Thursday, May 21, 2020

മാർഗബന്ധു സ്തോത്രം.
                               🔥
ശംഭോ മഹാദേവ ദേവ ശിവ ശംഭോ 
മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ

ഫാലാവനമ്രത് കിരീടം ഫാല നേത്രാർച്ചിഷാദഗ്ധ
പഞ്ചേഷു കീടം ശൂലാവതാരാതി കൂടം
ശുദ്ധ മർദ്ധേന്ദു ചൂഡം ഭജേ മാർഗ ബന്ധും
ശംഭോ മഹാദേവ ദേവ ശിവശംഭോ 

അംഗേ വിരാജത് ഭുജംഗം
അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം
ഓംകാരവാടീ കുരംഗം സിദ്ധ
സംസേവിതാംഘ്രിം ഭജേ മാർഗ്ഗ ബന്ധും
ശംഭോ മഹാ ദേവ ദേവ ശിവശംഭോ

നിത്യം ചിദാനന്ദ രൂപം നിന്ഹു–
താശേഷ ലോകേശ വൈരി പ്രതാപം
കാർത്ത സ്വരാഗേന്ദ്ര ചാപം കൃത്തി
വാസം ഭജേ ദിവ്യ സന്മാർഗ്ഗബന്ധു
ശംഭോ മഹാ ദേവ ദേവ ശിവശംഭോ

കന്ദർപ്പ ദർപ്പഘ്ന മീശം കാലകണ്ഠം
മഹേശം മഹാവ്യോമ കേശം
കുന്താഭ ദന്തം സുരേശം കോടി
സൂര്യപ്രകാശം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ ശിവശംഭോ
മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

മന്ദാര ഭൂതേരുദാരം മന്ദ
രാഗേന്ദ്ര സാരം മഹാശൗര്യ ദൂരം
സിന്ദൂര ദൂര പ്രചാരം സിന്ധു
രാജാധി ധീരം ഭജേ മാർഗ്ഗബന്ധും
ശംഭോ മഹാദേവ  ദേവ

അപ്പയ്യ യജ്വേന്ദ്ര ഗീതം സ്തോത്ര രാജം
പഠേത് യസ്തു ഭക്ത്യാ പ്രയാണേ
തസ്വാർത്ഥ സിദ്ധിം വിധർത്തേ
മാർഗ്ഗമദ്ധ്യേ ഭയം ചാശു തോഷോ മഹേശ

ശംഭോ മഹാദേവ ദേവ
 ശിവശംഭോ
മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ.

🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
🌷🔱🌷🔱🌷🔥🌷🔱🌷🔱🌷
നമുക്ക് നമ്മുടെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചുപോയാലോ. 60 വയസ് പിന്നിട്ടവർ മാത്രം വായിക്കുക..കാരണം മറ്റുള്ളവർ ചിലപ്പോൾ തള്ളാണെന്ന് പറയും

നാം പിന്നിട്ട വഴികൾ, എത്ര മനോഹരമായിരുന്നു.
യഥാർത്ഥത്തിൽ അന്നായിരുന്നു "ദൈവത്തിന്റെ സ്വന്തം നാട്."

*നിങ്ങൾക്കാ പഴയ കാലം ഓർക്കണോ? ഇതൊന്ന് വായിച്ച്

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം..... അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻ പോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ......
പത്തു സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേര സുഗന്ധം....

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവ ഉണ്ടാവുമായിരുന്നു.....
പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു.....

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.....

അമ്മ വയലിൽ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി  കൊത്തിക്കുഴിക്കുന്ന അച്ഛൻ.....
ചെറിയ മൺപാത്രങ്ങളിൽ വെള്ളം തൂക്കി നിര നിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും,
കയ്പയെയും,  വെണ്ടയെയും നനച്ചിരുന്നു.....
ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയും...

വൈകുന്നേരം ഒരു പ്രധാന ജോലിയുണ്ട്....!
തലേന്ന് കത്തിച്ചു വെച്ച കരിപിടിച്ച കറുത്ത മണ്ണെണ്ണ വിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.....
അതുകഴിഞ്ഞു കിണറ്റിൻ കരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി......

സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ എവറെടി ടോർച്ചു വിളക്ക്. കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ....,  ആത്മബന്ധത്തിന്റെ കരുതൽ സുഖം....

മണ്ണെണ്ണപ്പുക വലിച്ചുകൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കും വരെയുള്ള പുസ്തകവായന.... കൂട്ടിനു വയലിൽ നിന്നുമുള്ള പേക്രോം തവളകളുടെ മേളം.....
ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ......

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടു കത്തിച്ചു വട്ടം കൂടിയിരുന്നു "തീ കായൽ ..."

ആ സമയത്തു മഞ്ഞു വീണു നനഞ്ഞ വൈക്കോൽക്കൂനയിൽ നിന്നും വെളുത്ത പുക ഉയരുന്നുണ്ടാകും....

കുളീം ചായ കുടീം കഴിഞ്ഞു .......
ബസ് വടക്കോട്ട് പോയാൽ ഒൻപതു മണി എന്ന കണക്കിൽ പുസ്തക ക്കെട്ടിനു ഇലാസ്റ്റികും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്......

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്......
അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ ഉണക്ക കപ്പയോ, ചേമ്പോ പുഴുങ്ങുകയോ ആവും എന്ന്.....

അതുംകഴിച്ചു കണ്ടത്തിലേക്കോ അടുത്തുളള പറമ്പിലേക്കാ  ഒരോട്ടമാണ്....! ഓല കൊണ്ടുണ്ടാക്കിയ 
പന്ത് കളി, ഗോലി കളി, കിളി കളി, ചുള്ളിയും കോലും, തലമ, ചട്ടിയെറു  മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ......

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ.....

ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും..., വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും....,

തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടു തന്നിരുന്ന അമ്മൂമ്മയും...,

കൂട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി വന്നിരുന്ന വളക്കച്ചവടക്കാരും...,

 കെട്ടുകാരൻ എന്ന് വിളിക്കപ്പെട്ടിരുന്ന ആഴ്ചകൾ തോറും വന്നിരുന്ന തുണി ക്കച്ചവടക്കാരനും..

അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു......

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല.....

വീടുകൾക്ക് മതിലുകളില്ലായിരുന്നു....

ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.....
എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.....

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.....

എല്ലാവർക്കും അതിലവകാശം ഉണ്ടായിരുന്നു....

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു......

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു.....

പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു.....

കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്കും അദ്ധ്യാപകർക്കും തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു.....
മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.....

അടുത്ത വർഷം വരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരിക ഗന്ധം തീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടി ഉടുപ്പുകൾ.....

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചു കോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്നു...

തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻ പറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞു കൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്കിയ കാലം.....

പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ ആ കാലം....
ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും.....
ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി.....!
നമ്മളെയുമെടുത്ത്‌ അങ്ങ് പറക്കും......
കാലങ്ങൾക്ക് പിറകിലോട്ട്.



  •   *പങ്കുവെയുക,* *എല്ലാവരും അറിയട്ടെ ഇങ്ങനെയുള്ള ഒരു നല്ല കാലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നു എന്ന്. ഇനി ഒരിക്കലും തിരിച്ചു വരാൻ സാദ്ധ്യതയില്ലാത്ത കാലം.*

Wednesday, May 20, 2020

*Foresight of our Ancestors*

*CLEAR INSTRUCTIONS TAUGHT BY "SANATAN DHARM" 5000 YEARS AGO TO PREVENT PANDEMICS BY MAINTAINING PERFECT HYGIENE:*

*1 »*
लवणं व्यञ्जनं चैव घृतं तैलं तथैव च ।
लेह्यं पेयं च विविधं हस्तदत्तं न भक्षयेत् ।।
धर्मसिन्धू ३पू. आह्निक

*Salt, ghee, oil, rice and other food items should not be served with bare hand. Use spoons to serve.*

*2 »*
अनातुरः स्वानि खानि न स्पृशेदनिमित्ततः ।।
मनुस्मृति ४/१४४

*Without a reason don't touch your own indriyas (organs like eyes, nose, ears, etc.)*

*3 »*
अपमृज्यान्न च स्न्नातो गात्राण्यम्बरपाणिभिः ।।
मार्कण्डेय पुराण ३४/५२

*Don't use clothes already worn by you.  Dry them yourself after every bath.*

*4 »*
हस्तपादे मुखे चैव पञ्चाद्रे भोजनं चरेत् ।।
पद्म०सृष्टि.५१/८८
नाप्रक्षालितपाणिपादो भुञ्जीत ।।
सुश्रुतसंहिता चिकित्सा २४/९८

*Wash your hands, feet, mouth before you eat.*

*5 »*
स्न्नानाचारविहीनस्य सर्वाः स्युः निष्फलाः क्रियाः ।।
वाघलस्मृति ६९

*Without a bath or Snaan and Suddhi, all Karmas (duties) done are Nishphalam (of no use).*

*6 »*
न धारयेत् परस्यैवं स्न्नानवस्त्रं कदाचन ।।
पद्म० सृष्टि.५१/८६

*Don't use the cloth (like towel) used by another person for drying yourself after a bath.*

*7 »*
अन्यदेव भवद्वासः शयनीये नरोत्तम ।
अन्यद् रथ्यासु देवानाम् अर्चायाम् अन्यदेव हि ।।
महाभारत अनु १०४/८६

*Use different clothes while sleeping, while going out, while doing pooja.*

*8 »*
तथा न अन्यधृतं (वस्त्रं) धार्यम् ।।
महाभारत अनु १०४/८६

*Don't wear clothes worn by others.*

*9 »*
न अप्रक्षालितं पूर्वधृतं वसनं बिभृयाद् ।।
विष्णुस्मृति ६४

*Clothes once worn should not be worn again before washing.*

*10 »*
न आद्रं परिदधीत ।।
गोभिसगृह्यसूत्र ३/५/२४

*Don't wear wet clothes.*

*11 »*
चिताधूमसेवने सर्वे वर्णाः स्न्नानम् आचरेयुः।
वमने श्मश्रुकर्मणि कृते च।।
विष्णुस्मृति २२

*Take a bath on return from cremation ground. Take a bath after every haircut.*

These precautions were taught to every Indian five thousand years ago in the Sanatana Dharma .We were forewarned about importance of maintaining personal  hygiene, when no microscopes existed, but our ancestors using Vedic knowledge prescribed these Dharma as *Sadhaachaaram* and followed these !

 *See in today's scenario how true these are**

सनातन ही सत्य है और सत्य ही सनातन है !

Tuesday, May 19, 2020

*UNIQUE VILLAGES IN INDIA:*
__________________________


*01. SHANI SHIGNAPUR, Maharashtra.*
All Houses in the entire village are without Doors.
Even No Police Station.
No Thefts.

*02. SHETPHAL, Maharashtra.*
Villagers have SNAKES in every family as their family members.

*03. HIWARE BAZAR, Maharashtra.*
Richest Village in India.
60 Millionaires.
No one is poor
Highest GDP.

*04. PUNSARI, Gujrat.*
Most modern Village.
All Houses with CCTV & WI-FI.
All street lights are Solar Powered.

*05. JAMBUR, Gujarat.*
All villagers are Indians Still all look like Africans.
Nicknamed as African Village.

*06. KULDHARA, Rajasthan.*
Haunted village.
No one lives there.
A village without villagers
All Houses are abandoned.

*07. KODINHI, Kerela.*
Village of TWINS.
More than 400 Twins.

*08. MATTUR, Karnataka.*
Village with 100% SANSKRIT speaking villagers in their normal day to day conversation.

*09. BARWAAN KALA, Bihar.*
Village of Bachelors.
No marriage since last 50 years.

*10. MAWLYNNONG, Meghalaya.*
Cleanest village of Asia.
Also with an amazing Balancing huge Rock on a tiny rock.

*11. RONGDOI, Assam.*
As per Villagers beliefs, Frogs are married to get RAINS.

*12 .KORLAI village, Raigad, Maharashtra.*
The only village with all villagers speaking Portuguese language .

Many of us dont know these unique things of these places ...!! so keep sharing...! 🇮🇳
മഹാദാനം...എന്താണ് ദാനം ?

ശ്രീമത് ഭാഗവതത്തിലൂടെ ഭക്തോത്തമനായ ഉദ്ധവരെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ നമ്മോട് പറയുന്നു ദണ്ഡന്യാസഃ പരംദാനം.  ത്രിവിധ കരണങ്ങള്‍ കൊണ്ടും ജീവികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ഉത്തമമായ  ദാനം.  ആദ്യമേതന്നെ ഉദാഹരണങ്ങളിലൂടെ ഇതുവ്യക്തമാക്കാം

ത്രികരണ ശുദ്ധി ഇല്ലാതെയും ധര്‍മ്മ പ്രകാരമല്ലാതെയും നേടിയ വസ്തുക്കള്‍ മറ്റുള്ളവര്‍ക്കു കൊടുത്താല്‍ അതുകൊടുക്കുന്നവനും വാങ്ങുന്നവനും ദോഷംചെയ്യുന്നു.

അറിയാതെയാണെങ്കിലും തന്റെ പശുക്കൂട്ടത്തില്‍ വന്നുപെട്ട ബ്രാഹ്മണന്റെ പശുവിനെ ദാനമായിക്കിട്ടിയ ബ്രാഹ്മണനുണ്ടായക്ലേശവും അതുപോലെ ദാനംചെയ്ത് ശാപഗ്രസ്ഥനായി ഓന്തായിമാറിയ നൃഗരാജന്റെ കഥ ഭാഗവതത്തിലൂടെ നമുക്കു പറഞ്ഞുതരുന്നതു മറ്റൊന്നുമല്ല.

അര്‍ഹിക്കുന്നവനു ദാനംചെയ്തില്ലെങ്കില്‍ ദാദാവിനും ദാനം കിട്ടിയവനും ഒരുപോലെ ദണ്ഡനം കിട്ടും.  വരം കിട്ടിയ ഭസ്മാസുരന്റെ നാശവും വരം നല്‍കിയ പരമശിവന്റെ ക്ലേശവും നമുക്കറിയാം. പരിഹാരം കാണാന്‍ ലോകരക്ഷകനായ മഹാവിഷ്ണു വരേണ്ടി വന്നു.

ദാനം ചെയ്യുമ്പോഴത്തെ മനോഭാവം പ്രാധാന്യമുള്ളതാണ്. സന്മനസ്സോടുകൂടിവേണം ദാനം ചെയ്യാന്‍. അതുപോലെ മോശമായതും നമുക്കുവേണ്ടാത്തതുമല്ല ദാനം ചെയ്യേണ്ടത്. മറിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ദാനംചെയ്താലേ അത് യഥാര്‍ത്ഥ ദാനമാകുകയുള്ളൂ.

ദാനശീലരായ അനേകം മഹാത്മാക്കളുടെ കഥകളെക്കൊണ്ട് നമ്മുടെ സംസ്‌കാരം സമ്പുഷ്ടമാണ്. മഹത്കാര്യങ്ങള്‍ക്കു വേണ്ടി ശരീരം പോലും ദാനംചെയ്തിട്ടുള്ള മഹാത്മാക്കളെ  നമ്മുടെ പുരാണങളിൽ കാണാം.  മാതാവിനോടുള്ള സ്‌നേഹത്തിനടിമപ്പെട്ട് വിശ്വരൂപന്‍ അസുരന്മാര്‍ക്ക് യജ്ഞഭാഗം സമര്‍പ്പിച്ചതില്‍ കോപിച്ച ഇന്ദ്രദേവന്‍ അയാളുടെ ശിരസുകള്‍ ഛേദിച്ചു. ഇതറിഞ്ഞ് ത്വഷ്ടാവ് ഇന്ദ്രനുവേണ്ടി വൃത്രാസുരനെ സൃഷ്ടിച്ചു. വൃത്രാസുരനാല്‍ തോല്‍പ്പിക്കപ്പെട്ട ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വജ്രായുധത്തിനുവേണ്ടി ദധീചി മഹര്‍ഷിയോട് ശരീരം ചോദിച്ചു. യാതൊരുമടിയും കൂടാതെ ദധീചി തന്റെ ശരീരം ദാനം ചെയ്തു. ദധീചിയുടെ അസ്ഥികൊണ്ട് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച വജ്രായുധത്താല്‍ ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചു.

ദാനശീലരായ മഹത്തുക്കളുടെ കൂടെയുള്ള സഹവാസംതന്നെ അനുയായികളെ പരമപദം പൂകാന്‍ സഹായിക്കുന്നുവെന്ന് രന്തിദേവന്റെ യശസ്സ് എക്കാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  കിട്ടുന്ന ഭക്ഷണം അന്യര്‍ക്കു ദാനംചെയ്തതുമൂലം അന്നമോ ജലപാനം പോലുമില്ലാതെ ദിവസങ്ങളോളം ക്ലേശിച്ചിട്ടും അവസാനത്തെ തുള്ളിജലംപോലും ദാനംചെയ്ത് സര്‍വ്വസുഖങ്ങളും നിവര്‍ത്തിച്ചു. തന്നെയുമല്ല രന്തിദേവന്റെ സഹവാസം മൂലം അനുയായികളും ആത്മസമര്‍പ്പണംചെയ്ത് പരമയോഗികളായിത്തീര്‍ന്നു.

സ്വന്തം മാംസം പോലും അറുത്ത് ദാനം ചെയ്തുകൊണ്ട് അഗ്നിദേവന്റെയും ഇന്ദ്രന്റെയും പരീക്ഷണങ്ങളെ അതിജീവിച്ച ശിബിചക്രവര്‍ത്തിയുടെ ദാനശീലം, ദാനത്തിനുമുന്നില്‍ മരണംപോലും നിസ്സാരമായിക്കണ്ട് സഹജമായ കവച കുണ്ഡലങൾ  ദാനം ചെയ്ത കര്‍ണ്ണന്റെ ദാനശീലം, ഇതൊന്നും ഒരുപക്ഷേ നമുക്കിന്നു വിശ്വസിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല.

അവനവനാത്മസുഖത്തിനായാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം

ദാനം എങ്ങിനെ കൊടുക്കണം ?

🔥 ശ്രദ്ധയാ ദേയം
🔥 അശ്രദ്ധയാ നധേയം
🔥 ശ്രിയാ ധേയം
🔥 ഹൃയാ ധേയം
🔥 ഭിയാ ധേയം
🔥 സംവിദാ ധേയം

എന്ന മനോഭാവത്തേക്കാൾ വലിയ ദാനം എന്തുണ്ട് ?
ത്രികരണ ശുദ്ധിയോടുകൂടി, ധര്‍മ്മ പ്രകാരം നേടിയതിനെ, ദാനം ചെയ്ത് ഭഗവത് കൃപക്ക് പാത്രീഭൂതരാകാൻ  ഭഗവാന്‍ നമ്മെ അനുഗ്രഹിക്കട്ടേ...
#പൂർവജന്മങ്ങൾ

വ്യാസനേക്കാൾ വ്യാസപുത്രനായ ശുകൻ മഹാനായതെങ്ങനെ എന്ന ചോദ്യത്തിന്നു വസിഷ്ഠൻ  " യോഗവാസിഷ്ഠ " പ്രകാരം , മറുപടി പറയുകയുണ്ടായി :

"എന്റെ അടുക്കലിരിക്കുന്ന ഈ വ്യാസൻ 32 -ാമത്തെ വ്യാസനാണെന്ന് എനിക്കോർമ്മ യുണ്ട് . ആ വ്യാസന്മാരിൽ പന്തിരണ്ടുപേർക്ക് ഏറക്കുറെ ബ്രഹ്മസാക്ഷാൽക്കാരം കൈവ ന്നിരുന്നു എന്നു പറയാം , ബാക്കിയുള്ളവർ അത്യുത്തമന്മാരുമായിരുന്നു. ഈയൊരു വ്യാസൻ ഇതേവരെയായി പത്തുജന്മം സ്വീകരിച്ചിട്ടുണ്ട് ; ഇനി എട്ടു ജന്മംകൂടി എടുക്കും .

 “ യോഗവാസിഷ്ഠ " ത്തിലെ ലീലോപാഖ്യാ നത്തിൽ ലീല , സരസ്വതിയോടു പറയുക യാണ് ;
“ എന്റെ മുജ്ജന്മങ്ങൾ എനിക്കോർമ്മ വരു ന്നു . ഞാൻ ബ്രഹ്മാവിൽ നിന്നു ജനിച്ചതു മുതൽ ഇതുവരെയായി എണ്ണൂറു ജന്മമെ ടുത്തിരിക്കുന്നു . ആദ്യകാലങ്ങളിൽ ഞാനൊരു വിദ്യാധരന്റെ പത്നിയായി കഴിഞ്ഞു . അവിടന്നു കുറേക്കാലം കഴി ഞ്ഞപ്പോൾ കാമം അധികമധികം സ്ഥൂലവും പരുഷവുമായി .

ഞാൻ സസ്യങ്ങളും തിര്യക്കുകളുമായി ജനിച്ചു . ഒരു മുനിയുടെ ആശ്രമത്തിൽ വള്ളിയായി ജനിച്ചത് ഇന്നും ഞാനോർ ക്കുന്നുണ്ട് . ആ മഹർഷിയുടെ സമ്പർക്കം മൂലം ആ താഴ്ന്ന നിലയിൽ നിന്നു ഞാൻ ഉയർന്നുപോന്നു . ഒരിക്കൽ ഞാനൊരു - രാജാവായി ; പല പാപകർമ്മങ്ങളും ചെയ്തുപോയതു കൊണ്ടു വീണ്ടും അധഃപ തിച്ചു . ' മുജ്ജന്മസ്മരണകളെല്ലാം കൈവ ന്നതിനുശേഷം , ബുദ്ധൻ ഒരിക്കൽ ഒരു നരിയായും മറ്റൊരിക്കൽ ഒരു വണിക്കായും താൻ ജനിച്ചിട്ടുണ്ടെന്ന കഥ ശിഷ്യജനങ്ങ ളോടു പറഞ്ഞതായി സർ എഡ്വിൻ ആർ നോൾഡിന്റെ ബുദ്ധാവതാരസംബ ന്ധിയായ അത്യുൽകൃഷ്ടകാവ്യത്തിൽ കീർത്തിക്കു ന്നു .

ടി . സുബ്ബറാവുവിന്ന് അടുത്തു കഴിഞ്ഞ പൂർവജന്മത്തെപ്പറ്റി അറിവുണ്ടായിരുന്നു വെന്ന് അദ്ദേഹത്തിന്റെ ജീവചരിത്ര സംക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

ഒരു കാട്ടുമനുഷ്യന്റെ പ്രജ്ഞയ്ക്ക് ഒരു ദിവസത്തെ അനുഭവത്തെ പിറ്റേന്നാൾ തന്നെ ഓർമ്മിക്കാൻ വയ്യ . അവൻ ഉറ ക്കമുണരുന്നതു തലേന്നാൾ  കഴിഞ്ഞ കഥകളെല്ലാം ഏറക്കുറെ മറന്നുംകൊ ണ്ടാണ് . സാമാന്യമനുഷ്യന്നു ജന്മം പ്രതി സ്മൃതിവിച്ഛേദമുണ്ടാകുന്നു .

 ദേവന്മാർക്കും ഋഷിമാർക്കും മറ്റും കല്പംപ്രതി മാത്രമേ സ്മൃതിവിച്ചേദം സംഭവിക്കാറുള്ളൂ . കൽപാരംഭത്തിൽ ബ്രഹ്മാവു പൂർവകല്പ ങ്ങളിലെ കഥയോർമ്മിച്ചു സ്വന്തം മാനസ പുത്രന്മാരായ മഹർഷിശ്രഷ്ഠന്മാർക്ക് , അപ്പോഴേക്കും അവരുടെ സ്മരണയിൽനിന്ന് അതെല്ലാം മാഞ്ഞുപോയിരുന്നതുകൊണ്ട് , ഉപദേശിച്ചു കൊടുത്തതാണ് അനാദിയായ വേദമെന്നു പറയപ്പെ ടുന്നു .

നമ്മുടെ ബ്രഹ്മാണ്ഡാധിപനായ വിവസ്വാന്നു ശ്രീകൃഷ്ണഭഗവാൻ യോഗശാസ്ത്രം ഉപദേ ശിച്ചതായി “ ഗീത ' യിലുണ്ട് . ഭഗവാന്റെ ജനനം വിവസ്വാന്റെ ജനനത്തിന്നു എത്രയോ പിമ്പായതുകൊണ്ട് അതെങ്ങനെ സംഭവിച്ചു എന്നുള്ള അർജ്ജുനന്റെ ജിജ്ഞാസയെ ശ്രീകൃഷ്ണൻ തീർത്തുകൊടുത്തത് ഈ വാക്കുകൊണ്ടാണ് :

" ബഹുനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന , താന്യാഹം വേദ സർവ്വാണി ന - ത്വം വേത്ഥ പരന്തപ . ' ജന്മപരമ്പരയെപ്പറ്റിയോർക്കുമ്പോൾ മരണ ത്തെക്കുറിച്ചുള്ള വിചാരം ആവിർഭവിക്കാ തിരിക്കാൻ വയ്യ . കർമ്മം ഹേതുവായി മനുഷ്യന്നു സ്ഥല ശരീരവാസത്തിന്നു കഴി വില്ലെന്നാവുമ്പോൾ മരണം സംഭവിക്കുന്നു .

മരണത്തിന്നു  മുമ്പത്തെ അവസ്ഥ എന്തു തന്നെയായാലും മരണസമയത്ത് മനുഷ്യന്നു ജാഗ്രദവസ്ഥയേ ഉള്ളൂ . സുബോധത്തോടു കൂടിയല്ലാതെ മനുഷ്യൻ മൃതിയടയാറില്ലത്രേ .
Abraham mukkath 

Monday, May 18, 2020

(19-05-2020) പ്രദോഷം*

ദേവന്മാരും, അസുരന്മാരും ചേർന്ന് പാലാഴി കടയുന്ന സമയത്ത് കയറിന് പകരമായി ഉപയോഗിച്ച വാസുകി എന്ന പാമ്പ് അവിടെ വച്ച് വിഷം ഛർദ്ദിച്ചപ്പോൾ, ഭൂമിയിൽ വീണാൽ ഇത് സർവനാശത്തിന് കാരണമാകും എന്നതിനാൽ അത് ശിവഭഗവാൻ കുടിക്കുകയും അത് ഇറങ്ങി പോകാതിരിക്കാൻ പാർവ്വതി ദേവി കഴുത്തിൽ തൊടുകയും കഴുത്ത് നീലനിറമാകുകയും ചെയ്തു.

ഇത് നടന്നത് പ്രദോഷസമയത്ത്  ആണെന്നും അതിനാൽ ഈ സമയത്ത് ശിവഭഗവാൻ ഏറെ ഉദാരമനസ്കനായിരിക്കും എന്നാണ് വിശ്വാസം. ഇത്തവണത്തെ പ്രദോഷം മെയ് 19 ചൊവ്വാഴ്ചയാണ്.

ശിവ ക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള സമയമായ പ്രദോഷ സമയത്തുള്ള പൂജാകർമ്മങ്ങൾ, അഭിഷേകങ്ങൾ, മന്ത്രോച്ചാരണങ്ങൾ ഭജനകള്‍ തുടങ്ങിയവ വളരെ വിശേഷപ്പെട്ടതാണ് . സൂര്യാസ്തമയത്തോട് അടുത്തുള്ള സമയമാണ് പ്രദോഷം. അസ്തമത്തിന് മുൻപ് 90 മിനിട്ടും അത് കഴിഞ്ഞ് 30 മിനിറ്റുമാണ്.

വീട്ടിൽ പൂജചെയ്യുന്നത് നല്ലതാണെങ്കിലും, ഈ സമയത്ത് ശിവക്ഷേത്ര ദർശനം ഏറെ ഫലപ്രദവും ഐശ്വര്യദായകവുമാണ്. ശിവഭഗവാന് ഏറെ പ്രിയപ്പെട്ട ഈ സമയത്ത് ചെയ്യുന്ന പൂജാവിധികളുടെ ഫലസിദ്ധി വളരെ വിശേഷപ്പെട്ടത് ആണെന്നാണ് വിശ്വാസം. കൂവളത്തില കൊണ്ടുള്ള പൂജയും അർച്ചനകളും വളരെ പ്രധാനമാണ്.

ഒരു മാസം രണ്ട് തവണ പ്രദോഷം വരുന്നുണ്ട്. രണ്ട് തരത്തിലാണ് പ്രദോഷദിനത്തില്‍  സാധാരണ ഉപവാസം അനുഷ്ഠിച്ച് വരുന്നത്. കഠിന ഉപവാസവും ലഘു ഉപവാസവും അനുഷ്ഠിക്കുന്ന ഭക്തരുണ്ട്. കഠിന ഉപവാസം എന്നത് പ്രദോഷദിവസം രാവിലെ മുതൽ പിറ്റേ ദിവസം രാവിലെ വരെ ഭക്ഷണം കഴിക്കാതെ, രണ്ടാമത്തെ  ദിവസം ശിവ പൂജക്ക് ശേഷം മാത്രം ഭക്ഷണം കഴിക്കുകയാണ് ഈ ഉപവാസ രീതി. എന്നാൽ  ലഘു ഉപവാസങ്ങളിൽ, പാലും പഴങ്ങളും കഴിച്ച് ഉപവാസം അനുഷ്ഠിക്കുന്നതുമാണ്.

ശിവ പുരാണമനുസരിച്ച്, പ്രദോഷ വ്രതത്തിന് പല ഗുണങ്ങൾ ഉണ്ടെന്നാണ് അറിവ്. പ്രദോഷ ഉപവാസമെടുക്കുന്ന ആളുടെ കുടുംബത്തിന് ഐശ്വര്യം, സമൃദ്ധി, സന്താനലബ്ധി, സമാധാനം തുടങ്ങിയവ വന്നുചേരും. സ്ഥിരമായി വ്രതമെടുക്കുന്ന സ്ത്രികൾക്ക് സന്താനലബ്ധി ഉണ്ടാകുമെന്ന് വിശ്വാസ്സം. മാത്രവുമല്ല ഈ വ്രതമെടുക്കുന്ന ആളുകളുടെ എല്ലാ പാപങ്ങളും നശിക്കുകയും മോക്ഷപാത എളുപ്പമാകുകയും ചെയ്യും.

*🔅ഓം നമശിവായ🔅*

Sunday, May 17, 2020

*Apara Ekadashi
18 May 2020*

The divine topics of Apara Ekadasi are described in the Brahmanda purana in a conversation between Lord Krsna and Maharaja Yudhisthira. Once Maharaja Yudhisthira asked of Lord Krsna. "O Lord, O Janardana, what is the name of the Ekadasi that occurs during the waning moon in the month of Jyestha (May / June) and what are it's glories? Please descrive unto me in understandable language the process for observing this Ekadasi.

Sri Krsna replied, "O Maharaja Yudhisthira, you have asked Me and intelligent question that is actually beneficial for everyone. The name of this Ekadasi is Apara. O King! This Ekadasi awards a tremendous amount of piety to those who observe it and destroys all their sinful reactions. By observing this Apara Ekadasi many grave sinful activities are destroyed such as killing a Brahmana, cow slaughter, killing an embryo, criticizing others, illicit sex life, speaking lies, giving false witness, bragging to others, reciting or teaching the Vedas for the sake of money, and concocting one's own scripture.

A cheater, a pseudo astrologer, and a cheating physician are also as sinful as those who give false witness. All these sinful activities are totally eradicated by observing this Apara Ekadasi. Any ksatriya who gives up his profession and runs away from the battlefield certainly falls down from his occupational duties and goes to hell. If such a person observes this Ekadasi with faith he also attains the heavenly planet.

Lord Krsna continued, "O King! A disciple who after receiving knowledge from his spiritual master engages in blasphemy or neglects to hear his spiritual master's instructions, certainly accumulates greatly mammothian quantities of sins. Such a condemned sinful person can be relieved from his sinful reactions by following this Apara Ekadasi and can attain the supreme destination.

O King of Kings! The result one obtains by taking bath three times at Pushkar in the month of Kartika, the piety one accumulates by taking bath at Prayaga in the month of Janurary when the sun enters the house of Capricorn, the results one obtains by observing the vow of Sivaratri at Kasi and by offering oblations at the lotus feet of Visnu at Gaya, and the auspicious results one obtains by taking bath in the river Gautami when the planet Jupiter enters Leo, by visiting Kedarnatha during Kumbha-Mela, by visiting and worshipping Badrinatha, by taking bath at Kurukshetra during a solar eclipse, and by giving elephants, horses, cows, gold and land in charity are all obtained easily by observing the vow of Apara Ekadasi.

It is like the sharp axe for cutting down the tree of sinful activities and like the lion to a deer in the forest of sinful activities. O King! By observing this Apara Ekadasi and worshipping Lord Visnu in His form as Trivikram, a person attains the all-auspicious abode of Lord Visnu. Anyone who hears or reads the glories of this Ekadasi, that I have described to you for the benefit of everyone, is relieved of all his sinful reactions."
മഹാഭാരതത്തിൻ്റെ ത്രിമാന സ്വഭാവം.

കാലാതിവർത്തിയാണ് മഹാഭാരതം. മാറി മാറി വരുന്ന കാലഘട്ടങ്ങൾ എല്ലാം ഓരോന്നിൻ്റെയും പ്രതിച്ഛായകൾ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കുന്ന ഒന്നാണ് മഹാഭാരതം. പുരാവൃത്തങ്ങൾ കേവലമായി ഇന്നിലേക്ക് ഏച്ച് കൂട്ടുകയല്ല മഹാഭാരതം ചെയ്യുന്നത് പകരം കാലത്തിൻ്റെ ത്രിമാന ഭാവങ്ങൾക്കനുസൃതമായി ഭാവനയെ സമ്പൂർണ്ണമാക്കിയാണ് മഹാഭാരതം രചിച്ചിട്ടുള്ളത്. അത് കൊണ്ടാണ് കാലത്തെ അതിജീവിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ ആയി മഹാഭാരതം ഇന്നും നിലനിൽക്കുന്നത്. ഒരു ഇതിഹാസത്തിൻ്റെ പേരും രാഷ്ട്രത്തിൻ്റെ പേരും ഒന്നാകുന്നിടത്ത് നിന്ന് തുടങ്ങണം മഹാഭാരതമെന്ന മഹാകാവ്യത്തിൻ്റെ കാലാതിവർത്തിയായ ത്രിമാന അപഗ്രഥനം.

നമ്മുടെ ഭരണഘടനയിൽപ്പോലും ഇന്ത്യയെന്ന പേരും ഭാരതമെന്ന പേരും ഒന്ന് തന്നെയെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. കേവലമൊരു യാദൃശ്ചികത മാത്രമല്ലത്. ആശയ തലത്തിലാണ് അഖണ്ഡമായ ഒരു രാഷ്ട്രമെന്ന സങ്കൽപ്പം പോലും ആദ്യം രൂപപ്പെടുന്നത്. ആർഷഭാരത സംസ്കാരം ആണ് ആദ്യത്തെ ആശയരൂപം. അത് അനേകശതം വർഷങ്ങൾ കൊണ്ട് ഊട്ടിയുറപ്പിക്കുന്നിടത്താണ് അഖണ്ഡ ഭാരതമെന്ന  രാഷ്ട്ര സങ്കൽപ്പം പോലും സ്വയമേവ പിറവിയെടുക്കുന്നത്. അത് കൊണ്ട് തന്നെ രാഷ്ട്രീയമായ എന്ത് കാരണം കൊണ്ടും ശിഥിലീകരണം സംഭവിക്കാത്ത ഒരു വേരോട്ടം ഭാരതമെന്ന രാഷട്ര സങ്കൽപ്പത്തിൻ്റെ അടിസ്ഥാന ഘടകമായ സംസ്കാരത്തിന് ഉണ്ട്. ഇത്രയുമൊക്കെ വേരോട്ടമുള്ള ഒരു മഹാസംസ്കൃതിയുടെ മഹത്തായ ആശയങ്ങളെ, സന്ദേശങ്ങളെ ഒരു കഥയിൽ പൊതിഞ്ഞ് അവതരിപ്പിക്കുക കൊണ്ടാണ് മഹാഭാരതത്തിന് കാലാതിവർത്തിയായ ഒരു ത്രിമാന സ്വഭാവം കൈവരുന്നത്. പാണ്ഡവരും, കൗരവരും, ശ്രീകൃഷ്ണനും, ഭീക്ഷ്മരും, കർണ്ണനും, പാഞ്ചാലിയും, കുന്തിയും, ഗാന്ധാരിയും, ശകുനിയും എല്ലാം കേവലം കൽപ്പനാ സൃഷ്ടികളല്ലെന്നും നമുക്കിടയിൽത്തന്നെ നാം നിത്യവും കണ്ടു പരിചയിക്കുന്ന പലരുടേയും ഛായ അവരിൽ ഓരോരുത്തരിലും നമ്മൾക്ക് കണ്ടെത്താൻ പറ്റുന്നതും മഹാഭാരതത്തിൽ കൈകാര്യം ചെയ്തിരിക്കുന്ന കാലത്തിൻ്റെ ഈ ത്രിമാന സ്വഭാവം കൊണ്ടാണ്.

ഈ ത്രിമാന ചിന്തയിലിരുന്നു കൊണ്ടാണ് മഹാഭാരത കഥാപാത്രങ്ങളെ നമ്മൾ ഇന്നും സ്വതന്ത്ര സോഫ്റ്റ് വെയർ എന്ന നിലയ്ക്ക് ഇഴകീറി പരിശോധിച്ച് ആ കഥാപാത്രങ്ങളുടെ ശരി തെറ്റുകളെ വിശകലനം ചെയ്യുന്നത്. പക്ഷേ നമ്മൾ ഒന്ന് ഓർക്കണം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലിരുന്നു കൊണ്ട് ഇന്നത്തെ സാഹചര്യങ്ങളെ വച്ച് നാലായിരമോ അയ്യായിരമോ വർഷം മുമ്പത്തെ ഒരു പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യത്തിലെ കഥാപാത്രങ്ങളെ നാം വിലയിരുത്തുന്നത് എത്രമാത്രം മണ്ടത്തരമാണ്. ഒരു ഇതിഹാസമെന്ന നിലയ്ക്ക് മഹാഭാരതം  നൽകുന്ന സന്ദേശത്തിന് ത്രിമാനമായ കാലാതിവർത്തിത്വം ഉണ്ട് എങ്കിലും കഥയെഴുതിയ പശ്ചാത്തലത്തിന് ആ ത്രിമാനതയില്ല. ഇവിടത്തെ കഥാ പശ്ചാത്തലമെന്നത് നാലായിരം വർഷം മുമ്പത്തേതാണ് എന്ന് നമ്മൾ മറന്ന് പോകുന്നു.

ദ്രൗപദി ഒരേ സമയം അഞ്ച് ഭർത്താക്കൻമാരുടെ ഭാര്യയാണ് എന്നും, ഇതാണോ ആർഷ ഭാരത സംസ്കാരം എന്നും അധിക്ഷേപിക്കുന്നത് സ്ത്രീത്വത്തിന് ഒരു വിലയും കൽപ്പിക്കാത്ത ഇന്നത്തെ പശ്ചാത്തലത്തിലിരുന്നാണ്. സ്ത്രീ സർവ്വ തന്ത്ര സ്വതന്ത്രയായ, ഇന്നത്തേതിലും എത്രയോ വിശാലമായ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഒരു കാലത്തെയാണ് പാഞ്ചാലി പ്രതിനിധാനം ചെയ്യുന്നത്. ഇന്നും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ബഹുഭാര്യാത്വം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ബഹുഭർതൃത്വം എന്നത് ഏത് പുരോഗമന ചിന്തക്കാരനും ഉൾക്കൊള്ളാൻ സാധിക്കില്ല. മഹാഭാരത കാലത്തെ സാമൂഹിക ഘടനയിൽ ബഹുഭർതൃത്വമെന്നത് ഒരു മഹാ അപരാധമായിക്കണക്കാക്കുന്ന ഒരു വിഷയമേ ആയിരുന്നില്ല എന്നും, ലൈംഗീക പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് ഒരു വിലക്കും ഉണ്ടായിരുന്നില്ല എന്നും കുന്തി, മാദ്രി, സത്യവതി, അംബിക, അംബാലിക എന്നിവരുടെയെല്ലാം കഥകൾ നമ്മെ മനസിലാക്കിത്തരും. എന്നാൽ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ അത് അശ്ലീലമാണ് എന്നത് കൊണ്ട് തന്നെ സ്ത്രീ സമത്വവാദികൾ പോലും മഹാഭാരത കാലത്തെ സ്ത്രീകളുടെ ഈ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയില്ല. എന്ന് മാത്രമല്ല അത് മുൻ നിർത്തിയാണ് ഭാരത സംസ്കൃതിയെപ്പോലും അതി നിശതമായി അധിക്ഷേപിക്കുന്നത്. അന്നത്തെ കാലത്ത്, അതെഴുതപ്പെട്ട സാമൂഹിക വ്യവസ്ഥയിൽ അതൊരു തെറ്റായിരുന്നില്ല എന്നതാണ് സത്യം. എന്നാലിന്നത് ആരാണ് അക്കാര്യം അംഗീകരിക്കുക.

പുരുഷാർത്ഥങ്ങളായ ധർമ്മാർത്ഥ കാമ മോക്ഷങ്ങളെത്തന്നെയാണ് മഹാഭാരതം പ്രധാനമായും അവതരിപ്പിക്കുന്നത്. ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാതെ അർത്ഥ കാമങ്ങൾ അനുഭവിച്ച് മോക്ഷ ഗതിയെ പ്രാപിക്കുവാനാണ് മഹാഭാരതം ഉപദേശിക്കുന്നത്. പുരുഷാർത്ഥങ്ങളിൽത്തന്നെ ആദ്യത്തേതായ  ധർമ്മത്തിനാണ് മഹാഭാരതം ഊന്നൽ നൽകുന്നത്. മഹാഭാരതം ആകെ നൽകുന്ന സന്ദേശവും ധർമ്മത്തിൽ ചരിക്കൂ എന്ന് തന്നെ. ധർമ്മമില്ലാതെയുള്ള എല്ലാ പ്രവർത്തിക്കും മോക്ഷത്തിൽ നിന്ന് അകറ്റുമെന്നാണ് മഹാഭാരതം പറയുന്നത്.

എന്താണിവിടെ ധർമ്മമെന്ന പദം കൊണ്ട് മനസിലാക്കേണ്ടത്. ധർമ്മങ്ങൾ പലതുണ്ട്. കുലത്തിൻ്റെ ധർമ്മം, വ്യക്തികളുടെ ധർമ്മം, ശിഷ്യൻ്റെ ധർമ്മം, ഗുരുവിൻ്റെ ധർമ്മം, ഗൃഹസ്ഥൻ്റെ ധർമ്മം, ഭർത്താവിൻ്റെ ധർമ്മം, ഭാര്യയുടെ ധർമ്മം, അച്ഛൻ്റെ ധർമ്മം, മകൻ്റെ ധർമ്മം, സഹോദരങ്ങളുടെ ധർമ്മം, സുഹൃത്തിൻ്റെ ധർമ്മം എന്ന് വേണ്ട സകല കഥാപാത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം ധർമ്മം കഥാപാത്രങ്ങൾ തമ്മിൽ പരസ്പരവും, സമൂഹത്തോട് മൊത്തത്തിലും ഉണ്ട്. നാലായിരം വർഷമെങ്കിലും മുമ്പ് സമൂഹ വ്യവസ്ഥിതികളിൽ നിലനിന്നിരുന്ന അങ്ങിനെയുള്ള ധർമ്മത്തിനും അധർമ്മത്തിനും ഇടയിലാണ് മഹാഭാരതത്തെ പുനർ വായനയ്ക്ക് വയ്ക്കേണ്ടത്.

കഥാകൃത്ത് തന്നെയായ വേദവ്യാസന് ഉണ്ടായ മൂന്ന് മക്കളിൽ മൂത്തവൻ അന്ധനായ ധൃതരാഷ്ട്രരുടേയും, അനിയൻ പാണ്ഡനായ പാണ്ഡുവിൻ്റെയും മക്കൾ തമ്മിലുള്ള മൂപ്പിളമപ്പോരാണ് മഹാഭാരതത്തിൻ്റെ യഥാർത്ഥ കഥാതന്തു. ഇത് പറയാൻ വേണ്ടിച്ചേർത്ത മറ്റനേകം കഥകളും, ആശയങ്ങളും, സന്ദേശങ്ങളും ചേർന്ന ഒരു ബൃഹദ് സഞ്ചയമാണ് മഹാഭാരതം എന്ന ഇതിഹാസകാവ്യം. അന്ധനായത് കൊണ്ട് മാത്രം രാജാവാകാൻ മൂത്തയാൾക്ക് സാധിക്കാഞ്ഞതിനാൽ ദായക്രമത്തിൽ രണ്ടാമൻ രാജാവായി. അതാണ് അവിടെ സമൂഹം അനുശാസിക്കുന്ന രാജധർമ്മം. കണ്ണു കാണാത്ത രാജാവിന് എങ്ങിനെ ധർമ്മ ഭരണം സാധ്യമാകും. അതാണ് പാണ്ഡുവിനെ രാജാവാക്കുന്നത്. അദ്ദേഹത്തിന് സംഭവിച്ച ഒരു കയ്യബദ്ധത്തെ തുടർന്ന്  ദാമ്പത്യ സുഖം അനുഭവിക്കുന്ന മാത്രയിൽ മരണം സംഭവിക്കുമെന്ന ഒരു ശാപം അദ്ദേഹത്തിന് കിട്ടുന്നു. അന്ധന് രാജാവാകാൻ വിലക്കുണ്ട് എന്നത് പോലെത്തന്നെ ഒരു ശാപഗ്രസ്ഥനേയും രാജാവാകുന്നതിൽ നിന്ന് ധർമ്മം വിലക്കുന്നുണ്ട്. രാജാവിനു ഉണ്ടാകുന്ന ദുരിതങ്ങളുടെ ഫലം അനുഭവിക്കേണ്ടത് പ്രജകളായിരിക്കും. അതിനാൽ ഇവിടെ പ്രജാതൽപ്പരനായ രാജാവിൻ്റെ ധർമ്മം അധികാരം ഒഴിയുക എന്നതാണ്. വിരക്തനായ പാണ്ഡു സ്വയം രാജ്യഭാരം ഒഴിവാക്കി ശിഷ്ടകാലം വാനപ്രസ്ഥ ജീവിതം തിരഞ്ഞെടുക്കുന്നു. അവിടെ വച്ച് രാജ്യം അനാധമാകുന്ന ഗതികേട് ഓർത്ത്, ഇത്തരം ഘട്ടങ്ങളിൽ അന്നത്തെ നാട്ട് നടപ്പനുസരിച്ച് സ്വന്തം ധർമ്മപത്നിയെ പരപുരുഷ ഗമനത്തിലൂടെ പുത്രൻമാരെ ആർജ്ജിക്കുവാനും ആ പുത്രന്മാരെ സ്വന്തം പുത്രൻമാരായി സ്വീകരിക്കുവാനും നിശ്ചയിക്കുന്നു. നാലായിരം വർഷം മുമ്പത്തെ സാമൂഹിക വ്യവസ്ഥയിൽ കുലം സംരക്ഷിക്കാൻ ഗൃഹസ്ഥൻ്റെ ധർമ്മമാണ് പാണ്ഡു സ്വീകരിക്കുന്നത്. ഇന്നത്തെപ്പോലെ IVFചികിത്സയുടെ സാങ്കേതിക വിദ്യ ഇല്ലാതിരുന്ന ഒരു കാലത്ത് പാണ്ഡുവിന് കുലം നിലനിർത്താൻ മറ്റ് വഴികൾ ഇല്ലായിരുന്നു. പാണ്ഡു കുലധർമ്മത്തെയും, ഗൃഹസ്ഥൻ്റെ ധർമ്മത്തേയും പാലിച്ചു, കുന്തിയും മാദ്രിയും പത്നീ ധർമ്മത്തെയും പാലിച്ചു. രണ്ട് ഭാര്യമാർക്കും കൂടി അഞ്ച് പുത്രൻമാർ ഉണ്ടായി. ഒരു ഘട്ടത്തിൽ ശാപം മറന്ന പാണ്ഡു മാദ്രിയുമായി വേഴ്ച്ചയിൽ ഏർപ്പെട്ടു അതിൻ ഫലമായി പാണ്ഡു മരണപ്പെട്ടു. ശാപഗ്രസ്ഥൻ്റെ ധർമ്മം മറന്ന പാണ്ഡുവിന് കിട്ടിയ ശിക്ഷ. ധർമ്മം മറന്ന ഭർത്താവിന് വീണ്ടുവിചാരം നൽകാൻ ഭാര്യയ്ക്കുള്ള ധർമ്മം മറന്ന തിരിച്ചറിവിൽ മാദ്രി ധർമ്മലംഘനത്തിനുള്ള ശിക്ഷയായി ഭർത്താവിൻ്റെ ചിതയിൽത്തന്നെ സ്വയം മരണം വരിക്കുന്നു.

പാണ്ഡു കുല ധർമ്മത്തിന്നായിട്ടാണ് ഭാര്യമാരെ പരപുരുഷരിൽ നിന്ന് മക്കളെ ഉൽപാദിപ്പിക്കാൻ നിയോഗിച്ചത് എന്നതിനാൽ തന്നെ അന്നത്തെ സാമൂഹിക ഘടനയിൽ അതൊരു തെറ്റായിരുന്നില്ല. അല്ലെങ്കിൽ അതായിരുന്നു ശരി. അവരെ സ്വീകരിക്കുക എന്ന ധർമ്മം സമൂഹവും ചെയ്യുന്നു. തിരികെ കൊട്ടാരത്തിലെത്തിയ കുന്തിയേയും അഞ്ച് മക്കളേയും സ്വീകരിക്കാൻ ധൃതരാഷ്ട്രർക്ക് തെല്ലും ശങ്കയില്ലാതിരുന്നതും ഇതേ ധർമ്മത്തിൻ്റെ പിൻബലത്തിലാണ്. ഇതേ ധർമ്മത്തിൻ്റെ പിൻബലത്തിലാണ് സ്വന്തമായി നൂറ് മക്കളുണ്ടായിട്ടും, രാജാവായിരുന്നിട്ടു കൂടിയും അനിയൻ്റെ അഞ്ച് പേരുൾപ്പടെ നൂറ്റിയഞ്ച് മക്കളിൽ ഏറ്റവും മൂത്തവനായ യുധിഷ്ഠിരനെത്തന്നെ യുവരാജാവാക്കാൻ സമൂഹത്തിൻ്റെ പിൻബലത്തോടെ അദ്ദേഹം തയ്യാറാകുന്നത്.

എന്നാൽ അവിടെ ധർമ്മ വ്യതിചലനം നടത്തുന്നത് ദുര്യോധനനും അമ്മാവനായ ശകുനിയുമാണ്. കുല പാരമ്പര്യമനുസരിച്ച് മൂത്തയാൾ രാജാവാകണം എന്ന ധർമ്മം ദുര്യോധനന് സ്വീകാര്യമായില്ല. അത് വഴി കുലധർമ്മം, സഹോദരനോടുള്ള ധർമ്മം, പിതാവിനോടും, രാജാവിനോടും, സമൂഹത്തോടും പുലർത്തേണ്ട ധർമ്മം എല്ലാം അദ്ദേഹം ലംഘിച്ചു. അതിന് വളമിട്ട് കൊടുത്ത് വിഷ ചിന്ത വളർത്തുക വഴി അതേ അധർമ്മം ശകുനിയും ലംഘിച്ചു. ഇരുവരും ചേർന്ന് ഉപജാപം പറഞ്ഞ് ദുര്യോധനൻ്റെ തൊണ്ണൂറ്റിയൊമ്പത് സഹോദരൻമാരെയും ഒടുക്കം സ്വന്തം പിതാവിനേയും തങ്ങളുടെ വരുതിയിലാക്കി. മഹാഭാരതത്തിലെ അധർമ്മങ്ങൾ ആരംഭിക്കുന്നത് യുദ്ധക്കളത്തിൽ വച്ചല്ല. അത് കുട്ടിക്കളിക്കിടെയെങ്കിലും ഭീമസേനനെ വിഷം കൊടുത്ത് വധിക്കാൻ ശകുനിയുടെ സഹായത്തോടെ ദുര്യോധനൻ ഒരുമ്പെട്ടയിടത്താണ്. അതു കൊണ്ടും നിർത്താതെ അച്ഛൻ്റെ സമ്മതത്തോടെ തന്നെ അരക്കില്ലത്തിലിട്ട് പാണ്ഡവരേയും, സ്വന്തം ചെറിയമ്മയേയും ചുട്ട് കൊല്ലാനും ദുര്യോധനൻ ശ്രമിക്കുന്നു. ഒരു തവണ ചെയ്ത അധർമ്മത്തിന് മുകളിൽ കെട്ടിപ്പൊക്കുന്ന ധർമ്മം പോലും അധർമ്മമാകയാൽ പിന്നീടവർ ചെയ്ത് കൂട്ടുന്നതെല്ലാം അധർമ്മമാണ്. അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് നീതീകരിക്കാനാകാത്ത അധർമ്മങ്ങളുടെ കൂമ്പാരം. വിനാശകാരിയായ മഹാദുരന്തത്തിലേക്ക് എത്തിച്ചത് ആ അധർമ്മങ്ങളുടെ കൂമ്പാരമാണ്.

അരക്കില്ലത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പാണ്ഡവർ ഏറെ നാളുകൾക്ക് ശേഷം കുല ധർമ്മ പാലനത്തിന്നായി ഇതിനകം അധർമ്മിയായിക്കഴിഞ്ഞ വല്യച്ഛനായ ധൃതരാഷ്ട്രരോടും, ദുര്യോധനൻ ഉൾപ്പടെയുള്ള സഹോദരങ്ങളോടും എല്ലാം മറന്ന് പൊറുക്കാൻ തയ്യാറാകുന്നു. അവരിനിയും ചതിക്കാൻ ഇടയുണ്ട് എന്നറിഞ്ഞിട്ടും തിരികെ പോകുന്നു. സാമൂഹിക സമ്മർദ്ദത്തെ തുടർന്ന് അനിയൻ്റെ പുത്രൻമാർക്ക് പകുതി രാജ്യം നൽകാൻ ധൃതരാഷ്ട്രർ തയ്യാറാകുന്നുണ്ട് എങ്കിലും രാജ്യത്തെ ഏറ്റവും മോശവും, ഫലപുഷ്ടി തീരെയില്ലാത്തതും, മനുഷ്യ വാസ യോഗ്യമല്ലാത്തതുമായ ഖാണ്ഡവ പ്രസ്ഥത്തെയാണ് ധൃതരാഷ്ട്രർ സഹോദര പുത്രൻമാർക്ക് നൽകുന്നത്. പാണ്ഡവർ പക്ഷേ മനുഷ്യ വാസയോഗ്യമല്ലാതിരുന്ന ആ പ്രദേശത്തെ ദേവലോകത്തുള്ളവർക്ക് പോലും അസൂയ്യ ജനിപ്പിക്കുമാറ് ശ്രേഷ്ഠമായ ഇന്ദ്രപ്രസ്ഥമെന്ന ഒരു നഗരത്തെയവിടെ സൃഷ്ടിക്കുന്നു. ധർമ്മിഷ്ടനായ യുധിഷ്ഠിരൻ പ്രജകളെ ധർമ്മ പാലനം ചെയ്യുന്നു.

അസൂയ്യാലുവായ ദുര്യോധനൻ പന്തയം വച്ച് ചതിയനായ ശകുനിക്കൊപ്പം കള്ളച്ചൂത് കളിച്ച് പാണ്ഡവരെ ചതിക്കുന്നു. സ്വപ്നതുല്യമായി നിർമ്മിച്ച രാജ്യവും, രാജധാനിയും, എന്ന് വേണ്ട സകലതും തട്ടിയെടുക്കുന്നു. സ്വന്തം ധർമ്മപത്നിയെ രാജസഭയിൽ വച്ച് ഉടുതുണി പോലും പിച്ചി ചീന്തുമ്പോളും അന്നത്തെ സാമൂഹിക ഘടനയിൽ അടിമയാക്കപ്പെട്ടവൻ്റെ ധർമ്മം പാലിക്കുവാൻ മാത്രണ് ധർമ്മിഷ്ടരായ പാണ്ഡവർക്ക് സാധിക്കുന്നുള്ളൂ. കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ട് അല്ലാതിരുന്നതിനാലും, ധർമ്മ പാലനം മാത്രം ശീലിച്ചവർക്ക് മറ്റൊന്നും ആ ഘട്ടത്തിൽ സാധിക്കുമായിരുന്നില്ല. സ്വയം പന്തയം വച്ച് തോറ്റതോടെ കേവലം അടിമകൾ മാത്രമായവർക്ക് എന്ത് സംഭവിച്ചാലും മറ്റൊന്നും ചെയ്യുവാൻ ധർമ്മമനുവദിക്കുന്നില്ല.

സാക്ഷാൽ ജഗദീശ്വരൻ ശ്രീകൃഷ്ണൻ ധർമ്മം മാത്രം അനുവർത്തിച്ച പാണ്ഡവർക്കൊപ്പമാണ് ചേരുന്നത്. അധർമ്മത്തെ പാലിക്കാനല്ല ധർമ്മത്തെ ഉപാസിക്കുവാൻ തന്നെയാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. യുദ്ധഭൂമിയിൽ മറ്റ് ധർമ്മങ്ങളെക്കാൾ എല്ലാം പ്രധാനം യോദ്ധാവിൻ്റെ ധർമ്മത്തിനാണ് എന്നാണ് കൃഷ്ണൻ പാർത്ഥനെ ഉപദേശിക്കുന്നത്. കർമ്മോത്സുകനാകാനും അധർമ്മികൾക്ക് മേൽ അനുകമ്പ കാണിക്കാതിരിക്കലുമാണ് ധർമ്മമെന്നും ഈശ്വരൻ തന്നെ ഉപദേശിക്കുന്നു.

കൗരവർ ഒരു തവണ ചെയ്ത അധർമ്മത്തെ സാധൂകരിക്കാൽ പിന്നീട് ചെയ്ത് കൂട്ടുന്നതെല്ലാം അധർമ്മമാണ്. അധർമ്മത്തിന്  മുകളിൽ കെട്ടിപ്പൊക്കുന്ന ധർമ്മം പോലും അധർമ്മമാണ്. അത് കൊണ്ട് അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് നീതീകരിക്കാനാകാത്ത അധർമ്മങ്ങളുടെ കൂമ്പാരമാണ് കൗരവർ ഓരോ ഘട്ടത്തിലും ഉണ്ടാക്കുന്നത്. വിനാശകാരിയായ മഹാദുരന്തത്തിലേക്ക് എത്തിച്ചത് ആ അധർമ്മങ്ങളുടെ കൂമ്പാരമാണ്.
മഹാഭാരതമെന്ന ബൃഹദ്കാവ്യം കഥാ പശ്ചാത്തലമാക്കുന്നത് ഏറ്റവും ചുരുങ്ങിയത് നാലായിരം വർഷങ്ങൾക്കെങ്കിലും മുമ്പത്തെ ഒരു സാമൂഹിക ഘടനയെയാണ്. ആ കാലത്തെ സാമൂഹിക വ്യവസ്ഥിതിയെ ഇന്നത്തെ അളവ് കോല് കൊണ്ട് അളക്കാൻ പോയാൽ നമ്മൾ ഉദ്ദേശിക്കുന്ന അതേ ഉത്തരം കിട്ടണമെന്നില്ല.

ആരെഴുതി, എന്തിനെഴുതി, എങ്ങിനെ എഴുതി എന്നതല്ല പകരം എന്താണെഴുതിയത് അതിലടങ്ങിയിരിക്കുന്ന വിജ്ഞാന സമ്പത്ത് എത്രമാത്രം ഗഹനമാണ് എന്നാണ് പ്രാചീന ഗ്രന്ഥങ്ങളെ പഠനയ വിധേയമാക്കുമ്പോൾ അനുവർത്തിക്കേണ്ടത് എന്ന് കുട്ടികൃഷ്ണമാരാർ അഭിപ്രായപ്പെടുന്നുണ്ട്. കൃത്യമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ചിന്ത. മഹാഭാരതത്തിന് കാലാതിവർത്തിയായ ത്രിമാന സ്വഭാവം നൽകുന്നതും മാരാർ ചൂണ്ടിക്കാണിക്കുന്ന ആ രണ്ട് പോയിൻ്റുകളിലാണ്. എന്നാൽ ഇന്നിവിടെ നടക്കുന്ന പഠനങ്ങൾ ലക്ഷ്യമിടുന്നത് അതല്ല. ഭാരതീയ സംസ്കാരം എന്ന ആശയ ഭണ്ഡാരത്തെ പിളർക്കൽ ആയിപ്പോകുന്നു പലപ്പോഴും ലക്ഷ്യം. അതിനു വേണ്ടിയുള്ള നിരന്തര പ്രയത്നങ്ങളുടെ ഭാഗമാണ് ഇവയോരോന്നും.

ഒരു കാര്യം കൂടി അവസാനമായി പറയട്ടെ ഞാൻ ഒരു കഥ എഴുതുന്നു എന്ന് വയ്ക്കുക. എനിക്കറിയുന്ന ഒരു പശ്ചാത്തലത്തിൽ, എനിക്കറിയുന്ന കഥാപാത്രങ്ങളെ വച്ച് എൻ്റെ ഭാവനയ്ക്കനുസരിച്ച് ഒരു നായകനേയും പ്രതിനായകനേയും സൃഷ്ടിച്ച്, ഒരു കഥാഗതിയും ഉണ്ടാക്കി എനിക്കിഷ്ടമുള്ള വിധത്തിൽ അതിൽ ചേർക്കാവുന്ന സന്ദേശങ്ങൾ എല്ലാം ചേർത്ത് ഒരു വലിയ നോവൽ. എന്നാൽ നോവലിസ്റ്റിന് തെറ്റി എന്നും, എഴുത്തുകാരൻ ഉദ്ദേശിച്ചതല്ല യഥാർത്ഥ കഥ, കഥയിലെ നായകനാണ് യഥാർത്ഥ പ്രതിനായകൻ എന്നും, കഥയിലെ പ്രതിനായകനാണ് യഥാർത്ഥ നായകൻ എന്നും വായനക്കാരൻ പറയുന്നു എന്ന് വയ്ക്കുക. അപ്പോൾ യഥാർത്ഥത്തിൽ കഥയെഴുതിയ നോവലിസ്റ്റിൻ്റെ മനസിൽ വിരിഞ്ഞ ഭാവന എന്തായി...?  ഇതാണ് മഹാഭാരതത്തെ അധികരിച്ച് ഇപ്പോൾ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്ന ശൈലി.
Pudayoor Jayanarayanan

#മഹാഭാരതം #Mahabharatha #History_of_Mahabharata #ധർമ്മം_ചര #Dharma_in_Mahabharata #മഹാഭാരതത്തിലെ_ധർമ്മചക്രം
#മഹാഭാരത_പഠനങ്ങൾ #pudayoor #സാംസ്കാരിക_ചരിതം_മഹാഭാരതത്തിൽ #Cultural_Hindu
Jayanarayanan

ഭക്തിയും ഭജനയും

ആചാര്യൻ Dr. കെ. അരവിന്ദാക്ഷൻ സാറിൻ്റെ ഇന്നലത്തെ പ്രഭാഷണത്തിൽ പ്രത്യേകമായി  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ'
🌹 പശുവിൻ്റെ  മാംസത്തിനുള്ളിലെ ( *ടെട്രോ* *സൈക്ലിക്* *ആമീൻ* ) എന്ന വിഷം എത്ര വേവിച്ചാലും പോകാത്തതാണ്. ക്യാൻസർ ഉണ്ടാക്കുന്നതുമാണ് . എന്നാൽ പുല്ല് തിന്ന് വളരുന്ന നാടൻ പശുവിൻ്റെ പാൽ ക്യാൻസറിന് ഔഷധമാണ്.  അന്തരീക്ഷത്തിലെ രോഗാണുക്കളെ തടയാൻ ചാണകത്തിന് കഴിവുണ്ട്. (മുറ്റം അടിച്ചതിനു ശേഷം ചാണകം തളിക്കുന്നത് അത് കൊണ്ടാണ് ) ' ചാണകം ഉണക്കിപൊടിച്ച് വെച്ചാൽ ഔഷധഗുണം കൂടും. പഴക്കം കൂടുംതോറും വീര്യം കൂടും. വെയിലത്ത് ഉണക്കി സൂക്ഷിക്കാം. ചാണകം കർപ്പൂരം ചേർത്ത് കത്തിച്ചാൽ ശുദ്ധമായ ഭസ്മം ലഭിക്കും.
🔥 വീട്ടിൽ - വിറകടുപ്പിൽ ഒരു മുറി ഉണക്ക തേങ്ങ കത്തിക്കുമ്പോൾ പ്രസരിക്കുന്ന ഊർജ്ജം (സൾഫർ ) ഒന്നാന്തരം അണുനാശിനിയാണ്. (ചെങ്കണ ഗണപതി ഹോമം) '
🔥 ക്ഷേത്രങ്ങളിലെ ഗണപതി ഹോമം  -- ഒരു ദേശത്തിലെ മുഴുവൻ അണുബാധയെ ഒഴിവാക്കാനുള്ള കഴിവ് ആ ദേശത്തെ ക്ഷേത്രത്തിൽ നടത്തുന്ന ഒരു ഗണപതി ഹോമത്തിന് കഴിയും. വളരെ ശക്തമായ എനർജി പവറാണ് ക്ഷേത്രത്തിൽ ഉൽപാദിപ്പിക്കുന്നത്. അത് ദേശം മുഴുവൻ വ്യാപിക്കും. അതുകൊണ്ടാണ് എള്ള തേച്ചു കൊണ്ടോ, കുളിക്കാതെയും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് പറയുന്നത്.
🔥 ഒരു പച്ചിരുമ്പ് നടുവിൽ വെച്ച്, ചുറ്റും ഇലക്ട്രിക് കോയിൽ വെച്ച് വൈദ്യുതി കടത്തിവിടുമ്പോൾ പച്ചിരുമ്പ് കാന്തമായി മാറുന്നതു പോലെയാണ്. ക്ഷേത്രത്തിലെ വിഗ്രഹം - ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് കോയിലുകളാണ്
മതിൽക്കെട്ട്' :പുറത്തെ പ്രദക്ഷിണവഴി പുറത്തെ ബലിക്കല്ലുകളുടെ വട്ടം, ചുറ്റമ്പലം, അകത്തെ ബലിക്കല്ലുകളുടെ വട്ടം' ശ്രീകോവിൽ: വിഗ്രഹത്തിന് ഏറെ പവർ ഉണ്ടാകും. പഞ്ചഭൂതാത്മകമായിട്ടുള്ള ചന്ദനം ചാർത്ത്, അഭിഷേകം, ദീപാരാധന, ഹോമം, മന്ത്രജപങ്ങൾ (ഗായത്രി മന്ത്രം ). പുഷ്പാഞ്ജലി ഒക്കെ ചെയ്താൽ പഞ്ചഭൂതാത്മകമായ ചൈതന്യം കിട്ടും. (പൃഥ്വി, ജലം, അഗ്നി, വായു, ആകാശം). അന്തരീക്ഷ ചൈതന്യത്തിനായി ശാന്തിക്കാരൻ നിത്യവും ആവാഹന ക്രിയ ചെയ്യും.. ആ പവർ 10 കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്നതാണ്. അകത്ത് ഗായത്രിമന്ത്രം, പുറത്ത് നാമം ചൊല്ലൽ കൊണ്ട് പ്രദക്ഷിണം ചെയ്യണം'
ഇതുപോലെ വീടും പരിസരവും ശുദ്ധിയാക്കി -  പുറത്ത് ചാണകവെള്ളം തളിച്ച്, അകത്ത് ഉണക്ക തേങ്ങയും കത്തിക്കണം.
🔥 മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാതിടരുത് (നിത്യം അലക്കണം )
🔥 മുറികൾ അടിച്ചുവാരി തുടയ്ക്കണം. പ്രത്യകിച്ച് പൂജാമുറി, അടുപ്പിൻ്റെ പാതുകം, കത്തിച്ച് വെച്ച വിളക്ക് വെക്കുന്ന സ്ഥലം തുടങ്ങിയ ഇടങ്ങൾ ചൂല് കൊണ്ട് അടിക്കാൻ പാടില്ല. തുടയ്ക്കണം. അടുപ്പിനുള്ളിൽ ശ്രീപാർവ്വതിയുണ്ട് ' അതു കൊണ്ട് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ പാടില്ല.
🔥കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക എന്നിവ ദിവസവും തട്ടിക്കുടയണം. പായ ഉപയോഗിച്ച് കഴിഞ്ഞാൽ ചുരുട്ടി മടക്കി വെയ്ക്കണം. അണുക്കൾ നീക്കാനാണത്.
🔥 ദിവസവും വിറകടുപ്പിൽ കത്തിക്കണം. പൂജാമുറിയിൽ കർപ്പൂരം, കുന്തിരിക്കം, സാമ്പ്രാണി എന്നിവ കത്തിക്കാം.
🔥 രോഗങ്ങൾ വരാൻ ഒരു കാരണം. - മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കണം കാരണം 1 മീറ്ററിനുള്ളിൽ നമ്മുടെ പ്രാണ ചൈതന്യം പ്രസരിച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ആരെയും ഒരു കൈയ്യകലത്തെ നിറുത്താവൂ. അല്ലെങ്കിൽ അവർക്ക് നമ്മളെ സ്വാധീനിക്കാൻ സാധിക്കും. ദുഷ്ചിന്ത, ദുഷ്ട വിചാരം എന്നിവ നമുക്കുണ്ടാകും. സ്ത്രീ ശരീരത്തിലെ ഹോർമോണുകളെ സ്വാധീനിക്കാൻ പുരുഷശരീരത്തിലെ കമാൻ്റ് ഹോർമോണുകൾക്ക് കഴിയും.
🔥 ശരീരത്തിലെ ടെൻഷൻ/ദുഷ്ചിന്ത എന്നിവ ഇല്ലാതാക്കാൻ നാമം ചൊല്ലുക. 4 തവണ എങ്കിലും രാത്രി കിടന്ന് നാമം ജപിച്ചാൽ ദു:സ്വപ്നം പോലും കാണില്ല.. 🔥സത്യനിഷ്ട, ധർമ്മനിഷ്ട, അനുഷ്ടിക്കുക.. 🔥ശാരീരിക ശുദ്ധിയ്ക്ക് പുലർച്ചെ കുളിച്ച് ഭസ്മം നനച്ച് തൊടണം. അണുക്കളെ നീക്കാൻ ഭസ്മത്തിന് കഴിവുണ്ട്. ഭസ്മം നനച്ച് തൊടുന്നത് നീർക്കെട്ട് നീക്കും
🔥 തുളസീ തീർത്ഥം സേവിക്കണം. ആന്തരികമായ വിഷം ഭക്ഷണത്തിൽ നിന്ന് കിട്ടിയിട്ടുണ്ടോ അവയൊക്കെ നീക്കാൻ തുളസീദീർത്ഥത്തിന് കഴിയും. 🔥തുളസിക്ക് ചുറ്റും രാവിലെ 3 പ്രദക്ഷിണം വെച്ചാൽ തുളസിയുടെ ഉള്ളിൽ നിന്നും നിരന്തരം 1 മീറ്റർ ചുറ്റളവിൽ പ്രസരിച്ചു കൊണ്ടിരിക്കുന്ന ചൈതന്യം നമ്മുടെ ഉള്ളിൽ വന്നു നിറയും.
🔥 സന്ധ്യാ സമയം തുളസി പ്രദക്ഷിണം പാടില്ല. കാരണം, ആ സമയം തുളസിയിൽ നിന്ന് പ്രവഹിക്കുന്നത് ശുദ്ധ ചൈതന്യമല്ല. (കാർബൺ ഡൈ ഓക്സൈഡ്)
🔥 തുളസിക്ക് വിളക്ക് വെക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് വരുന്ന ചൈതന്യത്തെ വലിച്ചെടുത്ത് വിതരണം ചെയ്യാൻ തുളസിത്തറയിലെ ഒരു വിളക്കിന് കഴിയും അശുദ്ധിയൊക്കെ നീക്കി ശുദ്ധി വരുത്താൻ സാധിക്കും.

🙏🙏🙏🕉️🙏🙏🙏
ഭക്തിയും ഭജനയും

ആചാര്യൻ Dr. കെ. അരവിന്ദാക്ഷൻ സാറിൻ്റെ ഇന്നലത്തെ പ്രഭാഷണത്തിൽ പ്രത്യേകമായി  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ'
🌹 പശുവിൻ്റെ  മാംസത്തിനുള്ളിലെ ( *ടെട്രോ* *സൈക്ലിക്* *ആമീൻ* ) എന്ന വിഷം എത്ര വേവിച്ചാലും പോകാത്തതാണ്. ക്യാൻസർ ഉണ്ടാക്കുന്നതുമാണ് . എന്നാൽ പുല്ല് തിന്ന് വളരുന്ന നാടൻ പശുവിൻ്റെ പാൽ ക്യാൻസറിന് ഔഷധമാണ്.  അന്തരീക്ഷത്തിലെ രോഗാണുക്കളെ തടയാൻ ചാണകത്തിന് കഴിവുണ്ട്. (മുറ്റം അടിച്ചതിനു ശേഷം ചാണകം തളിക്കുന്നത് അത് കൊണ്ടാണ് ) ' ചാണകം ഉണക്കിപൊടിച്ച് വെച്ചാൽ ഔഷധഗുണം കൂടും. പഴക്കം കൂടുംതോറും വീര്യം കൂടും. വെയിലത്ത് ഉണക്കി സൂക്ഷിക്കാം. ചാണകം കർപ്പൂരം ചേർത്ത് കത്തിച്ചാൽ ശുദ്ധമായ ഭസ്മം ലഭിക്കും.
🔥 വീട്ടിൽ - വിറകടുപ്പിൽ ഒരു മുറി ഉണക്ക തേങ്ങ കത്തിക്കുമ്പോൾ പ്രസരിക്കുന്ന ഊർജ്ജം (സൾഫർ ) ഒന്നാന്തരം അണുനാശിനിയാണ്. (ചെങ്കണ ഗണപതി ഹോമം) '
🔥 ക്ഷേത്രങ്ങളിലെ ഗണപതി ഹോമം  -- ഒരു ദേശത്തിലെ മുഴുവൻ അണുബാധയെ ഒഴിവാക്കാനുള്ള കഴിവ് ആ ദേശത്തെ ക്ഷേത്രത്തിൽ നടത്തുന്ന ഒരു ഗണപതി ഹോമത്തിന് കഴിയും. വളരെ ശക്തമായ എനർജി പവറാണ് ക്ഷേത്രത്തിൽ ഉൽപാദിപ്പിക്കുന്നത്. അത് ദേശം മുഴുവൻ വ്യാപിക്കും. അതുകൊണ്ടാണ് എള്ള തേച്ചു കൊണ്ടോ, കുളിക്കാതെയും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് പറയുന്നത്.
🔥 ഒരു പച്ചിരുമ്പ് നടുവിൽ വെച്ച്, ചുറ്റും ഇലക്ട്രിക് കോയിൽ വെച്ച് വൈദ്യുതി കടത്തിവിടുമ്പോൾ പച്ചിരുമ്പ് കാന്തമായി മാറുന്നതു പോലെയാണ്. ക്ഷേത്രത്തിലെ വിഗ്രഹം - ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് കോയിലുകളാണ്
മതിൽക്കെട്ട്' :പുറത്തെ പ്രദക്ഷിണവഴി പുറത്തെ ബലിക്കല്ലുകളുടെ വട്ടം, ചുറ്റമ്പലം, അകത്തെ ബലിക്കല്ലുകളുടെ വട്ടം' ശ്രീകോവിൽ: വിഗ്രഹത്തിന് ഏറെ പവർ ഉണ്ടാകും. പഞ്ചഭൂതാത്മകമായിട്ടുള്ള ചന്ദനം ചാർത്ത്, അഭിഷേകം, ദീപാരാധന, ഹോമം, മന്ത്രജപങ്ങൾ (ഗായത്രി മന്ത്രം ). പുഷ്പാഞ്ജലി ഒക്കെ ചെയ്താൽ പഞ്ചഭൂതാത്മകമായ ചൈതന്യം കിട്ടും. (പൃഥ്വി, ജലം, അഗ്നി, വായു, ആകാശം). അന്തരീക്ഷ ചൈതന്യത്തിനായി ശാന്തിക്കാരൻ നിത്യവും ആവാഹന ക്രിയ ചെയ്യും.. ആ പവർ 10 കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്നതാണ്. അകത്ത് ഗായത്രിമന്ത്രം, പുറത്ത് നാമം ചൊല്ലൽ കൊണ്ട് പ്രദക്ഷിണം ചെയ്യണം'
ഇതുപോലെ വീടും പരിസരവും ശുദ്ധിയാക്കി -  പുറത്ത് ചാണകവെള്ളം തളിച്ച്, അകത്ത് ഉണക്ക തേങ്ങയും കത്തിക്കണം.
🔥 മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാതിടരുത് (നിത്യം അലക്കണം )
🔥 മുറികൾ അടിച്ചുവാരി തുടയ്ക്കണം. പ്രത്യകിച്ച് പൂജാമുറി, അടുപ്പിൻ്റെ പാതുകം, കത്തിച്ച് വെച്ച വിളക്ക് വെക്കുന്ന സ്ഥലം തുടങ്ങിയ ഇടങ്ങൾ ചൂല് കൊണ്ട് അടിക്കാൻ പാടില്ല. തുടയ്ക്കണം. അടുപ്പിനുള്ളിൽ ശ്രീപാർവ്വതിയുണ്ട് ' അതു കൊണ്ട് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ പാടില്ല.
🔥കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക എന്നിവ ദിവസവും തട്ടിക്കുടയണം. പായ ഉപയോഗിച്ച് കഴിഞ്ഞാൽ ചുരുട്ടി മടക്കി വെയ്ക്കണം. അണുക്കൾ നീക്കാനാണത്.
🔥 ദിവസവും വിറകടുപ്പിൽ കത്തിക്കണം. പൂജാമുറിയിൽ കർപ്പൂരം, കുന്തിരിക്കം, സാമ്പ്രാണി എന്നിവ കത്തിക്കാം.
🔥 രോഗങ്ങൾ വരാൻ ഒരു കാരണം. - മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കണം കാരണം 1 മീറ്ററിനുള്ളിൽ നമ്മുടെ പ്രാണ ചൈതന്യം പ്രസരിച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ആരെയും ഒരു കൈയ്യകലത്തെ നിറുത്താവൂ. അല്ലെങ്കിൽ അവർക്ക് നമ്മളെ സ്വാധീനിക്കാൻ സാധിക്കും. ദുഷ്ചിന്ത, ദുഷ്ട വിചാരം എന്നിവ നമുക്കുണ്ടാകും. സ്ത്രീ ശരീരത്തിലെ ഹോർമോണുകളെ സ്വാധീനിക്കാൻ പുരുഷശരീരത്തിലെ കമാൻ്റ് ഹോർമോണുകൾക്ക് കഴിയും.
🔥 ശരീരത്തിലെ ടെൻഷൻ/ദുഷ്ചിന്ത എന്നിവ ഇല്ലാതാക്കാൻ നാമം ചൊല്ലുക. 4 തവണ എങ്കിലും രാത്രി കിടന്ന് നാമം ജപിച്ചാൽ ദു:സ്വപ്നം പോലും കാണില്ല.. 🔥സത്യനിഷ്ട, ധർമ്മനിഷ്ട, അനുഷ്ടിക്കുക.. 🔥ശാരീരിക ശുദ്ധിയ്ക്ക് പുലർച്ചെ കുളിച്ച് ഭസ്മം നനച്ച് തൊടണം. അണുക്കളെ നീക്കാൻ ഭസ്മത്തിന് കഴിവുണ്ട്. ഭസ്മം നനച്ച് തൊടുന്നത് നീർക്കെട്ട് നീക്കും
🔥 തുളസീ തീർത്ഥം സേവിക്കണം. ആന്തരികമായ വിഷം ഭക്ഷണത്തിൽ നിന്ന് കിട്ടിയിട്ടുണ്ടോ അവയൊക്കെ നീക്കാൻ തുളസീദീർത്ഥത്തിന് കഴിയും. 🔥തുളസിക്ക് ചുറ്റും രാവിലെ 3 പ്രദക്ഷിണം വെച്ചാൽ തുളസിയുടെ ഉള്ളിൽ നിന്നും നിരന്തരം 1 മീറ്റർ ചുറ്റളവിൽ പ്രസരിച്ചു കൊണ്ടിരിക്കുന്ന ചൈതന്യം നമ്മുടെ ഉള്ളിൽ വന്നു നിറയും.
🔥 സന്ധ്യാ സമയം തുളസി പ്രദക്ഷിണം പാടില്ല. കാരണം, ആ സമയം തുളസിയിൽ നിന്ന് പ്രവഹിക്കുന്നത് ശുദ്ധ ചൈതന്യമല്ല. (കാർബൺ ഡൈ ഓക്സൈഡ്)
🔥 തുളസിക്ക് വിളക്ക് വെക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് വരുന്ന ചൈതന്യത്തെ വലിച്ചെടുത്ത് വിതരണം ചെയ്യാൻ തുളസിത്തറയിലെ ഒരു വിളക്കിന് കഴിയും അശുദ്ധിയൊക്കെ നീക്കി ശുദ്ധി വരുത്താൻ സാധിക്കും.

🙏🙏🙏🕉️🙏🙏🙏
ഭാഗ്യസൂക്തം [അർത്ഥത്തോട് കൂടി ]

ഭാഗ്യസൂക്തം ദിവസവും ജപിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
-----------------------------------------

മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്.  അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍.

വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍
മരീചിയുടെ കുലത്തിൽ പിറന്ന കശ്യപ മഹർഷിയുടേയും അദിതിയുടേയും പുത്രനായ ഭഗനെ പ്രീതിപ്പെടുത്തന്ന ഭാഗമാണ്

ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്.

ഇത് എല്ലാ ദിവസവും രാവിലെ ശുദ്ധിയോടും ഭക്തിയോടും കൂടി ജപിക്കുകയാണെങ്കിൽ ഒരു ലക്ഷം ശിവാലയം ദർശ്ശിച്ച ഫലം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല രോഗിയായ ഒരാൾ ദിവസവും ഈ സൂക്തം ഭക്തിയോടെ ജപിക്കുകയാണെങ്കിൽ വേഗം രോഗവിമുക്തനാകുമെന്നും പറയുന്നു.]

                      *ഓം*

                      - 1 -

 ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാ മഹേ പ്രാതർമ്മിത്രാ വരുണ പ്രതരി ശ്വിനാ; പ്രാതർഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാത: സോമമുത രുദ്രം ഹുവേമ

അർത്ഥം :-

ഈ പ്രഭാതത്തിൽ സ്വന്തം പ്രകാശരൂപമായ ജഗദീശ്വരനെ പ്രാർത്ഥിക്കുന്നു. പരമഐശ്വര്യ ദാതാവായ അങ്ങ് എൻ്റെ ശരീരത്തിലെ എല്ലാ പ്രാണാനുകളും (പ്രാണൻ  ഉദാനൻ വ്യാനൻ അപാനൻ സമാനൻ) കൃതമാക്കേണമേ! അങ്ങാണ് സൂര്യനേയും ചന്ദ്രനേയും സൃഷ്ടിച്ചത് .അങ്ങയെ ഞങ്ങൾ ഭജിക്കുന്നു. ഈ പ്രപഞ്ചത്തേയും വേദങ്ങളേയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ , അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.

                      - 2 -

പ്രാതർജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്യോ വിധർത്താ; ആർദ്ധറശ്ചിദ്യം മന്യമാന - സ്തുരശ്ചിദ്രാജാചിദ്യം ഭഗം ഭക്ഷീത്യാഹ .

അർത്ഥം:-

ഈ പ്രഭാതത്തിൽ ഞാൻ അങ്ങയെ പ്രാർത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉൾക്കൊള്ളുന്നു. എനിക്ക് എല്ലാ ഐശ്വര്യത്തെയും നൽകിയാലും! എല്ലാം അറിയുന്ന അങ്ങ് ഈ ലോകത്തിലെ എല്ലാ ഐശ്വര്യങ്ങളും എനിക്ക് നൽകിയാലും .ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് .എത്ര നക്ഷത്രങ്ങളുണ്ട്. അവയെയെല്ലാം  സംരക്ഷിക്കുന്ന ഭഗവാനെ ,എനിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകിയാലും. അതിനായി അല്ലയോ ഈശ്വരാ! ഞാൻ അങ്ങയെ സ്തുതിക്കുന്നു പ്രാർത്ഥിക്കുന്നു.

                       -3-
ഭഗ പ്രണേതർഭഗസത്യരാധോ ഭഗേ മാന്ധിയ മുദവാദദന്ന: ;ഭഗ പ്രാണോ ജനയഗോഭിരശ്വൈർ ഭഗപ്രനൃഭിർനൃവന്തസ്യാമ.

അർത്ഥം :-

ഈശ്വരാ അവിടുന്ന് ഭാജനീയനാണ് .എല്ലാം അവിടുത്തെ സൃഷ്ടികളാണ്. അവിടുന്ന് എല്ലാ ഐശ്വര്യങ്ങളുടേയും മൂർത്തിയാണ്. എല്ലാധനങ്ങളും അവിടുന്ന് തരുന്നവയാണ്. സത്യമായ ധർമ്മ പ്രവർത്തനം ചെയ്യുവാൻ അവിടുത്തെ കടാക്ഷം വേണം. അത് അവിടുന്ന് തന്നാലും! ആ കടാക്ഷം ലഭിക്കാൻ നല്ല ബുദ്ധി വേണം .ഈശ്വരാ !ആ ബുദ്ധി നൽകി ഞങ്ങളെ രക്ഷിച്ചാലും .ഈശ്വരാ! ഞങ്ങൾക്ക് പശു ,കുതിര എന്നിവയെ നൽകിയാലും

[ഇവിടെ പശു എന്നാൽ ഐശ്വര്യമുള്ളത് എന്ന അർത്ഥം .കുതിര എന്ന് പറഞ്ഞാൽ മുന്നോട്ട് മാത്രം പോകുക എന്ന അർത്ഥം .അതായത് മുന്നോട്ട് കുതിക്കുന്ന ഐശ്വര്യം എന്ന് അർത്ഥം]

ഐശ്വര്യരൂപമേ! അവിടുത്തെ ദയ കൊണ്ട് ഞങ്ങൾ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരിൽ വീരനാകട്ടെ. ശ്രേഷ്ഠരിൽ ശ്രേഷ്ഠരാകട്ടെ.

                   - 4 -

ഉതേദാനീം ഭഗവന്തസ്യാമോ/ത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം: ഉതോ ദിതാ മഘവസ്ഥ് സൂര്യസ്യ വയം ദേവാനാം സുമതൌസ്യാമ.

അർത്ഥം :-

അല്ലയോ ഭഗവാനെ! ഈശ്വരാനുഗ്രഹത്താൽ ഞങ്ങൾക്ക് ഉയർച്ചയും മഹത്വവും ഉണ്ടാകണേ ! സ്വന്തമായി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടാകണമേ! അങ്ങിനെ ഞങ്ങൾക്ക് എന്നും ഐശ്വര്യവും ശക്തിയും ഉണ്ടാകണമേ! അതു മാത്രമല്ല ദിവസം മുഴുവനും ഞങ്ങൾക്ക് നല്ല വരുമായി അടുക്കുവാനും സമയം ചെലവഴിക്കാനും കഴിയണമേ! .നല്ല വിദ്വാന്മാരുടേയും ധർമ്മത്തിൽ ജീവിക്കുന്നവരുടേയും പ്രേരണ ലഭിക്കേണമേ! .അങ്ങിനെ ഞങ്ങൾ എല്ലായ്പ്പോഴും പ്രവർത്തി ചെയ്യുന്ന രാവട്ടെ. ഈ നിമിഷം മുതൽ ഞാൻ എപ്പോഴും പ്രവർത്തി ചെയ്യുന്നവനായിരിക്കും .അതിൽ നിന്ന് കിട്ടുന്ന ആദായം വീടിന്റെയും നാടിന്റേയും നന്മക്കായി ഉപയോഗിക്കാൻ തോന്നണേ !.

                      - 5-

  ഭഗ ഏവ ഭഗവാ ~ അസ്ത ദേവാ സ്തേന വയം ഭഗവന്തസ്യാമ: തന്ത്വാ ഭഗ സർവ്വ ഇജ്ജോഹവീതി സനോ ഭഗ പുര ഏതാ ഭവേഹ

അർത്ഥം :-

ഭഗവാനെ !എല്ലാ ഐശ്വര്യങ്ങളും അവിടുത്തേതാണ്. ആ ഐശ്വര്യങ്ങളല്ലാം എന്റെ വീട്ടിലും ഉണ്ടാക്കുവാൻ ഞാൻ ഉള്ളഴിഞ്ഞ് അവിടത്തോട് പ്രാർത്ഥിക്കുന്നു .എല്ലാ നന്മകളും ഐശ്വര്യവും നൽകിയാലും .അത് ഞാൻ ലോകത്തിന്റെ നന്മക്കായി ഉപയോഗിക്കാം .അതിന് വേണ്ടി എന്റെ ശരീരവും ,മനസ്സും ,ധനവും ഉപയോഗിക്കാൻ ഭഗവാനെ! അവസരം തന്ന് അനുഗ്രഹിച്ചാലും.

                    - 6-

സമധ്വരായോഷസോ നമന്ത ദധിക്രാവേവ സുചയേ പദായ; അർവ്വാചീനം വസുവിദം ഭഗന്നോ  രഥമിവാശ്വാ വാജിന ആവഹന്തു

അർത്ഥം :-

ഇങ്ങിനെ ദിവസവും ആഹ്വാനം ചെയ്യുന്നു .പവിത്രസ്ഥാനമായ ദധി ക്രാ വനത്തിൽ എങ്ങിനെയാണോ ശക്തിശാലികളായ കുതിരകൾ രഥത്തെ വലിക്കുന്നത് അപ്രകാരം അത്രയും ശക്തിയോടെ ആഹ്വാനം ചെയ്യുന്നു.

                    - 7 -

അശ്വാവതീർഗ്ഗോമതീർന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ:; ഘൃതന്ദു ഹാനാ വിശ്യത: പ്രപീതാ യൂയം പാത സ്വസ്തിഭിസ്സദാനാ:

അർത്ഥം:-

ഇപ്രകാരം  എല്ലാവർക്കും സമ്പത്തും നല്ല മനസ്സും ലഭിക്കുവാൻ അനുഗ്രഹിച്ചാലും!
പുത്രൻ :-

~~~~~~~~~

ഭർത്താവിന് ഭാര്യയിൽ ജനിക്കുന്ന പുരുഷസന്താനമാണ് പുത്രൻ. പുനാതി പിത്രദീൻ, പിത്രൻ പാതി, പും നാമനരകത്രാതാ എന്നിങ്ങനെയുള്ള പദവ്യുത്പത്തികൊണ്ട് പിത്രാദികളെ പവിത്രമാക്കുന്നവൻ , അവരെ പരിപാലിക്കുന്നവൻ, പും അഥവാ പുത് എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നവൻ എന്ന അർത്ഥങ്ങളൊക്കെ പുത്രശബ്ദത്തിന് ലഭിക്കുന്നു.

"പും നാമ്നോ നരകാദ്യസ്മാത്

ത്രായതേ പിതരം സുതഃ

തസ്മാത് പുത്ര ഇതി പ്രോക്തഃ

സ്വയമേവ സ്വയംഭുവാ"

എന്ന മനു വാക്യവും പുത്രശബ്ദത്തെ വ്യാഖ്യാനിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കളെ വേണ്ടപോലെ സംരക്ഷിച്ച് ദുഃഖങ്ങളിൽ നിന്ന് രക്ഷിക്കുക ധർമ്മമാണെന്ന് രാമായണാദിഗ്രന്ഥങ്ങളും ഉദ്ബോധിപ്പിക്കുന്നു.

സ്മൃതികളിൽ പുത്രന്മാർ പ്രധാനമായും പന്ത്രണ്ടുതരത്തിലുണ്ടെന്ന് വിവരിച്ചിട്ടുണ്ട്.

1 - ഔരസൻ, 2- ക്ഷേത്രജൻ, 3 - ദത്തൻ, 4 - കൃതിമപുത്രൻ, 5 - ഗൂഢോത്പന്നൻ, 6 - അപവിദ്ധൻ, 7 - സഹോഡജൻ, 8 - ക്രീതൻ, 9 - പൗനർഭവൻ, 10 - സ്വയം ദത്തൻ, 11 - പാരശവൻ, 12 - കാനീനപുത്രൻ

1 - ഔരസൻ - സവർണ്ണയായ ഭാര്യയിൽ ഭർത്താവിനു പിറന്നവൻ , ഉരസ്സിൽ നിന്ന് ജനിച്ചവൻ എന്നർത്ഥം. ഉരസ്യൻ എന്നും പുത്രനെ പറയാറുണ്ട്. സ്വകുലത്തിൽ നിന്ന് വിവാഹം കഴിച്ച് അവളിൽ പിറക്കുന്ന മകനാണിത്.

2- ക്ഷേത്രജൻ :- പുത്രോത്പാദനത്തിന് കഴിവില്ലാത്തവരുടെ ഭാര്യമാരിലും, കുടുംബത്തിന്റെ നിൽനിൽപിന് സന്തതികളില്ലാതെ വിധവകളായിത്തീർന്നവരിലും ഭർത്തസഹോദരനും മറ്റും വിധിപ്രകാരം ജനിപ്പിക്കുന്ന പുത്രനാണ് ക്ഷേത്രജൻ.

3 - ദത്തൻ:- മാതാപിതാക്കൾ സന്തോഷത്തോടെ സന്താനസൗഭാഗ്യമില്ലാത്തവർക്ക് ' ഈ ദാനപുത്രൻ നിനക്ക് സ്വന്തമാകുന്നു' എന്നു പറഞ്ഞ് ദാനം ചെയ്യുന്ന പുത്രൻ.

4 - കൃതിമപുത്രൻ :- സന്താനങ്ങളില്ലാതെ മരിച്ച ആളിന് ബലിയിടാൻ സ്വകുലത്തിൽ നിന്ന് സ്വീകരിക്കുന്ന പുത്രൻ.

5 - ഗൂഢോത്പന്നൻ:- ഭർത്തൃഗ്രഹത്തിൽ താമസിക്കുന്ന ഭാര്യയിൽ അന്യപുരുഷന് ജനിക്കുന്ന പുത്രൻ. ഈ പുത്രനെ ജരാപുത്രൻ എന്നും പറയുന്നു.

6 - അപവിദ്ധൻ :- മാതാപിതാക്കൾ രണ്ടുപേരും കൂടിയോ ഒരാൾ തനിച്ചോ ഒരു പുത്രനെ ഉപേക്ഷിച്ചാൽ മറ്റൊരാൾ എടുത്തുവളർത്തുന്ന പുത്രൻ.

7 - സഹോഡജൻ :- ഗർഭിണിയായ സ്ത്രിയെ വിവഹം കഴിക്കുന്ന ആളിന് അവളിലുണ്ടാകുന്ന പുത്രൻ ഗർഭത്തോടു കൂടി വിവാഹം ചെയ്യപ്പെട്ടവനിൽ ജനിച്ചവൻ എന്നർത്ഥം.

8 - ക്രീതൻ :- അപുത്രനായ ഒരാൾ വിലകൊടുത്തു വാങ്ങുന്ന പുത്രൻ.

9 - പൗനർഭവൻ :- പുനർവിവാഹിതക്ക് പിറന്നവൻ. ഒരു സ്ത്രീ ഭർത്താവ് മരിച്ചശേഷമോ, ഭർത്താവ് ഉപേക്ഷിച്ച ശേഷമോ മറ്റൊരുത്തനെ സ്വീകരിച്ച് ജനിക്കുന്ന പുത്രൻ.

10 - സ്വയം ദത്തൻ :- മാതാപിതാക്കൾ മരിച്ചതോ, അവരാൽ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടി മറ്റൊരാളിന്റെ രക്ഷാകർത്തൃത്വം സ്വയം സ്വീകരിക്കുകയാണെങ്കിൽ അവൻ സ്വയം ദത്തപുത്രനാണ്.

11 - പാരശവൻ :- ബ്രാഹ്മണന് ശൂദ്രസ്ത്രീയിൽ ജനിച്ചവൻ ശൗദ്രൻ എന്ന പേരിലും ഈ പുത്രൻ അറിയപ്പെടുന്നു.

12 - കാനീനപുത്രൻ :- അവിവാഹിതക്ക് പിറക്കുന്ന പുത്രൻ.

ഈ പന്ത്രണ്ട് പുത്രന്മാർക്ക് പുറമേ പുത്രകാപുത്രൻ എന്ന ഒരു പുത്രവിഭാഗം കൂടിയുണ്ട്.

13 - പുത്രകാപുത്രൻ :- കന്യാദാനസമയത്ത് ആൺകുട്ടികളില്ലാത്ത പിതാവ് മകളുടെ ആദ്യപുത്രനെ തനിക്ക് നൽകണമെന്ന് ജാമാതവിനോട് നിർദ്ദേശിക്കുന്നു. അങ്ങനെ ലഭിക്കുന്ന പുത്രനാണ് പുത്രകാപുത്രൻ.

ഈ പുത്രന്മാരിൽ കാനീനപുതന്മാരാണ് വ്യാസഭഗവാനും, കർണ്ണനും എന്നാൽ രാവണന്റെ പ്രഥമപുത്രനായി അറിയപ്പെടുന്ന മേഘനാഥനും കാനീനപുത്രനാണ്. ഇന്ദ്രജിത് എങ്ങനെ കാനീനപുത്രൻ ആയി .

കാനീനൻ, രാവണി, മേഘനാഥൻ, ഇന്ദ്രജിത്ത് എന്നിപേരുകളിൽ പ്രസിദ്ധനായ ഇദ്ദേഹം കനീനപുതനായതെങ്ങനെ എന്ന് കമ്പരാമായണം വിശദമാക്കുന്നു.

പണ്ട് പാലാഴി മഥന സമയത്ത് പല നല്ല വസ്തുക്കളും അതിൽ നിന്നുയർന്നു വന്നു . സുലേക്ഷണ എന്ന അതി സുന്ദരിയായ ഒരു യുവതിയും പാലാഴിയിൽ നിന്നും ഉത്ഭവിച്ചു. അവൾ പാർവ്വതീദേവിയുടെ പരിചാരികായായിത്തീർന്നു.

ഒരിക്കൽ കുളിക്കുവാൻ വേണ്ടി സരസ്സിലിറങ്ങിയ പാർവ്വതീ ദേവിക്ക് കോടിപുടവയെടുക്കുവാൻ അന്തപുരത്തിലേക്ക് ചെന്ന സുലേക്ഷണയെ കാമപരവശനായി പരമശിവൻ ഒന്നു പരിഗ്രഹിച്ചു. അവൾ വല്ലാതെ പരിഭ്രമിച്ച് ആശങ്കാകുലയായിത്തീർന്നു.

അപ്പോൾ പരമശിവൻ അവളെ ആശ്വസിപ്പിച്ചു. നീ വിവാഹിതയായി ഭർത്തൃസംഗമമുണ്ടായതിനുശേഷമേ ഇന്നു നടന്ന തേജോധാരണം ഗർഭമായിത്തീരുകയുള്ളൂ. അതു വരെ ആ ബീജം നിന്റെ ഗർഭാപാത്രത്തിൽ ലയിച്ചുകിടക്കും. യോഗ്യനായ ഒരു സന്തതിയെ നിനക്ക് ലഭിക്കും . ശിവന്റെ വാക്കുകളാൽ ആശ്വസിച്ചെങ്കിലും ഉള്ളിൽ പരിഭ്രാന്തിയും ആശങ്കയും അവൾക്കുണ്ടായി അവളുടെ വിലക്ഷണമായ ഈ ഭാവം കണ്ട് ശ്രീപാർവ്വതീയ്ക്ക്സംശയം തോന്നി. കാര്യം മനസ്സിലാക്കിയ ദേവി അവളെ ശപിച്ച് മണ്ഡൂകമാക്കി ആ സരസ്സിൽ തന്നെ തള്ളി.

കുറെ കാലം കഴിഞ്ഞപ്പോൾ മായെനെന്ന അസുര ശില്പി തപസ്സ്കൊണ്ട് പരമശിവനെ പ്രസാദിപ്പിച്ച് വരമായി ഒരു മകളെ തരണമെന്നെപേക്ഷിച്ചു. അദ്ദേഹം പാർവ്വതീ ദേവിയാൽ തവളയാക്കപ്പെട്ട സുലേക്ഷനയെ സുന്ദരിയായ മണ്ഡോദരിയാക്കി മായന് പുത്രിയായി കൊടുത്തു. രാവണൻ അവളെ വിവാഹം കഴിച്ചു. വിവാഹൈതയായശേഷം ശിവപ്രസാദത്താൽ ബീജം പുഷ്ടിപ്പെട്ടു തേജശ്വിയായ ഒരു ബാലനെ പ്രസവിക്കുകയും ചെയ്തു.

അങ്ങനെ ശിവബീജം ആവാഹിച്ച് , മണ്ഡൂകമായി തീർന്ന്, മയപുത്രിയായ മണ്ഡോദരിയായി, രാവണപത്നിയായതിനു ശേഷം പ്രസവിച്ചുണ്ടായ പുത്രനാണ് മേഘനാദൻ. കന്യകയായിരിക്കുമ്പോൾ ശിവബീജം ഗർഭത്തിൽ സ്വീകരിച്ചതിനാൽ കാനീനൻ - കന്യകാ പുത്രൻ - എന്ന പേർ രാവണിക്ക് (മേഘനാദന്) ലഭിച്ചു.

Saturday, May 16, 2020

Finally something practical and honest - from the Head of the Infectious Disease Clinic. University of Maryland, USA:

1-We'll live with C19 for months... Let's not deny or panic. Let's not make our lives useless. Let's learn to be happy and live with this fact.

2-The virus won't reduce its effect in summer. It's summer in Brazil and Argentina, but the virus is spreading fast.

3-You can't destroy C19 viruses that have penetrated the cells drinking too much water - you'll just go to the bathroom often.

4-Washing hands and maintaining a 2 m protection distance is the best method for protecting against the virus. If you don't have a C19th patient at home, there's no need to disinfect the surfaces at your house.

5-Package cargo, gas pumps, shopping carts or ATM does not cause infection. Wash your hands, live your life as usual.

6-C19 is not a food infection. This is associated with drops of infection like flu. There is no demonstrated risk that C19 is transmitted by ordering food.

7-Sauna sessions don't kill C19 viruses that broke into the cell.

8-You can lose your smell with a lot of allergies and viral infections. This is a non-specific symptom for C19.

9-Once at home, we don't need to change our clothes urgently and shower! Purity is a virtue, not paranoia.

10-The C19 virus doesn't hang in the air. This is an infusion infection that requires close contact. The air is clean, you can walk through the gardens (keeping your protection distance), through the parks.

11-C19 does not distinguish race or religion, it is transmitted to all persons.

12-It is sufficient to use normal soap against C19, not necessarily antibacterial soap. The virus, anyway, is not a bacteria.

13-You don't have to worry about your food orders. But if you want more processed, you can heat them up a little bit in the microwave.

14-The chance to bring C19 home with your shoes and as a result of getting sick is the same as being struck by lightning twice a day. I've been working against viruses for 20 years - drip infections don't spread like that!!

15-You can't be protected from the virus by taking vinegar, sugar, juice and ginger!

16-Wearing gloves is a bad idea; the virus can accumulate into the glove, it can easily be transmitted if you touch your face. You better wash your hands!


  • 17- Immunity is weakened by always staying in sterile environment even if you eat immunity boosting food so please go out of your house to any park/beach.Immunity is increased by exposure to pathogens not sitting at home n consuming fried/spicy/aerated/sugary food.
ഏകോഹമസഹായോഹം
കൃശോഹമപരിച്ഛദ:
സ്വപ്നേപ്യേവംവിധാ ചിന്താ
മൃഗേന്ദ്രസ്യ ന ജായതേ


    അന്യമൃഗങ്ങളെപ്പോലെ പറ്റം പറ്റമായി സിഹം കാണപ്പെടുന്നില്ല. എന്നാൽ താൻ ഒറ്റയക്കാണല്ലോ , സഹായിക്കാൻ ആരും കൂടെയില്ലല്ലോ, ശക്തി കുറഞ്ഞവനാണല്ലോ ആജ്ഞാനുവർതികളായ പരിവാരങ്ങൾ ഇല്ലല്ലോ എന്നൊന്നും സ്വപ്നത്തിൽ പോലും സിംഹം ചിന്തിക്കുന്നില്ല. സിംഹം തന്റെ ഉണ്മയിൽ സ്വത്ത്വത്തിൽ വിശ്വസിക്കുന്നു. അതിനാൽ ദൈന്യഭാവം അതിനെ തൊട്ടു തീണ്ടുന്നില്ല.  ആനയെപ്പോലും കീഴ്പ്പെടുത്താൻ തന്റെ കൈപ്പത്തിയുടെ ശക്തി മതി എന്ന ആത്മവിശ്വാസം അതിനെ മുന്നോട്ടുനയിക്കുന്നു. അതിനാൽ ഒരു  രാജാഭിഷേകവും ഘോഷവുമില്ലാതെ തന്നെ സിംഹം സ്വയമേവ മൃഗരാജാവായിത്തീരുന്നു. ( സ്വയമേവ മൃഗേന്ദ്രതാ). ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി . അതില്ലാത്തവന് മറ്റെന്തുണ്ടായാലും പ്രയോജനമില്ല. അതുകൊണ്ടാണ് ആത്മഹീനഭാവമാണ് ഏറ്റവും വലിയ പാപമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരിക്കലും ആത്മവിശ്വാസവും സ്വാഭിമാനവും കൈവിടരുത്🙏

Friday, May 15, 2020

പേടിക്കേണ്ട, ദേശാടനക്കിളികളെപ്പോലെ പറക്കാം, അവസരങ്ങളിലേക്ക്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എഴുതുന്നു
''ഈ സാഹചര്യത്തില്‍ ഒരു പ്രവചനം നടത്താനാകില്ല. പക്ഷെ ചരിത്രം വിലയിരുത്തി ഞാന്‍ പറയുന്നു, ഇവിടെ മാറ്റങ്ങള്‍ വരും. 'സാഹചര്യം എന്തുമായിക്കൊള്ളട്ടെ, മറ്റുള്ളവര്‍ എന്തും ചെയ്‌തോട്ടെ, ഈ സാഹചര്യത്തില്‍ ഞാന്‍ പിടിച്ചുകയറും' എന്ന വാശിയുള്ളവര്‍ ആരോ അവന്‍ അല്ലെങ്കില്‍ അവള്‍ വിജയിച്ചിരിക്കും.'' ലോകം മുഴുവന്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി അവസരമാക്കാന്‍ നാം എന്ത് മനോഭാവമാണ് സ്വീകരിക്കേണ്ടതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എഴുതുന്നു.


എപ്പോഴും നല്ലകാലം മാത്രമായിരിക്കില്ല, ഇതുപോലെയുള്ള പ്രതിസന്ധികളുണ്ടാകും. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലായിരുന്നുവെങ്കില്‍ ലോകം ഒരിക്കലും ഇന്നത്തെ നിലയിലേക്ക് വളരുകയുണ്ടായിരുന്നില്ല. ചരിത്രം പരിശോധിച്ചാല്‍ അത് നമുക്ക് മനസിലാകും. രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിലായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായത്. അതിന് കാരണമെന്താണ്? ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്. ആവശ്യം വരുമ്പോഴാണ് മനുഷ്യന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് തലപുകയ്ക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനെ ബോംബിട്ട് തകര്‍ത്തു. ഇനി ജപ്പാന്‍ തലപൊക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയതാണ്. ജര്‍മ്മനിയെ തകര്‍ത്ത് തരിപ്പണമാക്കി കീറിമുറിച്ച് രണ്ടാക്കി മതിലുകെട്ടിവിഭജിച്ചതാണ്. എന്നിട്ട് ലോകം പിന്നീട് എന്താണ് കണ്ടത്? ഈ രണ്ട് രാജ്യങ്ങളും എത്രത്തോളം വളര്‍ന്നു. അമേരിക്കന്‍ നിരത്തുകളില്‍ ജപ്പാന്‍ കാറുകള്‍ ഇല്ലാത്ത അവസ്ഥ ചിന്തിക്കാനാകാത്തതായി മാറി.

ഞാന്‍ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്. പതുപതുത്ത സോഫയിലിരിക്കാന്‍ നല്ല സുഖമാണ്. എന്നാല്‍ ആ കംഫര്‍ട്ട് നിങ്ങളെ ഒരിക്കലും വളര്‍ത്തില്ല. കസേരയ്ക്ക് തീപിടിച്ച് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കണം. അപ്പോഴേ മാറി ചിന്തിക്കൂ. പ്രതിസന്ധികളെ വിവേകത്തോടെയും തന്ത്രത്തോടെയും ധൈര്യത്തോടെയും നേരിട്ടിട്ടുള്ളവര്‍ മാത്രമേ വലിയ വിജയകഥകള്‍ രചിച്ചിട്ടുള്ളുവെന്ന് നമുക്കറിയാം. പ്രതിസന്ധികള്‍ വരുമ്പോള്‍ തളര്‍ന്നിരുന്നാല്‍ അതിലെ സാധ്യതകള്‍ കാണാന്‍ കഴിയില്ല.

കോവിഡിന് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നവര്‍ മണ്ടന്മാരാണെന്നേ ഞാന്‍ പറയൂ. കാരണം ഈ രോഗം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നോ കൂടുതല്‍ ദുരന്തങ്ങളുണ്ടാക്കുമോ അല്ലെങ്കില്‍ തനിയെ കെട്ടടങ്ങുമോയെന്നോ വാക്‌സിന്‍ കണ്ടെത്താന്‍ എത്ര സമയമെടുക്കുമെന്നോ നമുക്കറിയില്ല. ഇവയെയെല്ലാം ആശ്രയിച്ചിരിക്കും ലോകത്തിന്റെ ഭാവി. ആ സമയത്തെ മനുഷ്യന്റെ ചിന്താഗതികളും പ്രവൃത്തികളും അനുസരിച്ചിരിക്കും.  പ്രതിസന്ധി ഘട്ടം വരുമ്പോള്‍ മനുഷ്യന്‍ എന്താണ് ചിന്തിക്കുന്നത്? അവന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നേല്‍ക്കുമോ? അതോ മാളത്തില്‍ ഒളിക്കുമോ? എന്ന് നാം കണ്ടറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ നടത്താനാകില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്നിരുന്നാലും പഴയ ചരിത്രങ്ങള്‍ വിലയിരുത്തി ഞാന്‍ പറയുന്നു, ഇവിടെ മാറ്റങ്ങള്‍ വരും. സാഹചര്യം എന്തുമായിക്കൊള്ളട്ടെ, മറ്റുള്ളവര്‍ എന്തും ചെയ്‌തോട്ടെ, ഞാന്‍ ഈ സാഹചര്യത്തില്‍ പിടിച്ചുകയറും എന്ന വാശിയുള്ളവര്‍ ആരോ അവന്‍ അല്ലെങ്കില്‍ അവള്‍ വിജയിച്ചിരിക്കും.

മാറണം, മാറിയേ പറ്റൂ
പക്ഷെ നാം ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന രീതികളുമായി ഇനി മുന്നോട്ടുപോയാല്‍ നിലനില്‍ക്കാന്‍ പറ്റിയെന്ന് വരില്ല. ഓരോ ബിസിനസിന്റെയും പ്രത്യേകതയനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോയാലേ രക്ഷയുള്ളുവെന്ന് നാം മനസിലാക്കണം. സാധാരണ ടാക്‌സി ഓടിച്ചുകൊണ്ടിരുന്ന പ്രായമായ ഡ്രൈവര്‍മാര്‍ പോലും ഓണ്‍ലൈന്‍ ടാക്‌സിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പഠിച്ചെടുത്താണ് യൂബറിലേക്ക് വന്നത്. പുതിയ സാഹചര്യത്തില്‍ പുതിയ രീതികളിലേക്ക് മാറേണ്ടത് നിലനില്‍പ്പിന്റെ പ്രശ്മാണ്. ഏറ്റവും അര്‍ഹമായത് മാത്രമേ അതിജീവിക്കുകയുള്ളുവെന്നത് പ്രപഞ്ചനിയമമാണ്.  തണുപ്പുകൂടുമ്പോള്‍ പക്ഷികള്‍ പോലും അനുയോജ്യമായ ഇടത്തേക്ക് പറക്കുന്നു. അത് അവരെയാരും പഠിപ്പിച്ചിട്ടല്ലല്ലോ. ബിസിനസില്‍ ഏറ്റവും മികച്ചതായി ആര് അവസരങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയം.

ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവും അവിടെ തന്നെയുണ്ടാകാം. എന്നാല്‍ അത് ചാരംമൂടി കിടക്കുന്നതുകൊണ്ട് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഉദാഹരണത്തിന് പിപിഇ കിറ്റുകളുടെ ലോകത്തിലെ രണ്ടാമത്തെ നിര്‍മാതാക്കളായി മാറിക്കഴിഞ്ഞു ഇന്ത്യ. ഇതിനുമുമ്പ് ഇത് ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടേയില്ലായിരുന്നു. പിപിഇ കിറ്റ് ഉപയോഗിക്കാന്‍ തന്നെ പഠിപ്പിച്ചിരുന്നില്ലെന്ന് നേഴ്‌സുമാര്‍ പറയുന്നു. സംരംഭകര്‍ ചെറുകിടക്കാരായാലും വന്‍കിടക്കാരായാലും ഏത് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും ശരി, എല്ലാവരും പുതിയ കാലത്തിനായി മാറേണ്ടിവരും.

സംരംഭകര്‍ അവസരങ്ങള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുക. എന്തൊക്കെ ചെയ്യാനാകും എന്ന് തലപുകയ്ക്കുക. ഇപ്പോഴത്തെ രീതികളില്‍ നിന്ന് എത്തരത്തില്‍ മാറണമെന്ന് ചിന്തിക്കുക. ചിലപ്പോള്‍ നിലവിലുള്ള ബിസിനസ് തന്നെ നിര്‍ത്തി പുതിയത് തുടങ്ങേണ്ടിവരും. ഒന്നും ശ്വാശ്വതമല്ല.

ലോക്ഡൗണ്‍ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു
ലോക്ഡൗണ്‍ കാലഘട്ടം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് വീട്ടില്‍ തന്നെ ഇരിക്കേണ്ടിവന്നതിന്റെ മുഷിച്ചില്‍ ഉണ്ടായിട്ടില്ല. ഈയൊരു കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ വെബിനാറുകള്‍ നടന്നത്. വിഗാര്‍ഡിലെ തന്നെ എല്ലായിടത്തുമുള്ള എക്‌സിക്യൂട്ടിവുകളും തന്നെ പങ്കെടുത്ത വലിയൊരു വെബിനാര്‍ നടത്താന്‍ കഴിഞ്ഞത് ഇപ്പോഴാണ്. ഇതുവരെ അത്തരത്തില്‍ വിപുലമായതൊന്ന് നടത്തിയിട്ടുണ്ടായിരുന്നില്ല. അതുപോലെ അകന്ന ബന്ധുക്കളെപ്പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങള്‍ ആദ്യമായി നടത്തി. ഈ സാങ്കേതികവിദ്യകളൊക്കെ ഇവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും നമ്മള്‍ അതൊന്നും ഇത്രത്തോളം ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഓഫീസിലായിരുന്നപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിന് സെക്രട്ടറി എല്ലാം സെറ്റ് ചെയ്ത് തരുമ്പോള്‍ പോയി ഇരിക്കുമെന്നല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ എല്ലാം തനിയെ ചെയ്തുപഠിച്ചു. ആദ്യത്തെ ചില വെബിനാറുകളിലെ വീഡിയോ പ്രസന്‍സ് അത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കുതന്നെ മനസിലായി. അതുകൊണ്ട് ബാക്ഗ്രൗണ്ട് മികച്ചതാക്കി, രാത്രി പത്തുമണിയാണെങ്കിലും നല്ല വെളിച്ചം കിട്ടുന്ന വിധത്തില്‍ ലൈറ്റുകള്‍ പിടിപ്പിച്ചു… ഒരു മുറി വെബിനാറിനായി ഒരുക്കി. എന്നാല്‍ പലരും അക്കാര്യത്തില്‍ അത്ര ശ്രദ്ധ കൊടുക്കാത്തതുകൊണ്ട് വീഡിയോ പലപ്പോഴും വ്യക്തമാകാറില്ല. ഇത്തരം കാര്യങ്ങള്‍ ഈ പ്രായത്തിലും എല്ലാവര്‍ക്കും ചെയ്യാനാകും. ചെറുതെന്ന് തോന്നുമെങ്കിലും എല്ലാത്തിനെയും അതിന്റേതായ പ്രാധാന്യമുണ്ട്.

കേരളത്തിനും അവസരമുണ്ട്
ഒരു ദിവസം 2500ഓളം ട്രക്കുകളാണ് ഈ കോവിഡ് സമയത്തും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതിര്‍ത്തികടന്നുവരുന്ന ഈ നിത്യോപയോഗ സാധനങ്ങളില്‍ എത്രമാത്രം നമുക്ക് ഇവിടെ ഉല്‍പ്പാദിപ്പിക്കാനാകും. അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന നാം ഇത്രയും നാള്‍ കഴിച്ചുകൊണ്ടിരുന്ന മല്‍സ്യം ആന്ധ്രയില്‍ നിന്ന് വരുന്നതാണെന്ന് നാം ഈ സാഹചര്യത്തിലല്ലേ നാം മനസിലാക്കിയത്. കടലില്‍പ്പോയി അധികകാലം മീന്‍പിടിക്കാനാകില്ല. മല്‍സ്യകൃഷി നടത്തുന്ന ഫാമുകള്‍ക്ക് പ്രസക്തിയേറും. ആട്, കോഴി, പോത്ത് തുടങ്ങിയ വിവിധതരം ഇറച്ചികള്‍, മുട്ട എന്നിവയുടെയെല്ലാം ഡിമാന്റ് കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ. പാലുല്‍പ്പാദനം ആവശ്യത്തിന് ആയെങ്കിലും അതില്‍ നിന്ന് മൂല്യവല്‍ക്കരണ ഉല്‍പ്പന്നങ്ങള്‍ക്കുള്ള സാധ്യതകള്‍ നാം കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല. എനിക്ക് പരിചയമുള്ള, അമേരിക്കയില്‍ ഐടി കമ്പനി നടത്തിക്കൊണ്ടിരുന്നവര്‍ തിരിച്ചുവന്ന് കര്‍ണ്ണാടകയില്‍ സ്ഥലം എടുത്ത് അവിടെ ഫാമിംഗ് നടത്തുന്നു. ആട്, പശു, കോഴി, പന്നി തുടങ്ങിയ മൃഗങ്ങളെയെല്ലാം വളരെ ശാസ്ത്രീയമായി വളര്‍ത്തുന്നു.

സംസ്ഥാനത്തിന്റെ കാര്യത്തിലും ആര് ആദ്യം മുന്നോട്ടുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നേട്ടമുണ്ടാക്കാനാകുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ഇപ്പോഴേ തന്നെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങള്‍ തുടങ്ങി. ഇനി ലോകം നൂറ് ശതമാനം ചൈനയെ ആശ്രയിക്കുന്ന രീതി മാറും. അതിന്റെ മുഴുവനും ഇന്ത്യക്ക് കിട്ടണമെന്നില്ല. വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുറച്ച് ബിസിനസുകള്‍ പോകുമെങ്കിലും ഇന്ത്യ ഒരു മാനുഫാക്ചറിംഗ് ഹബ് ആയി മാറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിന്റെ കുറച്ചെങ്കിലും അവസരം കേരളത്തിന് കിട്ടുമെന്നും പ്രത്യാശിക്കാം.

Thursday, May 14, 2020

സാധു ശ്രീധരന്‍ (ഗോവ): ‘യോഗഃകര്‍മ്മസുകൗശലം’ എന്നതില്‍ കൗശലം എന്താണ്‌?
മഹര്‍ഷി: ഫലാസക്തി കൂടാതെ കര്‍മ്മം ചെയ്യുകയാണ് കര്‍മ്മകൗശലം. താന്‍ കര്‍ത്താവാണെന്നു കരുതരുത്. കര്‍മ്മത്തെ ഈശ്വരനര്‍പ്പിക്കുക.
ചോ: ‘സമത്വംയോഗമുച്യതെ’ എന്നതില്‍ സമത്വം എന്താണ്‌?
മഹര്‍ഷി: നാനാത്വത്തില്‍ ഏകത്വത്തെ കാണുക. പ്രപഞ്ചത്തില്‍ നാനാത്വങ്ങളെ കാണുന്നു. സര്‍വ്വത്തിന്റെയും പൊതുതത്വമായ സമത്വത്തെയും കാണുക. എന്നാല്‍ ദ്വൈതങ്ങളില്‍ അദ്വൈതത്തെയും കാണാം. അദ്വൈതമാണ് സമത്വം.
ചോ: നാനാത്വങ്ങളില്‍ സമമായിരിക്കുന്ന വസ്തുവിനെ എങ്ങനെ ദര്‍ശിക്കാന്‍?
മഹര്‍ഷി: കാണുവാന്‍ ഒരാളാണ്. അവനെക്കൂടാതെ നാനാത്വങ്ങള്‍ കാണപ്പെടുന്നില്ല. കാണപ്പെടുന്നവര്‍ക്ക് എന്തൊക്കെ മാറ്റം വന്നാലും കാണുന്നവന് മാറ്റമില്ല.
യോഗഃകര്‍മ്മസുകൗശലം = കര്‍മ്മത്തിലുള്ളവൈഭവമാണ് യോഗം (കര്‍മ്മം)
സമത്വംയോഗമുച്യതേ – സമദര്‍ശനമാണ് യോഗം (യോഗം)
മാമേകം ശരണം വ്രജ – ഞാനേ ശരണമെന്നിരിക്കുക (ഭക്തി)
ഏകമേവാദ്വിതീയം – ഒന്നേയുള്ളൂ രണ്ടില്ല (ജ്ഞാനം)
പ്രാര്‍ത്ഥന വാക്കാലുള്ളതല്ല. അതു ഹൃദയത്തിനുള്ളില്‍ നിന്നും ഉണ്ടാകേണ്ടതാണ്. ഹൃദയത്തോട് വിലയിക്കുന്നതാണ് പ്രാര്‍ത്ഥന.

തുളസി.

ഇന്ന് തുളസി തപ്പി നടക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ജലദോഷവും, ചുമയും ഒഴിഞ്ഞ് പോവാനും...

കാലം മാറുന്ന കാഴ്ചേ..
ലോകം ഭാരതീയതയെ എടുത്തു വാരി പുണരുന്ന സീനുകളാണ് ചുറ്റും. ട്രമ്പ് പോലും അതിഥികളെ സ്വീകരിക്കുന്നത് നമസ്തേ പറഞ്ഞ്, ചൈന പൗരന്മാരോട് മാംസ ഭക്ഷണം ഒഴിവാക്കാനും, മൂന്ന് നേരം കുളിക്കാനും, ചാണകത്തിൽ നിർമ്മിച്ച അഗർബത്തി പുകയ്ക്കാനും തിട്ടൂരം ഇറക്കുന്നു..

എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണം?

ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ 
ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിയുടെ  പിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. 

തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.
പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണുന്നതും.

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് വാസ്തു ശാസ്ത്രം പറയുന്നു. 

വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.
തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണ് ഉത്തമം.

തുളസിച്ചെടിയുടെ, തുളസിത്തറയുടെ സമീപത്ത് അശുദ്ധിയോടെ
പ്രവേശിക്കാന്‍ പാടില്ല. 
ത്രിസന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വാസ്തു ശാസ്ത്രം പറയുന്നു.

ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായി കരുതിയാണ് തുളസി നട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് പഴമക്കാർ പറയുന്നതും.
 
തുളസീതീര്‍ത്ഥ സേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.

"ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജല മലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. 

ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ ലഭിക്കും.

സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.

തുളസിയുടെ ഔഷധഫലം 
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങളെയും, ക്രിമി ശല്യവും ശമിപ്പിക്കുന്നു. 

ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. 

തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. 

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി
തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു.  

തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്.

ഉയർത്താം നമ്മുടെ ഭവനങ്ങളിൽ തുളസിക്കും ഒരിടം...
🔔🙋🏻‍♂️🔔

*ORAC*

*ORAC is Oxygen Radical Absorbance Capacity.*

 Higher ORAC, Better will be oxygen carrying capacity of blood & Lungs oxygen capacity.

In the Future, our survival will be based on our Immunity

Why spices are important for our Life? Look at their ORAC Values....👍🙏

Clove       : 314,446 ORAC
Cinnamon : 267,537 ORAC
Coffee.  : 243000  ORAC
Turmeric  : 102,700 ORAC
Cocoa    : 80,933    ORAC
Cumin    : 76,800  ORAC
Parsley  : 74,349 ORAC
Tulsi       : 67,553 ORAC
Thyme    : 27,426ORAC
Ginger     : 28,811 ORAC

Extracts of Ginger , Tulsi, Turmeric are at least 10 times higher ORAC Values. That's how they become effective.

OXYGEN CARRYING CAPACITY OF THE BLOOD CAN BE ENHANCED USING NATURAL FRUITS, VEGETABLES, SPICES, HERBS ....THAT HAVE HIGH ORAC VALUE!
OXYGEN RADICAL ABSORBANCE CAPACITY

PREVENTS: CANCERS, NEURO - DEGENERATIVE DISORDERS, DIABETES, & SO MANY CHRONIC CONDITIONS

Nature boosts immunity ...


High ORAC foods and Nutrients such as iron, vitamin C, Zinc, omega 3, Magnesium and Vitamin D helps boost our body's defence mechanism.

Apart from Tulsi, Ginger, Pepper, Turmeric, Cinnamon. Clove... herbs like Brahmi, Ashwagandha, Shatavari, Mulethi, Arjunarishtam, Peppermint, coriander seeds, cumin black seeds are catching attention of Scientists. 

So, this is more than any vaccine one need for self immunity. Without any side effects.

Since 80% of Corona positive patients had no symptoms at all , leaves uncertainity for all of us!
Testing 130 crore population is next to impossible. Even if we test daily 100000 people, we will need over 35 years to just test!
This suggests .... our future is our immunity.... just like intel inside in computers, we have to inbuilt immunity inside!

😎😎😎
കേരളത്തേക്കാൾ പത്തിരട്ടി വലിപ്പവും കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയും മാത്രമുള്ള ഒരു രാജ്യമാണ് ഫിൻലൻഡ്‌.
അവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ മലയാളികൾ ഞെട്ടും.

ആറു വയസ്സുവരെ അവിടുത്തെ കുട്ടികൾ പഠിക്കുന്നില്ല.
പ്രീസ്‌കൂൾ ആരംഭിക്കുന്നത് ആറുവയസ്സ് പൂർത്തിയാകുമ്പോഴാണ്.
കേരളത്തിലാണെങ്കിൽ കളിയൊക്കെ നിർത്തി കാണാപ്പാഠം പഠിക്കുന്നതിന്റെ പിഎച്ഛ്ഡിക്ക് ജോയിൻ ചെയ്യണ്ട സമയത്താണ് ഇതെന്നു ഓർക്കണം.
കൗമാരം കഴിയുന്നതുവരെ പരീക്ഷകൾ ഇല്ല !
ഹോംവർക്കുകൾ തീരെയില്ല !!
പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിൽ ഒരേയൊരു പരീക്ഷ മാത്രം,
നിർബന്ധിത പരീക്ഷകൾ 16 വയസ്സിനു ശേഷം മാത്രം !
(....... കൊല്ല്, പരീക്ഷയില്ലാതെ പഠിക്കാനോ ?!)
വിദ്യാഭ്യാസം മുഴുവനായും സർക്കാർ നിയന്ത്രണത്തിൽ, യൂണിവേഴിസിറ്റി തലംവരെ സമ്പൂർണ സൗജന്യവിദ്യാഭ്യാസം !!

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മനക്കട്ടിയുള്ളവർ മാത്രം വായിക്കുക....

ലോകത്തിലെ ഏറ്റവും മികച്ച യുവതയെ വാർത്തെടുക്കുന്ന രാജ്യമായി ഫിൻലൻഡ്‌ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു.
മതപരമായ ഇടപെടലകളില്ലാതെ, സ്വൈര്യജീവിതത്തിനു ഏറ്റവുംകൂടുതൽ പിന്തുണകിട്ടുന്ന, മനഃസമാധാനത്തിന്റെ രാജ്യമായി അവർ മാറുന്നു.
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ തുടർച്ചയായി അവർ ഒന്നാംസ്ഥാനം നിലനിർത്തുന്നു.
ഏറ്റവും സത്യസന്ധതയുള്ള ജനസമൂഹമായി അവർ മുന്നേറുന്നു.

മൂന്നാമത്തെ തവണയും ഒരു പെണ്ണ് അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു.
ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി അവരുടേതാകുന്നു.

34 വയസ്സുകാരി സന മരിൻ ഫിൻലൻഡ് പ്രധാനമന്ത്രിയായി ഇന്നു ചുമതലയേൽക്കുമ്പോൾ ചരിത്രം വഴിമാറും.
അവിടെയും തീരുന്നില്ല, ഫിൻലൻഡ് സൃഷ്ടിക്കുന്ന ലോകമാതൃക – ഭരണമുന്നണിയിലെ 5 കക്ഷികളിൽ നാലിന്റെയും നേതൃസ്ഥാനത്ത് വനിതകൾ; അവരിൽ 3 പേരും 35 വയസ്സിനു താഴെയുള്ളവർ !

ഫിൻലൻഡിന്റെ നിയുക്ത പ്രധാനമന്ത്രി സന മാരിനോട് ഒരു ചോദ്യം,
"ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ്, എന്ത് തോന്നുന്നു ?

“ഞാൻ ഇതുവരെ എന്റെ ജൻഡറിനെ കുറിച്ചോ പ്രായത്തെ കുറിച്ചോ ചിന്തിച്ചിട്ടു പോലുമില്ല” മറുപടി ഞെട്ടിക്കുന്നത് !!
അങ്ങനെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് അവർ വളർന്നുവരുന്നത്. അവർക്കതുകൊണ്ടു ഇതിലൊന്നും നമ്മളെ പോലെ ഞെട്ടാനോ അത്ഭുതപ്പെടാനോ കഴിയുന്നില്ല !?

ജനിക്കുമ്പോൾ മുതൽ മത്സരിക്കാനും, ലിംഗപരമായും മതപരമായും ജാതിപരമായും വേർതിരിയപ്പെടാനും മാത്രം പരിശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതം ഇത്തരം വാർത്തകൾ കേട്ട് ഇനിയും അത്ഭുതപ്പെട്ടുകൊണ്ടേയിരിക്കും !!

Courtesy...