Chandran Raj.
ഒരു ദിവസം ചെന്നൈയിൽ സമുദ്രതീരത്തു ഒരു മുണ്ടും ഷാളും ധരിച്ച ഒരു സജ്ജനം ഭഗവത് ഗീത വായിക്കുന്നുണ്ടായിരുന്നു .അപ്പോൾ അവിടെ ഒരു ബാലകൻ വന്നു പറഞ്ഞു. ഇന്ന് സയൻസിന്റെ ലോകമാണ്. എന്നിട്ടും നിങ്ങളെപ്പോലുള്ളവർ ഇങ്ങിനെയുള്ള പുസ്തകങ്ങൾ വായിക്കുന്നു .ലോകം ചന്ദ്രനിൽ വരെയെത്തി എന്നിട്ട് താങ്കൾ ഇപ്പോഴും ഗീതയിലും രാമായണത്തിലും ശ്രദ്ധിയ്ക്കുകയാണോ? ആ സജ്ജനം ആ ബാലനോട് ചോദിച്ചു. നിനക്കു ഗീതയിലെ വിഷയം എന്തെന്ന് അറിയാമോ? ആ ബാലൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു. നിങ്ങൾ അതെല്ലാം ഉപേക്ഷിക്കു ഞാൻ വിക്റം സാരാ ബായിയുടെ റിസർച്ച് സെന്ററിലെ വിദ്യാർത്ഥിയാണ്. ഞാനൊരു സൈൻറിസ്ട് ആണ്.ഈ ഗീതയൊന്നും നമുക്ക് ആവശ്യമില്ല. ആ സജ്ജനം അതു കേട്ട് ചിരിച്ചു. അപ്പോൾ രണ്ടു വലിയ വണ്ടികൾ അവിടെ വന്നു. ഒരു വണ്ടിയിൽ നിന്നും ഒരു ചെറിയ ബ്ളോക്ക് കമാന്റോകൾ പുറത്തേയ്ക്കു വന്നു. മറ്റേ വണ്ടിയിൽ നിന്നും ഒരു സൈനികനും .സൈനികന്റെ വണ്ടിയിലെ പിന്നിലെ വാതിൽ തുറന്നു. ആ വണ്ടിയിലേക്ക് ഗീത വായിച്ചു കൊണ്ടു നിന്ന സജ്ജനം ഒന്നും പറയാതെ തന്നെ കയറിയിരുന്നു. ആ ബാലൻ ഇതെല്ലാം കണ്ട് ആകെ അന്ധാളിച്ചു. അവനോടിച്ചെന്ന് ആ സജ്ജനത്തോട് ചോദിച്ചു.സർ താങ്കൾ ആരാണ്?
ആ സജ്ജനം പറഞ്ഞു.
ഞാൻ വിക്റം സാരാബായിയാണ് .ഇത് കേട്ട് ബാലൻ 440 വാട്ട്സ് വൈദ്യുതി ആഘാതം ഏറ്റ പോലായി.
ആ ബാലനാണ് നമ്മുടെ മുൻ പ്രസിഡന്റായിരുന്ന ഡാക്ടർ അബ്ദുൾ കലാം പി.ജെ. അദ്ദേഹം ഭഗവത് ഗീത പഠിച്ച് താൻ ആജീവനാന്തം മാംസം ഭക്ഷിയ്ക്കില്ലെന്നു പ്രതിജ്ഞ ചെയ്തു.
ആ സജ്ജനം പറഞ്ഞു.
ഞാൻ വിക്റം സാരാബായിയാണ് .ഇത് കേട്ട് ബാലൻ 440 വാട്ട്സ് വൈദ്യുതി ആഘാതം ഏറ്റ പോലായി.
ആ ബാലനാണ് നമ്മുടെ മുൻ പ്രസിഡന്റായിരുന്ന ഡാക്ടർ അബ്ദുൾ കലാം പി.ജെ. അദ്ദേഹം ഭഗവത് ഗീത പഠിച്ച് താൻ ആജീവനാന്തം മാംസം ഭക്ഷിയ്ക്കില്ലെന്നു പ്രതിജ്ഞ ചെയ്തു.
ഇന്നത്തെ കാലത്തു ഭഗവത് ഗീത പഠിക്കാൻ പരിശ്രമിയ്ക്കാതെ ആജീവനാന്തം മുഴുക്കുടിയന്മാരും മാംസഭുക്കുളുമായി ഹിംസയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നവരുമാകുന്നു.
ഭഗവത് ഗീത മഹാവിജ്ഞാനമാണ്. അഹിംസ പരമമായ ധർമ്മവുമാണ്.
No comments:
Post a Comment