Friday, April 28, 2023

 *💥#ഭാഗ്യസൂക്തം.💥*


വേദസൂക്തങ്ങളിൽ പ്രസിദ്ധമായ ഈ മന്ത്രം

സർവ്വാഭിഷ്ടസിദ്ധിപ്രദമാണ്..രാവിലെയാണ് ഈ മന്ത്രം ജപിക്കേണ്ടത്.

വിധിപ്രകാരമുളള ഇതിൻെറ ജപം ഗുരുമുഖത്തുനിന്നും

അഭ്യസിക്കുന്നതോടെ,ഈ ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം കൂടി മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരവും ഫലസി

ദ്ധിയും ഉണ്ടാകും...ഈ മന്ത്രം ആർക്കും

ജപിക്കാം എന്നുണ്ടെങ്കിലും, ഗുരുമുഖത്ത് നിന്ന് പഠിക്കുബോൾ അത് ദോഷരഹിതമായിത്തീരും,രാവിലെ സ്നാനാന്തരം ശുദ്ധിയോടെ ശുഭ്രവസ്ത്രം ധരിച്ച് ഗൃഹത്തിലെ പൂജാമുറിയിൽ ദുർഗ്ഗാദേവീ ഫോട്ടോക്ക്

മുൻപിൽ നെയ്യ്

വിളക്ക്‌ കൊളുത്തിവെച്ച്

പുഷ്പ്പങ്ങൾ അർച്ചിച്ച് പായസ നിവേദ്യവും നിവേദിച്ച് ഭാഗ്യ സൂക്തം ദിനവും ജപിക്കുന്നത് അഭീഷ്ടസിദ്ധിയും, ഭാഗ്യവും,

ഐശ്വര്യപ്രദവുമാണ്. അതിന് സാധിക്കാത്തവർ പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും. 


കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത് എന്നു പറയാ

റുണ്ടെങ്കിലും. ഭാഗ്യസൂക്തകൊണ്ട് ശിവനേയും വിഷ്ണുവിനേയും പൂജിക്കാറുണ്ട്.എന്നാൽ ഇത് പ്രധാനമായും ദുർഗ്ഗാ ദേവിയെ സേവിക്കുന്നതിന് ഉപയോഗിക്കുന്നു. 

പൊതുവായ ദോഷശാന്തിക്കും ഐശ്വര്യ

ത്തിനും സാധാരണയായി ഉപയോഗിക്കാറുള്ള സൂക്തങ്ങളാണ് ഭാഗ്യസൂക്തവും, ശ്രീസൂക്തവും. ഉത്തമനായ ഒരു ഗുരുവിൻെറ ഉപദേശമനുസരിച്ച് ഇഷ്ടമന്ത്രം തെരഞ്ഞെടുക്കാവുന്നതാണ്.


🏵️ഭാഗ്യസൂക്ത മന്ത്രം🏵️

✿════════════✿


💧പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ 

പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമ മുതരുദ്രം ഹുവേമ || 


ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു. 


💧പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ 

വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ 

ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍ 

രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ || 


ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു. 


💧ഭഗപ്രണേതര്‍ ഭഗസത്യരാധഃ

ഭഗേമാന്ധിയ മുദവാദദന്നഃ 

ഭഗപ്രണോ ജനയ ഗോഭിര സ്വൈഃ

ഭഗപനൃഭിര്‍ നൃവന്ത സ്യാമ || 


ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക്‌ സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ. 


💧ഉതേ ദാനീം ഭഗവന്ത സ്യാമ 

ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം 

ഉതോദിതാ മഘവന്‍ സൂര്യസ്യ 

വയം ദേവാനാം സുമതൌ സ്യാമ || 


ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ. 


💧ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാഃ 

തേന വയം ഭഗവന്ത സ്യാമ 

തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി 

സനോ ഭാഗപുര ഏതാ ഭവേഹ|| 


ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ 


💧സമധ്വരാ യോഷ സോന മന്ത 

ദധിക്രാവേവ ശുചയേ പദായ 

അര്‍വ്വാചീനം വ സുവിദം ഭഗനോ

രഥമിവാശ്വാ വാജിന ആവഹന്തു|| 


ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു. 


💧അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസഃ 

വീരവതീസ്സദമുച്ഛന്തു ഭദ്രാഃ 

ഘൃതന്ദു ഹാനാ വിശ്വതഃ പ്രപീതാ 

യൂയം പാത സ്വസ്തിഭിഃ സദാ നഃ


ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും. 


💧പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയേ 

നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാഃ

നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ || 


ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ 

ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.


ചുരുക്കത്തിൽ പറഞ്ഞാൽ ശാന്തി,

ഐശ്വര്യം,സമ്പത്ത് മുതലായ സൽ

ഫലങ്ങൾ ഉണ്ടാകും....എന്നത് ഈ മന്ത്രജപത്തിൻെറ വിശേഷമത്രേ..!!!!!

നിങ്ങളുടെ ജീവിതം ദുരിതങ്ങൾ 

അകന്ന് ഐശ്വര്യപ്രദമാകട്ടേ എന്ന പ്രാർത്ഥനയോടെ......

Thursday, April 27, 2023

 *ഉദയഭാരതത്തിന്റെ  ആത്മീയ ഗുരുവിന് പ്രണാമം*🙏 

അറിയുക ഈ മഹാനെ .. "ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ " ..!!

ഒരു ചെറിയ ചായക്കടയിൽ ജോലി ചെയ്തു പഠിച്ച അവസ്ഥയിൽ നിന്നും ഇന്ന് ലോകം അറിയുന്ന ശാസ്ത്രജ്ഞനിലേക്ക് വളർന്ന ശ്രീ ഗോപാലകൃഷ്ണൻ സർ...ഉയർന്നു വരുന്ന ഏതൊരു കുട്ടിക്കും അത്ഭുദകരമായ പ്രചോദനം ആണ് സർ..


ജനനം തൃപ്പൂണിത്തുറയിൽ ഉള്ള ലായം റോട്ടിലെ ചെറിയ വീട്ടിൽ 1955 ജൂൺ മാസം പത്ത് വെള്ളിയാഴ്ച, ഇടവ മാസം, കൃഷ്ണ പക്ഷത്തിലെ തിരുവോണം നക്ഷത്രം രാവിലെ 7 മണി കഴിഞ്ഞു രണ്ടു മിനിട്ട് പിന്നിട്ടപ്പോൾ.


അച്ഛൻ മംഗലാപുരത്തു നിന്ന് വന്നു കുമ്പളത്ത്‌ താമസമാക്കിയ പരമ്പരയിൽ പെട്ട പൂജാരിയും, ശാന്തിക്കാരനുമായ ശ്രീ നാരായണൻ എമ്പ്രാന്തിരി. അമ്മ, കൊച്ചി രാജാവിന്റെ വിഷവൈദ്യൻ ആയിരുന്ന ശ്രീ കേശവൻ എമ്പ്രാന്തിരിയുടെ മകൾ സത്യഭാമ.


പ്രാഥമിക വിദ്യാഭ്യാസം തൃപ്പൂണിത്തുറയിൽ തന്നെയുള്ള ഒരു പ്രൈമറി സ്കൂൾ പിന്നീട് RLV സ്കൂളിലും, gov . ബോയ്സ് ഹൈസ്കൂളിലും, മഹാരാജാസിലും, സെന്റ്‌ ആല്ബെര്ട്ട്സിലും, sacred hearts കോളേജിലും, ആക്കി പൂർത്തിയാക്കി. പിന്നീട് കൊച്ചിന് യൂനിവേഴ്സിറ്റിയിൽ ഗേഷണം. അതിനു ശേഷം ഹൈദരാബാദിൽ PhD.


വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു പാവപ്പെട്ട ബ്രാഹമണ കുട്ടിയായിരുന്നത് കൊണ്ട്പഠിക്കുന്ന കാലത്ത് തന്നെ (അഞ്ചാം ക്ലാസ് മുതൽ) എറണാകുളം പരമാര ക്ഷേത്രത്തിൽ പൂജാരിയായി സഹായിക്കാനും, വീടുകളിൽ നടക്കുന്ന പൂജകളിൽ അച്ഛനെ സഹായിക്കാനും പോയിരുന്നു. മാത്രമല്ല, പാചകക്കാരൻ ആയിരുന്നു അച്ഛന്റെ സഹായി ആയി സദ്യ വിളമ്പുന്നതിനും, കുറച്ചു വളർന്നപ്പോൾ എറണാകുളത്ത് തന്നെയുള്ള ദ്വാരക ഹോട്ടലിൽ സപ്ലയർ ആയും ജോലി ചെയ്തു.


അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യോഗ്യതകൾ:


• M. Sc. (Pharmaceutical Chemistry)

• M. Sc. (Appl. Chem- Plant products)

• M. A. (Industrial Sociology)

• Ph. D. ( Plant Biochemistry)

• D.Litt. ( Science in Sanskrit )


ലഭിച്ച അംഗീകാരങ്ങൾ/അവാർഡുകൾ.


• Gardners Award 

• D.V Memorial Awards 

• Dingra memorial Gold medal and Award 

• D. V. Memorial Award (for the Second time). (All the awards for the 

studies on plant products) 

• Foundation Day Award of the Vadyaratnam Oushada Saala, Trissur


Six Science Popularisation Awards for the popularization of heritage Sanskrit 

based scientific knowledge .


• Seva Ratna award of the Centenarian Trust of Chennai

• Genius of the year award of the Karnataka Association 

• Raghavendra memorial award of Raghavendra Swami Trust (twice) 

• Bharatheeya Samskruti Ratna award of the Sarada Education Society 

• Vijaya Dasami memorial award of the Attukal Trust 

• K. V. Balakrishnan Menon memorial award of the Paramekkavy Trust.

• The prestigious cultural award of the Cleaveland University USA – Curtis

Wilson Coloquim on Indian Culture and അവാർഡ്‌

• First fellowship of NCSTC of DST Government of India for popularizing 

science to the public.


അദ്ദേഹത്തിൻറെ ചില സംഭാവനകൾ:


45 Research Papers in National and International Scientific Journals and more than 200 popular articles


6 patents ( Microwave applications and also on Carbon dioxide extraction of flavors)

Cassettes on heritage subjects more than 200 subjects, 60 MP3 CDs, 25 VCDs for popularization of the heritage knowledge of India


Authorship of 60 books on Indian Science Scientific & Cultural Heritage including health science.


1982 മുതൽ 2010 വരെ CSIR, തിരുവനന്തപുരത്തു ശാസ്ത്രഞ്ജൻ ആയി വർക്ക് ചെയ്തു. കാനഡയിൽ വിസിറ്റിംഗ് ശാസ്ത്രജ്ഞൻ പദവിയിൽ നിന്ന് പിരിഞ്ഞു ഭാരതത്തിലേക്ക് തിരികെ എത്തിയ അദ്ദേഹം, CSIR ജോലിക്കൊപ്പം സ്വദേശി ശാസ്ത്ര പൈതൃകം പ്രചരിപ്പിക്കുക എന്നുള്ളത് ജീവിത വ്രതമായി എടുത്തു. ആദ്യ കാലത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിനോപ്പം പ്രവർത്തിച്ചു.


വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാനുള്ള ലിങ്ക്  : 👇https://chat.whatsapp.com/E5FiY4BlgFREEyfxLq8Kjx


*പൈതൃക പ്രചാരണത്തിൽ അദ്ദേഹത്തിൻറെ സംഭാവനകൾ*


 ഭാരതീയ പൈതൃകം  സോഷ്യൽ മീഡിയ വഴി  പ്രചരിപ്പിക്കുന്നതിനായി ഉദയഭാരതത്തിന്റെ ആത്മീയ ഗുരുവായി . ഗ്രന്ഥരചന, പ്രഭാഷണങ്ങൾ എന്നിവയിലൂടെയും അഹോരാത്രം പ്രയത്നിചിരുന്നു . ആദ്യമായി എഴുതിയ പ്രമുഖ ഗ്രന്ഥം ഭാരതീയ വിചാരധാര ആണ്. ഇന്ന് നിലവിൽ ഉള്ള എല്ലാ ഭാരതീയ പൈതൃക ഗ്രന്ഥങ്ങളെയും കുറിച്ചുമുള്ള അറിവുകൾ ആണ് അതിൽ ഉള്ളത്. പിന്നീട് ഭാരതീയ ശാസ്ത്ര പൈതൃകം, ഭാരതീയ സാങ്കേതിക പൈതൃകം തുടങ്ങി അനേകം ഗ്രന്ഥങ്ങൾ എഴുതി, പൈതൃക സംബന്ധമായ ചെറു പുസ്തകങ്ങളും , ലേഖനങ്ങളും എഴുതി, പ്രചരിപ്പിച്ചു.


എന്നാൽ അദ്ദേഹത്തിൻറെ മഹത്തായ സംഭാവന ഇതിലോന്നുമല്ല, വാണീദേവിയുടെ അപാരമായ അനുഗ്രഹം ഉള്ള അദ്ദേഹത്തിൻറെ വാക്ധോരണി തന്നെ ആയിരുന്നു അത്. ജനങ്ങളെ അത്യധികം ആകർഷിക്കുന്ന പ്രസംഗത്താലും, അനർഗളം നിർഗളിക്കുന്ന പാണ്ടിത്യത്താലും നിറഞ്ഞ അദ്ദേഹത്തിൻറെ പൈതൃക പ്രസംഗങ്ങൾ മലയാളികളിൽ നിറഞ്ഞിരുന്ന പാരമ്പര്യ/ആത്മീയ/ശാസ്ത്ര അറിവുകളുടെ തെറ്റായ ധാരണകളെ തകിടം മറിച്ചു. അന്ന് വരെ സ്വന്തം പൈതൃകത്തെ പുശ്ചത്തോടെ കണ്ടിരുന്ന മലയാളിയിൽ പൈതൃക അഭിമാനം ഉണ്ടാക്കിയ ഏക വ്യക്തി തന്നെയാണ് ശ്രീ.ഗോപാലകൃഷ്ണൻ എന്ന് പറയേണ്ടി വരും. ഒരു പക്ഷെ മലയാളികളുടെ പൈതൃക അറിവുകൾ ഗോപാലകൃഷ്ണൻ സാറിനു മുൻപും പിൻപും എന്ന് പോലെ പറയണം എന്ന് തോന്നുന്നു.

 

ശാസ്ത്രജ്ഞൻ എന്ന ജോലി രാജി വച്ച് തൃശൂർ മഴുവഞ്ചേരി കേന്ദ്രമാക്കി പൂർണ സമയ പൈതൃക പ്രചരണത്തിലും, പ്രവർത്തനങ്ങളിലും മുഴുകി ജീവിക്കുന്നു. കഴിഞ്ഞ പത്തോളം വർഷങ്ങളായി ദിവസവും കുറഞ്ഞത്‌ രണ്ടു മണിക്കൂർ വീതമുള്ള രണ്ടു പ്രഭാഷണങ്ങൾ എന്നാ രീതിയിൽ ലോകം മുഴുവൻ പ്രഭാഷണങ്ങൾ നടത്തുന്നു. ഒരു പക്ഷെ ഒരു കണക്കെടുക്കുക ആണെങ്കിൽ, ഏറ്റവും അധികം വിഷയങ്ങൾ, ഏറ്റവും കുറഞ്ഞ സമയത്തിൽ, ഏറ്റവും അധികം രാജ്യങ്ങളിൽ, ഏറ്റവും അധികം ആളുകളിൽ എത്തിച്ച ഏറ്റവും മികച്ച പ്രഭാഷകൻ എന്നാ പദവി ഗിന്നസ് റെക്കോർഡ്‌ പദവി കൂടി അദ്ദേഹത്തിനു ലഭിക്കാൻ സാധ്യതയുണ്ട്.


*മലയാളികളിൽ പൈതൃക പഠനവാഞ്ച ഉണ്ടാക്കിയതിലും, പൈതൃകത്തെ കുറിച്ച് അഭിമാനം ഉണ്ടാക്കിയതിലും ഉള്ള അദ്ദേഹത്തിൻറെ പങ്കു സ്വർണ ലിപികളാൽ തന്നെ കാലം എഴുതി വക്കും ഷെയർ ചെയ്യുക* 

*യൂട്യൂബ് ലിങ്ക്* 👇:https://www.youtube.com/@udayabharatham5631

ചിദാനന്ദ പുരി സ്വാമികൾ ഓർമിക്കുന്നു .... 

സ്വാമികളുടെ വരികളിലൂടെ👇


സനാതനധർമ്മസംസ്ഥാപനത്തിനു വേണ്ടി ഏറെ പ്രവർത്തിച്ച ഡോക്ടർ ഗോപാലകൃഷ്ണൻജി യാത്രയായി. ഏറെ ഒന്നിച്ചു പ്രവർത്തിച്ചു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ വളരെയധികം ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ റെക്കോർഡിട്ടു കേൾപ്പിക്കുമായിരുന്നത് ഓർക്കുകയാണ്. ആയിരക്കണക്കിന് ക്ലാസുകളിലെ ഭാഷണങ്ങളിലൂടെ അദ്ദേഹം സമൂഹത്തെ തട്ടിയുണർത്തി. ഒടുവിൽ ഒന്നിച്ചത് ഇക്കഴിഞ്ഞ മാർച്ച് 18നു കേരള ധർമാചാര്യ സഭയുടെ യോഗത്തിനായിരുന്നു. 

പ്രണമാഞ്ജലി.🙏🙏🙏


സ്വാമി ചിദാനന്ദ പുരി

Wednesday, April 26, 2023

 

*Shri Adi Shankaracharya*

A list of all the works by Shri Adi Shankaracharya is given below. 👇👇Even today many scholars wonder how it was possible for this great Aachaarya to write so much in a very short life span of 32 years. It depicts that He was the greatest scholar & a man on a mission to teach & establish the philosophy of Adhvaitham. He was the Avathaar of Lord Shiva himself.

Though majority of His works concentrate on Adhvaitha philosophy, He has equally pitched on Easwara Bhakthi since Bhakthi is a very essential step for Chittha Shuddhi without which Self-realisation is not possible.

Hence He has composed verses & hymns in praise of every Lord, the majority of which were concentrated on Vishnu, Shiva & Shakthi. He wanted people to worship Lord in any form of their wish, the results of which must finally purify their mind & make it fit for Self-realisation.

From His life history, it is evident that He was blessed by Lord Narasimha, Goddess Saraswathi & Lord Vishvanatha. Hence one can find a true Vaishnava, Shaiva & Shaaktha in him. The most highlighting factor is the Baashya for Hastamalakeeyam written by Shri Shankaracharya since rarely a Guru writes Baashya for the work of his own disciple.

Below is the list of works by Shri Aadhi Shankaraacharya :

*BHAASHYA GRANTHAMS :*

Brahma Suthraas
Isaavasya Upanishadh
Kena Upanishadh
Katha Upanishadh
Prasna Upanishadh
Mundaka Upanishadh
Mandukya Upanishadh
Mandukya Karika
Aitareya Upanishadh
Taittiriya Upanishadh
Chandogya Upanishadh
Brihadaranyaka Upanishadh
Sree Nrisimha Taapaneeya Upanishadh
Bhagavad Geetha
Vishnu Sahasranaama
Sanath Sujatheeyam
Lalithaa Trishathi
Hastamalakeeyam.

*PRAKARANA GRANTHAMS*:

Vivekachudaamani
Aparoksha anubhoothi
Upadhesasahasri
Vaakya Vritti
Swathma Nirupanam
Aathma bodham
Sarva Vedantha Sara Samgraham
Prabodha Sudhakaram
Swaathma Prakaasika
Advaitha Anubhuthi
Brahma anuchintanam
Prashnouttara Rathnamaalika
Sadachaara anusandhaanam
Yaga Taravali
Anatmasree Vigarhanam
Swaroopa anusandhanam
Pancheekaranam
Tathwa bodham
Prouda anubhoothi
Brahma Jnanavali
Laghu Vakyavrithi
Bhaja Govindham
Prapancha Saaram.

*HYMNS AND MEDITATION VERSES* :

Sri Ganesa Pancharathnam
Ganesa Bhujangam
Subrahmanya Bhujangam
Siva Bhujangam
Devi Bhujangam
Bhavaani Bhujangam
Sree Raama Bhujangam
Vishnu Bhujangam
Saradhaa Bhujangam
Sivanandha Lahari
Soundharya Lahari
Anandha Lahari
Sivapaadaadi kesaanta varnana
Siva kesaadhi padaanta varnana
Sree Vishnu-paadaadhi-kesanta
Umaa maheswara Stothram
Thripurasundari Vedhapaada Stotram
Thripurasundari Maanasapooja
Thripurasundari Ashtakam
Devi shashti upachaara-pooja
Manthra maathruka Pushpamaala
Kanakadhara Stothram
Annapoorna Stothram
Ardhanareshwara Stothram
Bhramanaamba Ashtakam
Meenakshi Stothram
Meenakshi Pancharathnam
Gouri Dhasakam
Navarathna Maalika
Kalyana Vrishtistavam
Lalithaa Pancharathnam
Maaya Panchakam
Suvarna Mala Stuti
Dasa Sloki
Vedha Saara Siva StotramHara
Siva Panchaakshara Stothram
Sivaaparadha Kshamapana
Dakshinamoorthy Ashtakam
Dakshinamoorthy Varnamala
Mruthyunjaya Manasa Pooja Stotram
Siva Namavali Ashtakam
Kaala Bhairava Ashtakam
Shatpadee Stothram
Siva Panchaakshara Nakshathra Mala
Dwadasa Linga Stothram
Kaasi Panchakam
Hanumath Pancharathnam
Lakshmi-Nrisimha Pancharathnam
Lakshmi-Nrisimha Karunaarasa Stothram
Paanduranga Ashtakam
Achyutha Ashtakam
Sree Krishna Ashtakam
Hari Stuti
Govinda Ashtakam
Bhagavath Maanasa Pooja
Praatha Smarana Stotram
Jagannatha Ashtakam
Guru ashtakam
Narmadaa Ashtakam
Yamunaa Ashtakam
Gangaa Ashtakam
Manikarnika Ashtakam
Nirguna Maanasa Pooja
Eka Sloki
Yathi Panchakam
Jeevan Muktha Aanandha Lahari
Dhanya Ashtakam
Upadesa (Sadhna) Panchakam
Sata Sloki
Maneesha Panchakam
Adhvaitha Pancharatnam
Nirvaana Shatkam
Devyapara-dha kshamapa stotra.

 

ഏതൊന്ന് ജനിച്ചു ജീവിച്ച് മരിച്ച് വീണ്ടും ജനിച്ചു വരുന്നുവോ അതിനെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇല്ലാതാക്കിയാൽ പിന്നെ ജനനമോ മരണമൊ ഇല്ല - 

 

🛕ഛത്രപതി  ശിവജി.... {149}*_
       _{✍️ശ്രീ. വിനോദ്രഹര മഹാദേവ്....*_


_ഒരുനേരത്തേ വിശപ്പടക്കാൻപോലും നിർവ്വാഹമില്ലാതെ കാട്ടിലൂടെ അലഞ്ഞ നാളുകൾ..._
_ശത്രുവിനെ ഭയന്ന് ഒന്നിൽകൂടുതൽ ദിവസംപോലും ഒരു സ്ഥലത്ത് താങ്ങാതെ ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രകൾ...._
_അമ്മയെ തടവുകാരിയായി പിടിച്ചുകൊണ്ട് പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത്....._
_തന്റെ ആദ്യ യുദ്ധം..._

_എല്ലാം മനസ്സിലേയ്ക്ക് ഓടി വന്നു._

_*"അങ്ങനെ നമ്മുടെ ചിരകാലാഭിലാഷം നടപ്പിലാവുകയാണ്..."*_ 
_ശിവജി ആ ജനക്കുട്ടത്തോട് പറഞ്ഞു. അവർ ശിവജിയുടെ ഓരോ വാക്കും സാകൂതം ശ്രദ്ധിയ്ക്കുകയായിരുന്നു._

_*"ഭാരതം എന്നും ഒരു ഹിന്ദു രാഷ്ട്രമായിരുന്നു...*_ _*ശ്രീരാമചന്ദ്രനും ശ്രീകൃഷ്ണനും ജനിച്ച ഭൂമിയാണിത്.... രാമായാണവും മഹാഭാരതവും പിറന്ന മണ്ണാണിത്... ലോകചക്രവർത്തിയാവാൻ വന്ന അലക്സാണ്ടർപോലും അടിയറവ് പറഞ്ഞ രാഷ്ട്രമാണിത്....*_ _*പെറ്റമ്മയേയും പിറന്ന നാടിനേയും ഒരേപോലെ കണ്ടവരുടെ രാജ്യമാണിത്...*_
_*ശത്രുവിനെതിരായി ആൺപെൺ ഭേദമില്ലാതെ ആയുധവുമെടുത്തു രണാങ്കണത്തിലേയ്ക്കിറങ്ങിയവരുടെ ചോരകൊണ്ട് ചുവന്ന മണ്ണാണിത്."*_

_ജനങ്ങൾ ആവേശത്തോടെ ആ വാക്കുകൾ കേൾക്കുകയായിരുന്നു..._

_*"ഹിന്ദുവെന്നാൽ കേവലം ഒരു മതമല്ല... ഈ പുണ്യ ഭൂമിയിൽ പിറന്നു, ഈ സംസ്‌കാരത്തെ അംഗീകരിയ്ക്കുന്നവരെല്ലാം ഹിന്ദുക്കളാണ്...*_

_“ഹിമാലയം സമാരഭ്യം_ 
_യാവത് ഹിന്ദു സരോവരം_
_തം ദേവനിര്‍മ്മിതം ദേശം_ 
_ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ....”_

_*എന്നാണ് നമ്മൾപഠിച്ചത്...*_ 

_*ഹിമാലയത്തിൽ നിന്നും ആരംഭിച്ച് അങ്ങ് തെക്ക് ഹിന്ദുസമുദ്രംവരെ വ്യാപിച്ചു കിടക്കുന്ന ഈ ഭൂമിയേയാണ് നമ്മൾ ഹിന്ദുസ്ഥാനം എന്ന് പറയുന്നത്... അതുകൊണ്ടുതന്നെ ഈ രാജ്യത്ത് ജാതി മത ഭേദമന്യേ എല്ലാവർക്കും ഒരുപോലെ ജീവിയ്ക്കാം... പക്ഷേ, അവരുടെ കൂറ് ഈ മാതൃഭൂമിയോടായിരിയ്ക്കണം എന്നുമാത്രം...."*_

_ശിവജി പറഞ്ഞ് നിർത്തി..._
_ജനങ്ങൾ ആഹ്ലാദാരവം മുഴക്കി... ജയ് ശിവാജി വിളികളാൽ അവിടം പ്രകമ്പനംകൊണ്ടു..._

_രാജ്യം ശിവജിയുടെ സ്ഥാനാരോഹണം ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു._

_ആരും പറയാതെതന്നെ ജനങ്ങളൊക്കെ അവരവരുടെ വീടുകൾ അലങ്കരിയ്ക്കാൻ മത്സരിയ്ക്കുകയായിരുന്നു..._
_പൊതുസ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ ഉണ്ടാക്കുവാനും മോടിപിടിപ്പിയാക്കുവാനും അവർ സ്വയം സന്നദ്ധരായി..._

_രാത്രി തെരുവീഥികളിൽ ഡോലക്കിന്റേയും മറ്റ് വാദ്യോപകരണങ്ങളുടേയും ശബ്ദം ഉയർന്നു. അതിന്റെ താളത്തിൽ ജനങ്ങൾ തെരുവിൽ ആനന്ദനൃത്തമാടി..._

_പക്ഷേ, ഒരാൾ മാത്രം ഇതിൽ നിന്നുമെല്ലാം അകന്ന് ചിന്താകുലനായിരുന്നു._

_അത് മാറ്റാരുമായിരുന്നില്ല..... ശിവജി മഹാരാജ് തന്നെയായിരുന്നു._

_വലിയൊരു ഭാരമാണ് താൻ തലയിലേറ്റാൻ പോകുന്നത്. മുഗളരുടെ ശല്ല്യം ഒഴിഞ്ഞിട്ടില്ല. പോരാത്തതിന് കടൽ കടന്ന് വന്ന വിദേശികൾ ഈ മണ്ണിൽ അധികാരമുറപ്പിയ്ക്കാനായി പരിശ്രമിയ്ക്കുന്നു. താൽക്കാലിക ലാഭത്തിനായി നിരവധി നാട്ടുരാജാക്കന്മാർ  അവരുമായി സന്ധി ചെയ്യുന്നു... എങ്ങനെ ഇതിനേയൊക്കെ അതിജീവിയ്ക്കാം....?_

_ഒടുവിൽ ശിവജി ഒരു തീരുമാനത്തിലെത്തി._
_ഭാവാനി ക്ഷേത്രത്തിൽ കുറച്ചു ദിവസമിരിയ്ക്കുക... ശക്തി ഉപാസന നടത്തുക._

_കാര്യമറിഞ്ഞപ്പോൾ ജീജ ഭായിയും അതുതന്നെ പറഞ്ഞു._

_*"നന്നായി കുഞ്ഞേ... ഒരു രാജ്യത്ത്‌ രാജാവ് മാത്രമല്ല എല്ലാവരും ശക്തി ഉപാസകരായിരിയ്ക്കണം... ഭാരതം വീരന്മാരുടെ നാടാണ്..."*_

_ശിവജി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു... തന്നെ കാണാൻ ആരേയും അനുവദിയ്ക്കേണ്ടെന്നു കാവൽക്കാർക്ക് പ്രത്യേക നിർദ്ദേശവും കൊടുത്തു..._

_ഒൻപത് ദിവസത്തെ ഉപാസന ശിവജി തുടങ്ങി.... അമ്പലത്തിലെ പ്രസാദം മാത്രം കഴിച്ച് പൂർണ്ണ സമയവും ദേവിയെ ഭജിച്ച് ശിവജി അവിടെത്തന്നെ തങ്ങി..._

_തലസ്ഥാനമായ റായ് ഘട്ട് അണിഞ്ഞൊരുങ്ങി..._

_സാമന്തന്മാരും ക്ഷണിയ്ക്കപ്പെട്ട അതിഥികളും സാധാരണക്കാരും അങ്ങോട്ടേയ്ക്കൊഴുകി... എല്ലാവർക്കും ഭക്ഷണവും താമസവുമൊക്കെ ഒരുക്കിയിരുന്നു. പതിനൊന്നായിരം പുരോഹിതർ നാടിന്റെ നാനാ ഭാഗത്ത് നിന്നുമായി അവിടെ എത്തിച്ചേർന്നു..._
_ഓരോ പുണ്യ നദിയിലേയും ജലം അവർ കൊണ്ടുവന്നിരുന്നു._

_വേദമന്ത്രങ്ങൾ മുഴങ്ങി..._
_ശിവജി ഒരു ദോത്തിയും ഉത്തരീയവും ധരിച്ചു യാഗശാലയിലേക്ക് വന്നു... അവിടെ തനിയ്ക്കായി ഒരുക്കിയ സ്ഥലത്ത് ഇരുന്നു. പുരോഹിതർ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു... ഹോമകുണ്ഡത്തിലേയ്ക്ക് അർച്ചനാ സാധനങ്ങൾ അർച്ചിച്ചുകൊണ്ടിരുന്നു..._
_അഗ്നി മുകളിലേയ്ക്ക് ഉയർന്നു കത്തി..._

_*"അഭിഷേക സമയമായി....."*_ 
_പ്രധാന പുരോഹിതൻ പറഞ്ഞു._

_ഗംഗാനദിയിലെ പരിശുദ്ധ ജലം ഒരു പുരോഹിതൻ കൊണ്ടുവന്നു. ആ ജലം ശിവജിയുടെ ശിരസ്സിലേയ്ക്കൊഴിച്ചു. ആദ്യ അഭിഷേകം നടന്നു... തുടർന്ന് ഓരോ പുണ്യ നദിയിലേയും ജലം പുരോഹിതർ ശിവജിയുടെ തലയിൽ അഭിഷേകം ചെയ്തു..._

_ഹോമങ്ങൾ കഴിഞ്ഞു..._
_ശിവജി അകത്ത്‌ പോയി പുതുവസ്ത്രങ്ങൾ ധരിച്ചു വന്നു.._ _കാശ്മീരിപ്പട്ടും മറ്റും കൊണ്ട് തൂന്നിയ മനോഹര വേഷം ധരിച്ചുവന്ന ശിവജിയേക്കണ്ടപ്പോൾ എല്ലാവരും ദേവലോകത്ത് നിന്നും ഇറങ്ങി വന്ന ഏതോ ഈശ്വരനാണെന്ന് കരുതിപ്പോയി..._

_ശിവജി പുതിയ സിംഹസനത്തിൽ ഇരുന്നു..._

_വേദ മന്ത്രത്തിന്റെ അകമ്പടിയോടെ പുരോഹിതർ ചക്രവർത്തിയുടെ കിരീടം ശിവജിയെ അണിയിച്ചു... പുഷ്‌പ്പമഴ പെയ്യുന്നതുപോലെ ചുറ്റിലും നിന്നവർ പുഷ്പങ്ങളാൽ തങ്ങളുടെ ചക്രവർത്തിയെ മൂടി._

_ശിവജി സിംഹസനത്തിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തേയ്ക്ക് നടന്നു. ജീജ ഭായിയുടെ മുന്നിലെത്തിയ ശിവജി അമ്മയുടെ മുന്നിൽ നമസ്‌ക്കരിച്ചു._

_ജീജാ ഭായിയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കാൻ തുടങ്ങി... താൻ എന്താണോ മഹാദേവനോട് ആവശ്യപ്പെട്ടത്, എന്തായിരുന്നോ തന്റെ ഏറ്റവും വലിയ സ്വപ്നം ഇതാ അത് സാദ്ധ്യമായിരിയ്ക്കുന്നു...._
_ഭാരതത്തിൽ വീണ്ടും ഒരു ഹിന്ദു ചക്രവർത്തി ഉണ്ടായിരിയ്ക്കുന്നു... ജനിയ്ക്കുമ്പോൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന തന്റെ മകൻ ഇന്നിതാ ഒരു ചക്രവർത്തിയായി തീർന്നിരിയ്ക്കുന്നു._

_റാണി തന്റെ മകനെ ഇരു ചുമലുകളിലും പിടിച്ചു എഴുന്നേൽപ്പിച്ച് സ്വന്തം മാറോടു ചേർത്തു..._

_ശിവജി അമ്മയെ വരിപ്പുണർന്നു... തന്റെ എല്ലാ നേട്ടങ്ങളുടേയും പുറകിലെ ചാലക ശക്തി.... താൻ എന്തായിത്തീരണമോ എന്ന് തീരുമാനിച്ച്  തന്നെ ആ വഴിയിലേയ്ക്ക് കൈ പിടിച്ചു നടത്തിയവർ..._

_സാമന്തന്മാരും ക്ഷണിയ്ക്കപ്പെട്ടവരും കാത്ത് നിൽക്കുകയായിരുന്നു, തങ്ങളുടെ ചക്രവർത്തിയെ പ്രണമിച്ചു ഉപഹാരങ്ങൾ സമർപ്പിയ്ക്കാൻ..._

_ശിവജി അമ്മയേയും കൂട്ടി സിംഹസനത്തിനടുത്തേയ്ക്ക് നടന്നു. അവിടെ എത്തിയ ശിവജി അമ്മയെ ആ സിംഹസനത്തിൽ ഇരുത്തി... എന്നിട്ട് അവിടെ കൂടിയവരോടായി പറഞ്ഞു..._

_*"ഓരോ ശിശുവും ഈ ഭൂമിയിൽ പിറക്കുന്നത് നിസ്സഹായനായാണ്. താൻ ആരാണെന്നോ നാളെ താൻ ആരായിത്തീരേണ്ടവനാണോ എന്നറിയാത്തവനായി. പക്ഷേ, നാളെ അവൻ ആരായിത്തീരണമെന്ന് തീരുമാനിയ്ക്കുന്നത് അവന്റെ അമ്മയാണ്.... ഓരോ മകന്റേയും മകളുടേയും ആദ്യ പ്രചോദന കേന്ദ്രം അവരുടെ അമ്മ തന്നേയാണ്. ഒരമ്മ വിചാരിച്ചാൽ ഒരു രാജ്യത്തിന്റെ  ജാതകംതന്നെ മാറ്റിയെഴുതപ്പെടുമെന്ന് തെളിയിച്ച അമ്മയാണ് ഈ സിംഹസനത്തിൽ ഇരിയ്ക്കുന്നത്. അതുകൊണ്ട് നിങ്ങൾ എനിയ്ക്കായി കൊണ്ടുവന്ന ഉപഹാരം സ്വീകരിയ്ക്കാനുള്ള യഥാർത്ഥ അധികാരി എന്റെ അമ്മതന്നെയാണ്..."*_

_സദസ്സിൽ നിന്നും ഹർഷാരവമുയർന്നു... എല്ലാവരും ഉപഹാരങ്ങൾ ആ അമ്മയുടെ കാൽക്കീഴിൽ വച്ച് അവരെ നമസ്കരിച്ചു. തുടർന്ന് ശിവജിയേയും...._

_അങ്ങനെ ആ അമ്മ കണ്ട സ്വപ്നം പൂവണിഞ്ഞു..._
_ഒരു പുതിയ യുഗപ്പിറവിയ്ക്കുകൂടി ചരിത്രം സാക്ഷിയായി..._

_{തുടരും.....}_

🛕🚩🛕®️🛕🚩🛕

 https://youtu.be/QSsQeBEVfX8

 


    
     " മനുഷ്യൻ "  
ഭൂമിയിലെ സൃഷ്ടികളിൽ  മനുഷ്യവർഗ്ഗം ഒൻപതാമത്തെ സൃഷ്ടിയായിട്ടാണ്  ഭാഗവതം പറയുന്നത്. ഒരു നാമം അല്ലെങ്കിൽ പേര് എന്നതിന് ഒരടിസ്ഥാനമുണ്ടാവണം. ഇന്ന കാരണം കൊണ്ട് ഈ പേരിട്ടു എന്നു പറയാൻ പറ്റുന്നതിനെയാണ് അടിസ്ഥാനം എന്നു പറഞ്ഞത്.  അങ്ങനെ നോക്കുമ്പോൾ  മനുഷ്യൻ എന്ന പേരിനും ഒരടിസ്ഥാനമുണ്ടാകണം.  ഇതു രണ്ടുരീതിയിൽ ഉണ്ടാകാം.  മനനം ചെയ്യാൻ കഴിവുള്ളവൻ മനുഷ്യൻ എന്നു പറയുന്നുണ്ട്.  മനനം എന്നു പറഞ്ഞാൽ,  ഒരുവസ്തുവിന്റെ  അന്തസത്തയെ കണ്ടെത്താനുള്ള  പ്രക്രിയ.  ഒരു വസ്തുവിനെ ചിന്തയിൽ കൂടി സ്ഥൂലസൂക്ഷ്മ അതിസൂക്ഷ്മ  ഘടകങ്ങളാക്കി മാറ്റി, കാര്യമായ വസ്തുവിന്റെ  കാരണഘടകത്തെ  കണ്ടെത്തുകയെന്നതാണ്  മനനം എന്ന പ്രക്രിയകൊണ്ട് അർത്ഥമാക്കുന്നത്. രണ്ടാമതായി പറഞ്ഞാൽ,  മനുഷ്യകുല സൃഷ്ടി  ദമ്പതിമാർ മുഖേന നടന്നിട്ടുള്ളതിൽ ആദ്യത്തെ ദമ്പതിമാർ മനു വെന്നും, ശതരൂപയെന്നും വിളിയ്ക്കപ്പെടുന്നവർ ആയിരുന്നു എന്ന് ഭാഗവതം പറയുന്നു.  അവർ ബ്രഹ്മദേവൻ്റെ ശരീരത്തിൻ്റെ രണ്ടു ഭാഗങ്ങളായി, അതായത് വലതു ഭാഗം പുരുഷനായും(മനു) ഇടതു ഭാഗം സ്ത്രീയായും (ശതരുപ) പരിണമിയ്ക്കപ്പെട്ടു . അങ്ങനെ ബ്രഹ്മദേവൻ്റെ ശരീരത്തിൽ മാനസിക സങ്കല്പത്താൽ ഉണ്ടായ മനുവിൻ്റെ പിൻഗാമിയായതുകൊണ്ടും  "മനുഷ്യൻ" എന്ന നാമം ലഭിയ്ക്കാം.  ഇങ്ങനെ ദമ്പതിമാർ ഒരു ശരീരത്തിൻ്റെ രണ്ടു ഭാഗമായതുകൊണ്ടാകാം മുൻകാലങ്ങളിൽ "സതി " എന്നൊരു ചടങ്ങ് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. ഇങ്ങനെ ബ്രഹ്മ ശരീരത്തിൽ മനസ്സങ്കല്പത്താൽ ഉണ്ടായതിനാൽ, ഇദ്ദേഹത്തെ  സ്വായംഭൂ മനു എന്നറിയപ്പെടുന്നു.

   സാധാരണ മനുഷ്യനറിയാൻ കഴിയാത്തയത്ര  ആഴമേറിയ ഒരു പ്രവർത്തന പ്രതിഭാസമാണ്  ഒരു മനുഷ്യ ശരീരം.  ഒരു മനുഷ്യൻ അവൻ്റെ ശരീരത്തെക്കുറിച്ച് ഒന്നും അറിയാറും, ആലോചിയ്ക്കാറും ഇല്ല.  ചില കാര്യങ്ങൾ മനസ്സിലാക്കി വച്ചിരിയ്ക്കുന്നു,  അത് ഓരോ ദിവസവും ആവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു.  സത്യത്തിൽ ഒരു ലക്ഷ്യവും ജീവിതത്തെക്കുറിച്ച് ആർക്കുമില്ല.  ഇന്നത്തെ സമുഹത്തിൽ കണ്ടുവരുന്ന രീതിയനുസരിച്ച് പറഞ്ഞാൽ,  പ്രത്യേകിച്ചും കേരളത്തിൽ,  ശരീരം കൂടുതൽ അനങ്ങാതെ (അദ്ധ്വാനിയ്ക്കാതെ) എങ്ങനെയെങ്കിലും പണമുണ്ടാക്കണം,  ഭൂരിപക്ഷത്തിനും  ആ പണം എങ്ങനെയെങ്കിലും  ചില വഴിയ്ക്കണം.  എന്നു പറഞ്ഞാൽ, പുതിയ പുതിയ രീതിയിലുള്ള ആഹാരങ്ങൾ, മദ്യം, മദിരാക്ഷി, ആഡയാഭരണ ആഡംബരാദികൾ എന്നിങ്ങനെ.  ഞാനെന്നു പറഞ്ഞു കൊണ്ടു നടക്കുന്ന ഈ ശരീരം  എന്താണ്,  എങ്ങനെ പ്രവർത്തിയ്ക്കുന്നു, ആര് പ്രവർത്തിപ്പിയ്ക്കുന്നു എന്നെല്ലാം ആരെങ്കിലും,  എപ്പോഴെങ്കിലും  ആലോചിയ്ക്കുന്നുണ്ടോ, ആലോചിച്ചിട്ടുണ്ടോ?  ഇതിനെക്കുറിച്ചെന്തെങ്കിലും എത്ര പേർക്കറിയാം.  ഇതെല്ലാം ഓരോരുത്തരും അല്പമെങ്കിലും അറിഞ്ഞിരിയ്ക്കേണ്ടതല്ലെ. പണമുണ്ടാക്കലും, ഇഷ്ടഭക്ഷണം കഴിയ്ക്കലും, മദ്യപാനവും, രതിക്രീഡയും, ഞാൻ ചെറുതല്ലയെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമവും മറ്റും മറ്റും കൊണ്ടു മാത്രം ജീവിതമാകുമോ?  ഇതൊക്കെയല്ലെ ഇപ്പോൾ സമുഹത്തിനറിയാവുന്ന കാര്യങ്ങൾ.  ഇതല്ലെ ഓരോ ദിവസവും ആവർത്തിയ്ക്കപ്പെടുന്നതും.

   ഏതെങ്കിലും ഒരു സൃഷ്ടിയെക്കുറിച്ച്  ഒന്നാലോചിച്ചു നോക്കൂ. എന്താണ് സൃഷ്ടി?  ശരീരവും ജീവനും ചേരുമ്പോൾ സൃഷ്ടി ആകുന്നു.  . ഏതു വിധത്തിലുള്ള സൃഷ്ടിയും ഇതുതന്നെ.  ഈ ഭൂമിയിൽ ശരീരം എന്നു പറയുന്നത്  പഞ്ചഭൂതത്തെത്തന്നെയാണ്.  പഞ്ചഭൂതമല്ലാതെ മറ്റൊരു വസ്തു ഈ ഭൂമിയിലില്ല.  ഈ പഞ്ചഭൂതത്തെ ഓരോന്നിനേയും  പ്രവർത്തിപ്പിയ്ക്കുന്നതും ഈ ജീവൻ തന്നെ. അല്ലെങ്കിൽ ആത്മാവ്.  ഇങ്ങനെ നോക്കുമ്പോൾ ഒരു ജീവൻ മറ്റൊരു ജീവനിൽ മൂന്നാമതൊരു ജീവനെ നിക്ഷേപിയ്ക്കുന്നു.  ഈ മൂന്നാമത്തെ ജീവൻ പരിണാമത്തിൽക്കൂടി ശരീരമായി (വസ്തുവായി) രൂപാന്തരപ്പെടുന്നു. ഇതു ചരങ്ങളായാലും, അചരങ്ങളായാലും ഒരേപോലെ തന്നെ.  ഇതിനർത്ഥമെന്താണ്?  ഇവിടെ ഒരു ജീവനേയുള്ളു.  ഒരേയൊരു ജീവൻ.  ഈ ലോകം ഈ ജീവനാൽ നിറയപ്പെട്ടതാണ്.  ഏതു മതമായാലും, ഏതു രാഷ്ടീയമായാലും, ഏതു ജാതിയെന്നു പഞ്ഞാലും, എന്തു ജീവിയായാലും  ഈ ഒരു ജീവൻ തന്നെയാണ്  അവരിലുള്ളത്.  ഇതാണ് വേദം പറയുന്ന പുരുഷനും പ്രകൃതിയും.  പുരുഷൻ ഈശ്വരൻ അല്ലെങ്കിൽ ജീവൻ,  പ്രകൃതി ഭൂമി അല്ലെങ്കിൽ സ്ത്രീ.  ഇതാണ് ദേവ ദേവീ സങ്കല്പങ്ങൾ. ഇതു രണ്ടും കൂടി ചേർന്നതാണ് "മനുഷ്യൻ".  ഇതാണ് "തത്ത്വമസി"  ഇതാണ് മറ്റൊരാളിന്റെ വേദനയിൽ നമുക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന്റെ കാരണം.

         


*Shri Adi Shankaracharya*

A list of all the works by Shri Adi Shankaracharya is given below. 👇👇Even today many scholars wonder how it was possible for this great Aachaarya to write so much in a very short life span of 32 years. It depicts that He was the greatest scholar & a man on a mission to teach & establish the philosophy of Adhvaitham. He was the Avathaar of Lord Shiva himself.

Though majority of His works concentrate on Adhvaitha philosophy, He has equally pitched on Easwara Bhakthi since Bhakthi is a very essential step for Chittha Shuddhi without which Self-realisation is not possible.

Hence He has composed verses & hymns in praise of every Lord, the majority of which were concentrated on Vishnu, Shiva & Shakthi. He wanted people to worship Lord in any form of their wish, the results of which must finally purify their mind & make it fit for Self-realisation.

From His life history, it is evident that He was blessed by Lord Narasimha, Goddess Saraswathi & Lord Vishvanatha. Hence one can find a true Vaishnava, Shaiva & Shaaktha in him. The most highlighting factor is the Baashya for Hastamalakeeyam written by Shri Shankaracharya since rarely a Guru writes Baashya for the work of his own disciple.

Below is the list of works by Shri Aadhi Shankaraacharya :

*BHAASHYA GRANTHAMS :*

Brahma Suthraas
Isaavasya Upanishadh
Kena Upanishadh
Katha Upanishadh
Prasna Upanishadh
Mundaka Upanishadh
Mandukya Upanishadh
Mandukya Karika
Aitareya Upanishadh
Taittiriya Upanishadh
Chandogya Upanishadh
Brihadaranyaka Upanishadh
Sree Nrisimha Taapaneeya Upanishadh
Bhagavad Geetha
Vishnu Sahasranaama
Sanath Sujatheeyam
Lalithaa Trishathi
Hastamalakeeyam.

*PRAKARANA GRANTHAMS*:

Vivekachudaamani
Aparoksha anubhoothi
Upadhesasahasri
Vaakya Vritti
Swathma Nirupanam
Aathma bodham
Sarva Vedantha Sara Samgraham
Prabodha Sudhakaram
Swaathma Prakaasika
Advaitha Anubhuthi
Brahma anuchintanam
Prashnouttara Rathnamaalika
Sadachaara anusandhaanam
Yaga Taravali
Anatmasree Vigarhanam
Swaroopa anusandhanam
Pancheekaranam
Tathwa bodham
Prouda anubhoothi
Brahma Jnanavali
Laghu Vakyavrithi
Bhaja Govindham
Prapancha Saaram.

*HYMNS AND MEDITATION VERSES* :

Sri Ganesa Pancharathnam
Ganesa Bhujangam
Subrahmanya Bhujangam
Siva Bhujangam
Devi Bhujangam
Bhavaani Bhujangam
Sree Raama Bhujangam
Vishnu Bhujangam
Saradhaa Bhujangam
Sivanandha Lahari
Soundharya Lahari
Anandha Lahari
Sivapaadaadi kesaanta varnana
Siva kesaadhi padaanta varnana
Sree Vishnu-paadaadhi-kesanta
Umaa maheswara Stothram
Thripurasundari Vedhapaada Stotram
Thripurasundari Maanasapooja
Thripurasundari Ashtakam
Devi shashti upachaara-pooja
Manthra maathruka Pushpamaala
Kanakadhara Stothram
Annapoorna Stothram
Ardhanareshwara Stothram
Bhramanaamba Ashtakam
Meenakshi Stothram
Meenakshi Pancharathnam
Gouri Dhasakam
Navarathna Maalika
Kalyana Vrishtistavam
Lalithaa Pancharathnam
Maaya Panchakam
Suvarna Mala Stuti
Dasa Sloki
Vedha Saara Siva StotramHara
Siva Panchaakshara Stothram
Sivaaparadha Kshamapana
Dakshinamoorthy Ashtakam
Dakshinamoorthy Varnamala
Mruthyunjaya Manasa Pooja Stotram
Siva Namavali Ashtakam
Kaala Bhairava Ashtakam
Shatpadee Stothram
Siva Panchaakshara Nakshathra Mala
Dwadasa Linga Stothram
Kaasi Panchakam
Hanumath Pancharathnam
Lakshmi-Nrisimha Pancharathnam
Lakshmi-Nrisimha Karunaarasa Stothram
Paanduranga Ashtakam
Achyutha Ashtakam
Sree Krishna Ashtakam
Hari Stuti
Govinda Ashtakam
Bhagavath Maanasa Pooja
Praatha Smarana Stotram
Jagannatha Ashtakam
Guru ashtakam
Narmadaa Ashtakam
Yamunaa Ashtakam
Gangaa Ashtakam
Manikarnika Ashtakam
Nirguna Maanasa Pooja
Eka Sloki
Yathi Panchakam
Jeevan Muktha Aanandha Lahari
Dhanya Ashtakam
Upadesa (Sadhna) Panchakam
Sata Sloki
Maneesha Panchakam
Adhvaitha Pancharatnam
Nirvaana Shatkam
Devyapara-dha kshamapa stotra.
 ഒരു മനുഷ്യസൃഷ്ടി  അല്ലെങ്കിൽ ശരീരം രൂപാന്തരപെട്ടാൽ,  ആ രൂപാന്തരപ്പെടലിനും,  രൂപാന്തരപ്പെടുത്തലിനും  കാരണക്കാരായവർക്ക് ഈ സൃഷ്ടിയേകുറിച്ച്  എന്തെങ്കിലും ലക്ഷ്യമുണ്ടാകും.  ഉണ്ടാകണം.  ആ ലക്ഷ്യം സൃഷ്ടി (വസ്തു) അറിയാതെതന്നെ  സൃഷ്ടികർത്താവ്  സൃഷ്ടിയിൽ (വസ്തുവിൽ = ശരീരത്തിൽ) നിക്ഷേപിയ്ക്കുന്നതാണ്,  നാമോരോരുത്തരിലും  പരിണാമത്തിലൂടെ  ഉരുത്തിരിയുന്ന,  വിവിധ കാലഘട്ടത്തിലുള്ള  വിവിധങ്ങളായ  കർമ്മവാസനകൾ.  ഇങ്ങനെ നമ്മിൽ നിക്ഷിപ്തമായിരിയ്ക്കുന്ന  കർമ്മങ്ങളെ ചെയ്യലും  ആ കർമ്മഫലത്തെ അനുഭവിയ്ക്കലും,  ഇങ്ങനെയുള്ള പ്രക്രിയയിൽക്കൂടി  നമ്മളിൽ നിക്ഷിപ്തമായിരിയ്ക്കുന്ന  ധർമ്മം  യഥാവിധി നിർവഹിയ്ക്കുന്നതിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും സംഭവിയ്ക്കുന്നത്.  എന്താണ് സൃഷ്ടിയുടെ ധർമ്മവും ലക്ഷ്യവും,  ഈ ഭൂമിയുടെ നിലനിൽപ്പിനു വേണ്ടിയാണ് ഇവിടെ ഓരോ സൃഷ്ടിയും  ഉണ്ടാകുന്നത്.  അതുകൊണ്ട് അതിനു വേണ്ടിയുള്ള നമ്മുടെ പങ്കിനെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച് തീർക്കലാണ്  ജന്മധർമ്മം.  ഇങ്ങനെ ജന്മധർമ്മം നിറവേറ്റി തീർക്കുന്നതിനു വേണ്ടി ശാരീരികവും, മാനസികവുമായി തയ്യാറായി, കഴിയുന്നത്ര കാലം  ഈ ഭൂമിയിൽ ജീവിച്ച് പ്രവർത്തിയ്ക്കാൻ ആവശ്യമായ  ശക്തിയും, കഴിവും  സംഭരിച്ച് പ്രവർത്തിച്ചു തീർക്കാൻ ശ്രമിയ്ക്കുക എന്നതാവണം ലക്ഷ്യം.  ഇങ്ങനെയുള്ള ധർമ്മ കർമ്മങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രവർത്തിയ്ക്കാൻ വേണ്ടിയായിരുന്നു പൗരാണികർ "വർണ്ണാശ്രമങ്ങൾ" രൂപപ്പെടുത്തിയിരുന്നത്. ഇവിടെ ഒരു സൃഷ്ടി പോലും  ലക്ഷ്യമില്ലാതെ പാഴായി സൃഷ്ടിയ്ക്കപ്പെടുന്നില്ല.  സൃഷ്ടിയ്‌ക്ക്‌ ശേഷം  സൃഷ്ടിയുടെ കർമ്മ ഫലത്തിനടിസ്ഥാനമായി  ചിലത്  പാഴ് സൃഷ്ടികളാകാറുണ്ട്.  അത് സൃഷ്ടികർത്താവ് കനിഞ്ഞു നൽകിയ സ്വാതന്ത്യം  ദുരുപയോഗം ചെയ്യുന്നതിനാൽ  സംഭവിയ്ക്കപ്പെടുന്നതാണ്.

   നാം ഒരു കർമ്മം (പ്രവർത്തി) ചെയ്യുന്നു എന്നിരിയ്ക്കട്ടെ.  അത് ഞാൻ ചെയ്യുന്നു,  അവൻ ചെയ്യുന്നു,  ഇവൻ ചെയ്യുന്നു എന്നെല്ലാം നാം പറയാറുണ്ട്.  ഈ ഞാൻ, അവൻ, ഇവൻ  എന്നെല്ലാം പറയുമ്പോൾ  നാം ഒരു ശരീരത്തെ - ഒരു വസ്തുവിനെ - മാത്രമേ കാണുന്നുള്ളു.  എന്നാൽ മുൻപു പറഞ്ഞതുപോലെ  ഒരു ശരീരംതന്നെ  വസ്തുവും, ജീവനും കൂടി ചേരുന്നതാണ്.  പ്രവൃത്തി അല്ലെങ്കിൽ കർമ്മം എന്നത്  "കാര്യ"മാണ്.  ഒരു കാര്യത്തിന് ഒരു കാരണമുണ്ടാകണം.  കാരണമുണ്ടാകുന്നതിന്  മനസ്സ്, ബുദ്ധി, ചിത്തം, ഇന്ദ്രിയം, ഇന്ദ്രിയദേവത, പ്രാണൻ, ശരീരം, വായു  ഇത്രയുംവിഭാഗം കൂടിചേരണം. 
ഇതെന്തിനാണെന്നല്ലെ ? പറയാം.  മനസ്സും, ബുദ്ധിയും, ഇന്ദ്രിയവും ചേർന്നെങ്കിൽ മാത്രമേ ഒരു കാരണം ഉണ്ടാവുകയുള്ളു.  ഇതിൽ ഇന്ദ്രിയമാണ് കാരണത്തിനു പാധി. ഇന്ദിയോപാധികളായ  ശബ്ദ സ്പർശ രൂപ രസ ഗന്ധം ഈ അഞ്ചിൽ ഓരോന്നിൽ നിന്നുമാണ് കാരണങ്ങൾ രൂപപ്പെടുന്നത്.  ഇതിൽ ഏതൊന്ന് കാരണത്തിനുപാധി ആകുന്നുവോ, അതിനോടു കൂടി  സങ്കല്പ ശക്തിയുള്ള മനസ്സും,  നിശ്ചയശക്തിയുള്ള ബുദ്ധിയും കൂടി തീരുമാനിച്ച്  ചിത്തത്തിന്റെ അനുവാദത്തോടു കൂടി  വായുവിന്റെ സഹായത്താൽ  കാരണമായ നിർദ്ദേശത്തെ  അതിന്റെ ഇന്ദ്രിയ ദേവതയിൽ എത്തിച്ച് അവിടെ നിന്നും അനുമതിവാങ്ങി, വായു തന്നെ ഇന്ദ്രിയങ്ങളിലെത്തിച്ച്, ഇന്ദ്രിയം  പ്രാണന്റെയും  ശരീരത്തിന്റെയും സഹായം കൊണ്ട് കാരണത്തെ സൃഷ്ടിയ്ക്കുന്നു.  നാം ചെയ്യുന്ന ഓരോ പ്രവർത്തിയിലും ഇത്രയും കാര്യങ്ങൾ നടക്കുന്നുണ്ട്.  അത്  പ്രവർത്തിവേണ്ടതാണെങ്കിലും  വേണ്ടാത്തതാണെങ്കിലും.  ഇങ്ങനെ എല്ലാം  പരസ്പരം ബന്ധപ്പെട്ടും  എന്നാൽ ഒന്നും പരസ്പരം ബന്ധപ്പെടാതേയുമാണ്  ഈ ശരീരം പ്രവർത്തിയ്ക്കുന്നത്.  എന്നാൽ ഇതിന്റെയെല്ലാത്തിന്റെയും ഉൽഭവസ്താനം,  എല്ലാത്തിനേയും ഉൾകൊള്ളാനും,  പുറംതള്ളനും കഴിവുള്ള  ജീവനും (അത്മാവ്) ജീവന്റെ സാന്നിധ്യമില്ലെങ്കിൽ  ജഡാവസ്ഥയെ പ്രാപിയ്ക്കുന്ന ശരീരവുമാണ്.

   അങ്ങനെ ഈ ജീവ (പ്രാണാ) നും  ശരീരവും ഒന്നിച്ചു പ്രവർത്തിയ്ക്കുന്നു എങ്കിലും,  കാര്യമായ ഒരു ബന്ധം ഇവർ തമ്മിലില്ലെന്നുവേണം  കരുതാൻ.  ഇതു തന്നെയാണ്  ജീവജാലങ്ങളുടെ  ജീവിതത്തിലുമുള്ളത്.  ഏതു സമയത്തും  പരസ്പരം  പിരിഞ്ഞു പോകുന്നു. അത് മരിച്ചാണെങ്കിലും, കൊന്നാണെങ്കിലും, ഉപേക്ഷിച്ചാണെങ്കിലും, മറ്റേതെങ്കിലും  വിധത്തിലായാലും.  ഇതു തന്നെയാണ് ജീവനും ശരീരവും.  ജീവനു ശരീരത്തിൽ (ശരീരമെന്നാൽ,  ശീരണം ചെയ്യുന്നത് = നശിച്ചു കൊണ്ടിരിയ്ക്കുന്നതെന്നർത്ഥം) ഇരിയ്ക്കാൻ പറ്റാത്തൊരവസ്ഥ  ശരീരത്തിനുണ്ടാകുമ്പോൾ  ശരീരം ഉപേക്ഷിച്ച് ജീവൻ  മറ്റൊരു ശരീരം  സ്വീകരിച്ച്  ജീവിതം ആരംഭിയ്ക്കുന്നു.  അങ്ങനെ ശരീരം നശിയ്ക്കുന്നു.  എന്നാൽ ജീവന്  നാശമില്ലാതെ തുടരുന്നു.  ഇതിനർത്ഥം നാം ഈ കാണുന്നതെല്ലാം നശിയ്ക്കുന്നതും,  കാണാത്തതായ ജീവൻ നശിയ്ക്കാത്തതുമാണ്. 

   ഇതാണ് ഓരോ സൃഷ്ടിയും,  ഇത്രയേയുള്ള ഓരോ സൃഷ്ടിയും.  ഇവിടെ വേണ്ടുന്നതെല്ലാം ഉണ്ട്.  പൂർണ്ണ സ്വാതന്ത്ര്യവും ഉണ്ട്.  ഇതിനെ വേണ്ടതുപോലെ ഉപയോഗിച്ചാൽ  കാട്ടിയ ജന്മം  കിട്ടുന്ന സമയത്ത് ജീവിച്ച് തീർക്കാൻ സാധിയ്ക്കും.  ഇല്ലെങ്കിൽ ഉള്ള സമയം മരിച്ച് ജീവിയ്ക്കേണ്ടിവരും.

       

Monday, April 24, 2023

ശങ്കരാചാര്യർക്ക് രണ്ടു ഗുരു പരമ്പരാ വംശാവലി ഉള്ളതായി പറയപ്പെടുന്നു. 1 . പരമശിവൻ, ദക്ഷിണാമൂർത്തി, സനകാദികൾ, നാരദൻ, വ്യാസഭഗവാൻ, ഗൗഡ പാദർ, ഗോവിന്ദ ഭഗവദ് പാദർ, ശങ്കരാചാര്യർ . 2 . വിഷ്ണു ഭഗവാൻ , സങ്കര്ഷണ മൂർത്തി , പതഞ്‌ജലി, വ്യാസഭഗവാൻ, ഗൗഡ പാദർ, ഗോവിന്ദ ഭഗവദ് പാദർ, ശങ്കരാചാര്യർ . ശങ്കരാചാര്യർ പരമശിവൻ വഴി കിട്ടിയ അദ്വൈത ജ്ഞാനവും വിഷ്ണു ഭഗവൻ വഴി കിട്ടിയ അദ്വൈത ഭക്തിയും ഒരുപോലെ പ്രചരിപ്പിച്ചു. കേരളത്തിൽ ജനിച്ച എന്നുള്ളത് കൊണ്ട് നമുക്കെല്ലാം വളരെയേറെ അഭിമാനിക്കാം .
🌸ഭാരതത്തിലെ മഹർഷിമാർ -63 🌸പതഞ്ജലി മഹർഷി ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം" പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌. പതഞ്ജലി യോഗസൂത്രം. ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു. നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ. 1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു. 2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു. 3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ. 4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു. സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌. ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌. മഹാഭാഷ്യം സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി. പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്. പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി. അത്ഭുതത്തോടുകൂടി ആദിശേഷന്‍ മഹാവിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു ശിവന്റെ യോഗശക്തിയുമായി തന്റ ലയനമാണ് ഇതിന്റെ കാരണമെന്ന് പറഞ്ഞു. അങ്ങനെ യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കിയ ആദിശേഷൻ മനുഷ്യരെ യോഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗയുടെ അടിസ്ഥാനം. യോഗയുടെ പിതാവ് ആയി അറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്, യോഗസൂത്രം 195 സൂത്രങ്ങളായാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ ധാര്‍മ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ എട്ട് ശാഖകളാണുള്ളത്. ഇതിനെ അഷ്ടാംഗയോഗം എന്നും പറയുന്നു. വളരെ പണ്ട്‌ ധന്വന്തരി എന്നൊരു മഹര്‍ഷി വര്യനുണ്ടായിരുന്നു. അദ്ദേഹമാണ്‌ ആയൂര്‍വ്വേദത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രോഗങ്ങള്‍ക്ക്‌ ശാന്തി ലഭിച്ചിരുന്നു. അതുപോലെ ഔഷധ ചെടികളും സുലഭമായിരുന്നു. കാലങ്ങള്‍ കടന്നുപോയി. ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസീക രോഗങ്ങള്‍ വന്നു തുടങ്ങി. കൂടാതെ ശാരീരിക രോഗങ്ങളും വര്‍ദ്ധിച്ചു. ഔഷധ ചെടികളുടെ ലഭ്യതയും വളരെ കുറഞ്ഞു. അങ്ങിനെ കാലാകാലങ്ങളില്‍ ഔഷധ ചെടികള്‍ ലഭിക്കാതെയായി. അപ്പോള്‍ ഭൂമിയിലെ ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ഒന്നടക്കം വിഷ്‌ണു ഭഗവാനെ ചെന്നു കണ്ടു ഇക്കാര്യം ഉണര്‍ത്തിച്ചു. ഭഗവാന്‍ വിഷ്‌ണു ആദിശേഷനെ ഒന്നു നോക്കി പുഞ്ചിരിച്ചു. ആയിരം തലയുള്ള ഒരു സര്‍പ്പമാണ്‌ ആദിശേഷന്‍. ജാഗ്രതയുടെ പ്രതീകമായീട്ടാണ്‌ ആയിരം തല സങ്കല്‍പ്പിച്ചിട്ടുള്ളത്‌. അങ്ങിനെ ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി ഭൂമിയില്‍ ജന്മമെടുത്തു. പത എന്നാല്‍ തുള്ളി എന്നും, അഞ്‌ജലി എന്നാല്‍ സമര്‍പ്പിക്കപ്പെട്ട എന്നും അര്‍ത്ഥമാകുന്നു. അങ്ങിനെ മഹര്‍ഷി തന്റെ വിദ്യ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ തീരുമാനിച്ച്‌ ശിഷ്യന്മാരെ അന്വേഷിച്ച്‌ ഇറങ്ങി. അദ്ദേഹത്തിന്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആയിരം പേരില്ലാതെ തന്റെ വിദ്യ ആര്‍ക്കും പകര്‍ന്നു കൊടുക്കുകയില്ലാ എന്നായിരുന്നു. ആയിരം ശിഷ്യന്മാരോടു കൂടി അദ്ദേഹം വിന്ധ്യാ പര്‍വ്വത നിരയില്‍ എത്തി. വിദ്യാ പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ്‌ തനിക്കും ശിഷ്യന്മാര്‍ക്കും ഇടയിലായി ഒരു തിരശ്ശീല കൊണ്ടു മറച്ചിരുന്നു. ഗുരുവിനും ശിഷ്യന്മാര്‍ക്കും തമ്മില്‍ പരസ്‌പരം കാണുവാന്‍ സധിക്കാതെയായി. മഹര്‍ഷി വിദ്യാ പകര്‍ന്നു കൊടുക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ശിഷ്യന്‍ പുറത്തേക്കു പോയി. എന്നാല്‍ മറ്റു ശിഷ്യന്മാരകട്ടെ ഗുരു തിരശ്ശീലക്കപ്പുറത്ത്‌ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയുവാനായി തിരശ്ശീല ഉയര്‍ത്തി നോക്കി. ഇതു കണ്ട ഗുരു 999 ശിഷ്യന്മാരേയും ഭസ്‌മമാകട്ടെ എന്ന്‌ ശപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്‌തു. കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു പോയ ശിഷ്യന്‍ തിരിച്ചു വന്നു. അപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ശിഷ്യന്‍ ഭയന്നു. അയാള്‍ ഗുരുവിനെ കണ്ട്‌ മാപ്പു പറഞ്ഞു. കോപാകുലനായ ഗുരു ശിഷ്യനെ ഒരു വേതാളമായി ഭവിക്കട്ടെ എന്ന്‌ ശപിച്ചു. വേതാളത്തിന്റെ മൂന്നു ചോദ്യങ്ങള്‍ക്ക്‌ ആര്‌, എന്ന്‌ ശരിയായ ഉത്തരം പറയുന്നുവോ അന്ന്‌ ശിഷ്യന്‌ ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞു. കാലങ്ങള്‍ കടന്നു പോയി. മരത്തില്‍ തൂങ്ങി കിടക്കുന്ന വേതാളത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം പറഞ്ഞില്ല. ശിഷ്യന്റെ ഈ ദയനീയ അവസ്ഥ കണ്ട്‌ ഗുരുവിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു ബ്രാഹ്മണനായി വേതാളത്തിന്റെ അടുത്തു വന്നു അയാളുടെ ചോദ്യത്തിനു മറുപടി നല്‍കി ശാപമോക്ഷം കൊടുത്തു. അവസാനം മഹര്‍ഷി ഏഴ്‌ രാവും ഏഴ്‌ പകലും ഉറക്കമിളച്ചിരുന്ന്‌ തന്റെ വിദ്യ മുഴുവനും ഇലകളിലായി എഴുതി തീര്‍ത്തു. ക്ഷീണിതാനായ അദ്ദേഹം കുളിക്കുവാനായി പുഴയിലേക്കു പോയി. ആപ്പോള്‍ താനെഴുതിയ ഇലകളെല്ലാം ഒരു ഭാണ്‌ഡ കെട്ടിലാക്കി പുഴയോരത്തു വെച്ചു. കുളിക്കുവാനായി അദ്ദേഹം പുഴയിലേക്ക്‌ ഇറങ്ങി. ഈ സമയത്ത്‌ ഒരു ആട്‌ വന്ന്‌ ഇലകള്‍ ഭക്ഷിക്കുവാന്‍ തുടങ്ങി. കുളി കഴിഞ്ഞ്‌ മടങ്ങി വന്ന മഹര്‍ഷി അവശേഷിച്ച ഇലകള്‍ കെട്ടി പെറുക്കി സ്ഥലം വിട്ടു. ഈ അവശേഷിച്ച ഇലകളിലെ കാര്യങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ലഭ്യമായിട്ടുള്ള അഷ്‌ടാംഗ യോഗം.🌸🙏🏻 ശാന്തിസുരേഷ് 🙏🏻

Saturday, April 22, 2023

Adi Shankaracharya Jayanti is the birth commemoration of Jagad Guru Adi Shankaracharya, which falls on the panchami day (fifth day) of the splendid portion of the Vaisakha month, as indicated by South Indian Hindu Calendar. While in the north India, Adi Sankaracharya Jayanthi is praised on the tenth day. In 2012, Adi Shankaracharya Jayanti is praised on 26th April 2012. Adi Shankaracharya, otherwise called Sankara Bhagavatpadacarya, was conceived in the eighth century AD at Kaladi in Kerala. Adi Shankara is the best Hindu holy person and Indian thinker who solidified the regulation of Advaita Vedanta. Adi Shankara’s lessons were mostly founded on Advaita (Nondualism) – or the solidarity of Brahman and the spirit. Adi Sankaracharya is likewise viewed as a manifestation of Lord Shiva, who took the symbol to educate and direct the Hindu religion. Adi Shankara took in the entirety of the sacred texts and went all through India to assist Hinduism with recapturing quality and reestablish the investigation of the Vedas and other old sacred texts. He is rumored to have established four mathas (“cloisters”), which helped in the verifiable turn of events, recovery and spread of Advaita Vedanta of which he is known as the best evangelist. Adi Shankara is accepted to be the coordinator of the Dashanami ascetic request and the originator of the Shanmata convention of love. Adi Shankaracharya Jayanti is viewed as Philosopher’s Day and lessons of Adi Sankaracharya’s standards will be directed at Adi Shankaracharya mathas. Adi Sankara Jayanthi is an incredible event for Hindu enthusiasts to recite Adi Shankaracharya Stotras, ponder, and study Adi Sankara’s extraordinary works and understand the standards of Advaita Vedanta.
Sri Shankara Jayanti 2023 Today we are the followers of Sanatana Dharma only because of the relentless efforts of Jagadguru Sri Adi Shankaracharya, the incarnation of Lord Paramashiva. Twelve centuries ago, the great Acharya spread the Upanishadic import of Advaita touring all over the country. With great foresight, Sri Adi Shankaracharya established four Amnaya Peethams in the four direc- tions of India. Among these, the Dakshinamnaya Sri Sharada Peetham established at Sringeri has been adorned by an unbroken succession of illustrious Gurus right from Sri Adi Shankaracharya’s direct disciple, Sri Sureshwaracharya. The lives of the Acharyas and their efforts to continue the mission of Sri Adi Shankaracharya are remarkable and unique. By their own conduct and by their discourses, the Acharyas of the Peetham teach Dharma and instill the need for paying gratitude to Sri Adi Shankaracharya among the masses. This year, Jagadguru Shankaracharya Sri Sri Bharati Tirtha Mahasannidhanam will celebrate Sri Shankara Jayanti of the Shobhakrit Samvatsara in Sringeri from April 21, 2023 to April 25, 2023. The programme includes Special Poojas at the shrine of Sri Shankara Bhagavatpadacharya in the mornings and Pravachanams in the august presence of Jagadguru Mahaswamiji in the evenings. Parayana of the Vedas and Sri Vidyaranya Veda Bhashya will be conducted in the morning and evening on all these days. As part of the Celebrations, the Veda Poshaka Sabha of the Sringeri Math will conduct a conference of Vedic scholars. This Sabha was started about five decades ago by the 35th Acharya of the Peetham, Jagadguru Shankaracharya Sri Sri Abhinava Vidyatirtha Mahaswamiji for the propagation of Vedic knowledge. The Sabha honours Vedic scholars and conducts Veda Pareeksha every year. As per the instruction of Jagadguru Shankaracharya Sri Sri Bharati Tirtha Mahasannidhanam, students who pass out are recognised for their scholarship every year. On the Shashti day (April 26, 2023), there will be a splendid Rathotsava of Jagadguru Sri Adi Shankaracharya. The same evening, honours to Vedic scholars and certificates to successful students will be conferred by Jagadguru Mahaswamiji. We request all devotees to participate in this auspicious Shankara Jayanti celebrations and be the recipient of the benign blessings of the Jagadguru. Shankara Jayanti Invitation 2023 Invitation SharesTwitterFacebookEmailPrintFriendly.comSumoMe Previous Slide◀︎Next Slide▶︎ The Self (Atma) is never born nor does It ever die; neither does It cease to exist after having once existed nor does the Self come into existence, like the body, having not existed before. Unborn, eternal, It undergoes no change whatsoever and is primeval; It is not destroyed when the body is destroyed. Bhagavan Sri Krishna on Significance of God Contact Information The Administrator, Sringeri Math and its Properties, Sringeri, Chickmagalur District, Karnataka – 577139. +91-08265-252525 +91-8265-262626 +91-8265-272727 +91-8265-295555 +91-8265-295123 +91-8265-250792 info.trap@sringeri.net Official Social Media Accounts Official Twitter Account Official YouTube Channel Official Instagram Account Official Telegram Channel Online Donations accepted at ₹ donate.sringeri.net NOTICE : Limited Public Darshan till further notice. In accordance with Government Advisory, Darshan will be open to public subject to terms and conditions TEMPLE TIMINGS SHARADAMBA TEMPLE Normal Days 6:00 AM – 2:00 PM 4:00 PM – 9:00 PM Maha-Mangalarati 10:00 AM 12:00 PM 7:30 PM OTHER TEMPLES 6:00 AM – 1:00 PM 5:00 PM – 8:00 PM GURU DARSHANAM 10:30 AM – 11:30 AM CHANDRAMOULISHWARA PUJA (BY JAGADGURU) 9:00 PM – 10:00 PM (Normal Days) 8:30 PM – 10:00 PM (Fridays) ANNADANA TIMINGS 12:00 NOON – 2:00 PM 7:30 PM – 8:30 PM
ശങ്കരാചാര്യ ജയന്തി* കേരളം ശങ്കരാചാര്യ ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കുന്നു . അജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം. വ്യാസനും വാല്മീകിക്കും ശേഷം മനുഷ്യരാശിയുടെ ആദ്ധ്യാത്മികോദ്ദീപനത്തിന് ധാരാളം സംഭാവന നല്കിയ ജഗദ്‌ഗുരു ആയിരുന്നു ശങ്കരാചാര്യർ . വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. ശങ്കരകൃതികള്‍ മധുരമനോഹരങ്ങളാണ്; ആ വാങ്മയങ്ങള്‍ സംഗീതാത്മകങ്ങളാണ്. സര്‍വ്വതന്ത്രസ്വതന്ത്രനായ വാചസ്പതിമിശ്രന്‍ ‘ഭാഷ്യം പ്രസന്നഗംഭീരം’ എന്നാണ് ശാങ്കരഭാഷ്യത്തെ വിശേഷിപ്പിക്കുന്നത്. തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ശൃംഗേരിമഠ‍ം തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു. ശാരദാമഠം ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു. ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം) ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു. ഗോവര്‍ദ്ധനമഠ‍ം കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്. ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്. .ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു
ശങ്കരാചാര്യർ . shankarAchArya Sanskrit Documents Home വർഗ ലേഖക അഗസ്ത്യ ആനന്ദ തീർഥ അന്നമാചാര്യ അപ്പയ്യ ദീക്ഷിത ബ്രഹ്മാനന്ദ ചാണക്യ ചന്ദ്രശേഖരഭാരതീ ഗണപതി മുനി ഗൗഡപാദ ജഗദീശ ശാസ്ത്രീ കാലിദാസ കൃഷ്ണാനന്ദസരസ്വതീ ഭർതൃഹരി മധുസൂദനസരസ്വതീ മഹേശ്വരാനന്ദസരസ്വതീ മുത്തുസ്വാമീ ദീക്ഷിതാര നൃസിംഹഭാരതീസ്വാമി പണ്ഡിത ബേല്ലങ്കോണ്ഡ രാമരായ കവീന്ദ്ര പുഷ്പദന്ത രമണ മഹർഷി രാമാനുജ സച്ചിദാനന്ദ ശിവാഭിനവ നൃസിംഹഭാരതീ സദാശിവബ്രഹ്മേന്ദ്ര സമർഥ രാമദാസ ശങ്കരാചാര്യ ശ്രീധര വേൻകടേശ ത്യാഗരാജ വാദിരാജ വല്ലഭാചാര്യ വാല്മീകി വാൻഗീപുരം നൃസിംഹാചാര്യ വരാഹമിഹിര വാസുദേവാനന്ദ സരസ്വതീ വേദാന്ത ദേശിക വിവേകാനന്ദ വ്യാസ യോഗാനന്ദ തീർഥ ക്രമാങ്കാനുസാരേണ 1 ഏകശ്ലോകീ 5 പഞ്ചക 5 പഞ്ചരത്ന 6 ഷട്ക 6 ഷട്പദീ 7 സപ്തക 8 അഷ്ടക 9 നവ 10 ദശക 16 ഷോഡശ 20 വിംശതി 100 ശതക 108 അഷ്ടോത്തരശതനാമസ്തോത്ര 108 അഷ്ടോത്തരശതനാമാവലീ 300 ത്രിശതീനാമാവലീ ത്രിശതീ, പഞ്ചശതീ, സപ്തശതീ 1008 സഹസ്രനാമസ്തോത്ര 1008 സഹസ്രനാമാവലീ നാമാവലീ സ്തോത്ര അഥർവശീർഷ അക്ഷരമാലാ അപരാധക്ഷമാ കവച ഭുജംഗ മാലാമന്ത്ര മന്ത്ര രക്ഷാ ലഹരീ വർണമാലാ സുപ്രഭാത സൂക്ത സൂത്ര സ്തോത്ര സ്തവരാജ ഹൃദയ വിവിധ ഉപദേശ ആരതീ ഭജന ഗീതാ ഗീത സംസ്കൃത ഗീതാനി കൃതി പൂജാ ശ്ലോകസംഗ്രഹ സുഭാഷിത വിവിധ അന്യ ഭാഷാ ആംഗ്ലഭാഷാ ഹിന്ദീ മരാഠീ ദേവ ഗണേശ ദേവീ അന്നപൂർണാ ദുർഗാ പാർവതീ ലക്ഷ്മീ സരസ്വതീ ലലിതാ ദശമഹാവിദ്യാ ഷട്ചക്രശക്തി കാമാക്ഷീ ഗായത്രീ തുലസീ മീനാക്ഷീ രാധാ രേണുകാ ദേവീ അന്യ രൂപ നദീ സർവ ദേവീ അവതാര വിഷ്ണു രാമ കൃഷ്ണ ദശാവതാര വേങ്കടേശ്വര വിഷ്ണു അന്യ അവതാര സർവ വിഷ്ണു അവതാര ശിവ സുബ്രഹ്മണ്യ ഹനുമാന നവഗ്രഹ അന്യ ദേവതാ അയ്യപ്പാ ദത്താത്രേയ ദേവതുല്യ ഗുരു സർവ അന്യ ദേവതാ മുഖ്യ ഗ്രന്ഥ വേദ വേദ സൂക്ത മന്ത്ര സ്വരാങ്കിത പ്രസ്ഥാനത്രയീ ഉപനിഷദ് ബ്രഹ്മസൂത്ര ഭഗവദ്ഗീതാ സ്മൃതി മനുസ്മൃതി പുരാണ പുരാണ അധ്യാത്മ രാമായണ അന്യ ഗീതാ പുരാണ അനുക്രമണികാ വേദാന്ത ആദി ശങ്കരാചാര്യ അന്യ പ്രകരണ ഇതിഹാസ മഹാഭാരത രാമായണ ശാസ്ത്ര അർഥശാസ്ത്ര ജ്യോതിഷശാസ്ത്ര ഭാഷാ/സാഹിത്യ കാലിദാസ അമരകോശ നാട്യശാസ്ത്ര അന്യ സാഹിത്യ തന്ത്ര യോഗ മുഖ്യ ഗ്രന്ഥ SITES നാരായണീയം surasa.net ഗീർവാണീ വാല്മീകി രാമായണ ഗീത ഗോവിന്ദ രഘുവംശം ഭാരത സാവിത്രീ ഋതുസംഹാരം ശ്രീ സൂക്തം നടരാജ ശ്രീ കൃഷ്ണ കർണാമൃതം സീതാ പരിണയ ശ്ലോക കുമാരസംഭവം ഗോമാതാ gomAtA ഉമാ സഹസ്രം ഋഭുഗീതാ സംസ്കൃത ഗീത രാമായണം പുരാണ അനുക്രമണികാ പൂജാ manogatam മനോഗതം Personal Sites P. R. Kannan P. S. S. Ramanuja Swamy Pushpa Srivatsan Baldevanand Sagar S. N. Sastri Sanskrit for All - M R Rao SETU - M R Rao P R Ramachander Dr. Pradipta Kumar Nanda Smt. Rajeswari Govindraj BOOKS LEARNING Learning Wikner's Tutorial Dictionary Panini Ashtadhyayi Amarakosha Sanskrit Metres Audio AIR Sanskrit News PROJECTS Projects Vaakyasangraha Subhaashhita User Groups Volunteering Docs to Proofread Docs being Encoded Docs WishList LINKS Processing Tools Processing Tools Sanskrit Seer - OCR Sanskrit Heritage - Lexicon ITRANS Itranslator aksharamukha sanscript Devanagari Sorter Google Input Tools Vaidika IME Vidyut Keyboard Audio/Video AIR News in Sanskrit Stotra Audios Song Audios Videos Sanskrit Links Blog General Sanskrit Indology, Sanskrit Bhagavad Gita Scriptures, Stotras Texts Elsewhere Bookstores, Courses Periodicals Contributed Articles SITEMAP Sanskrit Documents Sitemap FAQ Sanskrit Documents FAQ Sanskrit Documents RSS feed shankarAchArya Format:pdf in Devanagari | ITX in ITRANS scheme | സംസ്കൃത HTML in different language scripts | Information and Links | | | അച്യുതാഷ്ടകം 1 (ശങ്കരാചാര്യവിരചിതം അച്യുതം കേശവം) | achyutAShTakam 1 | (Meaning) | | | അച്യുതാഷ്ടകം 3 (ശങ്കരഭഗവത്പാദകൃതം അച്യുതാച്യുത ഹരേ) | achyutAShTakam 3 | (VSM 2, Meaning) | | | അദ്വൈത പഞ്ചരത്നം അഥവാ ആത്മപങ്ചകം (ശങ്കരാചാര്യവിരചിതം) | Advaita Pancharatnam | (Hindi) | | | അദ്വൈതാനുഭൂതി | advaitanubhuti | (Scans 1, 2, Marathi) | | | അനാത്മശ്രീവിഗർഹണം | Anatmashrivigarhanam | (meaning) | | | അന്നപൂർണാകവചം (ശങ്കരാചാര്യവിരചിതം) | annapUrNAkavacham | | | | അന്നപൂർണാസ്തോത്രം 1 അന്നപൂർണാഷ്ടകം (നിത്യാനന്ദകരീ വരാഭയകരീ) | annapUrNAstotram 1 | (English 1, 2, Marathi) | | | അന്നപൂർണാസ്തോത്രം 3 (ശങ്കരാചാര്യവിരചിതം മന്ദാര കല്പ) | annapUrNAstotram 3 | | | | അപരോക്ഷാനുഭൂതിഃ (ശങ്കരാചാര്യവിരചിതാ) | AparokShanubhuti by Shankaracharya | (Scans) | | | അംബാഷ്ടകം അഥവാ നവരത്നമഞ്ജരീ (ശങ്കരാചാര്യവിരചിതം, കാലിദാസവിരചിതം) | ambAShTakam | (Telugu) | | | അർധനാരീശ്വരസ്തോത്രം (ശങ്കരാചാര്യവിരചിതം) | ardhanArIshvarastotram | (meaning) | | | അർധനാരീശ്വരസ്തോത്രം (സാർഥം) | Ardhanarishvarastotram with meaning | (with meaning) | | | അഷ്ടാദശശക്തിപീഠസ്തോത്രം | aShTAdashashaktipITha stotram | | | | ആഞ്ജനേയഭുജംഗപ്രയാതസ്തോത്രം 1 (ശങ്കരാചാര്യവിരചിതം) | shrImadAnjaneya bhujangaprayAta stotram Version 1 | | | | ആത്മബോധഃ | Atma Bodha | (Meaning , 2, 3, 4, 5, 6, 7, Telugu) | | | ആത്മഷട്കം, നിർവാണഷട്കം, ആത്മഷട്കോപനിഷത് (ശങ്കരാചാര്യവിരചിതം) | AtmaShaTkam, nirvANaShaTkam | (Hindi, English 1, 2, Videos 1, 2) | | | ആദിശങ്കരാചാര്യപൂജാവിധീ | AdishankarAchAryapUjAvidhI | | | | ആനന്ദലഹരീ (ശങ്കരാചാര്യവിരചിതാ) | AnandalaharI | (sha~NkarAchArya (Meaning)) | | | ആനന്ദലഹരീ (സാർഥാ) | AnandalaharI with meanings | (meaning - Sri. N. Anantaraman of Veda Rakshan Nidhi - 1, 2) | | | ഈശാവാസ്യോപനിഷത് (ശങ്കരാചാര്യവിരചിതേനഭാഷ്യേണസഹിതാ) | Ishopanishad with Shankaracharya's commentary | (Ishopanishad with commentary by Shankaracharya) | | | ഉപദേശസാഹസ്രീ | upadeshasAhasrI | (with verse marking) | | | ഉപദേശസാഹസ്രീ ഗദ്യപദ്യബന്ധഃ | upadeshasAhasrI | | | | ഉമാമഹേശ്വരസ്തോത്രം മല്ലികാർജുനസ്തോത്രം ശ്രീശൈലേശഭ്രമരാംബാസ്തുതിഃ ച (ശങ്കരാചാര്യവിരചിതം) | Uma-Maheshvara Stotra | (Scan, meaning, Video) | | | ഏകശ്ലോകീ | Ekashloki | | | | കനകധാരാസ്തോത്രം (ശങ്കരാചാര്യവിരചിതം) | Kanaka Dhara Stotra | (Scan, Meaning, Video) | | | കനകധാരാസ്തോത്രം (സാർഥം, ശങ്കരാചാര്യവിരചിതം) | Shri Kanakadhara Stotra | (Scan, Meaning) | | | കല്യാണവൃഷ്ടിസ്തവഃ | Kalyana-Vrishti-Stava | | | | കാമാക്ഷീസ്തോത്രം 3 (ശങ്കരാചാര്യവിരചിതം കല്പാനോകഹപുഷ്പജാലവിലസൻ) | Shri Kamakshi stotram 3 | (Scan, meaning) | | | കാലഭൈരവാഷ്ടകം 1 (ദേവരാജസേവ്യമാന | kAlabhairavAShTakam 1 | (sha.nkarAchArya (meaning, Video) | | | കാലികാഷ്ടകം (ശങ്കരാചാര്യവിരിചിതം ഗലദ്രക്തമുണ്ഡാവലീകണ്ഠമാലം) | kAlikAShTakam | (translation) | | | കാശീപഞ്ചകം (ശങ്കരാചാര്യവിരചിതം) | kAshIpanchakam | (Hindi 1, 2) | | | കാശീവിശ്വനാഥസ്തോത്രം (ശങ്കരാചാര്യവിരചിതം) | kAshIvishvanAthastotram | | | | കൃഷ്ണാഷ്ടകം 1 ശ്രീകൃഷ്ണതാണ്ഡവസ്തോത്രം കൃഷ്ണകൃപാകടാക്ഷ സ്തോത്രം ച (ശങ്കരാചാര്യവിരചിതം ഭജേ വ്രജൈകമണ്ഡനം) | kRiShNAShTakam 1 (with kRiShNajanmAShTamI info) | (Hindi 1, 2, English 1) | | | കൃഷ്ണാഷ്ടകം 4 (ശങ്കരാചാര്യവിരചിതം ശ്രിയാശ്ലിഷ്ടോ വിഷ്ണുഃ) | kRiShNAShTakam 4 | | | | കൗപീനപഞ്ചകം അഥവാ യതിപങ്ചകം (സാർഥം, ശങ്കരാചാര്യകൃതം) | kaupIna pa.nchakam (sha.nkarAchArya) | (Hindi) | | | ക്രമസ്തവഃ (ശങ്കരാചാര്യവിരചിതഃ) | shrImatkramastavaH | (Scan) | | | ഗംഗാഷ്ടകം (ശങ്കരാചാര്യവിരചിതം) | gangAShTakam | | | | ഗണപതിസ്തോത്രം 3 (ശങ്കരാചാര്യവിരചിതം സുവർണവർണസുന്ദരം) | Ganapatistotram 3 | | | | ഗണേശപഞ്ചരത്നസ്തോത്രം | gaNeshapancharatnastotram | (TextAudio) | | | ഗണേശഭുജംഗം | gaNeshabhuja.ngam | | | | ഗണേശാഷ്ടകം 4 സങ്കഷ്ടഹരണം അഥവാ വക്രതുണ്ഡസ്തോത്രം (ത്രൈഗുണ്യാതീതനീലം) | sankaShTaharaNaM gaNeshAShTakam or vakratuNDastotram | | | | ഗായത്ര്യഷ്ടകം 1 (ശങ്കരാചാര്യവിരചിതം വിശ്വാമിത്രപഃഫലാം) | gAyatryaShTakam 1 | (Scan) | | | ഗീതാരഹസ്യം ശങ്കരാചാര്യാഭിമതം (ശ്രീഭാവർണേകരവിരചിതം) | gItArahasyam shaNkarAchArya abhimatam | (Scan) | | | ഗുരുഭുജംഗസ്തോത്രം | A stotra on Adi Shankaracharya in bhujangaprayAta meter | (Scanned book) | | | ഗുർവഷ്ടകം 2 സാർഥം 1 (ശങ്കരാചാര്യവിരചിതം ശരീരം സുരൂപം) | gurvaShTakam 2 | (with meaning) | | | ഗോവിന്ദാഷ്ടകം (ശങ്കരാചാര്യവിരചിതം) | govindAShTakam | (Scans 1, 2) | | | ഗൗരീദശകം അഥവാ ഗൗരീ സ്തുതിഃ (ശങ്കരാചാര്യവിരചിതം) | Gauridashakam | (English, Text 1, 2) | | | ഛിന്നമസ്താസ്തോത്രം അഥവാ പ്രചണ്ഡചണ്ഡികാസ്തവരാജഃ | ChinnamastAstotram | | | | ജഗദ്ഗുരുശങ്കരാചാര്യപദാവലംബനസ്തുതിഃ | jagadgurushankarAchAryapadAvalambanastutiH | | | | ജഗന്നാഥാഷ്ടകം 1 (ശങ്കരാചാര്യവിരചിതം കദാചിത്കാലിന്ദീതടവിപിനസംഗീതകരവോ) | jagannAthAShTakam 1 | (Hindi) | | | ജീവന്മുക്താനന്ദലഹരീ | Jivanmuktanandalahari | | | | തത്ത്വബോധഃ (ശങ്കരാചാര്യവിരചിതഃ) | tattva bodha | (meaning 1, 2, Dutch) | | | തത്ത്വോപദേശഃ (ശങ്കരാചാര്യവിരചിതഃ) | tattvopadeshaH | (works, Text) | | | തോടകാഷ്ടകം ശ്രീശങ്കരദേശികാഷ്ടകം ച | toTakAShTakam (praise of sha.nkarAchArya) | (praise of sha.nkarAchArya) Meaning) | | | ത്രിപുരസുന്ദരീ അഷ്ടകം അഥവാ കദംബവനവാസിനീ സ്തോത്ര (ശഞ്കരാചാര്യവിരചിതം) | tripurasundarI aShTakam | (Scan) | | | ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം | Tripurasandari Manasa Puja Stotra | | | | ത്രിപുരസുന്ദരീവേദപാദസ്തോത്രം (ശങ്കരാചാര്യവിരചിതം) | Tripurasundari VedapAdastotram | | | | ത്രിപുരസുന്ദര്യഷ്ടകം അഥവാ കദംബവനവാസിനീ (സാർഥം) | Tripurasundari Ashtakam with meaning | (with translation) | | | ത്രിവേണീസ്തോത്രം (ശങ്കരാചാര്യവിരചിതം) | triveNIstotram | | | | ദത്താത്രേയ അഷ്ടചക്രബീജസ്തോത്രം അഥവാ ശ്രീദത്തഷട്ചക്രസ്തോത്രം അഥവാ അജപാജപസ്തോത്രം (ശങ്കരാചാര്യവിരചിതം) | Dattatreya aShTachakrabIjastotram | (Manuscripts 1, 2) | | | ദശശ്ലോകീ നിർവാണദശകസ്തോത്രം കേവലോഽഹം ച (സാർഥം) (ശങ്കരാചാര്യവിരചിതാ) | dashashlokI or nirvANadashakastotraM or kevaloham (with introduction and translation) | | | | ദശാവതാരസ്തോത്രം 03 (ചലല്ലോലകല്ലോല ശങ്കരാചാര്യവിരചിതം) | dashAvatArastotram 3 | | | | ദക്ഷിണാമൂർതിവർണമാലാസ്തോത്രം | dakShiNAmUrtivarNamAlAstotram | (info) | | | ദക്ഷിണാമൂർതിസ്തോത്രം 1 ദക്ഷിണാമൂർത്യഷ്ടകം (ശങ്കരാചാര്യവിരചിതം വിശ്വം ദർപണദൃശ്യമാനനഗരീ) | dakShiNAmurti stotra or aShTakam | (Meanings, mAnasollAsa bhAvArthavArtika and laghutattvasudhA stotravyAkhyA. info, Hindi 1, 2, Info) | | | ദേവീ അപരാധക്ഷമാപണസ്തോത്രം (ശങ്കരാചാര്യവിരചിതം) | devi aparAdha kShamApana stotra | (stotra) | | | ദേവീചതുഃഷഷ്ട്യുപചാരപൂജാസ്തോത്രം അഥവാ പരാ മാനിസികാ പൂജാ അഥവാ ദേവീമാനസികപൂജാ | devIchatuHShaShTyupachArapUjAstotram OR parA mAnisikA pUjA OR devImAnasikapUjA | (Tamil) | | | ദേവീ പ്രണവ ദശശ്ലോകീസ്തുതിഃ (അംബാസ്തവഃ അഥവാ അംബാഷ്ടകം മാതംഗീസ്തോത്രം) | Devi Dasha Shloki Stuti | (devii dasha shlokii OR devii ashva dhaaTi OR devI praNava OR kAlikA stuti) | | | ദേവീഭുജംഗസ്തോത്രം (ശങ്കരാചാര്യവിരചിതം) | Devibhujangastotram | | | | ദ്വാദശജ്യോതിർലിംഗസ്തോത്രം (ശങ്കരാചാര്യവിരചിതം) | dvAdasha jyotirlinga stotram | (Scans 1, 2, 3) | | | ധന്യാഷ്ടകം 1 (ശങ്കരാചാര്യവിരചിതം തജ്ജ്ഞാനം പ്രശമകരം യദിന്ദ്രിയാണാം) | dhanyAShTakam 1 | (meaning, Hindi) | | | നന്ദികേശപഞ്ചരത്നമാലികാസ്തുതിഃ (ശങ്കരാചാര്യവിരചിതാ) | nandikeshapancharatnamAlikAstutiH | (Scan) | | | നർമദാഷ്ടകം 1 (ശങ്കരാചാര്യവിരചിതം സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം) | Hymn to River Narmada 1 | (Hindi p17) | | | നവരത്നമാലികാ (ശങ്കരാചാര്യവിരചിതം) | navaratnamAlikA | (Scan | | | നാരായണസ്തോത്രം 1 (നാരായണ നാരായണ ജയ ഗോവിന്ദ ഹരേ) | nArAyaNastotram 1 | | | | നിർഗുണമാനസപൂജാ | nirguNamAnasapUjA | (Scan) | | | നിർവാണമഞ്ജരീ (12 ശ്ലോക) | Nirvanamanjari | | | | പഞ്ചീകരണം വാർത്തികസഹിതം | panchikaraNam | (Scan) | | | പരാപൂജാ (ശങ്കരാചാര്യവിരചിതാ ?) | parA pUjA | (Scans 1, 2, Hindi) | | | പാണ്ഡുരംഗാഷ്ടകം (ശങ്കരാചാര്യവിരചിതം) | Pandurangashtakam | (meaning) | | | പുഷ്കരാഷ്ടകം (ശങ്കരാചാര്യവിരചിതം) | puShkarAShTakam | | | | പ്രബോധസുധാകരഃ | Prabodhasudhakara | | | | പ്രശ്നോത്തരരത്നമാലികാ | prashnottararatnamAlikA | (Hindi) | | | പ്രൗഢാനുഭൂതിഃ | Praudhanubhuti | | | | ബാലബോധസംഗ്രഹഃ (ശങ്കരാചാര്യവിരചിതാ) | bAlabodhasangrahaH | (TextSUVJ) | | | ബ്രഹ്മജ്ഞാനാവലീമാലാ (ശങ്കരാചാര്യവിരചിതം) | Brahmajnanavalimala | (meaning 1, 2, Hindi) | | | ബ്രഹ്മാനുചിന്തനം അഥവാ ആത്മചിന്തനം | brahmAnucintanam | (Complete Works, Hindi 1, 2, English) | | | ഭഗവദ്ഗീതാ ശാങ്കരഭാഷ്യം (ശങ്കരാചാര്യവിരചിതം) | bhagavdgItA shAnkarabhAShya | (Scan) | | | ഭഗവന്മാനസപൂജാ | bhagavanmAnasapUjA | | | | ഭജഗോവിന്ദം അഥവാ മോഹമുദ്ഗരഃ അഥവാ ദ്വാദശമഞ്ജരികാ ചർപടപഞ്ജരികാ ച (ശങ്കരാചാര്യവിരചിതം) | bhaja govindam | (Versions, mohamudgaraH, Hindi, Full Audio) | | | ഭജ ഗോവിന്ദം ചർപടപഞ്ജരീ (മരാഠീ സമവൃത്ത ഭാഷാന്തര) | charpaTapaMjarI bhaja govindam in marAThI | (Sanskrit, English) | | | ഭവാനീഭുജംഗപ്രയാതസ്തോത്രം (ശങ്കരാചാര്യവിരചിതം) | Bhavani-Bhujangaprayata Stotra | (translation, Scan) | | | ഭവാന്യഷ്ടകം (ശങ്കരാചാര്യവിരചിതം) | bhavAnyaShTakam | (Meaning Russian, English, Hindi 1, 2, Videos 1, 2, 3) | | | ഭ്രമരാംബാഷ്ടകം 1 അഥവാ ശ്രീമാതൃസ്തവഃ ശ്രീശൈലഭഗവത്യഷ്ടകം (ശങ്കരാചാര്യവിരചിതം) | bhramarAmbAShTakam 1 | | | | മഠാംനായമഹാനുശാസനം | maThAmnAyamahAnushAsanam | (Scan) | | | മഠാംനായോപനിഷത് (സാമാന്യവേദാന്ത, ശങ്കരാചാര്യവിരചിതാ) | maThAmnAyopaniShat | (Scanned book) | | | മണികർണികാഷ്ടകം (ശങ്കരാചാര്യവിരചിതം) | Hymn to River Manikarnika | | | | മണിരത്നമാലാ പ്രശ്നോത്തര | Maniratnamala | (Hindi, Scan) | | | മനീഷാപഞ്ചകം | maniShA pa.nchakam (sArtham, shankarAchAryavirachitam) | (Hindi) | | | മന്ത്ര മാതൃകാ പുഷ്പമാലാ സ്തവഃ അഥവാ പാർവതീമാനസസ്തോത്രം | mantra mAtRikA puShpamAlA stavaH | (Scan, meaning) | | | മഹാവാക്യവിവരണം (ശങ്കരാചാര്യവിരചിതം) | mahAvAkyavivaraNa by shankarAchArya | (Scan) | | | മാതൃപഞ്ചകം 1 സഭാഷ്യ (മുക്താമണി ത്വം) | Matripanchakam 1 of Shankaracharya | (with commentary) | | | മാതൃപഞ്ചകം 1 (സാർഥം മുക്താമണി ത്വം) | mAtRipanchakam | (with meaning) | | | മായാപഞ്ചകം | Maya-panchakam | | | | മീനാക്ഷീ പഞ്ചരത്നം (ശങ്കരാചാര്യവിരചിതം) | mInAkShI pancharatnam | | | | മീനാക്ഷീസ്തോത്രം 1 (ശങ്കരാചാര്യവിരചിതം ശ്രീവിദ്യേ ശിവവാമഭാഗനിലയേ) | Hymn to Goddess mInAkShI 1 | | | | മൂകാംബികാ പഞ്ചരത്നസ്തോത്രം (ശങ്കരാചാര്യവിരചിതം) | mUkAmbikA pancharatna stotram | (youtube), (Bombay Sisters) | | | മൃത്യുഞ്ജയമാനസികപൂജാസ്തോത്രം (ശങ്കരാചാര്യവിരചിതം) | mRityunjaya mAnasika pUjA stotram | | | | യതിപഞ്ചകം അഥവാ കൗപീനപഞ്ചകം (ശങ്കരാചാര്യവിരചിതം) | Yatipanchakam | (Hindi) | | | യമുനാഷ്ടകം 1 (മുരാരികായ ശങ്കരാചാര്യവിരചിതം) | Yamunashtakam 1 | | | | യമുനാഷ്ടകം 2 (കൃപാപാരാവാരാം ശങ്കരാചാര്യവിരചിതം) | Yamunashtakam 2 | | | | യോഗതാരാവലീ | yogatArAvalI | | | | രംഗനാഥാഷ്ടകം (ശങ്കരാചാര്യവിരചിതം) | ranganAthAShTakam | | | | രാജരാജേശ്വര്യഷ്ടകം 1 (ശങ്കരാചാര്യവിരചിതം അംബാ ശാംഭവി) | rAjarAjeshvaryaShTakam 1 | (Scan) | | | രാമഭുജംഗസ്തോത്രം | rAmabhujanga stotra | (with meanings) | | | ലഘുവാക്യവൃത്തിഃ | Laghu-Vakya-Vritti | | | | ലലിതാപഞ്ചകം ലലിതാപ്രാതഃസ്മരണം ച | lalitApanchakam | | | | ലക്ഷ്മീനൃസിംഹകരുണാരസ അഥവാ കരുണാവലംബസ്തോത്രം | Shankara's LakShmi-Nrisinha Karunarasa Stotra | (1, #2, #3, 4 App 1, Scan) | | | ലക്ഷ്മീനൃസിംഹപഞ്ചരത്നം | LaxmI-Nrisinha PancharatnaStotra | | | | വാക്യവൃത്തിഃ | vAkyavRRittiH | (Meaning) | | | വിവേകചൂഡാമണിഃ (ശങ്കരാചാര്യവിരചിതാ) | vivekachUDAmaNiH | (translation 1 2 3, 4, bhAShya, video class, Hindi) | | | വിശ്വനാഥനഗരീസ്തോത്രം (ശങ്കരാചാര്യവിരചിതം) | vishvanAthanagarIstotram | | | | വിഷ്ണുപാദാദികേശാന്തസ്തോത്രം | VishnupAdAdikesAntastotram | | | | വിഷ്ണുഭുജംഗപ്രയാതസ്തോത്രം (ശങ്കരാചാര്യവിരചിതം) | Shri Vishnu Bhujangaprayata Stotra | | | | വിഷ്ണുഷട്പദീ (ശങ്കരാചാര്യവിരചിതാ) | viShNuShaTpadI | (Meaning and commentary 4Mb, Sanskrit) | | | വേങ്കടേശഭുജംഗം | venkaTeshabhujangam | (Video) | | | വേദസാരശിവസ്തോത്രം (ശങ്കരാചാര്യവിരചിതം) | vedasArashivastotram | (meaning) | | | ശങ്കരാചാര്യഗീതം | shankarAchAryagItam | | | | ശങ്കരാചാര്യപദാവലംബസുവർണമാലാസ്തുതിഃ | shankarAchAryapadAvalambasuvarNamAlAstutiH | | | | ശങ്കരാചാര്യഭുജംഗപ്രയാതസ്തോത്രം (ശിവാഭിനവനൃസിംഹഭാരതീവിരചിതം) | shankarAchAryabhujangaprayAta stotram | | | | ശങ്കരാചാര്യശതകം (ശിവദത്തശർമാചതുർവേദവിരചിതം) | shankarAchArya shatakam | (Scan) | | | ശങ്കരാചാര്യസ്തുതിഃ (വാസുദേവാനന്ദസരസ്വതീവിരചിതാ) | shankarAchAryastutiH | (stotrAdisangraha, Author) | | | ശങ്കരാചാര്യാഷ്ടോത്തരശതനാമസ്തോത്രം | Shri Shankaracharya Stotra of 108 Names | (Meaning, Scan nAmAvalI) | | | ശങ്കരാചാര്യാഷ്ടോത്തരശതനാമസ്തോത്രം നാമാവലിശ്ച (സാർഥാ) | sha.nkarAchArya aShTottarashatanAmAvalI | (Scan nAmAvalI) | | | ശങ്കരാചാര്യാഷ്ടോത്തരസഹസ്രനാമാവലീ | Shrimat Shankaracharya AshtottarasahasranAmavali | (Scan) | | | ശതശ്ലോകീ അഥവാ വേദാന്തകസരീ (ശങ്കരാചാര്യവിരചിതാ) | shatashlokI or Vedanta Kesari | (Text), Hindi, Sanskrit, English) | | | ശാകംഭരീപഞ്ചകം (ശങ്കരാചാര്യവിരചിതം) | shAkambharIpanchakam | (Audio-Video) | | | ശാകംഭര്യഷ്ടകം (ശങ്കരാചാര്യവിരചിതം) | shAkambharyaShTakam | (Audio-Video) | | | ശാങ്കരഗ്രന്ഥാവലീ | Shri Sankara's Works | (a list of complete works of Shankaracharya) | | | ശാരദാപ്രാർഥനാ അഥവാ സരസ്വതീസ്തുതിഃ സാർഥാ (ശങ്കരാചാര്യ) | Prayer to Goddess ShAradA | | | | ശാരദാഭുജംഗപ്രയാതാഷ്ടകം (ശങ്കരാചാര്യവിരചിതം) | Sharadabhujangaprayatashtakam | | | | ശിവകേശാദിപാദാന്തവർണനസ്തോത്രം | shivakeshAdipAdAntavarNanastotram | | | | ശിവനാമാവല്യഷ്ടകം | shivanAmAvalyaShTakam | (Scans 1, 2) | | | ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം ((ശൺകരാചാര്യവിരചിതം) | ShivapanchakSharanakShatra Stotra | (Audio) | | | ശിവപഞ്ചാക്ഷരമന്ത്രസ്തോത്രം (ശങ്കരാചാര്യവിരചിതം) | panchAkSharamantra stotra | (Video, Texts 1, 2) | | | ശിവപാദാദികേശാന്തസ്തുതിഃ | shivapAdAdikeshAntastutiH | | | | ശിവഭുജംഗം അഥവാ ശിവസ്തുതിഃ (ശങ്കരാചാര്യവിരചിതം ഗലദ്ദാനഗണ്ഡം മിലദ്ഭൃംഗഷണ്ഡം) | Shivabhujangam | | | | ശിവമാനസപൂജാ സാർഥാ (ശങ്കരാചാര്യവിരചിതാ) | shivamAnasapUjA | (Video, addition) | | | ശിവാനന്ദലഹരീ (ശങ്കരാചാര്യവിരചിതാ) | shivAnanda laharI | (Meaning, Complete Works 1, 2, Hindi) | | | ശിവാപരാധക്ഷമാപണസ്തോത്രം അഥവാ ശിവാപരാധഭഞ്ജനസ്തോത്രം | shivAparAdha kShamApana stotra | (text, meaning, Video, Hindi) | | | ശിവാഷ്ടകം 3 (ശങ്കരാചാര്യവിരചിതം തസ്മൈ നമഃ പരമകാരണകാരണായ) | shivAShTakam 3 by Adi ShankarAcharya | | | | ശ്രീശങ്കരാചാര്യാഷ്ടകം (ശാന്താനന്ദസരസ്വതിവിരചിതം) | ShrI Shankaracharyashtakam | | | | സദാചാരാനുസന്ധാനം അഥവാ സദാചാര (ശങ്കരാചാര്യവിരചിതം) | Sadacharanusandhanami | (Scan, Hindi, Marathi) | | | സർവവേദാന്തസിദ്ധാന്തസാരസംഗ്രഹഃ | sarvavedAntasiddhAntasArasa.ngrahaH | (Scan, Text, #Commentary) | | | സർവസിദ്ധാന്തസംഗ്രഹഃ (ശങ്കരാചാര്യവിരചിതഃ) | sarvasiddhAntasangrahaH | (Scan 1, 2, English, Thesis) | | | സാധന പഞ്ചകം ഉപദേശരത്നപഞ്ചകം അദ്വൈതപഞ്ചരത്നം ച (ശങ്കരാചാര്യവിരചിതം) | sAdhana panchakam | (Hindi, Meaning, Sanskrit) | | | സുബ്രഹ്മണ്യഭുജംഗം 1 (സദാ ബാലരൂപാ) | Subrahmanya Bhujangam | (Audio | | | സുബ്രഹ്മണ്യശക്തിസ്തുതിഃ ((ശങ്കരാചാര്യവിരചിതാ)) | subrahmaNyashaktistutiH | | | | സുബ്രഹ്മണ്യസ്തോത്രം 1 സുബ്രഹ്മണ്യശൈലവാസിൻ സ്തോത്രം (നീലകണ്ഠവാഹനം) | subrahmaNya stotram 1 | | | | സൗന്ദര്യലഹരി ഗുജരാതീ അനുവാദ | saundaryalahariGujarati | (meaning 1, 2, 3, nikhildham, Gujarati) | | | സൗന്ദര്യലഹരീ | saundaryalaharI | (meaning 1, 2, 3, English, Hindi, 4, 5, 6, Gujarati) | | | സ്വരൂപാനുസന്ധാനാഷ്ടകം വിജ്ഞാനനൗകാ ച (ശങ്കരാചാര്യവിരചിതം) | Svarupanusandhanashtakam | (Sanskrit) | | | സ്വാത്മപ്രകാശികാ | Svatmaprakashika | | | | ഹനുമത് പഞ്ചരത്നം (ശങ്കരാചാര്യവിരചിതം) | hanumat paJNcharatnam.h | (with meAning) | | | ഹരിമീഡേസ്തോത്രം അഥവാ ഹരിസ്തുതിഃ (ശങ്കരാചാര്യവിരചിതം) | Harimidestotram | (Hindi Anubhavananda, Gujarati) These texts are prepared by volunteers and are to be used for personal study and research. These files are not to be copied or reposted for promotion of any website or individuals or for commercial purpose without permission. Please help to maintain respect for volunteer spirit. Sanskrit Documents Icon Home Sitemap Blog Contributors Volunteering GuestBook FAQ New Additions Search
ശങ്കരാചാര്യർ rkmthrissur.org https://rkmthrissur.org › files PDF ഇവിടെ ശങ്കരാചാര്യർ പറയുന്നത് ഉപാധി അവിദ്യാ പ്രത്യുപ ... അവിടുന്ന് ഇവിടെ സ്ഥാപിച്ചു
ശങ്കരാചാര്യർ ഹൈന്ദവവിശ്വാസപ്രകാരം ക്രി.പി. 788 - 820കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നുശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്. ശങ്കരാചാര്യരെക്കുറിച്ച് ഉള്ളൂർ ഇപ്രകാരം പറയുന്നു. ജീവചരിത്രം ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ. മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്), ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്), അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാൽ രചിക്കപ്പെട്ടത്. ഇപ്പോൾ ലഭ്യമല്ല), കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നു കരുതപ്പെടുന്നു) എന്നിവയാണ് ശങ്കരവിജയങ്ങളിൽ പ്രധാനപ്പെട്ടവ. ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ജനനം, ബാല്യം ആദി ശങ്കരന്റെ, കാലടിയിലെ ജന്മസ്ഥലം - ശങ്കരാചാര്യർ മധ്യകേരളത്തിൽ പൂർണ്ണാ നദിക്ക് സമീപമുള്ള കാലടി എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ [അവലംബം ആവശ്യമാണ്] എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ 'മഖപണ്ഡിതൻ' [അവലംബം ആവശ്യമാണ്] എന്ന ബ്രാഹമണന്റെ മകളായ ആര്യ എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. സന്താന ലബ്ധിക്കായി അവർ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പതിവായി പ്രാർത്ഥിക്കാറുണ്ടായിരുന്നു . കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്). ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം വെളിവാക്കിയിരുന്നു. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. സന്ന്യാസം ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറിൽ(പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു. അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട് ,അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന ഒരു ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു. ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു.കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു. അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു. തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവ ഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്. ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. സദാനന്ദനെ പോലെയുള്ള ചില ശിഷ്യന്മാർ ഭാഷ്യങ്ങളുടെ പൊരുൾ വളരെ വേഗം ഉൾക്കൊള്ളുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതിൽ അസൂയാലുക്കളായി തീർന്ന തന്റെ മറ്റു ശിഷ്യന്മാർക്കു സദാനന്ദന്റെ മഹത്ത്വം മനസ്സിലാക്കിക്കുന്നതിനായി ഗംഗാനദിയുടെ ഒരു കരയിൽ നിന്ന ശങ്കരൻ മറുകരയിൽ നിന്ന സദാനന്ദനോട് നദി മുറിച്ചു വരാൻ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്. സദാനന്ദൻ ഗംഗാ നദിയിലൂടെ നടന്നു വന്നെന്നും അദ്ദേഹം കാലു വച്ചിടത്തൊക്കെ താമര മുളച്ചു വന്ന് അദ്ദേഹത്തെ താങ്ങി നിർത്തിയെന്നുമാണ് കഥാസാരം. ഇതിൽ സം‌പ്രീതനായ ശങ്കരൻ സദാനന്ദനെ ‘പദ്മപാദർ’ എന്ന പേരു നൽകി അനുഗ്രഹിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരിക്കൽ വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു. മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് . ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ) പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു. മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു . ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു . ദിഗ് വിജയം കാലടിയിൽ സ്ഥാപിച്ചിട്ടുള്ള ഗോപുരം - ശങ്കരാചാര്യർ ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ് വിജയം എന്നാണ് അറിയപ്പെടുന്നത്. ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി. ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു. എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു. പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോഗർണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഭുജംഗ പ്രയാതം വൃത്തത്തിൽ ഒരു സ്തോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്. ഗോഗർണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുന്റെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്) പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി.(എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.) പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി. സർവജ്ഞപീഠ ലബ്ധി കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം.ദേവി ഇവിടെ വച്ച് ആദിശങ്കരനു ദർശനം നൽകി എന്നു വിശ്വാസം - ശങ്കരാചാര്യർ കുടജാദ്രിയിലെ സർവ്വജ്ഞ പീഠത്തിലുള്ള ശങ്കരാചാര്യരുടെ പ്രതിഷ്ഠ - ശങ്കരാചാര്യർ ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌. അതിനു ശേഷം ശങ്കരൻ കേദാർനാഥിൽ പോവുകയും മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌. കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്‌. കാലഘട്ടങ്ങൾ രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാർത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂർ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ഥശാലയും നടത്തുന്നു. - ശങ്കരാചാര്യർ പണ്ഡിതൻ‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിൻപ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതൽ മദ്ധ്യകാലഘട്ടം വരെയാണ്. ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല. ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളിൽ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലർ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലർ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ് . സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളിൽ ദ്വാരക, പുരി, കാഞ്ചി എന്നീ മഠങ്ങൾ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികൾ ശരിയായിരുന്നെങ്കിൽ ബുദ്ധന്റെ കാലഘട്ടം അവർക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധൻ) . സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്. മഠങ്ങൾ ശൃം‍ഗേരിയിലെ ശൃം‌ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം - ശങ്കരാചാര്യർ തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻ‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യർ സ്ഥാപിച്ച നാലു ആമ്നായ മഠങ്ങൾ (Amnaya Mathas) ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നൽകുന്നു. ശിഷ്യൻ മഠം മഹാവാക്യം വേദം സമ്പ്രദായം ഹസ്താമലകാചാര്യർ ഗോവർദ്ധനമഠം പ്രജ്ഞാനം ബ്രഹ്മ(Brahman is Knowledge) ഋഗ്‌വേദം Bhogavala സുരേശ്വരാചാര്യർ ശാരദാപീഠം അഹം ബ്രഹ്മാസ്മി(I am Brahman) യജുർവേദം Bhūrivala പദ്മപാദാചാര്യർ ദ്വാരകാപീഠം തത്ത്വമസി (That thou art) സാമവേദം Kitavala തോടകാചാര്യർ ജ്യോതിർമഠപീഠം അയമാത്മാ ബ്രഹ്മ (This Atman is Brahman) അഥർവ വേദം Nandavala തത്ത്വജ്ഞാനവും മതപരമായ ചിന്തകളും പ്രധാന ലേഖനം: അദ്വൈത വേദാന്തം ഹംസം അദ്വൈത വേദാന്തത്തിലെ ഒരു മുഖ്യ മുദ്രയാണു്. ഇതിന്റെ പ്രതീകാത്മകമായ അർത്ഥങ്ങൾ ഇവയാണ്: ആദ്യമായി; ഹംസഃ എന്നത് പറഞ്ഞുകൊണ്ടിരുന്നാൽ അത് സോടഹം ("ഞാൻ അതാണ്" എന്നതിന്റെ സംസ്കൃതം) എന്നായിത്തീരും. രണ്ടാമതായി, ഹംസം വെള്ളത്തിൽ ജീവിച്ചാലും അതിന്റെ തൂവലുകൾ ഒരിക്കലും നനയില്ല, അതുപോലെ ഒരു അദ്വൈതി‍ മായ നിറഞ്ഞ ഈ ലോകത്ത് ജീവിച്ചാലും അതിന്റെ ജലം അദ്ദേഹത്തെ സ്പർശിക്കില്ല. മൂന്നാമതായി, ദശനാമിയെന്ന പദവിയുള്ള സന്ന്യാസി അറിയപ്പെടുന്നത് പരമഹംസർ ("പരമോന്നതമായ ഹംസം") എന്നാണ് - ശങ്കരാചാര്യർ അദ്വൈതവേദാന്തം ("ദ്വൈതത്തെ നിഷേധിക്കുന്ന വേദാന്തം") സർവ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന ഏകത്വ തത്ത്വശാസ്ത്രമാണു്. അദ്വൈതം ആത്മാവിനേയും ബ്രഹ്മത്തേയും നിർവചിക്കുന്നു. ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്‌ഗീത (യഥാക്രമം ഉപദേശം, ന്യായം, സാധന എന്നിങ്ങനെ പ്രസ്ഥാനത്രയി) എന്നീ ഹൈന്ദവ തത്ത്വശാസ്ത്രഗ്രന്ഥങ്ങളാണു് അദ്വൈതാശ്രമത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ. പ്രസ്ഥാനത്രയികളായ ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതിയാണു ശങ്കരാചാര്യൻ അദ്വൈതവേദാന്തം സിദ്ധാന്തവൽക്കരിച്ചതു്. വേദാന്തത്തിന്റെ കാതലായ ആശയങ്ങളെ ആചാ‍ര്യൻ പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിൽ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: “ ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ ” വിശദീകരണം: ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല. ശാസ്ത്രം, യുക്തി, അനുഭവം, കർമ്മം എന്നിവയിൽ അധിഷ്ഠിതമാണു് അദ്വൈതാശ്രമം. അനുവർത്തിക്കപ്പെടേണ്ട ഒരു ജീവിതത്തെ കുറിച്ചു വേദാന്തം വ്യക്തമായി അനുശാസിക്കുന്നുണ്ടു്. ബാല്യകാലത്തു തുടങ്ങുന്ന വേദാന്ത പഠനം മുതൽ മരണം വരെയും അദ്വൈതവീക്ഷണങ്ങൾ പ്രായോഗിക ജീവിതത്തിൽ തിരിച്ചറിഞ്ഞു കൊണ്ടാ‍യിരിക്കും ഒരു വേദാന്തി ജീവിക്കുന്നതു്. ഇക്കാരണം കൊണ്ടുതന്നെയാണു് അദ്വൈതവേദാന്തത്തെ പരീക്ഷണ തത്ത്വചിന്ത എന്നു വിശേഷിപ്പിക്കുന്നതു്. ജീവൻ‌മുക്തി (ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള മുക്തി) നേടിയവർ അദ്വൈതികളായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഈ വ്യക്തികൾ (മഹാത്മ എന്ന പേരിൽ പൊതുവായി ആദരിക്കപ്പെടുന്നു) അത്മാവും ബ്രഹ്മവും ഒന്നാണെന്നു തിരിച്ചറിഞ്ഞവരാകുന്നു. അദ്വൈതസിദ്ധാന്തം കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യൻ വാദിച്ചു. ആചാര്യൻ ഇപ്രകാരം ഒരു ഉദാഹരണവും നൽകി: “കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണു
സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ[1] ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ[3]. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. അറുപതോളം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്. ജീവചരിത്രം ശ്രീ ശങ്കരനെ കുറിച്ച് സമകാലിക ചരിത്ര രേഖകളോ സാഹിത്യ പരാമർശങ്ങളോ ലഭ്യമല്ലാത്തതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ. മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്), ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്), അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാൽ രചിക്കപ്പെട്ടത്. ഇപ്പോൾ ലഭ്യമല്ല), കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നു കരുതപ്പെടുന്നു) [4] [5]എന്നിവയാണ് ശങ്കരവിജയങ്ങളിൽ പ്രധാനപ്പെട്ടവ. ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ജനനത്തീയതി ആദിശങ്കരന്റെ ജനനത്തീയതിയെക്കുറിച്ച് തർക്കങ്ങൾ നിലവിലുണ്ട്. 788–820 : പണ്ഡിതൻ‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിൻപ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതൽ മദ്ധ്യകാലഘട്ടം വരെയാണ്. ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല. ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളിൽ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലർ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലർ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ് [6]. 509 - 477 സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളിൽ ദ്വാരകി , പുരി , കാഞ്ചി എന്നീ മഠങ്ങൾ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികൾ ശരിയായിരുന്നെങ്കിൽ ബുദ്ധന്റെ കാലഘട്ടം അവർക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധൻ) [7]. 686 സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്ന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്. 44-12 - ആദിശങ്കരൻ ജനിച്ചത് ദക്ഷിണേന്ത്യയിലുള്ള ചിദംബരത്തിൽ ക്രിസ്തുവിനു മുമ്പ് 44 ൽ ആയിരുന്നുവെന്നും, ക്രിസ്തുവിനുമുമ്പ് 12 ൽ മരണമടഞ്ഞുവെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു.[8] കാലഘട്ടം ഏതായാലും 32 വർഷം മാത്രമേ ശങ്കരാചാര്യർ ജീവിച്ചിരുന്നുള്ളൂ എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ജനനം, ബാല്യം [9]മധ്യകേരളത്തിൽ അങ്കമാലിക്കടുത്തുള്ള പൂർണ്ണാ നദിക്ക്(പെരിയാർ) സമീപമുള്ള ഷാസലം(കാലടി) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ [10] എന്ന ബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട്‌ )അക്കാലത്ത്‌ ഒരു ക്ഷേത്രം കാലടിയിൽ പണിതു. അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു. ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്നു വിദ്യാധിരാജൻ. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത്‌ പാഴൂർ എന്ന ഇല്ലത്തു നിന്ന്‌ 'മഖപണ്ഡിതൻ'[11] എന്ന ബ്രാഹ്മണന്റെ മകളായ ആര്യാംബ (ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും അവിടെയുള്ള വടക്കുംനാഥ ക്ഷേത്രത്തിൽ[12] പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും തിരുവാതിര നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ഇന്ന് കാണുന്ന ബ്രാഹ്മണർ അല്ല ശങ്കരാചാര്യരുടെ കാലത്തു ഉണ്ടായിരുന്ന ബ്രാഹ്മണർ എന്നും വിശ്വബ്രാഹ്മണർ അഥവാ വിശ്വകർമ്മജർ ആണ് യഥാർത്ഥ ബ്രാഹ്മണർ എന്നും വാദം ഉണ്ട്. വിശ്വകർമ്മജർ ഗര്ഭബ്രാഹ്മണർ എന്നും വിളിക്കാറുണ്ട് . ഇതിനു തെളിവായി പറയുന്ന ഒരു ശ്ലോകം ശങ്കര വിജയത്തിലേതാണ് . "ആചാര്യ ശങ്കരോ നാമ ത്വഷ്ട പുത്രോ നസന്യാസ വിപ്രകുല ഗുരോ ദീക്ഷ വിശ്വകർമന്തു ബ്രാഹ്മണ" എന്നതാണ് . അർഥം എൻ്റെ പേര് ശങ്കരാചാര്യർ എന്നാണു , വിശ്വകർമ്മകുലത്തിലെ ത്വഷ്ട എന്ന ഉപ വിഭാഗത്തിൽ നിന്നും വന്നിരിക്കുന്നു ( മനു , മയാ, ത്വഷ്ട ശില്പി , വിശ്വജ്ഞ , ഇവർ അഞ്ചു പേരെയും ആണ് വിശ്വകർമ്മജർ എന്ന് വിളിക്കുന്നത് ) വിപ്രരെ അതായത് ഇന്ന് ബ്രാഹ്മണർ എന്ന് വിളിക്കുന്ന ജാതിയെ ഉപനയനം ചെയ്യിക്കാൻ ആണ് വന്നിരിക്കുന്നത് ഞാൻ ഒരു വിശ്വകർമ കുലത്തിൽ ജനിച്ചവനാണു , മാത്രമല്ല ആചാരി, ആചാര്യ , ഈ പേരുകൾ ജാതി നാമം ആയി ധരിക്കുന്നവർ വിശ്വകർമ്മജർ ആണ് ആചാരി ലോപിച്ചു ആണ് ആശാരി ആയതു എന്ന് വാദത്തിനു ബലമേകുന്നു. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; മിഥുനത്തിൽ ചന്ദ്രൻ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. [13] ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).[14] vte മൂന്ന്‌ വയസ്സായപ്പോൾ അക്ഷരാഭ്യാസവും വായിക്കാനും ശങ്കരൻ പ്രാപ്തനായിരുന്നു. ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. ഗുരുകുലത്തിൽ സഹപാഠികളെയും ഗുരുക്കന്മാരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ്‌ ശ്രീശങ്കരൻ കാണിച്ചത്‌. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ ലക്ഷ്മീദേവിയെ സ്തുതിച്ചു കൊണ്ട് കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്നു.[15] രാജശേഖരനും ശ്രീശങ്കരനും[തിരുത്തുക] ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ (ചേരമൻ പെരുമാൾ നായനാർ)[16]. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീശങ്കരൻ വീട്ടിൽ തിരിച്ചെത്തിയ സമയത്ത് എട്ട് വയസ്സായ ആ പണ്ഡിതനായ ബാലനെപ്പറ്റി രാജശേഖരൻ കേട്ടറിഞ്ഞു അദ്ദേഹം ശങ്കരനെ കൊട്ടാരത്തിലേക്ക് സ്വീകരിക്കാനായി തന്റെ മന്ത്രിയെ പറഞ്ഞയച്ചുവെങ്കിലും ശ്രീശങ്കരൻ ക്ഷണം നിരസിക്കുകയായിരുന്നു. ഒടുവിൽ രാജാവ് തന്നെ ശങ്കരന്റെ ഇല്ലത്തേക്ക് എഴുന്നള്ളി 10,000 സ്വർണ്ണനാണയങ്ങൾ നൽകി. താൻ രചിച്ച മൂന്ന് നാടകങ്ങൾ ശങ്കരനെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ശങ്കരൻ നാട്ടുരാജാവിന്റെ സമ്മാനം സ്വീകരിച്ചില്ല.പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വിയോഗസമയത്തും ഇവർ തമ്മിൽ കണ്ടിരുന്നു[17]. സന്ന്യാസം[തിരുത്തുക] ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറിൽ(പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപ്പെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു. വെറുമൊരു കഥയായി കാണാതെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കണം എന്നും പണ്ഡിതർ പറയാറുണ്ട്. മുതല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദേഷ്യവും സങ്കടവും സ്നേഹവും വെറുപ്പം സന്തോഷവും നിരാശയും എല്ലാം കൂടിക്കലർന്ന സാധാരണ ജീവിതം തന്നെയാണ്‌. സന്ന്യസിക്കാനുള്ള അനുവാദം ലഭിച്ചതോടെ ആ ‘മുതല’ പിടിവിട്ടു. ആചാര്യനാവാൻ ശ്രീശങ്കരൻ സ്വാതന്ത്ര്യം നേടുകയും ചെയ്തു[18]. കാലടിയിൽ ഒരു ചെറിയ കുളിക്കടവിന്‌ ഇന്നും “മുതലക്കടവ്” എന്നാണ്‌ പേര്‌. അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. ഗോവിന്ദപാദൻ എന്ന യോഗിയെക്കുറിച്ച് അറിഞ്ഞ ശങ്കരൻ അദ്ദേഹത്തെ അന്വേഷിച്ച് നടന്നു. വേദത്തെ നാലായി പകുത്ത വേദവ്യാസന്റെ ശിഷ്യ പരമ്പരയിൽപ്പെട്ട പണ്ഡിതനായിരുന്നു ഗോവിന്ദപാദർ എന്നാണ്‌ വിശ്വാസം (വേദവ്യാസൻ-ശ്രീശുകൻ-ഗൗഡപാദർ-ഗോവിന്ദാചാര്യർ-ശ്രീശങ്കരൻ). നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട്, അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന 10 ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു. അവ ദശശ്ലോകി എന്നറിയപ്പെടുന്നു.അവയിലെ ആദ്യ ശ്ലോകം ഇങ്ങനെയാണ്‌. ന ഭൂമിർന തോയം ന തേജോ ന വായുഃ ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ അനേകാന്തികത്വാത് സുഷുപ്ത്യേകസിദ്ദഃ തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം (“ഭൂമിയല്ല ഞാൻ, ജലമല്ല, അഗ്നിയല്ല, വായുവല്ല, ആകാശമല്ല, ഇന്ദ്രിയങ്ങളോ മനസ്സോ അല്ല. യാതൊരു വിധ മാറ്റത്തിനും വിധേയമാകാത്ത,എല്ലാം നശിച്ചാലും അവശേഷിക്കുന്ന, ലൗകിക ദു:ഖങ്ങൾക്കെല്ലാം അതീതമായ മംഗളസ്വരൂപമാണു ഞാൻ”[19][20]) ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. ഒരിക്കൽ ഒരു വർഷക്കാലത്ത് 5 ദിവസം തുടർച്ചയായി നിന്ന പേമാരിയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി.വളരെ നേരത്തെ ധ്യാനത്തിനു ശേഷമാണ്‌ ഗോവിന്ദാചാര്യർ ഇക്കാര്യം മനസ്സിലാക്കുന്നത് എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം[21]. പ്രമാണം:Chandala and Sankara.jpg ചണ്ഡാളനും ശ്രീശങ്കരനും അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു. അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു. തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്. മനീഷാപഞ്ചകത്തിന്റെ ആദ്യ ശ്ലോകവും അതിന്റെ സാരവും... “ ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത് ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ” ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്[22] ഒരിക്കൽ ശ്രീശങ്കരൻ കാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധനായ വ്യാകരണ പണ്ഡിതനെ കണ്ടു. വൃദ്ധൻ സംസ്കൃതത്തിലെ ചില വ്യാകരണങ്ങൾ മനഃപാഠമാക്കാൻ കഷ്ടപ്പെട്ട് ഉരുവിട്ട്‌ കൊണ്ടിരുന്നു. വൃദ്ധന്റെ വെപ്രാളം കണ്ട് ശങ്കരാചാര്യർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം വ്യാകരണ പണ്ഡിതന്റെ അടുത്തെത്തി കുറച്ച്‌ ശ്ലോകങ്ങൾ നിർമ്മിച്ച്‌ ചൊല്ലി. അതാണ്‌ ഭജഗോവിന്ദസ്തോത്രം. ചാഞ്ചാടുന്ന ആത്മാവിനെ കൊണ്ട്‌ എന്ത്‌ പഠിച്ചിട്ടും കാര്യമില്ലന്നും, ഈശ്വരനായ ഗോവിന്ദനെ ഭജിക്കും അന്ത്യകാലം വരുമ്പോൾ വ്യാകരണ നിയമങ്ങൾ രക്ഷക്കെത്തില്ലന്ന്‌ ഉപദേശിക്കുന്ന കൃതിയാണ്‌ അത്‌[23] ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. ഈ സമയം, വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു[24]. മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച[തിരുത്തുക] ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് [25]. ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ (ഉമിത്തിയിൽ) പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ)[26] പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു. മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു [27]. ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു [28]. ദിഗ് വിജയം[തിരുത്തുക] കാലടിയിൽ സ്ഥാപിച്ചിട്ടുള്ള ഗോപുരം ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്‌വിജയം എന്നാണ് അറിയപ്പെടുന്നത്. ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി. ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണ്ണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു. എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു. പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോകർണ്ണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഒരു സ്തോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം. ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്. ഗോകർണ്ണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുടെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്) പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി. (എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.) പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി. സർവജ്ഞപീഠ ലബ്ധി[തിരുത്തുക] കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം. ദേവി ഇവിടെ വച്ച് ആദിശങ്കരനു ദർശനം നൽകി എന്നു വിശ്വാസം ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ)[29] സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌. [30] മരണം[തിരുത്തുക] കേദാർനാഥിലെ ശങ്കരാചാര്യ സമാധി മന്ദിരം കുടജാദ്രിയിലെ സർവ്വജ്ഞ പീഠത്തിലുള്ള ശങ്കരാചാര്യരുടെ പ്രതിഷ്ഠ ശങ്കരൻ പിന്നീട് കേദാർനാഥിൽ പോവുകയും തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌. കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്‌. [31] ശങ്കരാചാര്യരുടെ ശിഷ്യന്മാർ[തിരുത്തുക] പത്മപാദർ[തിരുത്തുക] മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ എന്ന ദേശത്തുകാരനായിരുന്നു വിഷ്ണുശർമ്മൻ എന്ന്‌ വിശ്വസിക്കപ്പെടുന്നു. പത്മപാദരെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. സദാനന്ദൻ എന്നും വിഷ്ണു ശർമ എന്നും പേര് ഉള്ളതായി ചില ജീവ ചരിത്രത്തിൽ നിന്നും അറിയാം. പിതാവിന്റെ പേര് സോമൻ എന്നും കച്ചവടമായിരുന്നു തൊഴിലെന്നും പരാമർശം ഉണ്ട്. അദ്ദേഹം തെക്കേഇന്ത്യക്കാരൻ ആയിരിക്കാനും ബ്രാഹ്മണനല്ല എന്നും കരുതാൻ തക്ക തെളിവുകൾ അദ്ദേഹത്തിന്റെ പഞ്ചപാതികയിൽ ഉള്ളതായി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു. അതോടെ കച്ചവടം ഉപേക്ഷിച്ചാണ് ശങ്കരാചാര്യരുടെ ശിഷ്യനായതും. അദ്ദേഹം ചോള- ദേശത്തുകാരനാണെന്നും ചില ഗ്രന്ഥങ്ങളിൽ കാണാം. പത്മപാദനോട്‌ ശ്രീശങ്കരൻ കാണിക്കുന്ന പ്രത്യേക താല്പര്യം മറ്റ്‌ ശിഷ്യന്മാരിൽ അസൂയ ജനിപ്പിച്ചു. എന്നാൽ പത്മപാദനുള്ള ഭക്തി മനസ്സിലാക്കാൻ ശ്രീശങ്കരൻ പുഴയുടെ അക്കരെ നിന്ന പത്മപാദനെ വിളിച്ചു. വിളി കേട്ടതും യാതൊന്നും ആലോചിക്കാതെ വിഷ്ണുശർമ്മൻ നദിക്ക്‌ മുകളിലൂടെ നടന്ന്‌ വന്നു. എന്നാൽ നദിയിൽ ചവിട്ടുമ്പോഴൊക്കെ ഓരോ താമര ഉയർന്ന്‌ വന്ന്‌ വിഷ്ണുശർമ്മനെ താങ്ങി നിർത്തി എന്നും ഐതിഹ്യമുണ്ട്. അങ്ങനെ വിഷ്ണുശർമ്മൻ പത്മപാദരായി.[32] ഹസ്താമലകൻ[തിരുത്തുക] ആദിശങ്കര സ്തൂപത്തിന്റെ കവാടം ഭാരതം മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചുകൊണ്ട്‌ ശ്രീശങ്കരൻ കർണ്ണാടകയിലെ മൂകാംബികയിലുമെത്തി (ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു). അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി. പല യാഗങ്ങളും ചെയ്ത് പ്രസിദ്ധി നേടിയ പ്രഭാകരന്‌ ഒരു മകൻ മാത്രമേയുള്ളു. എന്നാൽ അവൻ ആരോടും മിണ്ടുകയില്ല; എന്ത്‌ ചോദിച്ചാലും മറുപടി പറയുകയുമില്ല. ഇങ്ങനെയുള്ള തന്റെ പതിമൂന്ന്‌ വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നാണ്‌ പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട്‌ ചോദിച്ചു “നീ ആരാണ്‌?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട്‌ ശ്ലോകങ്ങൾ ചൊല്ലി. വേദാന്തതത്ത്വങ്ങൾ വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ. ഈ ശരീരം എന്റെയല്ല. പരമാത്മാവാണ്‌ എന്റെ ശരീരം എന്നാണ് അതിലെ സാരം.[33] ശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു. കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട്‌ ശങ്കരാചാര്യർ അവന്‌ ഹസ്താമലകൻ എന്ന്‌ നാമകരണം ചെയ്തു.[34] തോടകൻ ടിയിലെ ജന്മസ്ഥലം ഗിരി എന്നൊരു ബ്രാഹ്മണകുമാരൻ ശ്രീശങ്കരനോടൊപ്പം ചേർന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത ബുദ്ധിഹീനനായിരുന്നു ഗിരി. എങ്കിലും ഗിരി ശ്രീശങ്കരന്റെ വലിയ ഗുരു ഭക്തനായിരുന്നു. ശങ്കരാചാര്യർ മറ്റ് ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ ഗിരി ശ്രദ്ധാപൂർവം കേൾക്കും. എന്നാൽ സംശയം ഉന്നയിക്കില്ല. മറ്റ് ശിഷ്യന്മാർ ഗിരി അറിവില്ലാത്തവനും വിഡ്ഢിയാണെന്നും കരുതി. ഒരു ദിവസം ശ്രീശങ്കരൻ പാഠം തുടങ്ങാതെ ഗിരിയെ കാത്തിരുന്നു. എന്താണ്‌ പാഠം തുടങ്ങാത്തതെന്ന പത്മപാദന്റെ ചോദ്യത്തിന്‌ ഗിരി വന്നിട്ട് തുടങ്ങാമെന്ന് ശ്രീശങ്കരൻ മറുപടി നൽകി. നിരക്ഷരനായ ഗിരിക്ക് ഒന്നും മനസ്സിലാവില്ലെന്ന് പത്മപാദർ പറഞ്ഞു. അപ്പോൾ ശങ്കരൻ ഗിരിയേക്കാൾ ശ്രദ്ധയുള്ള മറ്റാരും ഈ കൂട്ടത്തിലില്ല എന്ന മറുപടിയാണ്‌ നൽകിയത്. അപ്പോൾ ഗുരുവിന്റെ വസ്ത്രങ്ങൾ അലക്കുകയായിരുന്ന ഗിരിക്ക് സകലവിദ്യകളും മനസ്സിലാക്കാനുള്ള കഴിവുണ്ടായെന്നും ഉടൻ ഗിരി ഒരു സ്തോത്രം സ്വയം നിർമ്മിച്ച് എട്ട് ശ്ലോകങ്ങൾ ചൊല്ലി. തോടകവൃത്തത്തിൽ രചിച്ച ശ്ലോകമായതിനാൽ ഗിരിക്ക് ശങ്കരാചാര്യർ തോടകൻ എന്ന പേര്‌ നൽകി[35]. മഠങ്ങൾ ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻ‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. [36] താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യർ സ്ഥാപിച്ച നാലു ആമ്നായ മഠങ്ങൾ (Amnaya Mathas) ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നൽകുന്നു. [37] ശിഷ്യൻ മഠം മഹാവാക്യം വേദം സമ്പ്രദായം പദ്മപാദാചാര്യർ ഗോവർദ്ധനമഠം പ്രജ്ഞാനം ബ്രഹ്മ(Brahman is Knowledge) ഋഗ്‌വേദം Bhogavala സുരേശ്വരാചാര്യർ ശാരദാപീഠം അഹം ബ്രഹ്മാസ്മി(I am Brahman) യജുർവേദം Bhūrivala ഹസ്താമലകാചാര്യർ ദ്വാരകാപീഠം തത്ത്വമസി (That thou art) സാമവേദം Kitavala തോടകാചാര്യർ ജ്യോതിർമഠപീഠം അയമാത്മാ ബ്രഹ്മ (This Atman is Brahman) അഥർവ വേദം Nandavala wiki