Sunday, October 29, 2023

ബ്രഹ്മശ്രീ നൊച്ചൂർജിയുടെ ആത്മീയ യാത്ര തുടങ്ങുന്നത് എട്ടു വയസ്സ് മുതലാണ്. തന്റെ പിതാവ് വായിച്ചു കൊണ്ടിരുന്ന ഭഗവദ് ഗീത ആദ്യം പഠിച്ചു. പിന്നെ പഠിച്ച രണ്ടു പുസ്തകങ്ങളാണ് ശ്രീ രമണ മഹർഷിയുടെ ആത്മകഥയും , ഞാൻ ആർ ( Who Am I ) എന്ന രമണ മഹർഷിയുടെ പുസ്തകങ്ങളാണ്. ആ സമയത്തു ശ്രീ നൊച്ചൂർജിക്കു രമണ മഹർഷിയുടെ ഒരു ദർശനം കൂടെ കൂടെ കിട്ടുമായിരുന്നു. അങ്ങനെ രമണ മഹർഷിയെ സദ്ഗുരു ആയി മനസാ വരിച്ചു. പിന്നെ തൃശൂർ രാമകൃഷ്ണ ആശ്രമത്തിൽ കുറെ നാൾ താമസിച്ചു ശ്രീ ശങ്കര ഭഗവദ് പാദ സ്വാമികളുടെ ഗീതാ , ഉപനിഷത് ഭാഷ്യങ്ങൾ, വേദം സംസ്‌കൃതം എല്ലാം പഠിച്ചു. ഇതിനൊപ്പം ആധുനിക വിദ്യാഭ്യാസവും തുടർന്നു. ദിവസവും രാവിലെ മൂന്ന് മണിക്ക് ഉണർന്നു ധ്യാനം പഠനം തുടർന്നു കൊണ്ടേയിരുന്നു. ഇതിനു ശേഷം കാലടി കോളേജിൽ വേദാന്ത ശാസ്ത്ര ഗ്രന്ഥങ്ങൾ ഓരോന്നായി പഠിച്ചു. ഈ സമയത്ത് ഒരു ശിവരാതി ദിവസം തിരുവണ്ണാമലയിൽ പോയി രമണാശ്രമമത്തിൽ വന്നു രമണ മഹർഷിയുടെ സമാധിയിൽ ധ്യാനിച്ച് ആത്മീയ ശക്തി വരിച്ചു. തിരിച്ചു വന്നു പതിനെട്ടു വയസായപ്പോൾ ഗീതാ പ്രഭാഷണം നോച്ചൂറുള്ള കൃഷ്ണ ക്ഷേത്രത്തിൽ തുടങ്ങി. അങ്ങനെ തന്റെ ദിവ്യമായ ആത്മീയ യാത്ര തുടർന്നു കൊണ്ട് ഇപ്പോഴും നമ്മളെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. ( ശ്രീ നൊച്ചൂർജിയുടെ ഗീതാ ഭാഷ്യത്തിൽ നിന്നും).

Saturday, October 28, 2023

*🪷🛕സപ്തമാതാക്കള്‍🛕🪷* 🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ╚══════•ೋೋ•══════╝ ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ . 1. ബ്രഹ്മാണി 2. വൈഷ്ണവി 3. മഹേശ്വരി 4. കൌമാരി 5. വരാഹി 6. ഇന്ദ്രാണി [നരസിംഹി] 7. ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌. ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു. ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു. വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു. ദേവിയുടെ തിരുവായില്‍ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന്‌ കൌമാരിയും കൈകളില്‍ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തില്‍ നിന്ന്‌ നരസിംഹിയും പാദത്തില്‍ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു. കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട് 👉 അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌. 👉 ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌. ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം. 👉 ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം. 👉 സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്‌. 👉 ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌. 👉 ഉഗ്രമൂര്‍ത്തിയാണ്‌ തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. 👉 വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു. 👉 പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം. ത്രിലോചനയായദേവി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം, ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍ ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍ 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്. 1. ബ്രാഹ്‌മി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ബ്രഹ്‌മസ്വരൂപിണിയാണ്‌. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക. 2. മഹേശ്വരി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം. 3. കൗമാരി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വേല്മുരുകനാൽ അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും. 4. വൈഷ്‌ണവി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വിഷ്‌ണുദേവത, വിഷജന്തുക്കളില്നിന്ന്‌ മോചനം ലഭിക്കുവാനായി ആരാധിക്കുക. 5. ഇന്ദ്രാണി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ഇന്ദ്രസ്വരൂപിണി, എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക. 6. ചാമുണ്ഡി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ്‌ കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്‌. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക. 7. വരാഹി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വരാഹിയും വിഷ്‌ണു അവതാരമാണ്‌. വരാഹിയും ശത്രുസംഹാരകയാണ്‌. സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക. സപ്തമാതാക്കൾ 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 പെറ്റമ്മ , പോറ്റമ്മ , ഗുരു പത്നി, രാജമാതാ, ബ്രാഹ്മണ പത്നി, ഗോമാതാ, ഭൂമാതാ ഇവയും സപ്തമാതാക്കളായി അറിയപ്പെടുന്നു... ♟️ 🧘‍♀️ 🧘‍♂️ ♟️ █▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█ സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 💙💙💙💙💙💙💙💙💙💙💙💙 ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏 💛💛💛💛💛💛💛💛💛💛💛💛 ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* © █║▌█║▌█║▌█|█║ *ഹിന്ദു ജീവിതശൈലി* ✍© ♟️ ☛ 🧘‍♀️ 🧘‍♂️ ☚ ♟️ ╭∩╮︶︿︶╭∩╮ ▂ ▃ ▄ ▅ ▆ ▇ █ █ ▇ ▆ ▅ ▄ ▃ ▂ █▄▄▄▄▄▄▄▄🧡▄▄▄▄▄▄▄▄█

Tuesday, October 17, 2023

ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് ചങ്ങലംപരണ്ട. ചങ്ങലക്കണ്ണികള്‍ പോലെ തണ്ടുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്നതിനാലാണ് ഈ സസ്യത്തിന് ചങ്ങലംപരണ്ട എന്ന പേര് വന്നത്. കരിം പച്ച നിറത്തില്‍ ഹൃദയാകൃതിയില്‍ ഇടവിട്ട് ഓരോ ഇലകള്‍ കാണപ്പെടുന്നു. ഇതിന്റെ പൂക്കള്‍ വളരെ ചെറുതാണ്. കാല്‍സ്യത്താല്‍ സമ്പന്നമാണ് തണ്ടുകള്‍. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുള്ളതിനാല്‍ ഇതിനെ സംസ്‌കൃതത്തില്‍ അസ്ഥിസംഹാരി എന്നു പറയുന്നു. കര്‍ക്കിടക കഞ്ഞിയിലെ ഒരു പ്രധാന ചേരുവയാണിത്. കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാന്‍ ചങ്ങലംപരണ്ട ഉത്തമമാണ്. ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്. കൂടാതെ ആര്‍ത്തവ സമയത്തെ വയറു വേദനയ്‌ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്. ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപിഴിഞ്ഞ് നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയിലെ പഴുപ്പ്, നീര് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. ഇതിന്റെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ചെടുത്ത് പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. ചങ്ങലംപരണ്ട ചമ്മന്തി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു തയ്യാറാക്കുന്നതിനായി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്ന്, കായം, കടുക്, വറ്റല്‍ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കിയ ചങ്ങലം പരണ്ട കൂടി ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്‍ക്കുക. ചങ്ങലംപരണ്ട ചമ്മന്തി തയ്യാര്‍. കാല്‍സ്യത്തിന്റെ കലവറയായ ചങ്ങലംപരണ്ട ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു സഹായകമാണ്.

Tuesday, October 10, 2023

*നാരായണ സൂക്തം* സഹസ്രാ ശീർഷം ദേവം വിശ്വാസം വിശ്വാശംഭുവം| വിശ്വം നാരായണം ദേവമക്ഷരം പരമം പദം| വിശ്വതാഹ്‌ പരമം നിത്യം വിശ്വം നാരായണം ഹരീം| വിശ്വാമെവേദം പുരുഷാസ്തദ്വിശ്വമ്പജീവതി| പതിം വിശ്വസ്യത്മേശ്വരം സസ്വതം ശിവമച്യുതം| നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം| നാരായണാ പരോ ജ്യൊതിരത്മ നാരായണാ പരാഃ| നാരായണാ പരം ബ്രഹ്മാ തത്ത്വം നാരായണാഹ്‌ പരാഃ| നാരായണാ പരോ ധ്യാതഹ്‌ ധ്യാനം നാരായണഹ്‌ പരാഃ|‌ യഛ കിഞ്ചിത്‌ ജഗത്‌ സർവം ദ്രഷ്യതെ സ്രൂയതേപി വ|| അന്തർ ബഹിസ്ക തത്സ്വരം വ്യപ്യ നാരായണാഹ്‌ സ്തിതഃ| ആനന്തമവ്യയം കവിം സമുദ്രെന്തം വിശ്വാ ശംഭുവം| പദ്മ കോശാ പ്രാതീക്ഷം ഹൃദയം കപ്യധോ മുഖം| അധൊ നിഷ്ട്യ വിതസ്ത്യന്തെ നഭ്യാമുപരി തിഷ്തതി| ജ്വാലമലാ കുലാം ഭാതി വിശ്വസ്യയതനം മഹത്‌| സന്താതം സിലാഭിസ്തു ലംബാത്യാ കോശാന്നിഭം| തസ്യന്തെ സുഷിരം സൂക്ഷ്മൻ തസ്മിൻ സർവം പ്രതിഷ്ടം| തസ്യാ മധ്യേ മഹാനഗ്നിർ വിശ്വചിർ വിസ്വതൊ മുഖ| സോഗ്രാഭുഗ്വിഭജൻ തിസ്ഥന്നഹാരാ മാജരാഹ്‌ കാവിഃ| ത്രിയാ ഗൂർധ്വാ മസ്ധസ്സയീ രസ്മയാതസ്യാ സന്തതാ| സന്തപയതി സ്വം ദേഹ മപദതലാമാസ്താഗഃ| തസ്യാ മധ്യെ വഹ്നിശിഖ ആനീയോർധ്വാ വ്യാവസ്തിതാ| നീലാതൊയാദ മധ്യാസ്തദ്‌ വിദ്യുല്ലേഖവാ ഭസ്വരാ| നീവാരാസൂക വത്തന്വീ പീഠ ഭസ്വത്യനൂപമ| തസ്യാ ശിഖയാ മധ്യെ പരമാത്മാ വ്യവസ്തിതാഹ്‌| സാ ബ്രഹ്മാ സാ സിവാഹ്‌ സാ ഹരീഹ്‌ സെന്ദ്രാഹ്‌ സോക്ഷരാഹ്‌ പരമഹ്‌ സ്വരത്‌|| ഋതം സത്യം പരം ബ്രഹ്മാ പുരുഷം ക്രിഷ്ണാ പിംഗലം| ഓാർധ്വാരെതം വിരൂപാക്ഷം വിശ്വരൂപായാ വൈ നമൊ നമഃ|| ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി| തന്നോ വിഷ്ണുഃ പ്രചോദയാത്‌|| വിഷ്ണൊർനുകം വീര്യാണി പ്രവോചം യാഹ്‌ പാർതിവാനി രാജാംസി യൊ ആസ്കഭയാദുത്തരം സധസ്തം വിചാക്രമനസ്‌ ത്രേധോരുഗയോ വിഷ്ണുഹ്‌ രാരതമസി വിഷ്ണുഹ്‌ സ്യൂരാസി വിഷ്ണുഹ്‌ ധ്രുവംസി വൈഷ്ണവാമസി വിഷ്ണവെ ത്വ ഓം ശാന്തി ശാന്തി ശാന്തി:

Saturday, October 07, 2023

ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4 ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4 മയാ തത്മിദം സർവ്വം ജഗദ്വ്യക്തമൂർത്തിനാ । മത്സ്ഥാനി സർവഭൂതാനി ന ചാഹ്ന തേഷ്വവസ്ഥിതഃ..9.4. ഓ - സ്വാമി ശിവാനന്ദ 9.4 ഈ ലോകം മുഴുവൻ ഞാൻ എന്റെ അവ്യക്തമായ ഭാവത്തിൽ വ്യാപിച്ചിരിക്കുന്നു; എല്ലാ ജീവജാലങ്ങളും എന്നിൽ ഉണ്ട്, എന്നാൽ ഞാൻ അവയിൽ വസിക്കുന്നില്ല. ശ്രീ ശങ്കരാചാര്യരുടെ സംസ്കൃത വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് വിവർത്തനം 9.4 ഇദം, ഇത്; സർവ്വം, മുഴുവനും; ജഗത്, ലോകം; താതം, തുളച്ചുകയറുന്നു; മായ, എന്നാൽ; എന്റെ അവ്യക്തമായ രൂപത്തിൽ, എന്റെ സ്വഭാവം പ്രകടമാകാത്ത രൂപത്തിൽ, അതായത് അവയവങ്ങളുടെ പരിധിക്കപ്പുറമുള്ള എന്റെ രൂപത്തിൽ, എനിക്ക് ഉള്ള പരമമായ സ്വഭാവത്തിലൂടെ, അവ്യക്ത-മൂർത്തിന. സർവഭൂതാനി, ബ്രഹ്മാവ് മുതൽ ഒരു പുല്ല് വരെ എല്ലാ ജീവികളും; മത്സ്ഥാനി, എന്നിൽ നിലനിൽക്കുന്നു, ആ അവ്യക്തമായ രൂപത്തിൽ എന്നിൽ സ്ഥാപിച്ചിരിക്കുന്നു. എന്തെന്നാൽ, സ്വയം (അതായത് യാഥാർത്ഥ്യം) ഇല്ലാത്ത ഒരു സൃഷ്ടിക്കപ്പെട്ട വസ്തുവും പ്രായോഗിക ഉപയോഗത്തിനുള്ള ഒരു വസ്തുവായി സങ്കൽപ്പിക്കാൻ കഴിയില്ല. അതിനാൽ, അവരുടെ സ്വയമായ എന്നിലൂടെ അവരുടെ യാഥാർത്ഥ്യത്തിന്റെ ഉടമയായ അവർ എന്നിൽ നിലനിൽക്കുന്നു. അതിനാൽ അവ എന്നിൽ സ്ഥാപിതമാണെന്ന് പറയപ്പെടുന്നു. ആ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ഞാൻ തന്നെയാണ്. സമ്മതത്തോടെ, ഞാൻ അവരിൽ വസിക്കുന്നതായി ചെറിയ ധാരണയുള്ള ആളുകൾക്ക് തോന്നുന്നു. അതുകൊണ്ട് ഞാൻ പറയുന്നു: ന കാ അഹം, പക്ഷേ ഞാനല്ല; അവസ്ഥിതഃ, അടങ്ങിയിരിക്കുന്നു; ടെസു, അവയിൽ, സൃഷ്ടിക്കപ്പെട്ട വസ്തുക്കളിൽ. സ്ഥൂല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഒന്നിനോടും സമ്പർക്കം പുലർത്തുന്നില്ല, അതിനാൽ ഞാൻ തീർച്ചയായും സ്ഥലത്തിന്റെ ഏറ്റവും ഉള്ളിലാണ്. എന്തെന്നാൽ, ഒന്നുമായി സമ്പർക്കമില്ലാത്ത ഒരു വസ്തുവിന് ഒരു പാത്രത്തിൽ അടങ്ങിയിരിക്കുന്നതുപോലെ നിലനിൽക്കാൻ കഴിയില്ല. ഇക്കാരണത്താൽ തന്നെ ഞാൻ ഒന്നിനോടും ബന്ധപ്പെടുന്നില്ല- Transliteration Bhagavad Gita 9.4 Mayaa tatamidam sarvam jagadavyaktamoortinaa; Matsthaani sarvabhootaani na chaaham teshvavasthitah. Word Meanings Bhagavad Gita 9.4 mayā—by Me; tatam—pervaded; idam—this; sarvam—entire; jagat—cosmic manifestation; avyakta-mūrtinā—the unmanifested form; mat-sthāni—in Me; sarva-bhūtāni—all living beings; na—not; cha—and; aham—I; teṣhu—in them; avasthitaḥ—dwell Bhagwad Gita 9.4 Full Bhagwad Gita 9.4 Hindi Bhagwad Gita 9.4 English Bhagwad Gita 9.4 Hindi Translation Bhagwad Gita 9.4 English Translation Bhagwad Gita 9.4 Sanskrit Translation Bhagwad Gita 9.4 Vaishnav Sampradaya Commentary Bhagwad Gita 9.4 Swami Ramsukhdas Ji Bhagwad Gita 9.4 Swami Chinmayananda Bhagwad Gita 9.4 Swami Sivananda Bhagwad Gita 9.4 Sri Shankaracharya Bhagwad Gita 9.4 S Sankaranarayan Bhagwad Gita 9.4 Ramanuja Bhagwad Gita 9.4 Rudra Vaishnava Sampraday Bhagwad Gita 9.4 Brahma Vaishnava Sampradaya Bhagwad Gita 9.4 Shri Vaishnava Sampradaya Bhagwad Gita 9.4 Kumara Vaishnava Sampradaya Bhagwad Gita Index (भगवद् गीता) Bhagwad Gita Bhagwad Gita Hindi Bhagwad Gita English Bhagwad Gita Hindi Translation Bhagwad Gita English Translation Bhagwad Gita Sanskrit Translation Bhagwad Gita Vaishnav Sampradaya Commentary Bhagwad Gita Swami Ramsukhdas Ji Bhagwad Gita Swami Chinmayananda Bhagwad Gita Swami Sivananda Bhagwad Gita Sri Shankaracharya Bhagwad Gita S Sankaranarayan Bhagwad Gita Ramanuja Bhagwad Gita Rudra Vaishnava Sampraday Bhagwad Gita Brahma Vaishnava Sampradaya Bhagwad Gita Shri Vaishnava Sampradaya Bhagwad Gita Kumara Vaishnava Sampradaya Katha Bhajans Bhajans Katha Gurus Singers More Gurus Gurus © Copyright 2015-2023, YugalSarkar.com
ഭഗവദ്ഗീത: അദ്ധ്യായം 9, ശ്ലോകം 4 മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ മയാ - എന്നാൽ ; തതം - വ്യാപിച്ചുകിടക്കുന്ന ; ഇദം - ഇത് ; സർവ്വം - മുഴുവൻ ; ജഗത് - പ്രപഞ്ചപ്രകടനം ; അവ്യക്ത-മൂർത്തിനാ - പ്രകടമാകാത്ത രൂപം ; മത്-സ്ഥാനി - എന്നിൽ ; സർവ-ഭൂതാനി - എല്ലാ ജീവജാലങ്ങളും ; ന - അല്ല ; ച - ഒപ്പം ; അഹം - ഞാൻ ; തേഷു - അവയിൽ ; അവസ്ഥിതഃ- വസിക്കുക മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ വിവർത്തനം BG 9.4 : ഈ പ്രപഞ്ചം മുഴുവനും എന്റെ അവ്യക്തമായ രൂപത്തിൽ ഞാൻ വ്യാപിച്ചിരിക്കുന്നു. എല്ലാ ജീവജാലങ്ങളും എന്നിൽ വസിക്കുന്നു, പക്ഷേ ഞാൻ അവയിൽ വസിക്കുന്നില്ല. വ്യാഖ്യാനം ദൈവം ലോകത്തെ സൃഷ്‌ടിക്കുകയും തന്റെ ലോകം എല്ലാം ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഏഴാം സ്വർഗ്ഗത്തിൽ നിന്ന് അതിലേക്ക് നോക്കുകയും ചെയ്യുന്നു എന്ന ആശയം വേദ തത്വശാസ്ത്രം അംഗീകരിക്കുന്നില്ല. ദൈവം ലോകത്ത് സർവ്വവ്യാപിയാണെന്ന പ്രമേയം അവർ ആവർത്തിച്ച് മുന്നോട്ട് വയ്ക്കുന്നു: ഏകോ ദേവഃ സർവഭൂതേഷു ഗുഢഃ സർവവ്യാപി (ശ്വേതാശ്വതർ ഉപനിഷത്ത് 6.11) “ദൈവം ഒന്നേയുള്ളൂ; അവൻ എല്ലാവരുടെയും ഹൃദയത്തിൽ ഇരിക്കുന്നു; അവൻ ലോകത്തിലെ എല്ലായിടത്തും ഉണ്ട്. ” īśhāvāsyam idam sarvaṁ yat kiñcha jagatyāṁ jagat (Īśhopaniṣhad 1) "ദൈവം ലോകത്ത് എല്ലായിടത്തും ഉണ്ട്." പുരുഷ വേദം സർവം, യദ് ഭൂതം യച്ച ഭാവ്യം (പുരുഷ സൂക്തം) "ദൈവം നിലനിൽക്കുന്നതും നിലനിൽക്കുന്നതുമായ എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നു." ഈശ്വരൻ എല്ലായിടത്തും ഉണ്ടെന്നുള്ള ഈ സങ്കൽപ്പം ആത്മനിഷ്ഠമായി മനസ്സിലാക്കുന്നു. ചില പൗരസ്ത്യ തത്ത്വചിന്തകർ ലോകം ദൈവത്തിന്റെ പരിണാമം (പരിവർത്തനം) ആണെന്ന് അവകാശപ്പെടുന്നു. ഉദാഹരണത്തിന്, പാൽ ഒരു മായം ചേർക്കാത്ത പദാർത്ഥമാണ്. ആസിഡുമായി സമ്പർക്കം പുലർത്തുമ്പോൾ അത് തൈരായി മാറുന്നു. അങ്ങനെ, തൈര് പാലിന്റെ പരിണാമം (ഫലം അല്ലെങ്കിൽ ഉൽപ്പന്നം) ആണ്, അത് രൂപാന്തരപ്പെടുമ്പോൾ. അതുപോലെ, പരിണാമവാദത്തിലെ പ്രധാന കഥാപാത്രങ്ങൾ പറയുന്നത് ദൈവം ലോകമായി രൂപാന്തരപ്പെട്ടു എന്നാണ് . ലോകം വിവർത്തനമാണെന്ന് ( ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കുന്നത്) മറ്റ് തത്ത്വചിന്തകർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, ഇരുട്ടിൽ ഒരു കയറിനെ പാമ്പായി തെറ്റിദ്ധരിച്ചേക്കാം. നിലാവെളിച്ചത്തിൽ തിളങ്ങുന്ന മുത്തുച്ചിപ്പി വെള്ളിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. അതുപോലെ, ദൈവം മാത്രമേയുള്ളൂ, ലോകമില്ല എന്ന് അവർ പറയുന്നു; പ്രപഞ്ചമായി നാം കാണുന്നത് യഥാർത്ഥത്തിൽ ബ്രഹ്മമാണ്. എന്നിരുന്നാലും, 7.4, 7.5 വാക്യങ്ങൾ അനുസരിച്ച്, ലോകം പരിണാമോ വിവർത്തമോ അല്ല . മായാ ശക്തി എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ഭൗതിക ഊർജ്ജത്തിൽ നിന്നാണ് ഇത് സൃഷ്ടിക്കപ്പെട്ടത് . ആത്മാക്കളും ഈശ്വരന്റെ ഊർജ്ജമാണ്, എന്നാൽ അവ അവന്റെ ശ്രേഷ്ഠമായ ഊർജ്ജമാണ്, അതിനെ ജീവശക്തി എന്ന് വിളിക്കുന്നു .. Therefore, the world and all the souls in it are both God’s energies and are within His personality. However, Shree Krishna also says that He does not dwell in the living beings, i.e. the infinite is not contained by the finite beings. That is because He is far more than the sum total of these two energies. Just as an ocean throws up many waves, and these waves are a part of the ocean, but the ocean is much more than the sum total of the waves, similarly too, the souls and Maya exist within the personality of God, yet He is beyond them. Swami Mukundananda.