവ•ാരുടെ മനസ്സില്‍ വെളിവാകുന്ന അറിവാണിത്. ഈ അറിവാണ് ഭാരതീയഋഷികളുടെ ഹൃദയകമലത്തില്‍ വിളങ്ങിയത്. ഈ ദിവ്യവാണിയെ വേദങ്ങള്‍ എന്നു പറയുന്നു. വേദങ്ങള്‍ നാലാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിങ്ങനെ. ഇവയെ അപൌരുഷേയം എന്നും വിളിക്കുന്നു. ചതുര്‍വേദങ്ങള്‍ ശബ്ദപ്രമാണങ്ങളാണെന്ന് ഷഡ്ദര്‍ശനങ്ങള്‍ പറയുന്നു. ശങ്കരാചാര്യരും ഉദയനാചാര്യരും ഈ സംഗതി വ്യക്തമാക്കുന്നു.
വേദങ്ങളിലാദ്യത്തേത് ഋഗ്വേദമാകുന്നു. രണ്ടുതരത്തില്‍ അതിനെ ഭാഗിച്ചതായിക്കാണാം. ഒന്നാം ഭാഗത്തില്‍ മണ്ഡലം, അനുവാകം, സൂക്തം, മന്ത്രം. ഋഗ്വേദത്തെ ഒട്ടാകെ പത്ത് മണ്ഡലങ്ങളായി ഭാഗിച്ചിട്ടുണ്ട്. ഓരോ മണ്ഡലവും അനുവാകങ്ങളായും തരം തിരിച്ചിട്ടുണ്ട്. ഈ ഓരോ അനുവാകത്തിലും സൂക്തങ്ങളുണ്ട്. ഓരോ സൂക്തത്തേയും മന്ത്രങ്ങളായും ഭാഗിച്ചിട്ടുണ്ട്. രണ്ടാമത്തെ തരം, അഷ്ടകം, അധ്യായം, വര്‍ഗം, മന്ത്രം എന്നിങ്ങനെയാണ്. ഋഗ്വേദത്തെ ആകെ എട്ടു ഭാഗങ്ങളാക്കിയതിന് അഷ്ടകം എന്നു വിളിക്കുന്നു. ഓരോ അഷ്ടകത്തേയും അധ്യായങ്ങള്‍, അധ്യായങ്ങളെ വര്‍ഗങ്ങള്‍, വര്‍ഗങ്ങളെ മന്ത്രങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ശൌനകമഹര്‍ഷിയുടെ അഭിപ്രായത്തില്‍ വേദത്തില്‍ 105801 / 2 മന്ത്രങ്ങളാണുള്ളത്. ഋഗ്വേദത്തിലാകട്ടെ 153826 മ ശബ്ദങ്ങളും 432000 അക്ഷരങ്ങളുമുണ്ട്.
ഋഗ്വേദപ്രണീതമായ ഋഷി, ദേവത, ഛന്ദസ്സ് തുടങ്ങിയവ മനസ്സിലാക്കാന്‍ അംഗങ്ങളും പഠനത്തിന് വിധേയമാക്കണം. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിങ്ങനെ ആറ് അംഗങ്ങളാണ് വേദത്തിനുള്ളത്. ആദ്യത്തേത് ശിക്ഷ. ഉച്ചാരണത്തിന്റെ സ്ഥാനപ്രയത്നാദികളും സ്വരവ്യഞ്ജനങ്ങള്‍, ഉദാത്തം, അനുദാത്തം, സ്വരിതം മുതലായ സ്വരഭേദങ്ങളുമാണ് പ്രതിപാദ്യം. അപിശലി, പാണിനി, ചന്ദ്രഗോമി എന്നിവരുടെ ശിക്ഷാസൂത്രങ്ങള്‍ ഇതിനകം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.(1) കല്പത്തില്‍ യജ്ഞനിര്‍ദ്ദേശങ്ങളത്രേ. (2) പാണിനിയുടെ അഷ്ടാധ്യായി, സൂത്രപാഠം, ധാതുപാഠം, ഉണാദിപാഠം, ഗണപാഠം, കാത്ത്യായനന്റെ വാര്‍ത്തികം, പതഞ്ജലിമഹാഭാഷ്യം എന്നിവയാണ് വ്യാകരണത്തിലെ മുനിത്രയഗ്രന്ഥങ്ങള്‍, യാസ്കനിരുക്തം, വരരുചിയുടെ നിരുക്തസമുച്ചയം, നീലകണ്ഠന്റെ നിരുക്തശ്ളോകം, വാര്‍ത്തികം തുടങ്ങിയവ നിരുക്തഗ്രന്ഥങ്ങളാണ്. വസിഷ്ഠമുനിയുടെ സൂര്യസിദ്ധാന്തം ജ്യോതിഷഗ്രന്ഥമാണ്. പിങ്ഗളാചാര്യന്റെ ഛന്ദഃസൂത്രഭാഷ്യമാണ് ഛന്ദഗ്രന്ഥങ്ങളില്‍ പ്രഥമഗണനീയം. ഇനിയും അനേകം ഗ്രന്ഥങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. ഈ അംഗങ്ങളുടേയും ഷഡ്ദര്‍ശനങ്ങളുടേയും സഹായത്താല്‍ വേദമന്ത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അനാദിയായ ശാസ്ത്രതത്ത്വങ്ങള്‍ നമുക്ക് കടഞ്ഞു കിട്ടും..
സപ്ത വ്യാഹൃതികൾ
ഭൂ - ജമാദഗ്നി ഋഷി , ഗായത്രി ചന്ദസ്സ് , അഗ്നി ദേവതാ.
ഭുവ - ഭരദ്വാജൻ ഋഷി , ഉഷ്ണിക് ചന്ദസ്സ് , വായു ദേവതാ.
സ്വ: - ഭ്രുഗു ഋഷി , അനുഷ്ഠുപ്പ് ചന്ദസ്സ് , സൂര്യ ദേവതാ.
മഹ - ഗൌതമൻ ഋഷി , ബ്ര്ഹതി ചന്ദസ്സ് , വാക്ക്പതി ദേവതാ.
ജന - കശ്യപൻ ഋഷി , പംക്തി ചന്ദസ്സ് , വരുണൻ ദേവതാ.
തപ - വിശ്വാമിത്രൻ ഋഷി , തൃഷ്‌ഠുപ്പ് ചന്ദസ്സ് , വൃഷൻ ദേവതാ.
സത്യ - വാസിഷ്ഠൻ ഋഷി , ജഗതി ചന്ദസ്സ് , വിശ്വദേവന്മാർ ദേവതാ.
ഭൂ - ജമാദഗ്നി ഋഷി , ഗായത്രി ചന്ദസ്സ് , അഗ്നി ദേവതാ.
ഭുവ - ഭരദ്വാജൻ ഋഷി , ഉഷ്ണിക് ചന്ദസ്സ് , വായു ദേവതാ.
സ്വ: - ഭ്രുഗു ഋഷി , അനുഷ്ഠുപ്പ് ചന്ദസ്സ് , സൂര്യ ദേവതാ.
മഹ - ഗൌതമൻ ഋഷി , ബ്ര്ഹതി ചന്ദസ്സ് , വാക്ക്പതി ദേവതാ.
ജന - കശ്യപൻ ഋഷി , പംക്തി ചന്ദസ്സ് , വരുണൻ ദേവതാ.
തപ - വിശ്വാമിത്രൻ ഋഷി , തൃഷ്‌ഠുപ്പ് ചന്ദസ്സ് , വൃഷൻ ദേവതാ.
സത്യ - വാസിഷ്ഠൻ ഋഷി , ജഗതി ചന്ദസ്സ് , വിശ്വദേവന്മാർ ദേവതാ.
1.തത്
വിശ്വാമിത്രൻ ഋഷി , ഗായത്രി ഛന്ദസ്സ് , അഗ്നി ദേവത , ബ്രഹ്മാ ശക്തി , അം ബീജം , ചംപകം വർണ്ണം , ഭൂതത്വം , സ്വരം ഉദാത്തം , വിനിയോഗം പതാകവിനാശനം , മുദ്ര സുമുഖം
വിശ്വാമിത്രൻ ഋഷി , ഗായത്രി ഛന്ദസ്സ് , അഗ്നി ദേവത , ബ്രഹ്മാ ശക്തി , അം ബീജം , ചംപകം വർണ്ണം , ഭൂതത്വം , സ്വരം ഉദാത്തം , വിനിയോഗം പതാകവിനാശനം , മുദ്ര സുമുഖം
2.സ
മധുഋഷി , ഉഷ്ണിക് ഛന്ദസ്സ് , വായു ദേവത , പ്രഭാ ശക്തി , വം ബീജം , ശ്യാമം വർണ്ണം , ജലതത്വം , സ്വരം സ്വരിതം , വിനിയോഗം ഉപപതാകവിനാശനം , മുദ്ര സംപുടം
മധുഋഷി , ഉഷ്ണിക് ഛന്ദസ്സ് , വായു ദേവത , പ്രഭാ ശക്തി , വം ബീജം , ശ്യാമം വർണ്ണം , ജലതത്വം , സ്വരം സ്വരിതം , വിനിയോഗം ഉപപതാകവിനാശനം , മുദ്ര സംപുടം
3.വി
വാസിഷ്ഠൻ ഋഷി , അനുഷ്ഠുപ്പ്ഛന്ദസ്സ് , ഗന്ധർവൻ ദേവത , ഇന്ദ്രനീലം വർണ്ണം , അഗ്നിതത്വം , സ്വരം അനുദാത്തം , വിനിയോഗം മഹാപതാകവിനാശനം ,മുദ്ര വിതിതം
വാസിഷ്ഠൻ ഋഷി , അനുഷ്ഠുപ്പ്ഛന്ദസ്സ് , ഗന്ധർവൻ ദേവത , ഇന്ദ്രനീലം വർണ്ണം , അഗ്നിതത്വം , സ്വരം അനുദാത്തം , വിനിയോഗം മഹാപതാകവിനാശനം ,മുദ്ര വിതിതം
4.തു
ഉപമന്യുശുകൻഋഷി , ബ്ര്ഹതിഛന്ദസ്സ് , പരമേശ്വരൻ ദേവത , വിശ്വഭദ്ര ശക്തി , ഓം ബീജം , ഇന്ദ്രനീലം വർണ്ണം , വായുതത്വം , സ്വരം ഉദാത്തം , വിനിയോഗം മഹാരോഗവിനാശനം , മുദ്ര വിസ്ത്രിതം
ഉപമന്യുശുകൻഋഷി , ബ്ര്ഹതിഛന്ദസ്സ് , പരമേശ്വരൻ ദേവത , വിശ്വഭദ്ര ശക്തി , ഓം ബീജം , ഇന്ദ്രനീലം വർണ്ണം , വായുതത്വം , സ്വരം ഉദാത്തം , വിനിയോഗം മഹാരോഗവിനാശനം , മുദ്ര വിസ്ത്രിതം
5.വ
കശ്യപൻ ഋഷി , പംക്തിഛന്ദസ്സ് , യമൻ ദേവത , വിലാസിനി ശക്തി , വം ബീജം , ദൂർവ്വ വർണ്ണം , ആകാശതത്വം , സ്വരം ഉദാത്തം , വിനിയോഗം -ഭ്രൂണഹത്യപാപവിനാശനം , മുദ്ര ദ്വിമുഖം
കശ്യപൻ ഋഷി , പംക്തിഛന്ദസ്സ് , യമൻ ദേവത , വിലാസിനി ശക്തി , വം ബീജം , ദൂർവ്വ വർണ്ണം , ആകാശതത്വം , സ്വരം ഉദാത്തം , വിനിയോഗം -ഭ്രൂണഹത്യപാപവിനാശനം , മുദ്ര ദ്വിമുഖം
6.രേ
പരാശരൻ ഋഷി , ത്രിഷ്‌ഠുപ്പ്ഛന്ദസ്സ് , വരുണൻ ദേവത , പ്രഭാവതിശക്തി , ഐം ബീജം , സ്പടിക വർണ്ണം , ഗന്ധാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ആഗമ്യയാഗമപാപവിനാശനം , മുദ്ര തൃമുഖം
പരാശരൻ ഋഷി , ത്രിഷ്‌ഠുപ്പ്ഛന്ദസ്സ് , വരുണൻ ദേവത , പ്രഭാവതിശക്തി , ഐം ബീജം , സ്പടിക വർണ്ണം , ഗന്ധാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ആഗമ്യയാഗമപാപവിനാശനം , മുദ്ര തൃമുഖം
7.ണ്യ
ബ്ര്ഹസ്പതി ഋഷി , ജഗതിഛന്ദസ്സ് , പിതർ ദേവത , ജയാദയാ ശക്തി , കം ബീജം , വിദ്യുത് വർണ്ണം , രസാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം അഭക്ഷ്യാഭക്ഷ്യപാപവിനാശനം , മുദ്ര ചതുർമുഖം
ബ്ര്ഹസ്പതി ഋഷി , ജഗതിഛന്ദസ്സ് , പിതർ ദേവത , ജയാദയാ ശക്തി , കം ബീജം , വിദ്യുത് വർണ്ണം , രസാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം അഭക്ഷ്യാഭക്ഷ്യപാപവിനാശനം , മുദ്ര ചതുർമുഖം
8.യ
കപിലൻ ഋഷി , അതിജഗതിഛന്ദസ്സ് , പർജ്ജന്യൻ ദേവത , കാന്താ ശക്തി , ഗം ബീജം , താരവർണ്ണം , രൂപാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സ്ത്രിഹത്യപാപവിനാശനം ,മുദ്ര പഞ്ചമുഖം
കപിലൻ ഋഷി , അതിജഗതിഛന്ദസ്സ് , പർജ്ജന്യൻ ദേവത , കാന്താ ശക്തി , ഗം ബീജം , താരവർണ്ണം , രൂപാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സ്ത്രിഹത്യപാപവിനാശനം ,മുദ്ര പഞ്ചമുഖം
9.ഭ
ശൈൌനകൻ ഋഷി , ശക്വരിഛന്ദസ്സ് , ഇന്ദ്രൻ ദേവത , കാന്താ ശക്തി , ഹം ബീജം , രക്തവർണം , സ്പർശാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം പുരുഷഹത്യപാപവിനാശനം , മുദ്ര ഷണ്മുഖം
ശൈൌനകൻ ഋഷി , ശക്വരിഛന്ദസ്സ് , ഇന്ദ്രൻ ദേവത , കാന്താ ശക്തി , ഹം ബീജം , രക്തവർണം , സ്പർശാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം പുരുഷഹത്യപാപവിനാശനം , മുദ്ര ഷണ്മുഖം
10.ഗോ
യാജ്ഞവല്ക്യൻ ഋഷി , ശക്വരി ഛന്ദസ്സ് , ആദിത്യൻ ദേവത , ദുർഗ്ഗാ ശക്തി , ഹം ബീജം , രക്തവർണം , ശബ്ധാത്മികതത്വം , സ്വരം സ്വരിതം , വിനിയോഗം ബ്രഹ്മഹത്യാപാപവിനാശനം , മുദ്ര അധോമുഖം
യാജ്ഞവല്ക്യൻ ഋഷി , ശക്വരി ഛന്ദസ്സ് , ആദിത്യൻ ദേവത , ദുർഗ്ഗാ ശക്തി , ഹം ബീജം , രക്തവർണം , ശബ്ധാത്മികതത്വം , സ്വരം സ്വരിതം , വിനിയോഗം ബ്രഹ്മഹത്യാപാപവിനാശനം , മുദ്ര അധോമുഖം
11.ദേ
ഭരദ്വാജൻ ഋഷി , വിരാട് ഛന്ദസ്സ് , പൂഷാ ദേവത , മുക്തി ശക്തി , വം ബീജം , മരതകവർണ്ണം , വാഗാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ഗുരുഹത്യപാപവിനാശനം , മുദ്ര വ്യപകാഞ്ചലി
ഭരദ്വാജൻ ഋഷി , വിരാട് ഛന്ദസ്സ് , പൂഷാ ദേവത , മുക്തി ശക്തി , വം ബീജം , മരതകവർണ്ണം , വാഗാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ഗുരുഹത്യപാപവിനാശനം , മുദ്ര വ്യപകാഞ്ചലി
12.വ
ജമാദഗ്നി ഋഷി , വിഷ്ഠാരപംക്തി ഛന്ദസ്സ് , പൂഷാ ദേവത , വിദ്രുമ ശക്തി , ചം ബീജം , ജാതിപുഷ്പവർണ്ണം , പാണ്യാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം ഗോഹത്യപാപവിനാശനം , മുദ്ര കഠം
ജമാദഗ്നി ഋഷി , വിഷ്ഠാരപംക്തി ഛന്ദസ്സ് , പൂഷാ ദേവത , വിദ്രുമ ശക്തി , ചം ബീജം , ജാതിപുഷ്പവർണ്ണം , പാണ്യാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം ഗോഹത്യപാപവിനാശനം , മുദ്ര കഠം
13.സ്യ
വിശാല ശക്തി , ചം ബീജം , സുവര്ണം വർണ്ണം , പദാത്മകതത്വം , സ്വരം സ്വരിതം , വിനിയോഗം മിത്രവഞ്ചനപാപവിനാശനം , യമപാശകൃതി മുദ്ര
വിശാല ശക്തി , ചം ബീജം , സുവര്ണം വർണ്ണം , പദാത്മകതത്വം , സ്വരം സ്വരിതം , വിനിയോഗം മിത്രവഞ്ചനപാപവിനാശനം , യമപാശകൃതി മുദ്ര
14.ധീ
മുദ്ഗല ഋഷി , കാത്യായനിഛന്ദസ്സ് , വായു ദേവത , ഈശാനി ശക്തി , ജം ബീജം ,കുന്ദപ്രഭവർണ്ണം , പായവ്യാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം മനകൃതപാപവിനാശനം , മുദ്ര ഗ്രന്ധിതം
മുദ്ഗല ഋഷി , കാത്യായനിഛന്ദസ്സ് , വായു ദേവത , ഈശാനി ശക്തി , ജം ബീജം ,കുന്ദപ്രഭവർണ്ണം , പായവ്യാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം മനകൃതപാപവിനാശനം , മുദ്ര ഗ്രന്ധിതം
15.മ
വേദവ്യാസാൻ ഋഷി , ജ്യോതിഷ്മതിഛന്ദസ്സ് , വാമദേവൻ ദേവത , വ്യപിനി ശക്തി , രം ബീജം , പത്മരാഗവർണ്ണം , ഉപസ്താത്മകതത്വം , സ്വരം പ്രചയം , വിനിയോഗം ജന്മാന്തരകൃതപാപവിനാശനം , മുദ്ര സുമുഖം
വേദവ്യാസാൻ ഋഷി , ജ്യോതിഷ്മതിഛന്ദസ്സ് , വാമദേവൻ ദേവത , വ്യപിനി ശക്തി , രം ബീജം , പത്മരാഗവർണ്ണം , ഉപസ്താത്മകതത്വം , സ്വരം പ്രചയം , വിനിയോഗം ജന്മാന്തരകൃതപാപവിനാശനം , മുദ്ര സുമുഖം
16.ഹി
രോമശൻ ഋഷി , അനുഷ്ഠുപ്പ് ഛന്ദസ്സ് , മിത്രാവരുണൻ ദേവത , വിമലാ ശക്തി ,ശ്രിം ബീജം , ശംഖപ്രഭവർണ്ണം , ശ്രോതാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം സ്ഥാവരജംഗമഹിംസപാപവിനാശനം , മുദ്ര പ്രലമ്ഭം
രോമശൻ ഋഷി , അനുഷ്ഠുപ്പ് ഛന്ദസ്സ് , മിത്രാവരുണൻ ദേവത , വിമലാ ശക്തി ,ശ്രിം ബീജം , ശംഖപ്രഭവർണ്ണം , ശ്രോതാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം സ്ഥാവരജംഗമഹിംസപാപവിനാശനം , മുദ്ര പ്രലമ്ഭം
17.ധീ
അഗസ്ത്യൻ ഋഷി , ജഗതിഛന്ദസ്സ് , മിത്രൻ ദേവത , തമോഗ്നി ശക്തി , ഷം ബീജം , പാണ്ടരവർണ്ണം , ത്വഗാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം മാതൃപിതൃഹത്യാപാപവിനാശനം , മുദ്ര മൃഷ്ടി
അഗസ്ത്യൻ ഋഷി , ജഗതിഛന്ദസ്സ് , മിത്രൻ ദേവത , തമോഗ്നി ശക്തി , ഷം ബീജം , പാണ്ടരവർണ്ണം , ത്വഗാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം മാതൃപിതൃഹത്യാപാപവിനാശനം , മുദ്ര മൃഷ്ടി
18.യോ
കൌശികാൻ ഋഷി , സർവ്വരഛന്ദസ്സ് , വിശ്വദേവന്മാർ ദേവത , സൂക്ഷ്മ ശക്തി , സം ബീജം , ഇന്ദ്രഗോപവർണ്ണം , ചക്ശുരാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം സര്വ്വവ്രണനാശനം ,മുദ്ര മത്സ്യം
കൌശികാൻ ഋഷി , സർവ്വരഛന്ദസ്സ് , വിശ്വദേവന്മാർ ദേവത , സൂക്ഷ്മ ശക്തി , സം ബീജം , ഇന്ദ്രഗോപവർണ്ണം , ചക്ശുരാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം സര്വ്വവ്രണനാശനം ,മുദ്ര മത്സ്യം
19.യോ
വേദവ്യാസാൻ ഋഷി , മഹർഛന്ദസ്സ് , വിഷ്ണു ദേവത , വിശ്വയോനി ശക്തി , ഹം ബീജം , ക്ഷൗദ്രവർണ്ണം , ജിഹ്വാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സർവ്വപാപവിനാശനം , മുദ്ര കൂർമ്മ
വേദവ്യാസാൻ ഋഷി , മഹർഛന്ദസ്സ് , വിഷ്ണു ദേവത , വിശ്വയോനി ശക്തി , ഹം ബീജം , ക്ഷൗദ്രവർണ്ണം , ജിഹ്വാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സർവ്വപാപവിനാശനം , മുദ്ര കൂർമ്മ
20.ന:
പുലസ്തൻ ഋഷി , ഭൂർ ഛന്ദസ്സ് , വസവ് ദേവത , ജയാ ശക്തി , ഇം ബീജം , ആദിത്യവർണ്ണം , പ്രണാത്മകതത്വം , സ്വരം സ്വരിതം , വിനിയോഗം ശ്രേയപ്രാപ്തി , വരാഹമുദ്ര
പുലസ്തൻ ഋഷി , ഭൂർ ഛന്ദസ്സ് , വസവ് ദേവത , ജയാ ശക്തി , ഇം ബീജം , ആദിത്യവർണ്ണം , പ്രണാത്മകതത്വം , സ്വരം സ്വരിതം , വിനിയോഗം ശ്രേയപ്രാപ്തി , വരാഹമുദ്ര
21.പ്ര
മങ്ങ്കണ ഋഷി , ഭുവുർഛന്ദസ്സ് , രുദ്ര ദേവത , പത്മാലയ ശക്തി , ഠം ബീജം , നീലോല്പലം വർണ്ണം , ബുദ്ധ്യാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം ഐശ്വര്യപ്രാപ്തി , മുദ്ര സിംഹക്രാന്ത
മങ്ങ്കണ ഋഷി , ഭുവുർഛന്ദസ്സ് , രുദ്ര ദേവത , പത്മാലയ ശക്തി , ഠം ബീജം , നീലോല്പലം വർണ്ണം , ബുദ്ധ്യാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം ഐശ്വര്യപ്രാപ്തി , മുദ്ര സിംഹക്രാന്ത
22.ചോ
ദുർവാസ ഋഷി , സ്വ:ഛന്ദസ്സ് , കുബേരൻ ദേവത , പരാ ശക്തി , യം ബീജം , ഗോരോചനം വർണ്ണം , അഹങ്കരാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ശ്രിവിഷ്ണുപാദസംഗമം ,മുദ്ര മഹാക്രാന്ത
ദുർവാസ ഋഷി , സ്വ:ഛന്ദസ്സ് , കുബേരൻ ദേവത , പരാ ശക്തി , യം ബീജം , ഗോരോചനം വർണ്ണം , അഹങ്കരാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ശ്രിവിഷ്ണുപാദസംഗമം ,മുദ്ര മഹാക്രാന്ത
23.ദ
നാരദ ഋഷി , ഭൂർഭുവുസ്വര ഛന്ദസ്സ് , അശ്വിനി ദേവത , ശോഭാ ശക്തി , ജം ബീജം , ശുക്ലശങ്ഖെന്ദുകുന്ദവർണ്ണം , ജീവാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സത്യലോകപ്രാപ്തി , മുദ്ര മുദ്ഗരം
നാരദ ഋഷി , ഭൂർഭുവുസ്വര ഛന്ദസ്സ് , അശ്വിനി ദേവത , ശോഭാ ശക്തി , ജം ബീജം , ശുക്ലശങ്ഖെന്ദുകുന്ദവർണ്ണം , ജീവാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സത്യലോകപ്രാപ്തി , മുദ്ര മുദ്ഗരം
24.യ
കശ്യപ ഋഷി , ഗായത്രിഛന്ദസ്സ് , ബ്രഹ്മാ ദേവത , ഭദ്രരൂപ ശക്തി , സം ബീജം , സ്പടികവർണ്ണം , പരമാത്മതത്വം , സ്വരം സ്വരിതം , വിനിയോഗം ബ്രഹ്മഞാനപ്രാപ്തി ,മുദ്ര പല്ലവം
കശ്യപ ഋഷി , ഗായത്രിഛന്ദസ്സ് , ബ്രഹ്മാ ദേവത , ഭദ്രരൂപ ശക്തി , സം ബീജം , സ്പടികവർണ്ണം , പരമാത്മതത്വം , സ്വരം സ്വരിതം , വിനിയോഗം ബ്രഹ്മഞാനപ്രാപ്തി ,മുദ്ര പല്ലവം
സാവിത്രീ ത്വം നമാമ്യഹം
സരസ്വതീ നമസ്തുഭ്യം
തുരീയം ബ്രഹ്മരൂപിണ.
സരസ്വതീ നമസ്തുഭ്യം
തുരീയം ബ്രഹ്മരൂപിണ.
(സനാതന ഹിന്ദു ധർമമങൾ)
സനാതനധർമ്മത്തിന്റെ അടിസ്ഥാനം അതിന്റെ രണ്ടായിരത്തിലധികം വരുന്ന മൂലഗ്രന്ഥങ്ങളാണ്. മാനവരാശിയുടെയും ഈ പ്രപഞ്ചത്തിന്റെ തന്നെയും സകല മേഖലകളെയും പ്രതിപാദിക്കുന്നതിനും, അവയെ തലനാരിഴകീറി സമഗ്രമായി അപഗ്രഥിക്കുന്നതിനും വിശദീകരിക്കുന്നതിനും ഒരൊറ്റ ഗ്രന്ഥം മാത്രം പര്യാപ്തമല്ല എന്നതിനാലാവാം നമ്മുടെ ആചാര്യന്മാർ ഇത്രയധികം ഗ്രന്ഥസമ്പത്ത് നമുക്ക് സമ്മാനിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ സകലമാന കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും (Discoveries and Inventions) അടിസ്ഥാനം ഈ ഗ്രന്ഥങ്ങൾ തന്നെയാണന്ന് നിസ്സംശയം പറയാം. 2000 ലേറെ മൂലഗ്രന്ഥങ്ങളും അവയുടെ പതിനായിരത്തിലധികം സംസ്കൃത വ്യാഖ്യാനങ്ങളും പല ഭാഷകളിലായി അവയുടെ ലക്ഷക്കണക്കിന് ഉപാഖ്യാനങ്ങളും നമുക്ക് എക്കാലത്തും ശരിയായ മാർഗനിർദ്ദേശം തരുന്നു. ആയിരക്കണക്കിന് ആചാര്യന്മാർ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിഷയങ്ങളിൽ സമഗ്രമായ പഠനവും അനുഭവവും കൊണ്ട് രചിച്ചതാണ് ഇവയൊക്കെ.ushasrre
വേദം ചൊല്ലുന്നതിന് ഒരു വൈദികരീതിയില്‍, സമ്പ്രദായത്തില്‍ ശ്രവണ പരമ്പരയാല്‍ നിലനിന്നത്.
പുരുഷസൂക്തമൊക്കെ ചൊല്ലുമ്പോള്‍ നമുക്ക് കാണാം ഇത്. ഓം സഹസ്രശീര്‍ഷാപുരുഷഃ സഹസ്രാക്ഷ സഹസ്രപാത് സഃഭൂമിംവിശ്വതോമൃത്വാ അദ്യതിഷ്‌ഠദശാംകുലം പുരുഷ ഏതേതകം സര്‍വം യത് ഭൂതം യത് ച ഭവ്യം ഇങ്ങനെ ഇതിനെ പറയുന്നത് ഉദാത്തം-അനുദാത്തം, സ്വരിതം-ഫ്‌ളുതം. ഉദാത്തം=ഉറപ്പിക്കുന്നത് ഓം സഹസ്രശീര്‍ഷാപുരുഷഃ അവിടെ അനുദാത്തം =താഴ്‌ത്തുന്നത്, നാം ചിലപ്പോള്‍ ചിഹ്നങ്ങള്‍ കാണും. ഒരു വര എന്നത് ഉദാത്തം. അടിയില്‍ വര അനുദാത്തം. പിന്നെ സ്വരിതം രണ്ടുവര പൂര്‍ണാത്. ഗായത്രീമന്ത്രത്തിലൊക്കെ ഇല്ലേ? തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോര്‍നഃ പ്രചോദയാത് ഇത് സ്വരിതം. ഉദാത്തം, അനുദാത്തം, സ്വരിതം, ഫ്‌ളുതം. സാമവേദത്തിലൊക്കെ അത് കാണും നാം. ആ.......ഹു ആ.........ഹു ആ........ അഹമന്ന അഹമന്ന അദോാാഹമന്നാാാാദഹം ഇങ്ങനെ നീട്ടുന്നത്. ഇത് ഒരു വൈദികരീതിയാണ്. നാം അത് മനസ്സിലാക്കണം.
ഇങ്ങനെയുള്ള വൈദികരീതി ഇപ്പോഴും നിലവിലുണ്ട്. ഗുരുവായൂരിനടുത്ത് കടവല്ലൂര്‍ എന്ന സ്ഥലത്ത് അന്യോന്യം നടക്കാറുണ്ട്. അന്യോന്യം എന്നുപറഞ്ഞാല്‍ വേദപണ്‌ഡിതന്മാര്‍, വേദം ഹൃദിസ്ഥമാക്കിയിട്ടുള്ളവര്‍ ചൊല്ലുന്നതാണ്. അവരെങ്ങിനെയാണ് ചൊല്ലുന്നത്? പുസ്‌തകം നോക്കിയിട്ടാണോ? അല്ല. അവര്‍ വേദത്തെ പൂര്‍ണമായി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അവര്‍ വള്ളി പുള്ളി കുത്ത് കോമ വിസര്‍ഗത്തിന് മാറ്റം വരാതെ അവരങ്ങനെ വേദത്തെ ഉരുക്കഴിക്കുകയാണ്. അതിനെയാണ് ഓരോ ഘട്ടം ഘട്ടമാകുമ്പോള്‍ `കടന്നിരിക്കല്‍' എന്നുപറയുന്നത്. ഈ വേദം മുഴുവന്‍ വളരെ അടുക്കും ചിട്ടയുമായി ഇതിനകത്ത് ഉണ്ട്...ushasree
പുരുഷസൂക്തമൊക്കെ ചൊല്ലുമ്പോള്‍ നമുക്ക് കാണാം ഇത്. ഓം സഹസ്രശീര്‍ഷാപുരുഷഃ സഹസ്രാക്ഷ സഹസ്രപാത് സഃഭൂമിംവിശ്വതോമൃത്വാ അദ്യതിഷ്‌ഠദശാംകുലം പുരുഷ ഏതേതകം സര്‍വം യത് ഭൂതം യത് ച ഭവ്യം ഇങ്ങനെ ഇതിനെ പറയുന്നത് ഉദാത്തം-അനുദാത്തം, സ്വരിതം-ഫ്‌ളുതം. ഉദാത്തം=ഉറപ്പിക്കുന്നത് ഓം സഹസ്രശീര്‍ഷാപുരുഷഃ അവിടെ അനുദാത്തം =താഴ്‌ത്തുന്നത്, നാം ചിലപ്പോള്‍ ചിഹ്നങ്ങള്‍ കാണും. ഒരു വര എന്നത് ഉദാത്തം. അടിയില്‍ വര അനുദാത്തം. പിന്നെ സ്വരിതം രണ്ടുവര പൂര്‍ണാത്. ഗായത്രീമന്ത്രത്തിലൊക്കെ ഇല്ലേ? തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോര്‍നഃ പ്രചോദയാത് ഇത് സ്വരിതം. ഉദാത്തം, അനുദാത്തം, സ്വരിതം, ഫ്‌ളുതം. സാമവേദത്തിലൊക്കെ അത് കാണും നാം. ആ.......ഹു ആ.........ഹു ആ........ അഹമന്ന അഹമന്ന അദോാാഹമന്നാാാാദഹം ഇങ്ങനെ നീട്ടുന്നത്. ഇത് ഒരു വൈദികരീതിയാണ്. നാം അത് മനസ്സിലാക്കണം.
ഇങ്ങനെയുള്ള വൈദികരീതി ഇപ്പോഴും നിലവിലുണ്ട്. ഗുരുവായൂരിനടുത്ത് കടവല്ലൂര്‍ എന്ന സ്ഥലത്ത് അന്യോന്യം നടക്കാറുണ്ട്. അന്യോന്യം എന്നുപറഞ്ഞാല്‍ വേദപണ്‌ഡിതന്മാര്‍, വേദം ഹൃദിസ്ഥമാക്കിയിട്ടുള്ളവര്‍ ചൊല്ലുന്നതാണ്. അവരെങ്ങിനെയാണ് ചൊല്ലുന്നത്? പുസ്‌തകം നോക്കിയിട്ടാണോ? അല്ല. അവര്‍ വേദത്തെ പൂര്‍ണമായി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അവര്‍ വള്ളി പുള്ളി കുത്ത് കോമ വിസര്‍ഗത്തിന് മാറ്റം വരാതെ അവരങ്ങനെ വേദത്തെ ഉരുക്കഴിക്കുകയാണ്. അതിനെയാണ് ഓരോ ഘട്ടം ഘട്ടമാകുമ്പോള്‍ `കടന്നിരിക്കല്‍' എന്നുപറയുന്നത്. ഈ വേദം മുഴുവന്‍ വളരെ അടുക്കും ചിട്ടയുമായി ഇതിനകത്ത് ഉണ്ട്...ushasree
അക്ഷരനിരൂപണം
ഇനി ഇവിടെ ഇപ്പൊൾ നാം നിരൂപിക്കേണ്ടത് ഈ രണ്ട് ഭാഷകളിൽ ഏതാണു ആദിഭാഷ എന്നുള്ളതാണ്. ഒരു ഭാഷയെപ്പറ്റി നിരൂപിക്കാൻ തുടങ്ങുമ്പോൾ അതിലേയ്ക്ക് പ്രത്യക്ഷമായി നമുക്കു കിട്ടുന്നത് ആ ഭാഷയുടെ ശബ്ദശാസ്ത്രമാണ്. ആദ്യം ഈ ഭാഷകളിലുള്ള അക്ഷരങ്ങളെക്കുറിച്ചു തന്നെ ആലോചിയ്ക്കാം. അപ്പോൾ സംസ്കൃതത്തിലെ ലിപികൾ ചേർന്നുണ്ടാകുന്ന വാക്കുകൾ ഏറിയകൂറും തമിഴക്ഷരങ്ങൾ കൊണ്ടു സുഖമായി ഉച്ചരിക്കാൻ നിവൃത്തിയില്ലാതെയിരിക്കുന്നതുതന്നെ ഒരു പ്രധാന വ്യത്യാസമെന്നു കാണാം. സ്വരങ്ങളിൽ ഋ, ൡ ഇവയും ഇവയുടെ ദീർഘരൂപങ്ങളും തമിഴിൽ ഇല്ല. അതുകൊണ്ട് ഘൃതം, ക്ൡപ്തം തുടങ്ങിയ സംസ്കൃത ശബ്ദങ്ങളെ തമിഴിൽ ശരിയായി ഉച്ചരിക്കാൻ സാധിക്കുന്നില്ല. സംസ്കൃതത്തിൽ സ്വരങ്ങൾ എല്ലാം ‘ഊകാലോജ്ഝ്രസ്വ ദീർഘപ്ലുതഃ’ [1]എന്ന സൂത്രപ്രകാരം മൂന്നു മാത്രകളോടു കൂടിയവയായിരിക്കുന്നു. മൂന്നു മാത്രകളുള്ള സ്വരങ്ങൾക്കു പ്ലുതങ്ങൾ എന്നു പേർ.
തമിഴിൽ ‘മുഅള പിചൈത്തൽഓരേഴുത്തിന്റേ’ [2] എന്നു തൊല്ലാചാര്യർ [3] വിധിച്ചവിധം മൂന്നു മാത്രകളുള്ള ഒരു അക്ഷരമേ ഇല്ല. കൂടാതെ സംസ്കൃതത്തിൽ അനുനാസികം, ഉദാത്തം, [ 8 ]അനുദാത്തം, സ്വരിതം [4] ഇങ്ങിനെ സ്വരങ്ങൾക്കു വിഭാഗകല്പന ഏർപ്പെട്ടുകാണുന്നു. ഈ വിഭാഗം തമിഴിൽ ഇല്ല. കവർഗം തുടങ്ങിയ പഞ്ചവ്യജ്ഞനവിഭാഗങ്ങളിൽ ഓരോന്നിലും ഈരണ്ടക്ഷരങ്ങൾ വീതമേ തമിഴ് സംഗ്രഹിക്കുന്നുള്ളു. സംസ്കൃതത്തിൽ ഒരോ ഇനത്തിലും അഞ്ച് അക്ഷരങ്ങൾ വീതം കാണുന്നു. ഇതുകൊണ്ട് ഖണ്ഡ, ഗജ, ഘടാദി ശബ്ദങ്ങൾ തമിഴിൽ നേരേ ഉച്ചരിക്കാൻ നിവൃത്തിയില്ല. സംസ്കൃതത്തിൽ ശ ഷ സ ഹ എന്ന വർണ്ണങ്ങളും, അനുസ്വാരം, വിസർഗം, ജിഹ്വാമൂലീയം, ഉപധ്മാനീയം മുതലായവയും ഇരിക്കുന്നു. അനുസ്വാരം എന്നത് അർദ്ധമകാരത്തോട് സാദൃശ്യമുള്ള സ്വരാംശം കലർന്ന ഒരു വർണ്ണമാകുന്നു. ഈ വർണ്ണവിശേഷത്തെ ഒരു ബിന്ദു കൊണ്ട് ലക്ഷീകരിച്ചിരിക്കുന്നു. തമിഴിൽ ഉള്ള ‘ആയതം’ [5] എന്ന അക്ഷരത്തിനോട് ഏറെക്കുറെ തുല്യമായ ഒരു വർണ്ണമാകുന്നു വിസർഗ്ഗം. ഇത് കീഴും മേലും അടുപ്പിച്ചിടുന്ന രണ്ടു ബിന്ദുക്കൾ കൊണ്ട് ലക്ഷ്യമാക്കി ചെയ്യുന്നു. ജിഹ്വാമൂലീയം വിസർഗ്ഗത്തിന്റെയും കകാരത്തിന്റേയും അർദ്ധാംശങ്ങൾക്ക് സമാനമായ രണ്ടു ഭാഗങ്ങൾ ചേർന്നുണ്ടാകുന്ന ഒരു വർണ്ണമാകുന്നു. ഇത് ക, ഖ എന്ന രണ്ട് അക്ഷരങ്ങളുടെ മുൻപിൽ വരും. ഇതിന്റെ സ്വരൂപം, പുള്ളിയുടെ (കൂട്ടിന്റെ) അർദ്ധഭാഗം മേൽപോട്ടും അർദ്ധാംശം കീഴ്പ്പോട്ടും ഇരിക്കുന്ന രണ്ടടയാളങ്ങളോടു കൂടിയത്. ഉപധ്മാനീയം എന്നു പറയുന്നത് പകാരത്തിന്റെ പകുതിയും വിസർഗ്ഗത്തിന്റെ പകുതിയും ചേർന്ന് ഒന്നായ വർണ്ണമാകുന്നു. ഇത് പ, ഫ എന്ന രണ്ട് അക്ഷരങ്ങളുടെ ആദിയിൽ ഉപയോഗപ്പെടുന്നു. ഇതിന്റെയും[ 9 ] സ്വരൂപം മേൽപ്രകാരം തന്നെ. ഈ വർണ്ണ വിശേഷങ്ങൾ തമിഴ് ഭാഷയിൽ കണ്മാനില്ല. സംസ്കൃതത്തിലെ ച, ശ, ഷ, സ ഈ അക്ഷരങ്ങൾക്കു പകരം തമിഴിലിൽ പ്രത്യേക ലിപികൾ ഇല്ലായ്മ കൊണ്ട് ഈ എല്ലാറ്റിനും ചകാരത്തെത്തന്നെ പ്രതിനിധിയാക്കുന്നു. ഉദാഹരണം: ചണ്ഡമാരുത, ശംകര, ഷണ്മുഖ, സദാശിവാദി വാക്കുകൾ ചണ്ടമാരുത, ചംകര, ചണ്മുഖ, ചതാചിവ എന്നു എഴുതിക്കാണുന്നു.
തമിഴിൽ
‘ട റ ല ള എന്നും പുള്ളി മുന്നർ കചപവെന്നും മുവെഴുത്തൂരിയ’ [6]
ഇത്യാദി തൊൽകാപ്പിയസൂത്രങ്ങൾ കൊണ്ടു ഇന്ന അക്ഷരങ്ങൾ ഇന്ന അക്ഷരങ്ങളോടു മാത്രമേ വാക്കുകളിൽ ചേർന്നിരിക്കൂ എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. സംസ്കൃതത്തിൽ ഈ മാതിരി നിയമമില്ല.
സംസ്കൃതഭാഷയും തമിഴും വളരെ അന്തരമുള്ളവയാണെന്ന് വരുത്താൻവേണ്ടി സംസ്കൃത പദങ്ങളെ വേണ്ടവിധം ഉച്ചരിക്കാൻ സകൗര്യം സിദ്ധിക്കാത്തവിധം തമിഴിലെ അക്ഷരങ്ങൾ കുറയ്ക്കുകയും മേൽപ്രകാരം സൂത്രിച്ചു ചില പ്രത്യേക നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്താണന്നു ഒരു സന്ദേഹം ഈ പ്രകൃതത്തിൽ ചിലർ കൊണ്ടുവന്നേക്കാം. ഇങ്ങിനെ ഒരു ശങ്കയ്ക്കു വാസ്തവത്തിൽ അവസരമില്ല. എന്തെന്നാൽ കരം, കരുണ, കൽപകം, തടം, തീരം, നരൻ, പടം, പാനം മുതലായവ [ 10 ]അനേകം പദങ്ങളെ സംസ്കൃതരൂപത്തിനു വ്യത്യാസം വരാത്ത വിധം തമിഴിൽ ഉച്ചരിക്കാൻ മാർഗ്ഗം കാണുന്നു. കൂടാതെ
ചകാരമെന്ന ശുദ്ധവ്യഞ്ജനം അ, ഐ, ഔ ഈ മൂന്നു സ്വരങ്ങളൊഴികെ മറ്റെല്ലാ സ്വരങ്ങളോടും ചേർന്നു വാക്കിൽ ആദ്യം വരും. ആകാരത്തോടു കൂടിയല്ലാതെ യകാരം ഒരു വാക്കിന്റെ മുമ്പിൽ വരില്ല. ഉകാരത്തോടുകൂടിയലാതെ ചകാരം രണ്ടു വാക്കിനു മാത്രമേ അന്തമാവൂ ഇങ്ങിനെ സൂത്രാർത്ഥം ഈ സത്രങ്ങളിൽ ചയ്യം, ചൗരീയം, യവനർ, യുത്തി, യൂപം, പച്ച മുതലായ ശബ്ദങ്ങൾ ഈ വ്യവസ്ഥയെ അതിക്രമിച്ചു നിൽക്കുന്നു എന്നു സന്ദേഹം ഉണ്ടാകാം. എന്നാൽ ഇവ സംസ്കൃതപദങ്ങൾ ആകയാൽ ഇതുകൾക്ക് ഈ വ്യവസ്ഥ വ്യാപിക്കയില്ലന്നുള്ളതുകൊണ്ട് സന്ദേഹത്തിനു അവകാശമില്ല. മധുരാചാര്യരുടെ [10] വ്യാഖ്യാനത്തിൽ ഇപ്രകാരം സമാധാനിപ്പിച്ചിരിക്കുന്നു. ഇത്രയും കൊണ്ട് സംസ്കൃത ശബ്ദങ്ങളെ വികാരപ്പെടുത്തി തമിഴ് ഭാഷാനിർമ്മിതിക്കു ഈ അക്ഷരചുരുക്കങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തുന്നതല്ലാ എന്നും, കാലാന്തരത്തിൽ സംസ്കൃതജ്ഞന്മാർ കലർന്ന് അവയ്ക്ക് നിഷ്പ്രയാസം സിദ്ധിക്കുന്ന [ 11 ]സംസ്കൃതശബ്ദങ്ങളെ അവരുടെ കൃതികളിൽ അതെപടി ഘടിപ്പിക്കുന്നതിനു തുടങ്ങിയപ്പോൾ ഈ തമിഴ് എഴുത്തുകൾ അവിടെ പര്യാപ്തമല്ലെന്നു കണ്ട് ഘൃതം, ദണ്ഡം മുതലായ പദങ്ങളെ കിരുതം, തണ്ടം എന്നിങ്ങനെ രൂപാന്തരപ്പെടുത്തി ചിതച്ചൊല്ല് എന്നു പറഞ്ഞു ഉപയോഗപ്പെടുത്തിവന്നതാണെന്നും പറയുന്നതാകുന്നു യുക്തിയ്ക്കിണങ്ങുന്നത്. തമിഴിൽ റ, ന ഈ അക്ഷരങ്ങളിൽ വല്ലിനം, ഇടയിനം എന്ന രണ്ട് വിധങ്ങളും ‘ഴ‘കാരവും ഹ്രസ്വങ്ങളായ ‘എ’കാര ‘ഒ’കാരങ്ങളും ‘ആയതം’ തുടങ്ങിയ ചില അക്ഷരങ്ങളും വാക്കിൽ പ്രയോഗവിഷയമായി അധികം കാണുന്നു. ഇവ സംസ്കൃത അക്ഷരമാലയിൽ കാണുന്നില്ല.
തമിഴക്ഷരമാലയിൽ അക്ഷരങ്ങൾ കുറവു കാണുന്നു. എങ്കിലും അ, ആ എന്നു മുറയ്ക്കു സ്വരങ്ങളും കവർഗ്ഗത്തെ പുരസ്ക്കരിച്ചു മുറയ്ക്കു വ്യഞ്ജനങ്ങളും പിന്നീട് ഇടയെഴുത്തുകളായ ‘യ, ര, ല, വ’ ങ്ങളും സംസ്കൃതവർണ്ണവ്യവസ്ഥയെ അനുകരിച്ചുകൊണ്ടു തന്നെ തമിഴിലും ഇരിക്കുന്നത് നോക്കുമ്പോൾ തമിഴിലിൽ ഉള്ള എഴുത്തുകാർ സംസ്കൃതത്തെ ആധാരമാക്കി ആവിർഭവിച്ചവ എന്നു ഇവിടെയും ഒരു സന്ദേഹം അങ്കുരിക്കാം. എന്നാൽ ഇതു അസംഗതമാകുന്നു. അകാരത്തിനു ശേഷം ആകാരവും അനന്തരം ഇകാരവും ഇങ്ങിനെ എഴുത്തുകളിലുള്ള ക്രമങ്ങളെല്ലാം യുക്തിക്കുനുഗുണമായി ഏർപ്പെടുത്തപ്പെട്ടതായിരിക്കുന്നു. ശുദ്ധവ്യഞ്ജനങ്ങളായ ക്, ങ് മുതലായ അക്ഷരങ്ങൾ സ്വരനിരപേക്ഷമായി ഉച്ചരിക്കാൻ കഴികയില്ല. അതുകൊണ്ട് സ്വരങ്ങൾ വ്യഞ്ജനങ്ങൾക്ക് ആദ്യമായി ചേർത്തതാണ്. ഈ രീതിയനുസരിച്ച് തമിഴിലിൽ സ്വരവ്യഞ്ജന നാമങ്ങൾ കൊടുത്തതത്ര. ‘ഉയിർ’ (സ്വരം) എന്നുവച്ചാൽ ആത്മാ, മെയ്യ് എന്നത് (വ്യഞ്ജനം) ശരീരം ആത്മാവില്ലാതെ ദേഹം [ 12 ]നിരുപയോഗമായിരിക്കും പോലെ സ്വരമില്ലാതെ വ്യഞ്ജനം നിഷ്പ്രയോജനമായിരിക്കുന്നു. ഈ യുക്തിയെ മുൻനിറുത്തി തന്നെ സംസ്കൃതത്തിൽ ഉയിരെഴുത്തിനു സ്വരം എന്നു നാമം നൽകിയിരിക്കുന്നു.
‘സ്വയമേവ രാജന്ത ഇതി സ്വരഃ, അന്വഗ് ഭവതി വ്യഞ്ജനം’ [11]
അന്യനിരപേക്ഷമായി സ്വയം പ്രകാശിക്കുന്നവയെന്ന ഹേതുവിനാൽ സ്വരങ്ങളെന്നു നാമം സിദ്ധിച്ചിരിക്കുന്നതായി പറയപ്പെടുന്നു. മേൽ കാട്ടിയ ഭാഷ്യം ഉച്ചാരണവിഷയത്തിൽ അന്യാപേക്ഷ ചെയ്യുന്നതുകൊണ്ട് മെയ്യെഴുത്തിനു18 വ്യഞ്ജനമെന്നു പേരു വന്നു കൂടി എന്നർത്ഥം.
‘നാന്തരേണാചാ, വ്യഞ്ജനസ്യോചാരണമപി ഭവതി’ സ്വരത്തോടു കൂടാതെ വ്യഞ്ജനങ്ങൾക്കു ഉചാരണം ഭവിക്കുന്നില്ല എന്നു ഈ പതാഞ്ജലഭാഷ്യത്തിനു അർത്ഥം. സ്വരങ്ങളിൽ അകാരത്തിന്റെ ഉത്ഭവത്തിനു അഥവാ അഭിവ്യക്തിക്ക് കണ്ഠം ആശ്രയസ്ഥാനമായതുകൊണ്ട് അകാരത്തെ ആദ്യം ചേർത്തു. ഇകാരത്തിനു താലു ഉൽപത്തി സ്ഥാനമാകയാൽ അതിനെ മുറയ്ക്ക് രണ്ടാമതു ചേർത്തു. ഉകാരത്തിന്റെ ഉദ്ഗമസ്ഥാനം ഓഷ്ഠമാകയാൽ അതിനെ ഇകാരത്തിനു ശേഷം ചേർത്തു. ഇപ്രകാരം അകാരഇകാരങ്ങളെ അനുക്രമമായി ആക്കി അവയ്ക്കു ശേഷം അകാര ഇകാരങ്ങളുടെ അംശങ്ങൾ ചേർന്ന ഒകാരവും മുറയ്ക്കു വിന്യസിപ്പിച്ചിട്ടുള്ളതാണ്. ദീർഘാക്ഷരങ്ങൾ ഹ്രസ്വാക്ഷരങ്ങളുടെ പിന്നാലെ വരുന്നവയാകയാൽ അവയെ ആ മുറയ്ക്കും ഇണക്കി. ഐകാര ഔകാരങ്ങളിൽ അകാര ഇകാരങ്ങളും അകാര ഉകാരങ്ങളും പ്രസ്പഷ്ടമായിരുന്ന് ഇകാര[ 13 ] ഉകാരാംശങ്ങൾ അധികം പ്രതീതമാകുന്നതുകൊണ്ട് അസ്പഷ്ടമായി അകാര ഇകാരങ്ങൾ രണ്ടും ചേർന്നിരിക്കുന്നു. എകാരഉകാരങ്ങളെ ആദ്യം ചേർത്തു അതുകളിൽ ഓരൊന്നിന്റെയും പുറകിൽ ഐകാര ഔകാരങ്ങൾ വെച്ചിട്ടുള്ളതാകുന്നു. ഇതുപോലെ തന്നെ വ്യഞ്ജനങ്ങളിൽ കകാരങകാരങ്ങൾ കണ്ഠത്തിനടുത്തുള്ള ജിഹ്വാമൂലത്തിൽ ഉത്ഭവിക്കുന്നതു നിമിത്തം അതുകളെ മുൻനിറുത്തി താലൂമദ്ധ്യവും, നാവിൻമദ്ധ്യവുമ്മായ ഇടങ്ങളിൽ നിന്നുണ്ടാകുന്ന ചകാര ണകാരങ്ങളെ കകാരണകാരങ്ങൾക്കു പിന്നീട് ഘടിപ്പിച്ച് അനന്തരം ജിഹ്വാതാല്വഗ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ടകാരണകാരകങ്ങളേയും അതിനു ശേഷം ജിഹ്വാഗ്രത്തിലും താലുവിനോടു ചേർന്ന പല്ലിനടിയിലും ഉള്ള ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന തകാരനകാരങ്ങളെയും ഓഷ്ഠസമുദ്ഭൂതങ്ങളായ പകാരമകാരങ്ങളേയും അനന്തരം വിന്യസിപ്പിച്ചിരിക്കുന്നതായി കാണുന്നു. ഓരോ ഇനങ്ങളിലും ദൃഡങ്ങളെ (വല്ലിനം) ആദ്യം ചേർത്ത് തജ്ജാതീയങ്ങളായ മൃദുക്കളെ (മെല്ലിനം) ഘടിപ്പിച്ചിരിക്കുന്നു. ഈ ക്രമം സ്വീകരിച്ചത് ദൃഡങ്ങളുടെ മുഖ്യത്വത്തേയും ഇതരത്തിന്റെ അമുഖ്യതയേയും അനുസ്മരിച്ചാകുന്നു. അല്ലാത്തപക്ഷം ദൃഡങ്ങളുടെ ഉത്ഭവസ്ഥാനമെല്ലാമൊന്നായും ഇതരത്തിന്റെ നിഷ്പത്തിസ്ഥാനം നാസികകൂടി ചേർന്നു വേറായും ഇരിക്കകൊണ്ട് ഒരു പ്രഭവസ്ഥാനമുടയ ദൃഡങ്ങളെ ആദ്യം പറഞ്ഞ് അന്യങ്ങളെ രണ്ടാമത് ഉപന്യസിച്ചതാണന്നും ന്യായം പറയാം. ഈ വിധം അഞ്ചു വർഗ്ഗങ്ങളെയും ചേർത്തതിൽപിന്നെ ‘ഇടയെഴുത്ത്‘ എന്നു പറയുന്ന യരലവങ്ങളെ താലു മദ്ധ്യാന്തങ്ങളും ദന്തങ്ങളും ദന്തസഹിതമായ ചുണ്ടുകളും ഉത്പത്തിസ്ഥാനമായ മുറയ്ക്ക് ചേർത്തിരിക്കുന്നു. ഇതിനാധാരഭൂതങ്ങളായ സൂത്രങ്ങൾ തൊൽകാപ്പിയത്തിൽ നോക്കുക. ചകാരത്തോട് ഏറെക്കുറെ അടുപ്പമുള്ള ഴകാരവും ലകാരത്തോട് സംബന്ധമുള്ള ളകാരവും [ 14 ]രകാരത്തോട് അടുപ്പമുള്ള റകാരവും അനന്തരമുള്ള നകാരവും മേൽക്രമത്തെ അനുസരിക്കാത്ത അവസ്ഥ വിചാരിക്കുമ്പോൾ ജനങ്ങളുടെ വ്യത്യസ്താചാരത്തെ ആസ്പദമാക്കി ഈ എഴുത്തുകൾ പിന്നീട് ചേർത്തവയെന്നു തോന്നുമാറു അവ പ്രത്യേകിച്ചു ഘടിപ്പിച്ചിരിക്കുന്നതായും ഊഹിക്കേണ്ടതാണ്.
സംസ്കൃതത്തിലും ലകാരളകാരങ്ങൾ കാണുന്നു. ‘ലളയോരഭേദഃ’ ലകാരളകാരങ്ങൾക്കു ഭേദമില്ലന്നു ഇവയെ ഒരെഴുത്തായി പരിഗണിച്ചിരിക്കുന്നതു നോക്കുക. ലകാരം തമിഴിലേപ്പോലെ തന്നെ രകാരത്തിനു ശേഷം ഘടിപ്പിച്ചിരിക്കുന്നു. ളകാരം എഴുത്തുകളുടെ അവസാനത്തിൽ പ്രത്യേകിച്ചു ചേർത്തും കാണുന്നു. ഇങ്ങിനെ ചേർത്തിരിക്കുന്നത് മേൽ കാണിച്ച ഊഹത്തിനു അനുകൂലമായിരിക്കുന്നു. ളകാരം ശിക്ഷാഗ്രന്ഥത്തിൽ കാണുന്നില്ല. സംസ്കൃതത്തിലെ അക്ഷരങ്ങളുടെ ക്രമവും ഈ യുക്തിയെ ആധാരമാക്കി ഏർപ്പെട്ടിരിക്കുന്നു.
‘കണ്ഠ്യാവഹാ വിചുയശാ
സ്താലവ്യാവോഷ്ഠജാവുപൂ
സ്യുർമൂർദ്ധന്യാ ഋടുരഷാ
ദന്ത്യാ നതുലസാ സ്മൃതാഃ
ജിഹ്വാമൂലേ തു കുഃ പ്രാക്തോ
ദന്ത്യാഷ്ഠ്യോ വഃ സ്മൃതോ ബുധൈഃ
ഏ ഐതു കണ്ഠതാലവ്യോ
വോഔ കണ്ഠോഷ്ഠജൗ സ്മൃത.’ [12]
സ്താലവ്യാവോഷ്ഠജാവുപൂ
സ്യുർമൂർദ്ധന്യാ ഋടുരഷാ
ദന്ത്യാ നതുലസാ സ്മൃതാഃ
ജിഹ്വാമൂലേ തു കുഃ പ്രാക്തോ
ദന്ത്യാഷ്ഠ്യോ വഃ സ്മൃതോ ബുധൈഃ
ഏ ഐതു കണ്ഠതാലവ്യോ
വോഔ കണ്ഠോഷ്ഠജൗ സ്മൃത.’ [12]
[ 15 ]
അകാരവും ഹകാരവും കണ്ഠത്തിൽ നിന്നു ഉണ്ടാകുന്നവയാകുന്നു. ഇകാരം, ചവർഗ്ഗം, യകാരം, ശകാരം ഇവ താലുദേശത്തിൽ തട്ടിയുണ്ടാകുന്നവ. ഉകാരം, പവർഗ്ഗം ഇവ ഓഷ്ഠങ്ങളിൽ നിന്നും ജനിക്കുന്നവ. ഋകാരം, ടവർഗ്ഗം, രേഫം,ഷകാരം ഇവ മൂർദ്ധാവിൽ നിന്നും ഉണ്ടാകുന്നു. ഇവിടെ മൂർദ്ധാവ് എന്നു പറഞ്ഞതിനു പല്ലുകൾക്ക് സമീപിച്ചു ഉൾവഴിയായി ചെന്ന മേൽഭാഗം എന്നർത്ഥം. കവർഗ്ഗം നാക്കിന്റെ അന്തർഭാഗത്തു നിന്നും ഉത്ഭവിക്കുന്നു എന്നു വിദ്വാന്മാർ അഭിപ്രായപ്പെടുന്നു. വകാരം ദന്ത്യോഷ്ഠമെന്നു പറയുന്നു. എ ഐ ഇവ കണ്ഠ്യതാലവ്യങ്ങളാകുന്നു. ഓ ഔ രണ്ടും കണ്ഠ്യോഷ്ഠ്യമെന്നു പറയുന്നു. ഈ പ്രമാണപ്രകാരം,
അകാരത്തിനു കണ്ഠവും
ഇകാരത്തിനു താലുദേശവും
ഉകാരത്തിനു ഓഷ്ഠങ്ങളും
ഋകാരത്തിനു മൂർദ്ധാവും
നകാരത്തിനു ദന്തങ്ങളും
ഏഐകൾക്കു കണ്ഠതാലുക്കളും
ഓ ഔകൾക്ക് കണ്ഠോഷ്ഠങ്ങളും
ഇകാരത്തിനു താലുദേശവും
ഉകാരത്തിനു ഓഷ്ഠങ്ങളും
ഋകാരത്തിനു മൂർദ്ധാവും
നകാരത്തിനു ദന്തങ്ങളും
ഏഐകൾക്കു കണ്ഠതാലുക്കളും
ഓ ഔകൾക്ക് കണ്ഠോഷ്ഠങ്ങളും
മുറയ്ക്ക് ഉത്ഭവസ്ഥാനങ്ങളാകുന്നു. വ്യഞ്ജനങ്ങളിൽ ജിഹ്വോർദ്ധ്വഭാഗത്തിൽ നിന്നും ഉണ്ടായ കവർഗ്ഗങ്ങൾ ആദ്യം ചേർത്തിരിക്കുന്നു. ആ അഞ്ചിൽ പ്രയത്നവിശേഷത്തെ അവഷ്ടംഭിക്കാത്ത കകാരത്തെമുൻ ചേർത്തും ആ വിധ പ്രയത്നശക്തി കൊണ്ടുള്ള വ്യത്യാസമാത്രത്തോടു കൂടിയ ഖകാരത്തെ അതിനു ശേഷം ചേർത്തും കകാരം പോലെ പ്രയത്നശക്തിയെ അപേക്ഷിക്കാത്തതും നാദവിശേഷത്തോടു കൂടിയതുമായ ഗകാരത്തെ മൂന്നാമതു വച്ചും അതേമാതിരി [ 16 ]പ്രയത്നബലം കൊണ്ടു മാത്രം വ്യത്യസ്തരൂപം ഭജിക്കുന്ന ഘകാരത്തെ നാലാമതു ചേർത്തും രണ്ട് ഉത്ഭവസ്ഥാനത്തോടു കൂടിയ ങകാരത്തെ അവസാനത്തും ഘടിപ്പിച്ചിരിക്കുന്നു. ഈ മുറ അഞ്ചു വർഗ്ഗങ്ങളിലും സ്വീകരിച്ചു കാണുന്നു. തമിഴിലെപ്പോലെ യരലവകളുടെ മുറകൾ ഏർപ്പെട്ടു കാണുന്നു. ശ ഷ സ എന്ന അക്ഷരങ്ങളും അതേ ക്രമത്തെ അനുസരിച്ചിരിക്കുന്നു. യ ര ല എന്ന ലിപികൾ ശ ഷ സ എന്ന അക്ഷരങ്ങളേക്കാൾ ലഘുക്കളായിരിക്കയാൽ മുൻക്രമം അനുസരിച്ചു ലഘുക്കളെ ആദ്യം ചേർത്തിട്ട് വർഗ്ഗസാജാത്യം കൊണ്ട് (സ്പൃഷടപ്രയത്നം സമാനമായിരിക്കമൂലം) അതിനു ശേഷം മറ്റു നാലു വർഗ്ഗങ്ങളേയും പ്രഭവസ്ഥാനക്രമാനുസാരം ഘടിപ്പിച്ച് അനന്തരം യ ര ല വ ങ്ങളെ ചേർത്തിരിക്കുന്നു.
അചോ സ്പൃഷ്ടാ യണസ്ത്വീഷ
ന്നേമസ്പൃഷ്ടാശ്ശരഃ സ്മൃതാഃ
ശേഷാ സ്പൃഷ്ടാ ഹലഃ പ്രാക്താഃ
നിബോധാനുപ്രദാനതഃ[13]
ന്നേമസ്പൃഷ്ടാശ്ശരഃ സ്മൃതാഃ
ശേഷാ സ്പൃഷ്ടാ ഹലഃ പ്രാക്താഃ
നിബോധാനുപ്രദാനതഃ[13]
സ്വരങ്ങൾ ഉത്ഭവസ്ഥാനങ്ങളിൽ സ്പർശിച്ചുണ്ടാകുന്നവയല്ലെങ്കിലും ഒന്നോടൊന്നു തൊടാതെ സ്ഥാനങ്ങളിൽനിന്നു ജനിക്കുന്നവയാകയാൽ അസ്പൃഷ്ടങ്ങളെന്നു ഗണിക്കപ്പെടുന്നു. യ ര ല വ ങ്ങൾ ഈഷൽസ്പർശങ്ങളോടു കൂടിയിരിക്കയാൽ അവ ഈഷൽ സ്പൃഷ്ടങ്ങൾ എന്നു എണ്ണപ്പെടുന്നു. ശ ഷ സ കൾ അർദ്ധസ്പർശങ്ങളാകയാൽ അവയെ അർദ്ധസ്പൃഷ്ടങ്ങൾ എന്നു പറയുന്നു. ശേഷിച്ച വ്യഞ്ജനങ്ങൾ പ്രയത്നവിശേഷത്താൽ പൂർണ്ണസ്പർശങ്ങളാകമൂലം സ്പൃഷ്ടങ്ങൾ എന്നു വിളിക്കുന്നു.
[ 17 ]
ഈ കാണിച്ചപ്രകാരം അക്ഷരങ്ങൾ യുക്ത്യനുസാരം ക്രമപ്പെടുത്തി അടുക്കിയിരിക്കുന്നു എന്നു സ്പഷ്ടമായലോ. ഹകാരം ശ ഷ സ ങ്ങളോടുകൂടി തുല്യമായി ഊഷ്മാ എന്ന നാമം ആവാഹിച്ചിരിക്കുന്നു. ഊഷ്മാ എന്ന പദത്തിനു ചൂട് എന്നർത്ഥം. ഈ അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ അൽപ്പം ഉഷ്ണം സംക്രമിക്കുന്നതായി പരിഗണിച്ചു അവയ്ക്കു ഊഷ്മാക്കൾ എന്നു നാമകരണം ചെയ്തത് ആയിരിക്കാം. ഈ രീതിയനുസരിച്ചു ‘ശ ഷ സ ങ്ങളോടു ഹകാരത്തെ ചേർത്തിരിക്കുന്നതായി വിചാരിക്കണം. ഉത്ഭസ്ഥാനത്തിന്റെ മുറ നോക്കുമ്പോൾ ഹകാരം കണ്ഠത്തിൽ നിന്നും ഉണ്ടാകുന്നതാകയാൽ ആദ്യം ചേർക്കേണ്ടതാണെന്നിരുന്നിട്ടും വർഗ്ഗങ്ങളിൽ നാദ സംയുക്തങ്ങളെ മുൻചേർത്ത് ഇതരത്തെ പിൻപ് ഘടിപ്പിച്ചിരിക്കും പോലെ നാദയുക്തമായ ഹകാരത്തെ നാദമില്ലാത്ത ശ ഷ സങ്ങളുടെ പിന്നിൽ ചേർത്തിരിക്കുന്നു. യുക്തിമാന്മാരായ രണ്ട് ആളുകൾ തമ്മിൽ അറിയാതെ ഭിന്നസ്ഥലങ്ങളിൽ ഇരുന്ന് ഒരു വിഷയത്തെ ഒരേ യുക്തിപ്രകാശത്തിൽ സാക്ഷാൽകരിച്ചു കൂടെന്നു യാതൊരു നിയമവും ഇല്ല. കൂടാതെ ഇവിടെ രണ്ടു ഭാഷകളിലേയും കണ്ടുപിടുത്തങ്ങൾക്കു വ്യത്യാസവും ഇരിക്കുന്നു.
‘അവ്വഴി ആവി ഇടൈമൈ ഇടം മിടറു ആകും മേവും മെന്മൈ മുക്കു, ഉരം പെറും വന്മൈ’ [14]
ആദ്യം പൊതുവെ പ്രഭവസ്ഥാനങ്ങൾ നിർണ്ണയിച്ച പ്രകാരം സ്വരങ്ങൾക്കും ഇടയെഴുത്തുകൾക്കും കണ്ഠം ഉത്ഭവ സ്ഥാനമാകുന്നു. മെലിനത്തിനു മൂക്കും വിലിനത്തിനു നെഞ്ചും പിറപ്പിടമാകുന്നു.[ 18 ]
മുൻപറഞ്ഞപ്രകാരം പന്ത്രണ്ട് സ്വരങ്ങളും അതത് മാത്രകൾ വ്യക്തമാകാതെ കണ്ഠസ്ഥമായ പ്രാണനാൽ ശബ്ദിക്കപ്പെടുമെന്നും
‘അവറ്റുൾ അ ആ ആയി രണ്ടു അങ്കാന്ത് ഇയലും’ [16]
അകാരാകാരങ്ങൾ രണ്ടിനും (അങ്കാത്തൽ) സംവൃതമെന്ന ഒരേ പ്രയത്നമെന്നു പറയുന്നു.
സംസ്കൃതത്തിൽ ‘സംവൃതം മാത്രികം ജ്ഞേയം, വിവൃതം തു ദ്വിമാത്രികം [17]‘ ഒരു മാത്രയുള്ള അകാരം സംവൃതം അതായത് ഉത്ഭവസ്ഥാനങ്ങളുടെ സങ്കോചരൂപപ്രയത്നത്തോടു കൂടിയത് രണ്ട് മാത്രകളുള്ള ആകാരം വിവൃതം അതായതു പ്രഭവസ്ഥാനങ്ങളുടെ വികാസരൂപപ്രയത്നത്തോടുകൂടിയതെന്നർത്ഥം.
നന്നൂലിൽ, ‘ഇ ഈ എ ഏ ഐ അങ്കാപ്പോടു, അൺപൽ മുതനാ വിളിമ്പുറവരുമേ’ [18] എന്ന സൂത്രത്താലും, തൊൽക്കാപ്പിയം, ‘ഇ ഈ എ ഏ ഐ ഇചൈക്കും അപ്പാലൈന്തും അവറ്റോ രന്ന അവൈതാം അൺപൽ മുതൽനാ വിളിമ്പുറൽ ഉടൈയ’ [19] എന്ന സൂത്രത്താലും ഇ ഈ എ ഏ ഐ ഈ [ 19 ]എഴുത്തുകൾക്ക് (അങ്കാത്തലും) അൺപലൈയടിനാവോരം പൊരിന്തുതലുമാകിയ പ്രയത്നം പറയപ്പെട്ടിരിക്കുന്നു.
‘ഉ ഊ ഓ ഔ എന ഇചൈയ്ക്കും അപ്പാൽ ഐന്തും ഇതഴ്കുവിന്തിയലും’ [20] എന്ന സൂത്രത്താൽമേൽക്കാണിച്ച അക്ഷരങ്ങൾക്ക് ചുണ്ടുകൂട്ടൽ പ്രയത്നമെന്നു പറയുന്നു.
സംസ്കൃതത്തിൽ മുൻ കാട്ടിയ പ്രമാണപ്പടി ‘ഇ ഈ’ എന്ന രണ്ടിനും താലുപ്രഭവസ്ഥാനവും
‘സ്വരാണാമുഷ്മണാഞ്ചൈവ കരണം വിവൃതം സ്മൃതം.’ [21]
സ്വരങ്ങൾക്കും ശ ഷ സ ഹ ഈ വക ഊഷ്മാക്കൾക്കും വിവൃതം പ്രഭവസ്ഥാനവികാസം പ്രയത്നമെന്നു വിചാരിക്കപ്പെടുന്നു എന്ന പ്രമാണപ്രകാരം ഉത്ഭവസ്ഥാനവികാസം പ്രയത്നവും എ ഐ കൾക്ക് കണ്ഠതാലുക്കൾ ഉല്പത്തിസ്ഥാനവും വിവൃതം പ്രയത്നവും ഉ ഊ കൾക്ക് ഓഷ്ഠങ്ങൾ പിറപ്പിടവും വിവൃതം പ്രയത്നവും ഓ ഔ ഈ ലിപികൾക്ക് കണ്ഠം, ഓഷ്ഠം ഈ രണ്ടും പ്രഭവസ്ഥാനവും വിവൃതം പ്രയത്നവുമാണെന്നും വ്യവസ്ഥ കാണുന്നു. തമിഴിൽ പൊതുവേ സ്വരങ്ങൾക്കു കണ്ഠം മാത്രം ഉത്ഭവസ്ഥാനമാണന്നും പ്രയത്നങ്ങൾ പലതാണന്നും പറഞ്ഞിരിക്കുന്നു. സംസ്കൃതത്തിൽ സ്വരങ്ങൾ ഓരോന്നിനും ഓരോ പ്രഭവസ്ഥാനങ്ങളും ഒരേ പ്രയത്നവുമായി വിവരിച്ചിരിക്കുന്നതും ഈ രണ്ടു ഭാഷയിലുള്ള ലിപികൾക്ക് സംബന്ധമില്ലന്നു തെളിയിക്കുന്നു. ഉദ്ധരിച്ചു കാണിച്ച നന്നൂൽ സൂത്രപ്രകാരം വ്യഞ്ജനങ്ങളിൽ ഇടയിനങ്ങൾക്ക് കണ്ഠവും വലിനങ്ങൾക്ക് നെഞ്ചും മെല്ലിനങ്ങൾക്ക് നാസികയും ഉല്പത്തി [ 20 ]സ്ഥാനങ്ങളായി പറയപ്പെട്ടിരിക്കുന്നു. വ്യഞ്ജനങ്ങൾക്ക് ഈ കാണിച്ച സ്ഥാനങ്ങൾ ഉത്ഭവസ്ഥാനങ്ങൾ ആകുമെന്നും സ്വരങ്ങൾക്കെല്ലാം കണ്ഠം സ്ഥാനമെന്നും മേൽ വിവരിച്ച നന്നൂൽ സൂത്രം പൂർവ്വകാലത്തെ തമിഴ്വ്യാകരണങ്ങൾക്ക് അനുയോജിക്കുമാറു നന്നൂൽ കർത്താവിനാൽ എഴുതപ്പെട്ടതെന്നും എല്ലാ അക്ഷരങ്ങളും കണ്ഠത്തിൽ നിന്നും വ്യക്തമാകുന്നതിനാൽ സ്വരങ്ങൾക്കു കണ്ഠം സ്ഥാനമെന്നു നന്നൂൽ കർത്താവ് വ്യവസ്ഥാപിച്ചത് ചേരുമെന്നും തൊൽകാപ്പിയരും സ്വീകരിച്ചിരുന്നതായി കാണാം. എന്നാൽ വ്യഞ്ജനങ്ങളുടെ സ്ഥാനനിർണ്ണയം യുക്തിക്കു ഇണങ്ങായ്കയാൽ അതു സംബന്ധിച്ചുള്ള പൂർവ്വസൂത്രാർത്ഥത്തെ തൊൽകാപ്പിയർ തന്റെ ശാസ്ത്രത്തിൽ പ്രദിപാദിക്കാതെ ഉപേക്ഷിച്ചു കളഞ്ഞുവെന്നും പരിഗണിക്കാം. നന്നൂൽ, തൊൽകാപ്പിയണ് ഈ രണ്ടു ശാസ്ത്രങ്ങളിലുള്ള സൂത്രങ്ങളിലെ അർത്ഥവ്യത്യാസത്തിനു കാരണം ആരായുന്നവർക്കു ഈ വസ്തുത നല്ലതുപോലെ മനസ്സിലാകും.
ഇത്യാദി തൊൽകാപ്പിയസൂത്രങ്ങളാലും, നന്നൂലിൽ[ 21 ]
‘കങ്ങവും ചങ്ങവും ടണവും മുതൽ ഇടൈ നൂനിനാ അണ്ണം ഉറമുറൈ വരുമേ’ [25]
ഇത്യാദി സൂത്രങ്ങളാലും ഉല്പത്തിസ്ഥാനങ്ങളുടെ വിശേഷവിധികൾ തൊൽകാപ്പിയത്തിലും നനൂലിലു സമാനമായിത്തന്നെ ഇരിക്കുന്നു.
ഈ വിധികളും സംസ്കൃതത്തിലുള്ള സ്ഥാനവിധികളിൽ നിന്നു ഏതാണ്ടു വ്യത്യസമാണ്. സംസ്കൃതശബ്ദാനുശാസനത്തിൽ കകാരങ്ങൾക്ക് താലു ഉത്ഭവസ്ഥാനമായി പറയുന്നില്ല. ടകാര ഞകാരങ്ങൾക്ക് മൂർദ്ധാവു സ്ഥാനമായി പറഞ്ഞിരിക്കുന്നു. അതുകൊണ്ടു ഓരോരുത്തർ യുക്തിക്കനുഗുണമായി സ്ഥാനനിർണ്ണയം ചെയ്തു എന്നാല്ലാതെ ഒരു കൂട്ടർ ഇതരന്മാരെ അനുകരിചു വിധി കല്പിച്ചു എന്നൂഹിക്കുന്നതിനു ന്യായം കാണുന്നില്ല. തൊൽകാപ്പിയം നൂറ്റിരണ്ടാമത് സൂത്രത്തിൽ [26] ഗ്രന്ഥകർത്താവ് വ്യവ്യസ്ഥാപിച്ച രീതി അനുസരിച്ച് അക്ഷരങ്ങളുടെ ഉത്പത്തിസ്ഥാനങ്ങളെ കാണിച്ചതായും സംസ്കൃത പ്രമാണ(വേദ)ങ്ങളിൽ വേറേ വൈജാത്യങ്ങൾ അന്തർഭവിചിട്ടുണ്ടെങ്കിലും ആ ശാസ്ത്രങ്ങളിൽ നിന്നും അറിഞ്ഞു കൊള്ളേണ്ടതാണന്നും ഇവിടെ ആ വൈചിത്രങ്ങളെ കാണിക്കുന്നില്ലന്നും [ 22 ]പറഞ്ഞു കാണുന്നു. [27] ആകയാൽ തമിഴിലും സംസ്കൃതത്തിലും ഭിന്ന രീതിയിൽ വിവരിച്ചവയെ നിർദ്ദോഷങ്ങളെന്നു യുക്തികൾ മൂലം സാധിക്കാമെന്നു വരുകിലും തമ്മിൽ സംബന്ധമില്ലാതെ അക്ഷരങ്ങളുടെ ഉത്പത്തിമാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതിൽ യാതൊരു സന്ദേഹവുമില്ല ആവശ്യമായ അക്ഷരങ്ങളെ മാത്രം സംസ്കൃത എഴുത്തുകളിൽ നിന്നും പെറുക്കിഎടുത്തുകൊണ്ട് അവയുടെ ഉത്പത്തിസ്ഥാനാദികളെ സംസ്കൃതരീതികളോട് സംബന്ധമില്ലാത്തവിധം തങ്ങൾ തന്നെ കണ്ടുപിടിച്ചു കാലാന്തരത്തിൽ എഴുതിക്കൊണ്ടതാണന്നുള്ള സ്ഥൂലസന്ദേഹത്തിനു ഇവിടെ ഇടമില്ല.
മനുഷ്യൻ മുൻപ് നാഗരികത്വമില്ലാതിരുന്ന അവസ്ഥയിൽ നിന്നു ഉത്തരോത്തരം നാഗരികത്വമുള്ള സ്ഥിതിയെ ആശിക്കുകയല്ലാതെ നാഗരികത്വത്തോടെ ഇരുന്നുകൊണ്ട് അതിന്റെ അഭാവദശയെ അഭിലഷിക്കുക സാധാരണമല്ല. അരവിന്ദം, മന്ദാരം, മൃദുലം, കുസുമം, ഗംഭീരം, ഭൃംഗനാദം തുടങ്ങിയ വാക്കുകളെ തമിഴ് രൂപത്തിൽ ആക്കുമ്പോൽ ഈ രണ്ടു ഭാഷകളെയും അറിയുന്നവർക്ക് സംസ്കൃതത്തിലുള്ള ഭംഗിയും ഗാംഭീര്യവും തമിഴിൽ കിട്ടുകയില്ലന്നു തോന്നാതെ ഇരിക്കുകയില്ല. ഇതുകൊണ്ടാണു തമിഴിന്റെ പിരിവുകളായ കർണ്ണാടകം, തെലുങ്ക് മുതലായ ഭാഷകളിൽ സംസ്കൃത അക്ഷരങ്ങളെ അനന്തരകാലങ്ങളിൽ കലർത്തിക്കാണുന്നത്. എന്നാൽ തമിഴ് എഴുത്തുകൾ സംസ്കൃതലിപികളിൽ അടങ്ങിയിരിക്കകൊണ്ട് സംസ്കൃതഎഴുത്തുകൾ നല്ലപോലെ പഠിച്ചവർക്ക് തമിഴെഴുത്തു[ 23 ]കളെ ഉച്ചരിക്കുന്നതിനു പ്രയാസമില്ല. തമിഴ് മാത്രം അറിയുന്നവർക്ക് സംസ്കൃതത്തിലെ വിശേഷാൽ അക്ഷരങ്ങൾ ഉച്ചരിക്കാൻ എളുപ്പം സാധിക്കുന്നുമില്ല. ഇതിൽ നിന്നും സംസ്കൃതത്തിൽ കൂടുതൽ എഴുത്തുകൾ ഉച്ചരിക്കുവാൻ അധികം പ്രയത്നമുണ്ടന്നു സിദ്ധമായി. വിഷമം അധികമുള്ള അക്ഷരങ്ങളുടെ ഉച്ചാരണത്തിനു അധികമായ പ്രയത്നം വേണമെന്നു സിദ്ധം. ഏതേതു അക്ഷരങ്ങൾ അതിപ്രയത്നങ്ങൾ കൊണ്ട് മാത്രമേ ഉച്ചരിക്കുവാൻ കഴിയുകയുള്ളൂ എന്നു നാം കാണുന്നുവോ അവ ലഘുപ്രയത്നത്താൽ ഉച്ചരിക്കാവുന്ന അക്ഷരങ്ങളുടെ പിന്നാലെ ഉണ്ടായവയെന്നൂഹിക്കുന്നതാണു ന്യായം. ഈ യുക്തിയെ മുൻനിറുത്തി പോകുമ്പോൾ സംസ്കൃതലിപികളും തമിഴക്ഷരങ്ങളും ഒരേ കാലത്തിൽ ഒന്നിച്ചിരുന്നു എന്നും, ആ കാലത്തിൽ തമിഴരും സംസ്കൃതക്കാരും ഒരേ വർഗ്ഗക്കാരായിരുന്നു പിന്നെ പിരിഞ്ഞവരാണന്നും, അങ്ങിനെ പിരിഞ്ഞു അനേക നൂറ്റാണ്ടുകൾക്കു ശേഷം അക്ഷരങ്ങളുടേയും വാക്കുകളേയും ഒന്നിനു പിറകേ വേറൊന്നായി അനേകം പ്രാവശ്യം മാറ്റി മറിച്ചുഒടുവിൽ ഒരു രീതിയിൽ ഉറപ്പിച്ചു ആ ഭാഷയ്ക്കു സംസ്കൃതം (സംസ്കരിക്കപ്പെട്ടത്) എന്നു നാമകരണം ചെയ്തിരിക്കണമെന്നും, തമിഴർ മൂലഭാഷയേയും അക്ഷരങ്ങളേയും ഭേദഗതിചെയ്യാൻ വിമുഖരായിരുന്നകാരണം പഴയ തമിഴ് വ്യാകരണമുറകളെ ആദരിച്ചുപോന്നിരുന്നു എന്നും, കാലാന്തരത്തിലുണ്ടായ ദാക്ഷിണാത്യന്മാരായ സംസ്കൃതപ്രചരണത്തിൽ അഗസ്ത്യപ്രഭുതികൾ സംസ്കൃതത്തെ തഴുകിപ്പിടിച്ചു തമിഴിനു പല പരിഷ്ക്കാരങ്ങളും ചെയ്യാൻ ഇടയായിട്ടുള്ളതാണന്നും പറയാതെ കഴിയുകയില്ല.[ 24 ]
സംസ്കൃതമെന്ന ഒരു ഭാഷ പിരിഞ്ഞുപോയതിൽ പിന്നെയും വേദത്തിലുള്ള പദങ്ങളേയും അതിനുശേഷമുണ്ടായ പുരാണപദങ്ങളേയും അനന്തരം പാണിനിമഹർഷിയുടെ കാലം മുതൽ അഭേദമായ വ്യവസ്ഥയെ അവലംബിച്ചിരിക്കുന്ന പദങ്ങളുടെ സ്ഥിതിയേയും ഓരോന്നായി വിചിന്തനം ചെയ്യുമ്പോൾ ആ ഭാഷയ്ക്കു പൂർവ്വരൂപത്തിൽ യിടരെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നതായി ഊഹിയ്ക്കാം. ഉദാഹരണത്തിനു ഋഗ്വേദത്തെ തന്നെ എടുക്കാം. ടി വേദം ഒന്നാം അഷ്ടകം, ഒന്നാം അനുവാകം രണ്ടാം ഋക് ‘അഗ്നിഃ പൂർവ്വേഭിഃ’ എന്നിരിക്കുന്നു. ഇതിൽ പൂർവ്വേഭിഃ എന്ന രൂപം ഇപ്പോൾ പൂർവ്വൈഃ എന്നു നടപ്പിൽ ഇരിക്കുന്നു. ഇതുപോലെ അനേകം മാറ്റങ്ങൾ കാണാം. കൂടാതെ സ്വരങ്ങളിൽ ഋ, ൡ എന്ന അക്ഷരങ്ങളുടെ സന്നിവേശവിശേഷത്തെ ഇരിപ്പിന്റെ സ്വഭാവത്തെകുറിച്ചു വിചാരിക്കുമ്പോൾ ആ എഴുത്തുകൾ രണ്ടും അനന്തരകാലത്തിൽ ഉൾപെടുത്തിയവയെന്നു തന്നെ തോന്നിപ്പോകുന്നു. എന്തെന്നാൽ സ്വരങ്ങൾക്കു വിവൃതം പ്രയത്നമെന്നു വിധിച്ചു കാണുന്നു. രേഫലകാരങ്ങൾക്ക് ഈഷൽസ്പൃഷ്ടം പ്രയത്നമാകുന്നു. ഋ, ൡ ഈ രണ്ട് സ്വരങ്ങൾക്ക് ‘ദുഃസ്പൃഷ്ടശ്ചതേി വിജ്ഞേയോ ലുകാര പ്ലുത ഏവ ച’ [28] എന്ന പ്രമാണത്താൽ ഈഷൽസ്പൃഷ്ടം പ്രയത്നമെന്നു നിർണ്ണയിച്ചിരിക്കുന്നു. എന്നാൽ വിവൃതപ്രയത്നം എന്ന വ്യത്യാസമേ രേഫലകാരങ്ങൾക്കുള്ളു. മറ്റുസ്വരങ്ങളെല്ലാം ഒരേ പ്രയത്നത്തോടുകൂടിയും ഈ രണ്ട് അക്ഷരങ്ങൾ മാത്രം ഇങ്ങനെ വ്യത്യാസപ്പെട്ടും ഇരിക്കുന്നതിനേയും ഉത്ഭവസ്ഥാനക്രമപ്പടി എല്ലാ എഴുത്തുകളേയും ഘടിപ്പിരിക്കേ താലുമൂലവും ദന്തങ്ങളും യഥാസംഖ്യം [29] [ 25 ]പ്രഭവസ്ഥാനങ്ങളായ ഋ, ൡ ക്കളെ ഓഷ്ഠജമായ ഉകാരത്തിനു ശേഷം മുറവിട്ട് ചേർത്തിരിക്കുന്നതിനേയും കുറിച്ചു വിചന്തനം ചെയ്യുമ്പോൾ ഋകാരലുകാരങ്ങൾ ഉപയോഗിക്കേണ്ടിടത്തു മുൻ കാലത്തു തമിഴ് രീതിയ്ക്കോ അഥവാ മറ്റുവിധത്തിലോ കാര്യനിർവഹണം ചെയ്തുപോന്നു എന്നും, അതിൽ പിന്നെ ഇങ്ങിനെ രണ്ടക്ഷരങ്ങളെ സൃഷ്ടിച്ചു എന്നും അനുമാനിക്കത്തക്കതാണ്.
സന്ദേഹാരംഭം[തിരുത്തുക]
വ്യജ്ഞനങ്ങളെ അപേക്ഷിച്ചു സ്വരങ്ങൾക്ക് പ്രയത്നം കുറവായിരിക്കകൊണ്ട് രണ്ടാമതു പറഞ്ഞവയാണു ആദ്യം സിദ്ധങ്ങളായെതെന്നു നിരൂപിക്കാം. ഈ മുറയ്ക്കു ഇ, ഉ, ഋ, ൡ ഈ അക്ഷരങ്ങൾ രൂപികരിച്ചതിൽ പിന്നെ സ്ഥാനസാമ്യം കൊണ്ട് അവയ്ക്കു തുല്യങ്ങളായ യ, ര, ല, വ എന്നീ വ്യജ്ഞനങ്ങൾ സ്വരങ്ങൾക്കുനുരൂപങ്ങളായി ഏർപ്പെടുത്തപ്പെട്ടതാകുന്നു. അതുകൊണ്ട് തമിഴിലിൽ പൂർവ്വകാലങ്ങളിൽ ഋ, ൡ എന്ന അക്ഷരങ്ങൾ ഉണ്ടായിരുന്നു. പിൻപ് ഉപയോഗമിലായ്കകൊണ്ട് ഉപേക്ഷിക്കപ്പെട്ടതാണു അല്ലാതെ സംസ്കൃതത്തിൽ ഋ ലു ക്കൾ പിന്നെ ചേർക്കപ്പെട്ടവയല്ല എന്നിങ്ങനെ ഒരു ശങ്ക ഇവിടെ അങ്കുരിക്കാം.അങ്ങിനെയാണങ്കിൽ ഇ, ഉ, ഋ, ൡ ഈ അക്ഷരങ്ങളുടെ മുറയെയനുസരിച്ചു ഇകാരതുല്യമായ യകാരത്തെ ആദ്യമായും ഉകാരസദൃശമായ വകാരത്തെ രണ്ടാമതും ഋകാര തുല്യമായ രേഫത്തെ മൂന്നാമതും ലുകാരസമമായ ലകാരത്തെ നാലാമതും അന്തസ്ഥങ്ങളായി ഘടിപ്പിക്കേണ്ടതായിരുന്നു. അങ്ങിനെ കാണാത്തതുകൊണ്ട് ഈ ശങ്കയ്ക്ക് അവസരമില്ല. അതുകൊണ്ട് അനന്തരകാലത്ത് യകാര, വകാരങ്ങളുടെ അംശങ്ങൾ ‘ഇ, ഉ’ക്കളിൽ അടങ്ങിയിരിക്കുന്നതായി[ 26 ]ക്കണ്ട് ഏതോ ചില സകൗര്യങ്ങളെ ഉദ്ദേശിച്ചു അവയ്ക്കു തുല്യങ്ങളായ രകാരലകാരങ്ങളുടെ അംശങ്ങൾ അന്തർഭവിച്ച രണ്ടക്ഷരങ്ങളെ സംസ്കൃതക്കാർ ഏർപ്പെടുത്തിയതാണന്നു പറയുന്നതാകുന്നു യുക്തിക്കു കുറെ യോജിച്ചത്. ഈ രണ്ടക്ഷരങ്ങളിൽതന്നെ ൡകാരം ഋകാരത്തെ അപേക്ഷിച്ചു വളരെ പിൻപ് ഉണ്ടായതാണെന്നു പറയണം. എഴുത്തുകൾ ഉത്ഭവിക്കുന്നതിനുള്ള കാരണമായിരിക്കുന്നത് ജനങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ അത്ര. ൡകാരം ഒഴിച്ചു മറ്റുള്ള അക്ഷരങ്ങളിൽ അനേകം വാക്കുകൾ ഉണ്ടായിക്കാണൂന്നു. ലു എന്നുള്ള അക്ഷരത്തിൽ ക്ൡപ്തം എന്നൊരു വാക്ക് മാത്രമേയുള്ളു. ഈ വസ്തുത ‘ഋൡ-ക്’[30] എന്ന മാഹേശ്വരസൂത്രത്തിൽ ഭാഷ്യസന്ദർഭം കൊണ്ട് പതഞ്ജലി മഹർഷി വ്യക്തമാക്കിയിട്ടുണ്ട്. കുറേക്കാലം ആശയങ്ങളെ അറിയിക്കുന്നതിനു തക്ക വാക്കുകൾ ഇല്ലാതിരുന്ന ശേഷം ഒരേ അർത്ഥത്തെ കുറിക്കുന്നതായി പലരിൽ നിന്നും പല കാരണങ്ങളാൽ ബഹുവിധമായ വാക്കുകളും അവയ്ക്കു ‘വാരിവാഹക-വലാഹക’ ഈ മാതിരി വികാരങ്ങളും ഒട്ടുവളരെ ഉണ്ടായി. ഒടുവിൽ ഒരുവന്റെ വാക്ക് ഇതരന് അറിയാൻ പാടില്ലാത്ത വിധത്തിൽ ഭാഷ അവ്യവസ്ഥിതമായി പടരുവാൻ തുടങ്ങി. ഇതിനു പരിഹാരമായി മേലിൽ കണ്ടമാനം വാക്കുകൾ വർദ്ധിക്കാത്തവിധം വ്യവസ്ഥ ഏർപ്പെട്ടതിനു അടുത്ത് മുൻ കാലത്തു ‘ന’കാരവും ക്നപ്തമെന്നവാക്കും ഉത്ഭവിച്ചിരിക്കണം. അന്നു മുതൽ പുതിയ ശബ്ദങ്ങൾ ഉണ്ടാകാൻ നിവർത്തിയില്ലാത്തതുനാൽ ഈ ഇനത്തിൽ കൂടുതൽ വാക്കുകൾ ഉണ്ടാകാഞ്ഞതാണെന്ന് ഊഹിക്കാം. പ്രാകൃതത്തിൽ ഋ ൡ എന്ന രണ്ടക്ഷരങ്ങൾ കാണാത്തത് ഈ ഊഹത്തീനു ഉപോദ്ബലകമാണു. വരരുചി [ 27 ]രചിച്ച പ്രാകൃതപ്രകാശത്തിൽ ‘ഋതോത്’, ‘ഋരീതി’ ഈ സൂത്രങ്ങളാൽ ചിലേടത്ത് ഋകാരത്തിനു പകരം അകാരവും ചിലെടത്ത് രി എന്നും, ‘ൡതഃ ക്ൡപ്ത ഇലിഃ’ എന്ന സൂത്രം കൊണ്ട് ‘ക്ൡപ്ത’ ശബ്ദത്തിലുള്ള ‘ൡ’വിനു ‘ഇലി’ എന്നും ആദേശം വരുമെന്നു പറഞ്ഞിരിക്കുന്നു. ‘തൃണം’ എന്ന വാക്കിനു ‘അ’കാരാദേശം വന്നു ‘തണം’ എന്നാകുന്നതും ‘ഋണ’ ശബ്ദത്തിനു ‘രി’ പകരം വന്നു ‘രിണം’ എന്ന രൂപമുണ്ടാകുന്നതും ‘ക്ൡപ്തം’ എന്ന പദത്തിൽ അകാരത്തിനു ആദേശം വന്നു ‘കിലിത്തം’ എന്ന രൂപം സിദ്ധിക്കുന്നതും ഇവിടെ ഉദാഹരണം. ഇതുകൊണ്ട് ഋ എന്ന അക്ഷരം ‘രി’ അല്ലെങ്കിൽ ‘അ’ കാരമായും ‘ൡ’എന്ന ലിപി ‘ഇലി’ എന്നും ഭേദപെട്ടും അല്ലാതെ പ്രകൃതത്തിലിരിക്കയില്ലന്ന് സിദ്ധിച്ചല്ലോ. സംസ്കൃതത്തിൽ ലുകാരം കൊണ്ട് ക്ൡപ്തമെന്ന ഒരു വാക്കു മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നതും മേൽകാണിചിട്ടുണ്ട്.
വരരുചി അസമർത്ഥന്മാരെ ഉദ്ദേശിച്ചു സംസ്കൃത്തതിലെ ‘ഋ’കാര‘ൡ’കാരാദി വിഷമാക്ഷരങ്ങൾ വേറേവിധം മാറ്റി നവീനമായും ലഘുവായും പ്രാകൃതമെന്നൊരു ഭാഷ സൃഷ്ടിച്ചു എന്നല്ലാതെ പ്രാകൃതത്തിൽനിന്നും സംസ്കൃതം ഉണ്ടായതല്ല എന്നു പറയുകയാണങ്കിൽ ആശയങ്ങളെ പ്രകാശിപ്പിക്കുവാൻ സംസ്കൃതവാക്കുകൾ ധാരാളമായിരിക്കെ എന്തിനായി ഇങ്ങിനെയൊരു പ്രാകൃതഭാഷയുണ്ടാക്കി? അന്യോന്യം ആശയാവിഷ്കരണം ചെയ്യുന്നതാണല്ലോ ഭാഷയുടെ പ്രയോജനം. ഓരോ സ്ഥലത്ത് ഓരോ ഭാഷയുണ്ടാകാം. എന്നാൽ ഒരിടത്ത് ഒരു ഭാഷ പ്രചുരപ്രചാരമായി ശോഭിക്കുമ്പോൾ അവിടെ വേറൊരു ഭാഷ ഉത്ഭവിക്കുവാൻ കാരണമില്ല. അശക്തന്മാരെ ഉദ്ദേശിച്ചു ഉണ്ടാക്കി എന്നു പറഞ്ഞാൽ ബഹുകാലം പരമ്പരയാ നിലനിന്നു പോന്നിരുന്ന ശക്തി വരരുചിയുടെ കാലത്ത് ആകസ്മികമായി [ 28 ]കുറഞ്ഞുപോയതെങ്ങനെ എന്നൊരു ചോദ്യം പുറപ്പെടും. ഇന്ന് സംസ്കൃതം സ്വഭാഷയായിരിക്കുന്ന ജാതിക്കാർക്കു ഇതരഭാഷക്കാരേക്കാൾ ഉച്ചാരണവൈഭവവും വൈജാത്യവും ഏറിയിരിക്കുന്നതായിട്ടാണു കാണുന്നത്. പരമ്പരാവാസന കൊണ്ട് വിഷമവിഷയങ്ങളുടെയും സ്വാധീനത ലഘുസിദ്ധമായിട്ടാണല്ലോ അഭിജ്ഞന്മാർ മതിക്കുന്നത്.
ഇനി ഉച്ചരിക്കുന്നതിനു വിഷമം തോന്നിക്കുന്ന ‘ഖ, ഘ, ധ’ മുതലായ അക്ഷരങ്ങളെപ്പോലെ ഋൡക്കൾ അത്ര പ്രയാസമുള്ളവയല്ല അതുകൊണ്ട് ശ്രമനിവൃത്തിയെ നിമിത്തമാക്കി ഋൡക്കൾ തള്ളിയതാണന്നു വരികിൽ അതിഖരാദികൾ മുൻപേ തന്നെ ഉപേക്ഷിക്കപ്പെടേണ്ടിയിരുന്നു. കൂടാതെ പ്രാകൃതത്തിൽ സ്വീകരിച്ചിട്ടുള്ള അന്തസ്ഥങ്ങളായ ‘ര, ല’ ഈ അക്ഷരങ്ങളെ അപേക്ഷിച്ചു ഋൡക്കൾക്ക് കൂടുതൽ ശ്രമം വേണമെന്നും തോന്നുന്നില്ല. പിന്നെയും ‘ഖിദേർവ്വിസുരഃ, ക്രുധേർജുരഃ, ‘ചർച്ചേശ്ചമ്പഃ, ത്രസേർവ്വജ്ജഃ, ‘മൃജേർലുഭസുപ’ [31].
‘ഖിദ’ ധാതുവിനു ‘വിസുര‘, ‘ക്രുധ്‘ ധാതുവിനു ‘ജുര‘, ‘ചർച്ച‘ ധാതുവിനു ‘ചമ്പ’, ‘ത്രസ’ ധാതുവിനു ‘വർജ്ജ’, ‘മൃജ’ ധാതുവിനു ‘ലുഭസുപാ’ക്കൾ ഇവ ആദേശങ്ങളായി വരും എന്നർത്ഥം. ‘ഖിദ്യതേ’ ‘വിസുരഇ’ ‘ക്രുധ്യതി’ ‘ജുരഇ’ ‘ചർച്ചതി’ ‘ചമ്പ ഇ’ ‘ത്രസ്യതി’ ‘വ ́ഇ’ ‘മാർഷ്ടി’ ‘ലുഭഇ’ ‘സുപഇ’ ഇവ ഉദാഹരണങ്ങൾ. ഖേദിക്കുന്നു, കോപിക്കുന്നു, വിചാരിക്കുന്നു, ഭയപ്പെടുന്നു, ശുദ്ധമാക്കുന്നു എന്നർത്ഥം. ഇപ്രകാരം സംസ്കൃതത്തിലുള്ള ധാതുക്കൾക്ക് മുഴുവനും അസംബന്ധങ്ങളായ ആദേശങ്ങളെ വിധിച്ചത് ലഘുപ്പെടുത്താനാണോ? കൂടാതെ മഹാരാഷ്ട്രി, ശൗരസേനി, മാഗധി, പൈശാചി ഈ [ 29 ]വിഭാഗത്തോടുകൂടിയ പ്രാകൃതത്തിൽ ആദ്യം പറഞ്ഞ ഭാഷയെക്കുറിചു അധികമായ വിവരങ്ങൾ പ്രാകൃതപ്രകാശത്തിൽ കാണപ്പെടുന്നു. ഇപ്പോൾ മഹാരാഷ്ട്രദേശീയർ സംസാരിച്ചു വരുന്ന മഹാരാഷ്ട്രഭാഷയാകട്ടെ പ്രാകൃതത്തിന്റെ പിരിവായി പറയപ്പെട്ട മഹാരാഷ്ട്രഭാഷയോട് സംബന്ധപ്പെട്ടതായിരിക്കുന്നു എന്നു പറയുകയല്ലാതെ അതു തന്നെയാണു ഇതു എന്നു പറയത്തക്ക നിലയിൽ ഇന്നു ഇരിക്കുന്നില്ല. പ്രാകൃതമഹാരാഷ്ട്രം നന്നായി പഠിച്ചവൻ ഇതരത്തെ അറിഞ്ഞു എന്നു പറവാൻ തീരെ സന്നദ്ധനാകുമെന്നു തോന്നുന്നില്ല. ഒരു ഭാഷയിൽ തന്നെ കാലപര്യയം കൊണ്ട് ചിലേടത്തു ചില വ്യത്യാസങ്ങൾ ഉണ്ടായി എന്നു വരും; എങ്കിലും അതിലും വ്യാകരണവ്യവസ്ഥ ഇരിക്കുന്ന കാലത്തോളം ആ ഭാഷയല്ലാ ഈ ഭാഷയെന്നു തോന്നുമാറു മിറ്റും വ്യത്യാസപ്പെട്ടു പോകയില്ല. വളരെ പുരാതനകാലം മുതൽ നടപ്പിൽ ഇരിക്കുന്ന ഈ തമിഴ്ഭാഷ കാലദേശങ്ങൾ കൊണ്ട് അവിടവിടെചില ഭേദങ്ങളെ അവലംബിച്ചിട്ടുണ്ടങ്കിലും ഒന്നോടെ രൂപാന്തരപ്പെടാതെ ഇരിക്കുന്നതു തന്നെ ദൃഷ്ടാന്തം.
അതുകൊണ്ട് സംസ്കൃതഭാഷ നടപ്പാക്കുന്നതിനു മുൻപ് പ്രാകൃതം ദേശഭാഷയായിരുന്നുവെന്നും, ചില ബുദ്ധിമാന്മാർ അതിനെ പരിഷ്കരിച്ചു സംസ്കൃതമെന്നു നാമകരണം ചെയ്തു എന്നും, സംസ്കൃതഭാഷ ചില ജനങ്ങൾ മാത്രം അഥവാ പ്രത്യേക വിദ്യാഭ്യാസവിഷയത്തിൽ മാത്രം ഉപയോഗിച്ചു വന്നിരിക്കാം. എന്നാൽ പൊതുവേ ദേശഭാഷയായിരുന്നതു പ്രാകൃതമായിരുന്നു എന്നും സംസ്കൃതം ഇതര ഭാഷകളേക്കാൾ വിശേഷമായി പരിണമിച്ചതുകൊണ്ട് ആ ഭാഷയെ അനാദിദേവ ഭാഷയാണെന്നും, അതിൽ എഴുതപ്പെട്ടിട്ടുള്ള വേദപുരാണാദി ഗ്രന്ഥങ്ങൾ ഈശ്വരനാൽ ബ്രഹ്മദേവനു ഉപദേശിക്കപ്പെട്ട്, ബ്രഹ്മദേവനാൽ നിർമ്മിക്കപ്പെട്ടതെന്നും, മറ്റും പറയുമെന്നും അന്യഭാഷകളെല്ലാം [ 30 ]മ്ലേഛ (മ്ലേഛ അവ്യക്തേ ശബ്ദേ, അസ്ഫുടേ അപശബ്ദേ ചേത്യർത്ഥഃ - സിദ്ധാന്ത കൗമുദി; അസ്പഷ്ടോച്ചാരണത്തിലും ശബ്ദശാസ്ത്രാനുസാരമലാത്ത ശബ്ദ പ്രയോഗത്തിലും എന്ന് അർത്ഥം; ന മ്ലേഛിത വൈ ‘മ്ലേഛിക്കരുത്’ - വേദവാക്യം, ‘നാപഭാഷിതവൈ’ അപഭാഷിക്ക വ്യാകരണവിരോധമായി പറയരുതെന്നു അർത്ഥം) ഭാഷകളാണെന്നു സംസ്കൃത പക്ഷപാതികൾ പറയുന്നു. ഈ അഭിപ്രായം പിൽക്കാലത്തുള്ളവരിൽ പ്രബലപ്പെട്ടതുനിമിത്തം അവരിലൊരാളായ വരരുചി മുനി സംസ്കൃതത്തിൽ നിന്നു ഉണ്ടായതെന്നു അന്യന്മാർക്കു തോന്നത്തക്കവണ്ണം സംസ്കൃതാക്ഷരങ്ങൾക്കു ആദേശങ്ങൾ വിധിച്ച് പ്രാകൃതത്തെ പരിഷ്കരിക്കകൊണ്ട് ആ വ്യാകരണസമ്പ്രദായം സംസ്കൃതാഭിജ്ഞന്മാർക്കു ഉപകാരപ്പെട്ടതായി. എന്നിട്ടും ആ പരിഷ്കരണരീതിയെ ജനങ്ങൾ പണിപ്പെട്ടും ആദരിച്ചു വന്നു. എങ്കിലും കാലക്രമേണ അശക്യമായി തീർന്നതുകൊണ്ട് ആ പരിപാടി ഉപേക്ഷിക്കുകയും തന്മൂലം പ്രാകൃതവും ഇക്കാലത്തെ മഹാരാഷ്ട്രിയും രണ്ടായി പിരിയുകയും പ്രാകൃതം സംസ്കൃതജ്ഞന്മാർക്കു നാടകം, സട്ടകം മുതലായ കൃതികൾ നിർമിക്കുന്നതിനു മാത്രം ഇന്നു ഉപയോഗത്തിലിരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ നിരൂപിക്കുന്നതു യുക്തമായിരിക്കും.
പാണീനീയശിക്ഷയിൽ ‘ത്രിഷ ഷ്ടിശ്ചതുഷ്‌ഷ ഷ്ടിർവ്വാ വർണ്ണാഃ ശംഭുമതേ മതാഃ. പ്രാകൃതേ സംസ്കൃതേ ചാപി സ്വയം പ്രാക്താ സ്വയംഭുവാ’ അക്ഷരങ്ങൾ പ്രാകൃതത്തിലും സംസ്കൃതത്തിലും ബ്രഹ്മദേവപ്രാക്തങ്ങളായി കാണുന്നു. എന്നാൽ പ്രാകൃതത്തിൽ ഋ, ൡ മുതലായവ കാണുന്നില്ല. അതു വിവാദവിഷയമായിരുന്നാലും ഇവിടെ അപ്രകൃതമെന്നു വിട്ടതാണ്. ഈ പ്രമാണത്തിൽ ഈ രണ്ട് ഭാഷകളും ഒരുപോലെ [ 31 ]അനേകകാലമായി നടപ്പിലിരിക്കുന്നു എന്നു സിദ്ധിക്കുന്നതു മാത്രമല്ല ‘പ്രഥമ പരിത്യാഗേ മാനാഭാവഃ’ മുൻപിലൊന്നാമത്തതിനെ ചേർക്കാതെ വിട്ടുകളയുന്നതിനു പ്രമാണം കാണുന്നില്ല എന്ന ന്യായമ്പ്രകാരം ‘സംസ്കൃതേ പ്രാകൃതേ ചാപി’ എന്നു പറയേണ്ടതായി ഇരിക്കെ മറിച്ചു പഠിച്ചിരിക്ക കൊണ്ടും, പ്രാകൃതസംജ്ഞയ്ക്ക് സ്വാഭാവികമെന്നു അർത്ഥമുള്ളതിനാലും സംസ്കൃതനാമം പരിഷ്കരിക്കപ്പെട്ടതെന്ന ഭാവത്തെ ആവാഹിക്കുന്നതിനാൽ അതു സംസ്കരിക്കപ്പെടാത്ത പൂർവ്വരൂപത്തോടുകൂടിയ ഒരു ഭാഷയെ അപേക്ഷിച്ചുകൊണ്ടിരിക്കുമെന്നുള്ളതിനാലും, പ്രാകൃതം സംസ്കൃതത്തേക്കാൾ വളരെ മുൻപ് ഉള്ളതെന്നും കിട്ടുന്നു. ഇവിടെ പ്രാകൃതശബ്ദത്തിനു സംസ്കൃതമാകുന്ന പ്രകൃതിയോടുകൂടിയതെന്നാണ് അർത്ഥം എന്നു പറയുന്നെങ്കിൽ [32] ‘സംസ്കൃതമാകുന്ന’ എന്ന അർത്ഥം ആ പദം ഇല്ലാതിരിക്കുമ്പോൾ എങ്ങനെ സിദ്ധിക്കുമെന്ന് ഒരു ചോദ്യത്തിനു ഇവിടെ ഇടം ഉണ്ട്. പേരിട്ടവരുടെ ഇച്ഛാമാത്രം കൊണ്ട് ആർത്ഥം കിട്ടുമെന്നു പറഞ്ഞാൽ ശ്രവണമാത്രയിൽ സ്വാഭാവികമെന്നുള്ള അർത്ഥത്തെ പെട്ടന്നു സ്ഫുരിപ്പിക്കുന്ന ഈ ഒരു വാക്കേ കിട്ടിയുള്ളോ? പ്രകൃതിയിൽ നിന്നു ഉത്ഭവിച്ചു എന്നുള്ള അർത്ഥത്തെ നിസ്സന്ദേഹം ഉദ്ബോധിപ്പിക്കുന്ന വികൃതമെന്ന വാക്കിനെ ഈ സ്ഥാനത്തു സംജ്ഞയായി ഉപയോഗിച്ചു കൂടായിരുന്നോ? അതുകൊണ്ട് സ്വാഭാവികമെന്നുള്ള അർത്ഥത്തെ ആസ്പദമാക്കി നടപ്പിൽ കൊണ്ടുവന്നിരുന്ന സംജ്ഞയെ നവവ്യാഖ്യാതാക്കന്മാർ സ്വേച്ഛപോലെ അർത്ഥാന്തരപ്പെടുത്തിയതാണന്നല്ലാതെ ഇവിടെ മറ്റൊന്നും ശങ്കിക്കാനില്ല. കൂടാതെ, സംസ്കൃതത്തിൽ ‘ഏകദ്വിബഹുക്കളെന്നു’ വചനത്രയം [ 32 ]കാണുന്നു. പ്രാകൃതത്തിൽ ‘ദ്വിവചനസ്യ ബഹുവചനം’ (പ്രാ. പ്ര. പ-6, സൂ-63) [33] എന്നു കാണുന്നതുകൊണ്ട് ഏകവചനവും ബഹുവചനവും അല്ലാതെ ദ്വിവചനമില്ലന്നു സിദ്ധമായി. പ്രാകൃതം സംസ്കൃതത്തിൽ നിന്നുത്ഭവിച്ചിരുന്നു എങ്കിൽ സംസ്കൃതം സ്വീകരിക്കുന്ന ദ്വിവചനം ഇല്ലാതിരിക്കാൻ കാരണമില്ല. അതിൽ ഈ പ്രാകൃതവിധിയെ അറിയണമെങ്കിൽ സംസ്കൃതം നല്ലതുപോലെ അറിഞ്ഞിരിക്കണം താനും. അങ്ങിനെ അറിഞ്ഞവർക്കു ദ്വിവചന മെന്നൊന്നു കൂടി അധികമായതുകൊണ്ട് യാതൊരു വിഷമവും തോന്നുകയില്ല. ഇതിനു പുറമേ സംസ്കൃതഭാഷയിലൊരിടത്തും പ്രവേശനം ലഭിയ്ക്കാത്ത (ഇടചൊല്ലുകൾ) നിപാതങ്ങൾ സംശയാർത്ഥത്തെ സൂചിപ്പിക്കുന്ന ‘ഇര‘, സംഭാഷണത്തെ കുറിക്കുന്ന ‘‘വലേ’’ ഇത്യാദി പ്രാകൃതത്തിൽ കടന്നു കൂടാൻ കാരണമെന്താണ്? സംസ്കൃതത്തിൽ ഇന്നിന്ന ധാതുക്കൾ ആത്മനേപദത്തിൽ മാത്രമേ പ്രയോഗിക്കാവൂ എന്ന നിയമം കാണുന്നു. പ്രാകൃതത്തിൽ ഈ നിയമം ഇല്ല. ഉദാഹരണം സഹ് ധാതു സംസ്കൃതത്തിൽ ആത്മനേപദമാത്ര പ്രായോഗികമായിരിക്കുന്നു. ‘സഹതേ’ സഹിക്കുന്നു എന്നർത്ഥം പ്രാകൃതത്തിൽ ‘സഹയി’ ‘സഹയേ’ എന്ന രണ്ടു രൂപത്തിലും പ്രയോഗിച്ചു കാണുന്നു. അതുകൊണ്ട് ഉത്തമപുരുഷൈകവചനത്തിൽ പരസ്മൈപദപ്രത്യയമായ ‘മോ’ ‘മു’ ‘മ’ എന്ന മൂന്നു പ്രത്യയങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നതും നോക്കുമ്പോൾ നിയമത്തോടു കൂടാതെ ലഘുവാക്കുന്നതിനെന്നുള്ള വാദത്തിനും സാംഗത്യമില്ല. ഇനിയും പല ഉദാഹരണങ്ങളുള്ളത് വിസ്തരഭയത്താൽ ഉദ്ധരിക്കുന്നില്ല.[ 33 ]
ഇങ്ങനെ പ്രാകൃതഭാഷയ്ക്കു സംസ്കൃതം പോലുള്ള ഗാഭീര്യവും ഋ, ൡ, ഷ മുതലായ അക്ഷരങ്ങളും ക്ത, ഷ്ണ തുടങ്ങിയ വിജാതീയവർണ്ണസംശ്ലിഷ്ടസംയുക്താക്ഷരങ്ങളും ഇല്ലാത്തതുകൊണ്ടും തമിഴിലെപ്പോലെ ഏകബഹുക്കളെന്ന രണ്ടുവചനങ്ങളും മാത്രം കാണുന്നതിനാലും ഈ പ്രാകൃതഭാഷ സംസ്കൃതവിഭാഗത്തിനും മുൻപും തമിഴ് ഭാഷയ്ക്കു പിൻപും ഉണ്ടായഭാഷകളിലൊന്നെന്ന് ഊഹിക്കാൻ ന്യായമുണ്ട്. അതു കൊണ്ട് ഋ,ൡക്കൾ അന്യസ്വരങ്ങൾ നടപ്പിലായതിൽ പിന്നെ പ്രചാരമായതെന്നു വ്യവസ്ഥാപിക്കുന്ന വിഷയത്തിൽ യുക്തി ഭംഗം ലേശമില്ല തന്നെ. ശഷസഹങ്ങളും അവയുടെ സന്നിവേശവിശേഷത്തെക്കുറിച്ചു വിചാരിക്കുമ്പോൾ ഇതരവ്യഞ്ജനങ്ങൾ നടപ്പായതിനുശേഷം ഉണ്ടായവയെന്നു അനുമാനിക്കാം. ഉത്ഭവ സ്ഥാനക്രമമനുസരിച്ചു ഹകാരം കണ്ഠ്യമായതുകൊണ്ട് അതിനെ വ്യജ്ഞനങ്ങളിലാദ്യവും അതിനു ശേഷം അതിനോടു സാദൃശ്യമുള്ള ഊഷ്മാക്കളേയും അനന്തരം ജിഹ്വാമൂലോദ്ഭുതങ്ങളായ കവർഗ്ഗാദി അഞ്ചിനേയും പിന്നെ യരലവങ്ങളേയും ഘടിപ്പിച്ചിരിക്കേണ്ടതാണ്. അല്ലെങ്കിൽ പ്രയത്നമുറയെ ആധാരമാക്കി ഈഷൽസ്പൃഷ്ടങ്ങളായ യ ര ല വങ്ങളെ മുൻപു ചേർത്തുപിന്നെ അർദ്ധസ്പൃഷ്ടങ്ങളായ ശ ഷ സങ്ങളെ അടുക്കി, അനന്തരം സ്പൃഷ്ടങ്ങൾ, അർദ്ധസ്പൃഷ്ടങ്ങൾ, ഈഷൽസ്പൃഷ്ടങ്ങൾ ഇങ്ങിനെ മുറയ്ക്കു അഞ്ചു വർഗ്ഗങ്ങളും മുമ്പേ ചേർത്ത് അതിനു ശേഷം ശ ഷ സങ്ങളേയും അനന്തരം യ ര ല വ ങ്ങളേയും ഘടിപ്പിച്ചിരിക്കുകയോ വേണ്ടതായിരുന്നു. ശ ഷ ഈ എഴുത്തുകൾ പ്രാകൃതമഹാരാഷ്ട്രത്തിൽ കാണപ്പെടുന്നില്ല. അതുകൊണ്ട് ഈ എഴുത്തുകളും ഋ,ൡക്കളെപ്പോലെ പിന്നീട് നടപ്പായവയെന്നു സിദ്ധിക്കുന്നു. വർഗ്ഗങ്ങളുടെ മദ്ധ്യേ ഇരിക്കുന്ന അതിഖരമൃദുഘോഷങ്ങളായ മുമ്മൂന്നു എഴുത്തുകളും അനന്തരകാലത്തു ചേർക്കപ്പെട്ടവ തന്നെ...wiki
Subscribe to:
Posts (Atom)