Friday, November 04, 2022

 *പച്ച വെള്ളം മാത്രം കുടിക്കുക* ... 


കാരണം 

നമ്മെ ചതിച്ച ഒരു കാര്യം കൂടി മനസിലാക്കുക.


1997 ന് ശേഷം അതുവരെ പച്ച വെള്ളം കുടിച്ചിരുന്ന നമ്മളെ ഡോക്ടർ മാർ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിപ്പിക്കാൻ ശീലിപ്പിച്ചു.


 തന്മൂലം പത്തു വർഷത്തിന് ശേഷം രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ചു. രോഗവും കൂടി . 


പനി തന്നെ മുപ്പതിൽ പരമുണ്ട്.


അതായത് ജീവന്റെ നിലനിൽപ്പ് മണ്ണിലും വെള്ളത്തിലുമാണ്.


 മണ്ണുമായി ആർക്കും ബന്ധമില്ല. 


പിന്നെ വെള്ളം. 


അത് തിളപ്പിച്ച് ആറ്റിയതോടെ അതിന്റെ ഗുണവും പോയി. മിനറൽസ് പച്ച വെള്ളത്തിൽ നിന്നേ ലഭിക്കു. അത് ശരീരത്തിന് അത്യാവശ്യമാണ്. മിനറൽസ് ഉണ്ടെങ്കിലെ സ്വയം പ്രതിരോധശേഷി ഉണ്ടാകു. പ്രതിരോധശേഷി നഷ്ട്ടപ്പെട്ട ശരീരത്തെ രോഗം കീഴടക്കും.


 *ലോകത്ത് മനുഷ്യനൊഴിച്ച്* ജീവനുള്ള ഒന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറില്ല. അവയ്ക്ക് ഒരു ഷുഗറും പ്രഷറും കൊളസ്ട്രോളും ഇല്ല.


 മരണം വരെ പച്ചവെള്ളം കുടിക്കുക. മറ്റുള്ളവരെ ശീലിപ്പിക്കുക. ഒഴുക്കുള്ളതും ഉറവയിലൂടെ ഉള്ളതും ശുദ്ധജലമാണ്. 


അത് മലിനമാക്കുന്നത് മനുഷ്യരാണ്.


 *മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല* 


പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ  സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:


-----------

വൃദ്ധരെ ഐ സി യു  ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.


മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.


 വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം  മതി'  എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.


ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.


ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.


സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.


 മൂക്കിൽ കുഴലിട്ടു  പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.


കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ  അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു   വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?


രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?


വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ 

ഡ്രിപ് നൽകുക.


വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.


അന്ത്യ  നിമിഷം എത്തുമ്പൊൾ  ഏറ്റവും ഉറ്റവർ ചുറ്റും നിന്ന്   കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന്   ആവശ്യമായ സാന്ത്വനം?


 അത്രയൊക്കെ പോരെ  പറന്നകലുന്ന ജീവന്?


ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്,     ബന്ധുക്കളിൽ നിന്നും  ആസ്പത്രി ഈടാക്കിയ  അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.


ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.


 മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.  


രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.


ഐ സി യു ൽ വൃദ്ധരായ രോഗികൾ   ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.


THIS IS MY PERSONAL OPINION. 

DR.MARY KALAPURAKAL

pain&palliative care dpt. 

Caritas hospital,

..................................................

..................................................


മുകളിൽ കൊടുത്ത പോസ്റ്റ്‌ നിങ്ങളുടെ മറ്റുള്ള ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുക. സത്യം ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ മാത്രം  നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരെ ഓർത്ത് കൊണ്ട് ഷെയർ ചെയ്യുമല്ലോ.

No comments: